മുപ്പതു വർഷമായി മുത്തശ്ശിക്ക് നെയിൽ പോളിഷ് ചെയ്തു കൊടുക്കാറുണ്ടെന്നും ഇപ്പോൾ നിനക്കു ചെയ്തു തരാൻ ആഗ്രഹം തോന്നിയെന്നും അദ്ദേഹം പറഞ്ഞതായി ഐല വിഡിയോയ്ക്കൊപ്പം കുറിച്ചു. ഒരു കോടിയിലധികം ആളുകളാണ് വിഡിയോ കണ്ടത്. പലരും തങ്ങളുടെ മുത്തച്ഛനെ കുറിച്ചുള്ള ഓർമകൾ വിഡിയോയ്ക്കു താഴെ പങ്കുവച്ചിട്ടുണ്ട്....

മുപ്പതു വർഷമായി മുത്തശ്ശിക്ക് നെയിൽ പോളിഷ് ചെയ്തു കൊടുക്കാറുണ്ടെന്നും ഇപ്പോൾ നിനക്കു ചെയ്തു തരാൻ ആഗ്രഹം തോന്നിയെന്നും അദ്ദേഹം പറഞ്ഞതായി ഐല വിഡിയോയ്ക്കൊപ്പം കുറിച്ചു. ഒരു കോടിയിലധികം ആളുകളാണ് വിഡിയോ കണ്ടത്. പലരും തങ്ങളുടെ മുത്തച്ഛനെ കുറിച്ചുള്ള ഓർമകൾ വിഡിയോയ്ക്കു താഴെ പങ്കുവച്ചിട്ടുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുപ്പതു വർഷമായി മുത്തശ്ശിക്ക് നെയിൽ പോളിഷ് ചെയ്തു കൊടുക്കാറുണ്ടെന്നും ഇപ്പോൾ നിനക്കു ചെയ്തു തരാൻ ആഗ്രഹം തോന്നിയെന്നും അദ്ദേഹം പറഞ്ഞതായി ഐല വിഡിയോയ്ക്കൊപ്പം കുറിച്ചു. ഒരു കോടിയിലധികം ആളുകളാണ് വിഡിയോ കണ്ടത്. പലരും തങ്ങളുടെ മുത്തച്ഛനെ കുറിച്ചുള്ള ഓർമകൾ വിഡിയോയ്ക്കു താഴെ പങ്കുവച്ചിട്ടുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടികൾക്ക് പ്രിയപ്പെട്ടവരാണ്. അച്ഛനും അമ്മയും വഴക്കു പറയുമ്പോൾ ആശ്വസിപ്പിക്കാനും അടിക്കുമ്പോൾ തടയാനും എത്തുന്നവർ. പേരക്കുട്ടിക്ക് നെയിൽ പോളിഷ് ഇട്ടു കൊടുത്ത് സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുകയാണ് ഒരു മുത്തച്ഛൻ.

ഇരുപതുകാരി ഐല വിന്റർ വൈറ്റ് ആണ് തനിക്ക് നെയിൽ പോളിഷ് ഇട്ടു തരുന്ന മുത്തച്ഛന്റെ വിഡിയോ പങ്കുവച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പേരക്കുട്ടിയെ കാണാന്‍ എത്തിയതായിരുന്നു കീത്ത് എന്ന 82കാരൻ. അവൾക്ക് സന്തോഷം ലഭിക്കാനാണ് കീത്ത് നെയിൽ പോളിഷ് ചെയ്തു കൊടുത്തത്. 

ADVERTISEMENT

മറ്റൊരു ബന്ധു സംസാരിക്കുമ്പോൾ ‘ഞാൻ പ്രധാനപ്പെട്ട ഒരു ജോലിയിലാണ്’ എന്നു കീത്ത് പറയുന്നത് വിഡിയോയിൽ കേൾക്കാം. മുപ്പതു വർഷമായി മുത്തശ്ശിക്ക് നെയിൽ പോളിഷ് ചെയ്തു കൊടുക്കാറുണ്ടെന്നും ഇപ്പോൾ നിനക്കു ചെയ്തു തരാൻ ആഗ്രഹം തോന്നിയെന്നും അദ്ദേഹം പറഞ്ഞതായി ഐല വിഡിയോയ്ക്കൊപ്പം കുറിച്ചു. 

ഒരു കോടിയിലധികം ആളുകളാണ് വിഡിയോ കണ്ടത്. പലരും തങ്ങളുടെ മുത്തച്ഛനെ കുറിച്ചുള്ള ഓർമകൾ വിഡിയോയ്ക്കു താഴെ പങ്കുവച്ചിട്ടുണ്ട്.