ചാഞ്ചാട്ടത്തിനിടയിൽ സംസ്ഥാനത്ത് സ്വർണവില ഉയർന്നു
ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് സ്വർണവില വർധിച്ചു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,765 രൂപയിലും പവന് 46,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇടവേളക്ക് ശേഷമാണ് സ്വർണവില 46,000 രൂപയിലേക്ക്
ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് സ്വർണവില വർധിച്ചു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,765 രൂപയിലും പവന് 46,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇടവേളക്ക് ശേഷമാണ് സ്വർണവില 46,000 രൂപയിലേക്ക്
ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് സ്വർണവില വർധിച്ചു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,765 രൂപയിലും പവന് 46,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇടവേളക്ക് ശേഷമാണ് സ്വർണവില 46,000 രൂപയിലേക്ക്
ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് സ്വർണവില വർധിച്ചു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,765 രൂപയിലും പവന് 46,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇടവേളക്ക് ശേഷമാണ് സ്വർണവില 46,000 രൂപയിലേക്ക് ഉയരുന്നത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,665 രൂപയിലും പവന് 45,320 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്വർണ്ണത്തിന് 50 ഡോളർ ഉയർന്നതാണ് നിലവിലെ വില വർധനക്ക് കാരണമായത്.