ബിഷപ്പ് സ്പീച്ചിലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം വിദ്യാർഥികളും പ്രഥമ അധ്യാപകനായ ഗിൽബർട്ട് എ.ആറും കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനോടൊപ്പമുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. എംഎൽഎ ആയതിനു ശേഷം ആദ്യമായാണ് അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ എത്തുന്നത്. പുതിയ രാഷ്ട്രീയ

ബിഷപ്പ് സ്പീച്ചിലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം വിദ്യാർഥികളും പ്രഥമ അധ്യാപകനായ ഗിൽബർട്ട് എ.ആറും കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനോടൊപ്പമുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. എംഎൽഎ ആയതിനു ശേഷം ആദ്യമായാണ് അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ എത്തുന്നത്. പുതിയ രാഷ്ട്രീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഷപ്പ് സ്പീച്ചിലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം വിദ്യാർഥികളും പ്രഥമ അധ്യാപകനായ ഗിൽബർട്ട് എ.ആറും കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനോടൊപ്പമുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. എംഎൽഎ ആയതിനു ശേഷം ആദ്യമായാണ് അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ എത്തുന്നത്. പുതിയ രാഷ്ട്രീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഷപ്പ് സ്പീച്ചിലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം വിദ്യാർഥികളും പ്രഥമ അധ്യാപകനായ ഗിൽബർട്ട് എ.ആറും കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനോടൊപ്പമുള്ള  മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. എംഎൽഎ ആയതിനു ശേഷം ആദ്യമായാണ് അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ എത്തുന്നത്. പുതിയ രാഷ്ട്രീയ തീരുമാനങ്ങൾ, നേരിട്ട വെല്ലുവിളികൾ, വ്യക്തിഹത്യയെക്കുറിച്ചുമെല്ലാം ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. താൻ ഒരിക്കലും അപ്പയെപ്പോലെയാകാൻ ശ്രമിച്ചിട്ടില്ല, എന്നാൽ തനിക്ക് സാധിക്കുന്ന പോലെ എല്ലാം ചെയ്യും, പുതുപ്പള്ളി ഒരു സ്പോർട്സ് സെന്റർ ആയി മാറ്റണം എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് സമയത്തെ പദയാത്രയ്ക്ക് ഭാരത് ജോഡോ യാത്രയാണ് പ്രചോദനമായത് എന്നും എംഎൽഎ പറഞ്ഞു. 

അദ്ദേഹവുമായുള്ള മുഖാമുഖം എല്ലാ വിദ്യാർഥികൾക്കും നല്ലൊരു അനുഭവമായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളും ചാണ്ടി ഉമ്മൻ എംഎൽഎയുടെ മറുപടികളുമെല്ലാം വിദ്യാർഥികൾ വളരെ ശ്രദ്ധയോടെയാണ് കേട്ടിരുന്നത്. യോഗത്തിനുശേഷം ചാണ്ടി ഉമ്മനോടൊപ്പം സംസാരിക്കുവാനും ചിത്രങ്ങൾ എടുക്കുവാനും വിദ്യാർഥികൾക്ക് സാധിച്ചു.