ഡിജിറ്റല്‍ പേയ്മെന്റിലും കൊറോണ വൈറസ് , ഇടിവ് 30 ശതമാനം
കോവിഡ് 19 രാജ്യത്തെ ക്വറന്റൈനിലാക്കിയതോടെ വന്‍ കുതുപ്പോടെ മുന്നേറിയിരുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് കൂപ്പുകുത്തി. കൊറോണ ഭീതി ശക്തമായ കഴിഞ്ഞ ഏതാനം ദിവസത്തിനിടെ ഡിജിറ്റില്‍ ഇടപാടുകളില്‍ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒരു സാമ്പത്തിക പ്രവര്‍ത്തനവുമില്ലാതെ് വീട്ടില്‍ അടച്ചു
കോവിഡ് 19 രാജ്യത്തെ ക്വറന്റൈനിലാക്കിയതോടെ വന്‍ കുതുപ്പോടെ മുന്നേറിയിരുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് കൂപ്പുകുത്തി. കൊറോണ ഭീതി ശക്തമായ കഴിഞ്ഞ ഏതാനം ദിവസത്തിനിടെ ഡിജിറ്റില്‍ ഇടപാടുകളില്‍ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒരു സാമ്പത്തിക പ്രവര്‍ത്തനവുമില്ലാതെ് വീട്ടില്‍ അടച്ചു
കോവിഡ് 19 രാജ്യത്തെ ക്വറന്റൈനിലാക്കിയതോടെ വന്‍ കുതുപ്പോടെ മുന്നേറിയിരുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് കൂപ്പുകുത്തി. കൊറോണ ഭീതി ശക്തമായ കഴിഞ്ഞ ഏതാനം ദിവസത്തിനിടെ ഡിജിറ്റില്‍ ഇടപാടുകളില്‍ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒരു സാമ്പത്തിക പ്രവര്‍ത്തനവുമില്ലാതെ് വീട്ടില്‍ അടച്ചു
വിനോദയാത്രകള്‍ പൂര്‍ണമായും ഒഴിവാക്കിയതോടെ ഹോട്ടല്‍, ടാക്‌സി ഡിജിറ്റല്‍ പേയ്‌മെന്റിനും തിരശീല വീണു. സിനിമാ ശാലകള്‍ അടക്കമുള്ളവ പൂട്ടിയതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗും അവസാനിച്ചു. കൊറോണ പേടിയില്‍ ഔട്ടിംഗും കുടുംബങ്ങള്‍ നിര്‍ത്തി വച്ചതോടെ ഹോട്ടലുകള്‍, മാളുകള്‍ എന്നിവിടങ്ങളിലും കച്ചവടമില്ലാതായി. ട്രാവല്‍സ്, ഹോസ്പിറ്റാലിറ്റി, ചില്ലറ വ്യാപാരം എന്നീ മേഖലകളെയാണ് കോവിഡ് കൂടുതലായി ബാധിച്ചത്. ഡിജിറ്റല്‍ പേയ്‌മെന്റിന്റെ നല്ലൊരു ശതമാനവും ഈ മേഖലകളിലാണ് നടക്കുന്നത്. നിലവില്‍ കേരളമൊഴിച്ച് നിര്‍ത്തിയാല്‍ രാജ്യത്തെ മെട്രോകളിലാണ് പ്രധാനമായും കോവിഡ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. കേരളത്തിലാകട്ടെ നഗര–ഗ്രാമ വ്യത്യാസമില്ലാതെ കച്ചവടത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.