സ്വിറ്റ്സർലൻഡ് ടെന്നിസ് താരം റോജർ ഫെഡറർ കരിയറിൽ നേടിയത് നൂറിലേറെ കിരീടങ്ങൾ. എന്നാൽ 2003ൽ തന്റെ ആദ്യ വിമ്പിൾഡൻ നേടിയതിനു ശേഷം മടങ്ങിയെത്തിയ ഫെഡറർക്ക് നാട്ടുകാരുടെ വക സ്നേഹമായി കിട്ടിയത് 800 കിലോഗ്രാം ഭാരമുള്ള ഒരു സമ്മാനമാണ്– ജൂലിയറ്റ് എന്നു പേരുള്ള പശു! സമ്മാനം നിറഞ്ഞ മനസ്സോടെ Roger federer, Cow, Manorama News

സ്വിറ്റ്സർലൻഡ് ടെന്നിസ് താരം റോജർ ഫെഡറർ കരിയറിൽ നേടിയത് നൂറിലേറെ കിരീടങ്ങൾ. എന്നാൽ 2003ൽ തന്റെ ആദ്യ വിമ്പിൾഡൻ നേടിയതിനു ശേഷം മടങ്ങിയെത്തിയ ഫെഡറർക്ക് നാട്ടുകാരുടെ വക സ്നേഹമായി കിട്ടിയത് 800 കിലോഗ്രാം ഭാരമുള്ള ഒരു സമ്മാനമാണ്– ജൂലിയറ്റ് എന്നു പേരുള്ള പശു! സമ്മാനം നിറഞ്ഞ മനസ്സോടെ Roger federer, Cow, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വിറ്റ്സർലൻഡ് ടെന്നിസ് താരം റോജർ ഫെഡറർ കരിയറിൽ നേടിയത് നൂറിലേറെ കിരീടങ്ങൾ. എന്നാൽ 2003ൽ തന്റെ ആദ്യ വിമ്പിൾഡൻ നേടിയതിനു ശേഷം മടങ്ങിയെത്തിയ ഫെഡറർക്ക് നാട്ടുകാരുടെ വക സ്നേഹമായി കിട്ടിയത് 800 കിലോഗ്രാം ഭാരമുള്ള ഒരു സമ്മാനമാണ്– ജൂലിയറ്റ് എന്നു പേരുള്ള പശു! സമ്മാനം നിറഞ്ഞ മനസ്സോടെ Roger federer, Cow, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വിറ്റ്സർലൻഡ് ടെന്നിസ് താരം റോജർ ഫെഡറർ കരിയറിൽ നേടിയത് നൂറിലേറെ കിരീടങ്ങൾ. എന്നാൽ 2003ൽ തന്റെ ആദ്യ വിമ്പിൾഡൻ നേടിയതിനു ശേഷം മടങ്ങിയെത്തിയ ഫെഡറർക്ക് നാട്ടുകാരുടെ വക സ്നേഹമായി കിട്ടിയത് 800 കിലോഗ്രാം ഭാരമുള്ള ഒരു സമ്മാനമാണ്– ജൂലിയറ്റ് എന്നു പേരുള്ള പശു! സമ്മാനം നിറഞ്ഞ മനസ്സോടെ സ്വീകരിച്ച ഫെഡറർ ജൂലിയറ്റിനെ കറക്കുന്ന ദൃശ്യവും പിന്നീടു പ്രചരിച്ചു.

ലോകമെങ്ങുമുള്ള പുൽകോർട്ടുകളിൽ ഫെഡറർ കിരീടങ്ങൾ വെട്ടിപ്പിടിച്ചപ്പോൾ ഫെഡററുടെ ജന്മദേശത്തെ പുൽമേടുകളിൽ മേഞ്ഞു നടക്കുകയായിരുന്നു ജൂലിയറ്റും കിടാവും. ജൂലിയറ്റിനെ പിന്നീട് ഫെഡറർ വിറ്റെങ്കിലും ഒരിക്കൽ കൂടി ഫെഡറർക്കു പശുവിനെ കിട്ടി. വലിയ താരമായതിനു ശേഷം 2013ൽ വീണ്ടും സ്വിസ് ഓപ്പൺ കളിക്കാനെത്തിയപ്പോഴായിരുന്നു. അത്. ഡെസിറീ എന്നായിരുന്നു ആ പശുവിന്റെ പേര്.

ADVERTISEMENT

English Summary: Tennis star Roger Federer & his ‘love for cows’ lights up the internet