മറ്റുള്ളവരുടെ വേദനകളുമായാണു ഫിറോസ് കുന്നംപറമ്പിൽ സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തുക. അവരുടെ ദുഃഖം ഫിറോസ് ലോകത്തിന്റെ വിവിധ കോണിലിരിക്കുന്ന മലയാളികളോടു പറയും. ആ സങ്കടങ്ങളെ തേടി കാരുണ്യത്തിന്റെ കരങ്ങൾ എത്തുകയും ചെയ്യും. വീണ്ടും ഫിറോസ് ലൈവിലെത്തി. പക്ഷേ ഇത്തവണ കുടുംബത്തിലെ ഒരംഗത്തിനു

മറ്റുള്ളവരുടെ വേദനകളുമായാണു ഫിറോസ് കുന്നംപറമ്പിൽ സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തുക. അവരുടെ ദുഃഖം ഫിറോസ് ലോകത്തിന്റെ വിവിധ കോണിലിരിക്കുന്ന മലയാളികളോടു പറയും. ആ സങ്കടങ്ങളെ തേടി കാരുണ്യത്തിന്റെ കരങ്ങൾ എത്തുകയും ചെയ്യും. വീണ്ടും ഫിറോസ് ലൈവിലെത്തി. പക്ഷേ ഇത്തവണ കുടുംബത്തിലെ ഒരംഗത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റുള്ളവരുടെ വേദനകളുമായാണു ഫിറോസ് കുന്നംപറമ്പിൽ സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തുക. അവരുടെ ദുഃഖം ഫിറോസ് ലോകത്തിന്റെ വിവിധ കോണിലിരിക്കുന്ന മലയാളികളോടു പറയും. ആ സങ്കടങ്ങളെ തേടി കാരുണ്യത്തിന്റെ കരങ്ങൾ എത്തുകയും ചെയ്യും. വീണ്ടും ഫിറോസ് ലൈവിലെത്തി. പക്ഷേ ഇത്തവണ കുടുംബത്തിലെ ഒരംഗത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റുള്ളവരുടെ വേദനകളുമായാണു ഫിറോസ് കുന്നംപറമ്പിൽ സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തുക. അവരുടെ ദുഃഖം ഫിറോസ് ലോകത്തിന്റെ വിവിധ കോണിലിരിക്കുന്ന മലയാളികളോടു പറയും. ആ സങ്കടങ്ങളെ തേടി കാരുണ്യത്തിന്റെ കരങ്ങൾ എത്തുകയും ചെയ്യും. വീണ്ടും ഫിറോസ് ലൈവിലെത്തി. പക്ഷേ ഇത്തവണ കുടുംബത്തിലെ ഒരംഗത്തിനു വേണ്ടിയായിരുന്നു.

ബൈക്ക് അപകടത്തിൽ പരുക്കേറ്റു കിടക്കുന്ന ഭാര്യാ സഹോദരനു വേണ്ടിയാണു ഫിറോസ് സഹായം അഭ്യർഥിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാൾ അബോധാവസ്ഥയിലാണ്. കൂലിപ്പണിക്കാരനായ അളിയനു സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് കുഞ്ഞുങ്ങളും ഭാര്യയുമായി കഴിയുന്നത്.

ADVERTISEMENT

ഇങ്ങനെ ഒരു വിഡിയോയുമായി വരണമെന്നു വിചാരിച്ചതല്ലെന്നും കഴിവിന്റെ പരമാവധി ശ്രമിച്ചതായും ഫിറോസ് പറയുന്നു. മറ്റൊരു നിവ‍ൃത്തി ഇല്ലാത്തതു കൊണ്ടാണു സഹായം ചോദിക്കുന്നതെന്നും ഫിറോസ് വ്യക്തമാക്കുന്നു.