ഓഹരികൾ മടക്കി വാങ്ങാനൊരുങ്ങി വിപ്രോ
രാജ്യത്തെ മുന്‍ നിര ഐടി സേവന ദാതാക്കളായ വിപ്രോ വീണ്ടും ഷെയര്ബൈബാക്ക് ഓഫറുമായി എത്തുന്നു. ഇത്തവണ 10,500 കോടിരൂപയുടെ ഓഹരികള്‍ മടക്കി വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഷെയര്‍ ബൈബാക്ക് ഓഫറിന് വിപ്രോ ഓഹരി ഉടമകളുടെ അനുമതി തേടി. 2 രൂപ മുഖവിലയുള്ള 32,30,76,923 ഫുളി പെയ്ഡ്-അപ് ഇക്വിറ്റി
രാജ്യത്തെ മുന്‍ നിര ഐടി സേവന ദാതാക്കളായ വിപ്രോ വീണ്ടും ഷെയര്ബൈബാക്ക് ഓഫറുമായി എത്തുന്നു. ഇത്തവണ 10,500 കോടിരൂപയുടെ ഓഹരികള്‍ മടക്കി വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഷെയര്‍ ബൈബാക്ക് ഓഫറിന് വിപ്രോ ഓഹരി ഉടമകളുടെ അനുമതി തേടി. 2 രൂപ മുഖവിലയുള്ള 32,30,76,923 ഫുളി പെയ്ഡ്-അപ് ഇക്വിറ്റി
രാജ്യത്തെ മുന്‍ നിര ഐടി സേവന ദാതാക്കളായ വിപ്രോ വീണ്ടും ഷെയര്ബൈബാക്ക് ഓഫറുമായി എത്തുന്നു. ഇത്തവണ 10,500 കോടിരൂപയുടെ ഓഹരികള്‍ മടക്കി വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഷെയര്‍ ബൈബാക്ക് ഓഫറിന് വിപ്രോ ഓഹരി ഉടമകളുടെ അനുമതി തേടി. 2 രൂപ മുഖവിലയുള്ള 32,30,76,923 ഫുളി പെയ്ഡ്-അപ് ഇക്വിറ്റി
2 രൂപ മുഖവിലയുള്ള 32,30,76,923 ഫുളി പെയ്ഡ്-അപ് ഇക്വിറ്റി ഷെയറുകള്‍ മടക്കി വാങ്ങാനാണ് കമ്പനിയുടെ തീരുമാനം.കമ്പനിയുടെ മൊത്തം പെയ്ഡ്- അപ് ഇക്വിറ്റി ഷെയറുകളുടെ 5.35 ശതമാനത്തോളം വരുമിത്. പ്രതി ഓഹരി 325 രൂപയ്ക്കായിരിക്കും ഓഹരികള്‍ മടക്കി വാങ്ങുക.വിപ്രോയുടെ മൂന്നാമത്തെ ബൈബാക്ക് പ്രോഗ്രാമാണിത്. 2016ല്‍ 2,500 കോടിയുടെയും 2017 ഡിസംബറില്‍ 11,000 കോടി രൂപയുടെയും ഓഹരികള്‍ കമ്പനി മടക്കി വാങ്ങിയിരുന്നു.