ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷം ഇന്ത്യൻ ഡ്രസിങ് റൂമിലെ കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ‘കളിക്കാരെല്ലാം മാനസികമായി തകർന്ന അവസ്ഥയിലാണ്. ഈ ലോകകപ്പിനായി അവർ നടത്തിയ കഠിനാധ്വാനങ്ങളെല്ലാം കണ്ടറിഞ്ഞയാളാണ് ഞാൻ. ഈ സാഹചര്യത്തിൽ അവരെ അഭിമുഖീകരിക്കേണ്ടിവന്നത് വളരെ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു.

ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷം ഇന്ത്യൻ ഡ്രസിങ് റൂമിലെ കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ‘കളിക്കാരെല്ലാം മാനസികമായി തകർന്ന അവസ്ഥയിലാണ്. ഈ ലോകകപ്പിനായി അവർ നടത്തിയ കഠിനാധ്വാനങ്ങളെല്ലാം കണ്ടറിഞ്ഞയാളാണ് ഞാൻ. ഈ സാഹചര്യത്തിൽ അവരെ അഭിമുഖീകരിക്കേണ്ടിവന്നത് വളരെ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷം ഇന്ത്യൻ ഡ്രസിങ് റൂമിലെ കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ‘കളിക്കാരെല്ലാം മാനസികമായി തകർന്ന അവസ്ഥയിലാണ്. ഈ ലോകകപ്പിനായി അവർ നടത്തിയ കഠിനാധ്വാനങ്ങളെല്ലാം കണ്ടറിഞ്ഞയാളാണ് ഞാൻ. ഈ സാഹചര്യത്തിൽ അവരെ അഭിമുഖീകരിക്കേണ്ടിവന്നത് വളരെ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷം ഇന്ത്യൻ ഡ്രസിങ് റൂമിലെ കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ‘കളിക്കാരെല്ലാം മാനസികമായി തകർന്ന അവസ്ഥയിലാണ്. ഈ ലോകകപ്പിനായി അവർ നടത്തിയ കഠിനാധ്വാനങ്ങളെല്ലാം കണ്ടറിഞ്ഞയാളാണ് ഞാൻ. ഈ സാഹചര്യത്തിൽ അവരെ അഭിമുഖീകരിക്കേണ്ടിവന്നത് വളരെ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു. 

പരിശീലക സ്ഥാനത്തു തുടരുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല. ഈ ലോകകപ്പിലെ  ടീമിന്റെ പ്രകടനം മാത്രമാണ് ഇപ്പോൾ  മനസ്സിലുള്ളത്. മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇനിയും സമയമുണ്ട് – ദ്രാവിഡ് പറഞ്ഞു.

English Summary:

Team mentally broken after world cup final defeat, says coach Rahul Dravid