ചരിത്രമെഴുതി ബ്രിട്ടിഷ് താരം യൊഹാന്ന കോന്റ ഫ്രഞ്ച് ഓപ്പൺ സെമിയിൽ
പാരിസ് ∙ 36 വർഷങ്ങൾക്കുശേഷം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് സെമിയിലെത്തുന്ന ആദ്യ ബ്രിട്ടിഷ് വനിതയായി യൊഹാന്ന കോന്റ. അമേരിക്കയുടെ ഏഴാം സീഡ് താരം സ്ലൊയേൻ സ്റ്റീഫൻസിനെയാണ് 6–1, 6–4ന് കോന്റ അട്ടിമറിച്ചത്. ജോ ഡ്യൂറിയാണ് (1983) കോന്റയ്ക്കു മുൻപു സെമിയിലെത്തിയ ബ്രിട്ടിഷ് താരം. റോജർ ഫെഡറർ– സ്റ്റാൻ വാക്റിങ്ക, കെയ്
പാരിസ് ∙ 36 വർഷങ്ങൾക്കുശേഷം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് സെമിയിലെത്തുന്ന ആദ്യ ബ്രിട്ടിഷ് വനിതയായി യൊഹാന്ന കോന്റ. അമേരിക്കയുടെ ഏഴാം സീഡ് താരം സ്ലൊയേൻ സ്റ്റീഫൻസിനെയാണ് 6–1, 6–4ന് കോന്റ അട്ടിമറിച്ചത്. ജോ ഡ്യൂറിയാണ് (1983) കോന്റയ്ക്കു മുൻപു സെമിയിലെത്തിയ ബ്രിട്ടിഷ് താരം. റോജർ ഫെഡറർ– സ്റ്റാൻ വാക്റിങ്ക, കെയ്
പാരിസ് ∙ 36 വർഷങ്ങൾക്കുശേഷം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് സെമിയിലെത്തുന്ന ആദ്യ ബ്രിട്ടിഷ് വനിതയായി യൊഹാന്ന കോന്റ. അമേരിക്കയുടെ ഏഴാം സീഡ് താരം സ്ലൊയേൻ സ്റ്റീഫൻസിനെയാണ് 6–1, 6–4ന് കോന്റ അട്ടിമറിച്ചത്. ജോ ഡ്യൂറിയാണ് (1983) കോന്റയ്ക്കു മുൻപു സെമിയിലെത്തിയ ബ്രിട്ടിഷ് താരം. റോജർ ഫെഡറർ– സ്റ്റാൻ വാക്റിങ്ക, കെയ്
പാരിസ് ∙ 36 വർഷങ്ങൾക്കുശേഷം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് സെമിയിലെത്തുന്ന ആദ്യ ബ്രിട്ടിഷ് വനിതയായി യൊഹാന്ന കോന്റ. അമേരിക്കയുടെ ഏഴാം സീഡ് താരം സ്ലൊയേൻ സ്റ്റീഫൻസിനെയാണ് 6–1, 6–4ന് കോന്റ അട്ടിമറിച്ചത്. ജോ ഡ്യൂറിയാണ് (1983) കോന്റയ്ക്കു മുൻപു സെമിയിലെത്തിയ ബ്രിട്ടിഷ് താരം.
റോജർ ഫെഡറർ– സ്റ്റാൻ വാക്റിങ്ക, കെയ് നിഷികോറി– റാഫേൽ നദാൽ ക്വാർട്ടർ മത്സരങ്ങൾ മഴ തടസ്സപ്പെടുത്തി.
English Summary: Johanna Konta Enters Semi Finals of French Open Tennis 2019