You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
ന്യൂഡൽഹി ∙ അടുത്ത വർഷം ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ പേരിൽ തട്ടിപ്പ്. പല കായികതാരങ്ങൾക്കും പണം നഷ്ടമായെന്ന ആക്ഷേപത്തെത്തുടർന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അധികൃതർ പൊലീസിൽ പരാതി നൽകി. ഖേലോ ഇന്ത്യ മത്സരത്തിലും ക്യാംപിലും
Sign in to continue reading
ന്യൂഡൽഹി ∙ അടുത്ത വർഷം ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ പേരിൽ തട്ടിപ്പ്. പല കായികതാരങ്ങൾക്കും പണം നഷ്ടമായെന്ന ആക്ഷേപത്തെത്തുടർന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അധികൃതർ പൊലീസിൽ പരാതി നൽകി. ഖേലോ ഇന്ത്യ മത്സരത്തിലും ക്യാംപിലും
Want to gain
access to all premium stories?
Activate your premium subscription today
ന്യൂഡൽഹി ∙ അടുത്ത വർഷം ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ പേരിൽ തട്ടിപ്പ്. പല കായികതാരങ്ങൾക്കും പണം നഷ്ടമായെന്ന ആക്ഷേപത്തെത്തുടർന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അധികൃതർ പൊലീസിൽ പരാതി നൽകി. ഖേലോ ഇന്ത്യ മത്സരത്തിലും ക്യാംപിലും
Want to gain
access to all premium stories?
Activate your premium subscription today
Already a subscriber? Sign in
ന്യൂഡൽഹി ∙ അടുത്ത വർഷം ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ പേരിൽ തട്ടിപ്പ്. പല കായികതാരങ്ങൾക്കും പണം നഷ്ടമായെന്ന ആക്ഷേപത്തെത്തുടർന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അധികൃതർ പൊലീസിൽ പരാതി നൽകി. ഖേലോ ഇന്ത്യ മത്സരത്തിലും ക്യാംപിലും പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചുള്ള പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിലാണു പ്രത്യക്ഷപ്പെട്ടത്. 6000 രൂപ നൽകി ക്യാംപിൽ പങ്കെടുത്താൽ ട്രയൽസിനു ശേഷം മത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ച പല താരങ്ങൾക്കും പണം നഷ്ടപ്പെട്ടു. ഖേലോ ഇന്ത്യ റജിസ്ട്രേഷനു പണം വാങ്ങുന്നില്ലെന്നു സായ് അധികൃതർ അറിയിച്ചു.