ഉരുക്കു മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന കമ്പനിയായ എംഎസ്‌ടിസി ലിമിറ്റഡ്‌ പ്രഥമ ഓഹരി വില്‍പനയ്‌ക്ക്‌ ഒരുങ്ങുന്നു. ഐപിഒ തുടങ്ങുന്നതിനുള്ള അനുമതിയ്‌ക്കായി കമ്പനി വിപണി നിയന്ത്രകരായ സെബിയെ സമീപിച്ചു. ഐപിഒയിലൂടെ കമ്പനിയിലുള്ള ഓഹരി വിഹിതത്തിന്റെ 25 ശതമാനം വിറ്റഴിക്കാനാണ്‌

ഉരുക്കു മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന കമ്പനിയായ എംഎസ്‌ടിസി ലിമിറ്റഡ്‌ പ്രഥമ ഓഹരി വില്‍പനയ്‌ക്ക്‌ ഒരുങ്ങുന്നു. ഐപിഒ തുടങ്ങുന്നതിനുള്ള അനുമതിയ്‌ക്കായി കമ്പനി വിപണി നിയന്ത്രകരായ സെബിയെ സമീപിച്ചു. ഐപിഒയിലൂടെ കമ്പനിയിലുള്ള ഓഹരി വിഹിതത്തിന്റെ 25 ശതമാനം വിറ്റഴിക്കാനാണ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉരുക്കു മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന കമ്പനിയായ എംഎസ്‌ടിസി ലിമിറ്റഡ്‌ പ്രഥമ ഓഹരി വില്‍പനയ്‌ക്ക്‌ ഒരുങ്ങുന്നു. ഐപിഒ തുടങ്ങുന്നതിനുള്ള അനുമതിയ്‌ക്കായി കമ്പനി വിപണി നിയന്ത്രകരായ സെബിയെ സമീപിച്ചു. ഐപിഒയിലൂടെ കമ്പനിയിലുള്ള ഓഹരി വിഹിതത്തിന്റെ 25 ശതമാനം വിറ്റഴിക്കാനാണ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 



ഉരുക്കു മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന കമ്പനിയായ എംഎസ്‌ടിസി ലിമിറ്റഡ്‌ പ്രഥമ ഓഹരി വില്‍പനയ്‌ക്ക്‌ ഒരുങ്ങുന്നു. ഐപിഒ തുടങ്ങുന്നതിനുള്ള അനുമതിയ്‌ക്കായി കമ്പനി വിപണി നിയന്ത്രകരായ സെബിയെ സമീപിച്ചു. 
ഐപിഒയിലൂടെ കമ്പനിയിലുള്ള ഓഹരി വിഹിതത്തിന്റെ 25 ശതമാനം വിറ്റഴിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇത്തരത്തില്‍ ഓഫര്‍ ഫോര്‍ സെയില്‍ മാര്‍ഗം 1.76 കോടി ഓഹരികള്‍ വിറ്റഴിക്കാനാണ്‌ സര്‍ക്കാരിന്റെ തീരുമാനം. വിവിധ മേഖലകളില്‍ ഇ-കൊമേഴ്‌സ്‌ അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ്‌ എംഎസ്‌ടിസി. ഐപിഒയ്‌ക്ക്‌ ശേഷം കമ്പനിയുടെ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ്‌ ചെയ്യും.