ഫിഫ പ്രസിഡന്റിനെതിരെ ക്രിമിനൽ അന്വേഷണം
പാരിസ് ∙ പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയ്ക്കെതിരെ സ്വിറ്റ്സർലൻഡ് അധികൃതർ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇൻഫന്റിനോയും സ്വിസ് അറ്റോർണി ജനറൽ മൈക്കൽ ലോബറും തമ്മിൽ ചില ദുരൂഹ ഇടപാടുകൾ നടത്തിയതായും ആരോപണമുയർന്നതിനു
പാരിസ് ∙ പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയ്ക്കെതിരെ സ്വിറ്റ്സർലൻഡ് അധികൃതർ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇൻഫന്റിനോയും സ്വിസ് അറ്റോർണി ജനറൽ മൈക്കൽ ലോബറും തമ്മിൽ ചില ദുരൂഹ ഇടപാടുകൾ നടത്തിയതായും ആരോപണമുയർന്നതിനു
പാരിസ് ∙ പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയ്ക്കെതിരെ സ്വിറ്റ്സർലൻഡ് അധികൃതർ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇൻഫന്റിനോയും സ്വിസ് അറ്റോർണി ജനറൽ മൈക്കൽ ലോബറും തമ്മിൽ ചില ദുരൂഹ ഇടപാടുകൾ നടത്തിയതായും ആരോപണമുയർന്നതിനു
പാരിസ് ∙ പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയ്ക്കെതിരെ സ്വിറ്റ്സർലൻഡ് അധികൃതർ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ഇൻഫന്റിനോയും സ്വിസ് അറ്റോർണി ജനറൽ മൈക്കൽ ലോബറും തമ്മിൽ ചില ദുരൂഹ ഇടപാടുകൾ നടത്തിയതായും ആരോപണമുയർന്നതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്തോ, ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചോ, അഴിമതിക്കാരെ സഹായിച്ചോ തുടങ്ങിയ കാര്യങ്ങളിലാകും അന്വേഷണം നടക്കുക.