സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.ഏറ്റവും ഉയർന്ന രണ്ടാമത്തെ റെക്കോർഡ് നിരക്കായ ഗ്രാമിന് 6,060 രൂപയിലും പവന് 48,480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. റെക്കോർഡ് നിരക്കിൽ നിന്നും ഗ്രാമിന് 40 രൂപയും

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.ഏറ്റവും ഉയർന്ന രണ്ടാമത്തെ റെക്കോർഡ് നിരക്കായ ഗ്രാമിന് 6,060 രൂപയിലും പവന് 48,480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. റെക്കോർഡ് നിരക്കിൽ നിന്നും ഗ്രാമിന് 40 രൂപയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.ഏറ്റവും ഉയർന്ന രണ്ടാമത്തെ റെക്കോർഡ് നിരക്കായ ഗ്രാമിന് 6,060 രൂപയിലും പവന് 48,480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. റെക്കോർഡ് നിരക്കിൽ നിന്നും ഗ്രാമിന് 40 രൂപയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഏറ്റവും ഉയർന്ന രണ്ടാമത്തെ റെക്കോർഡ് നിരക്കായ ഗ്രാമിന് 6,060 രൂപയിലും പവന് 48,480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 

ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. റെക്കോർഡ് നിരക്കിൽ നിന്നും ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഇടിഞ്ഞ് യഥാക്രമം 6,035 രൂപയിലും 48,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. മാർച്ച്‌ 9 മുതൽ 12 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയുമാണ് സർവകാല റെക്കോർഡ്. മാർച്ച് 1ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5790 രൂപയും, പവന് 46320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. രാജ്യാന്തര വിപണിയിൽ അടുത്ത ജൂണോടെ യുഎസ് ഫെഡ് പലിശ നിരക്കുകളിൽ കുറവ് വരുത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഈ വർഷം സ്വർണവില വീണ്ടും ഉയരാനുള്ള സാധ്യതകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

English Summary:

gold price Today in Kerala