കോവിഡ് കാലത്ത് റാന്തൽ വിളക്കിനുള്ളിലിരുന്ന് സമ്പർക്കമില്ലാതെ ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ടോക്കിയോയിലെ ഹോട്ടൽ ജീവനക്കാർ. പരമ്പരാഗത കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത റാന്തൽ വിളക്ക് രൂപങ്ങൾക്കുള്ളിൽ തല ഉയർത്തി ഇരുന്ന് സുഹൃത്തുകൾക്കൊപ്പം ഭക്ഷണം കഴിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. 20000

കോവിഡ് കാലത്ത് റാന്തൽ വിളക്കിനുള്ളിലിരുന്ന് സമ്പർക്കമില്ലാതെ ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ടോക്കിയോയിലെ ഹോട്ടൽ ജീവനക്കാർ. പരമ്പരാഗത കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത റാന്തൽ വിളക്ക് രൂപങ്ങൾക്കുള്ളിൽ തല ഉയർത്തി ഇരുന്ന് സുഹൃത്തുകൾക്കൊപ്പം ഭക്ഷണം കഴിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. 20000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് റാന്തൽ വിളക്കിനുള്ളിലിരുന്ന് സമ്പർക്കമില്ലാതെ ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ടോക്കിയോയിലെ ഹോട്ടൽ ജീവനക്കാർ. പരമ്പരാഗത കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത റാന്തൽ വിളക്ക് രൂപങ്ങൾക്കുള്ളിൽ തല ഉയർത്തി ഇരുന്ന് സുഹൃത്തുകൾക്കൊപ്പം ഭക്ഷണം കഴിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. 20000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് റാന്തൽ വിളക്കിനുള്ളിലിരുന്ന് സമ്പർക്കമില്ലാതെ  ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ടോക്കിയോയിലെ ഹോട്ടൽ ജീവനക്കാർ. പരമ്പരാഗത കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത റാന്തൽ വിളക്ക് രൂപങ്ങൾക്കുള്ളിൽ തല ഉയർത്തി ഇരുന്ന് സുഹൃത്തുകൾക്കൊപ്പം ഭക്ഷണം കഴിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. 20000 രൂപ ഈ ഹോട്ടലിൽ  നൽകിയാൽ ഈ ഡിന്നർ പാർട്ടി നടത്താം. ഒരു ദിവസം ഒരു ഗ്രൂപ്പ് ആളുകൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളു.

 

ADVERTISEMENT

English Summary : A lantern-aided dining experience is being offered at Hoshinoya Tokyo to prevent the spread of the coronavirus.