കാനറാ ബാങ്ക് വായ്പ നിരക്ക് കുറച്ചു. റിപ്പോ അധിഷ്ഠിത വായ്പ നിരക്കില്‍ മുക്കാല്‍ ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. നിലവിലെ 8.05 ശതമാനത്തില്‍ നിന്ന് 7.30 ശതമാനത്തിലേക്കാണ് പലിശ താഴ്ത്തിയത്. എം സി എല്‍ ആര്‍ അധിഷ്ഠിത വായ്പ നിരക്കിലെ എല്ലാ വിഭാഗത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ റീസെറ്റ്

കാനറാ ബാങ്ക് വായ്പ നിരക്ക് കുറച്ചു. റിപ്പോ അധിഷ്ഠിത വായ്പ നിരക്കില്‍ മുക്കാല്‍ ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. നിലവിലെ 8.05 ശതമാനത്തില്‍ നിന്ന് 7.30 ശതമാനത്തിലേക്കാണ് പലിശ താഴ്ത്തിയത്. എം സി എല്‍ ആര്‍ അധിഷ്ഠിത വായ്പ നിരക്കിലെ എല്ലാ വിഭാഗത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ റീസെറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാനറാ ബാങ്ക് വായ്പ നിരക്ക് കുറച്ചു. റിപ്പോ അധിഷ്ഠിത വായ്പ നിരക്കില്‍ മുക്കാല്‍ ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. നിലവിലെ 8.05 ശതമാനത്തില്‍ നിന്ന് 7.30 ശതമാനത്തിലേക്കാണ് പലിശ താഴ്ത്തിയത്. എം സി എല്‍ ആര്‍ അധിഷ്ഠിത വായ്പ നിരക്കിലെ എല്ലാ വിഭാഗത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ റീസെറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
കനറാ ബാങ്ക് വായ്പ നിരക്ക് കുറച്ചു. റിപ്പോ അധിഷ്ഠിത വായ്പ നിരക്കില്‍ മുക്കാല്‍ ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. നിലവിലെ 8.05 ശതമാനത്തില്‍ നിന്ന് 7.30 ശതമാനത്തിലേക്കാണ് പലിശ താഴ്ത്തിയത്. എം സി എല്‍ ആര്‍ അധിഷ്ഠിത വായ്പ നിരക്കിലെ എല്ലാ വിഭാഗത്തിലും കുറവ് വരുത്തിയിട്ടുണ്ട്.  ഒരു വര്‍ഷത്തെ റീസെറ്റ് പീരിയഡുള്ള വായ്പകള്‍ക്ക് .35 ശതമാനമാണ് കുറവ്. ആറ് മാസ കാലാവധിയുള്ളവയ്ക്ക് .3 ശതമാനം കുറവ് വരും. യഥാക്രമം 7.85 ശതമാനം 7.80 ശതമാനം എന്നിങ്ങനെയായിരിക്കും പുതിയ എം സി എല്‍ ആര്‍ നിരക്ക്. ഏപ്രില്‍ ഒന്നുമുതല്‍ സിന്‍ഡ്ിക്കറ്റ് ബാങ്കുമായി കനറാ ബാങ്ക് ലയിച്ചിരുന്നു. പുതിയ നിരക്ക് ഏപ്രില്‍ ഏഴു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇരു ബാങ്കുകളുടെയും ലയന ശേഷമുണ്ടായ പുതിയ സ്ഥാപനത്തിന് മൊത്തത്തിലുള്ള പലിശ നിരക്കാണ് ബാങ്ക് പ്രഖ്യാപിച്ചത്. അതായത് പുതിയ നിരക്ക് സിന്‍ഡിക്കറ്റ് ബാങ്കിനും ബാധകമായിരിക്കും. ഇരു ബാങ്കുകളും ലയിച്ചതോടെ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായി ഇത് മാറിയിരുന്നു. കൊറോണ വൈറസ് ബാധ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് മറികടക്കാന്‍ ആര്‍ ബി ഐ റിപ്പോ റേറ്റില്‍ 75 ബി പി എസ് അടിസ്ഥാന പോയിന്റ് കുറവ് വരുത്തിയിരുന്നു. ഇതാണ് നിരക്ക് കുറയ്ക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചത്