വിപണിയില്‍ പലിശ നിരക്കില്‍ വീണ്ടും കുറവ് വരാനുതുകുന്ന പ്രഖ്യാപനം നടത്തി ആര്‍ ബി ഐ. നിലവിലെ 4.4 ശതമാനത്തില്‍ നിന്ന് റിപ്പോ നിരക്ക് നാല് ശതമാനമാക്കി കുറച്ചുകൊണ്ടാണ് ആര്‍ ബി ഐ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ നേരത്തെ കുറവ്

വിപണിയില്‍ പലിശ നിരക്കില്‍ വീണ്ടും കുറവ് വരാനുതുകുന്ന പ്രഖ്യാപനം നടത്തി ആര്‍ ബി ഐ. നിലവിലെ 4.4 ശതമാനത്തില്‍ നിന്ന് റിപ്പോ നിരക്ക് നാല് ശതമാനമാക്കി കുറച്ചുകൊണ്ടാണ് ആര്‍ ബി ഐ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ നേരത്തെ കുറവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയില്‍ പലിശ നിരക്കില്‍ വീണ്ടും കുറവ് വരാനുതുകുന്ന പ്രഖ്യാപനം നടത്തി ആര്‍ ബി ഐ. നിലവിലെ 4.4 ശതമാനത്തില്‍ നിന്ന് റിപ്പോ നിരക്ക് നാല് ശതമാനമാക്കി കുറച്ചുകൊണ്ടാണ് ആര്‍ ബി ഐ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ നേരത്തെ കുറവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയില്‍ പലിശ നിരക്കില്‍ വീണ്ടും കുറവ് വരാനുതകുന്ന പ്രഖ്യാപനം നടത്തി ആര്‍ ബി ഐ. നിലവിലെ 4.4 ശതമാനത്തില്‍ നിന്ന് റിപ്പോ നിരക്ക് നാല് ശതമാനമാക്കി കുറച്ചുകൊണ്ടാണ് ആര്‍ ബി ഐ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിപ്പോ-  റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ നേരത്തെ  കുറവ് നേരത്തെ വരുത്തിയിരുന്നു. നടപ്പ്് സാമ്പത്തിക വര്‍ഷത്തിന്റ രണ്ടാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ഉയരാന്‍ തുടങ്ങുമെന്നാണ് ആര്‍ ബി ഐ വിലയിരുത്തുന്നത്. എന്നാല്‍ ലോക്ഡൗണ്‍ സ്വകാര്യ ഉപഭോഗം തകര്‍ത്തുകളഞ്ഞു. ജിഡിപിയുടെ 60 ശതമാനം വരുന്ന മേഖലയാണിത്. ഡിമാന്റില്‍ വന്ന വന്‍ ഇടിവും സപ്ലൈ മേഖലയില്‍ ഉണ്ടായ തകര്‍ച്ചയും സാമ്പത്തിക രംഗത്തെ താറുമാറാക്കിയെന്നാണ് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ഡിമാന്റ് വര്‍ധിക്കേണ്ടതുണ്ട്. ഇതാണ് മൂന്ന് മാസത്തിനിടയ്ക്ക് വീണ്ടും പലിശ നിരക്കില്‍ കുറവ് വരുത്താന്‍ ആര്‍ ബി ഐ തീരുമാനിച്ചത്.

English Summery: Rbi Slashed Repo Rate Again