പ്രണയത്തിലാണോ ? ; തുറന്നു പറഞ്ഞ് കെ.എല്‍ രാഹുൽ
കോഫി വിത് കരണ്‍ എന്ന ഷോയിലൂടെ വിവാദ നായകനായ താരമാണ് ഇന്ത്യൻ ക്രിക്കറ്റർ കെ.എൽ രാഹുൽ. ഹർദിക് പാണ്ഡ്യയും രാഹുലും ഒന്നിച്ചെത്തിയ എപ്പിസോഡ‍് സ്ത്രീവിരുദ്ധമായിരുന്നു എന്ന വിമർശനമാണ് ഉയർന്നത്. ഈ വിവാദം ഇന്ത്യൻ ക്രിക്കറ്റിലെ ഇവരുടെ നിലനിൽപ്പിനെ വരെ ചോദ്യം ചെയ്തു. എന്തായാലും അതിനുശേഷം അതീവശ്രദ്ധയോടെയാണ്
കോഫി വിത് കരണ്‍ എന്ന ഷോയിലൂടെ വിവാദ നായകനായ താരമാണ് ഇന്ത്യൻ ക്രിക്കറ്റർ കെ.എൽ രാഹുൽ. ഹർദിക് പാണ്ഡ്യയും രാഹുലും ഒന്നിച്ചെത്തിയ എപ്പിസോഡ‍് സ്ത്രീവിരുദ്ധമായിരുന്നു എന്ന വിമർശനമാണ് ഉയർന്നത്. ഈ വിവാദം ഇന്ത്യൻ ക്രിക്കറ്റിലെ ഇവരുടെ നിലനിൽപ്പിനെ വരെ ചോദ്യം ചെയ്തു. എന്തായാലും അതിനുശേഷം അതീവശ്രദ്ധയോടെയാണ്
കോഫി വിത് കരണ്‍ എന്ന ഷോയിലൂടെ വിവാദ നായകനായ താരമാണ് ഇന്ത്യൻ ക്രിക്കറ്റർ കെ.എൽ രാഹുൽ. ഹർദിക് പാണ്ഡ്യയും രാഹുലും ഒന്നിച്ചെത്തിയ എപ്പിസോഡ‍് സ്ത്രീവിരുദ്ധമായിരുന്നു എന്ന വിമർശനമാണ് ഉയർന്നത്. ഈ വിവാദം ഇന്ത്യൻ ക്രിക്കറ്റിലെ ഇവരുടെ നിലനിൽപ്പിനെ വരെ ചോദ്യം ചെയ്തു. എന്തായാലും അതിനുശേഷം അതീവശ്രദ്ധയോടെയാണ്
കോഫി വിത് കരണ്‍ എന്ന ഷോയിലൂടെ വിവാദ നായകനായ താരമാണ് ഇന്ത്യൻ ക്രിക്കറ്റർ കെ.എൽ.രാഹുൽ. ഹർദിക് പാണ്ഡ്യയും രാഹുലും ഒന്നിച്ചെത്തിയ എപ്പിസോഡ‍് സ്ത്രീവിരുദ്ധമായിരുന്നു എന്ന വിമർശനമാണ് ഉയർന്നത്. ഈ വിവാദം ഇന്ത്യൻ ക്രിക്കറ്റിലെ ഇവരുടെ നിലനിൽപ്പിനെ വരെ ചോദ്യം ചെയ്തു.
എന്തായാലും അതിനുശേഷം അതീവശ്രദ്ധയോടെയാണ് രാഹുൽ മാധ്യമങ്ങളോടു പ്രതികരിക്കുന്നത്. പഞ്ചാബി താരം സോനം ബജ്‌വയുമായി രാഹുൽ പ്രണയത്തിലാണ് എന്നതായിരുന്നു ആദ്യ റിപ്പോര്‍ട്ടുകൾ. പിന്നീട് രാഹുലിന്റെ പ്രണയിനി സുനിൽ ഷെട്ടിയുടെ മകൾ ആദിയ ഷെട്ടി ആണെന്നു വാർത്തകളുണ്ടായി. എന്നാൽ ഇപ്പോള്‍ മോഡലും സോഷ്യൽ മീഡിയ ഇന്‍ഫ്ലൂവൻസറുമായ ആകാൻഷാ രഞ്ജൻ കപൂറുമായി ബന്ധപ്പെടുത്തിയാണ് രാഹുലിന്റെ പേര് ഉയരുന്നത്.ആലിയ ബട്ടിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ആകാൻഷ കൂടുതൽ പ്രശസ്തയാകുന്നത്.
അടുത്തിടെ ബോംബൈ ടൈംസിനു നൽകിയ അഭിമുഖത്തിൽ രാഹുൽ പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രാഹുൽ മനസ്സു തുറന്നു. രാഹുലിനെ ബന്ധിപ്പിച്ച് വരുന്ന റിപ്പോർട്ടുകളെക്കുറിച്ച് ‘ശ്രദ്ധിക്കാറില്ല’ എന്നായിരുന്നു പ്രതികരണം ‘‘എന്റെ വ്യക്തി ജീവിതത്തെ കുറിച്ചു തുറന്നു സംസാരിക്കരുത് എന്നു ഞാന്‍ പഠിച്ചു. ക്രിക്കറ്റ് ആണ് എനിക്കിപ്പോൾ എല്ലാം’’– കോഫി വിത് കരൺ വിവാദങ്ങളെ ഓർമിച്ച് താരം പറഞ്ഞു.
പ്രണയത്തിലാണോ എന്നു ചോദിച്ചപ്പോൾ വ്യക്ത വരുത്താനും തയാറായില്ല. ‘‘എനിക്ക് സത്യത്തിൽ അറിയില്ല. അതു കണ്ടെത്തുമ്പോൾ നിങ്ങളെ വിളിച്ചു പറയാം’’– രാഹുൽ മറുപടി നൽകി.