ഫാസ്റ്റ് ബോളർമാർക്ക് സാധ്യത നൽകുന്നതാണു മൊട്ടേരയിലെ പിച്ചെന്ന് ഇന്നലെ ഇന്ത്യയുടെ നട്ടെല്ലൊടിച്ച് ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനും ബെൻ സ്റ്റോക്സും കാണിച്ചുതന്നു. ഒരു 3–ാം പേസറെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ട് ഖേദിക്കുന്നുണ്ടാകും. | India England cricket series 2021 | Manorama News

ഫാസ്റ്റ് ബോളർമാർക്ക് സാധ്യത നൽകുന്നതാണു മൊട്ടേരയിലെ പിച്ചെന്ന് ഇന്നലെ ഇന്ത്യയുടെ നട്ടെല്ലൊടിച്ച് ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനും ബെൻ സ്റ്റോക്സും കാണിച്ചുതന്നു. ഒരു 3–ാം പേസറെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ട് ഖേദിക്കുന്നുണ്ടാകും. | India England cricket series 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാസ്റ്റ് ബോളർമാർക്ക് സാധ്യത നൽകുന്നതാണു മൊട്ടേരയിലെ പിച്ചെന്ന് ഇന്നലെ ഇന്ത്യയുടെ നട്ടെല്ലൊടിച്ച് ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനും ബെൻ സ്റ്റോക്സും കാണിച്ചുതന്നു. ഒരു 3–ാം പേസറെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ട് ഖേദിക്കുന്നുണ്ടാകും. | India England cricket series 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാസ്റ്റ് ബോളർമാർക്ക് സാധ്യത നൽകുന്നതാണു മൊട്ടേരയിലെ പിച്ചെന്ന് ഇന്നലെ ഇന്ത്യയുടെ നട്ടെല്ലൊടിച്ച് ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനും ബെൻ സ്റ്റോക്സും കാണിച്ചുതന്നു. ഒരു 3–ാം പേസറെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ട്  ഖേദിക്കുന്നുണ്ടാകും. 

ഇരുടീമുകളിലെയും ബാറ്റ്സ്മാൻമാർക്കു പിച്ചിനെപ്പറ്റി പരാതി പറയാൻ അവസരമില്ല. സാങ്കേതികപ്പിഴവു മൂലമാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും മുൻനിര ബാറ്റ്സ്മാൻമാർ പുറത്തുപോയത്. രോഹിത് ശർമയൊഴികെയുള്ള ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ  സ്വയം വിമർശനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ADVERTISEMENT

മധ്യനിരയിൽ ഇറങ്ങി ടീമിനെ കരയറ്റാനുള്ള വെല്ലുവിളി ഋഷഭ് പന്ത് ഒരിക്കൽക്കൂടി ഏറ്റെടുത്തതിനാൽ ഇന്ത്യ രക്ഷപ്പെട്ടു.

English Summary: P. Balachandran column