വിവിധ വകുപ്പിൽ സർജന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? കരസേനയിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ റാങ്കിലോ നാവികസേനയിലോ വ്യോമസേനയിലോ തത്തുല്യമായ ഓഫിസർ റാങ്കിലോ പെൻഷനായവർക്കാണ് ഈ തസ്തികയിൽ അപേക്ഷിക്കാൻ അർഹത. ഇവരുടെ അഭാവത്തിൽ, ഇംഗ്ലിഷ് എഴുതാനും വായിക്കാനും കഴിവുള്ള കരസേന, നാവികസേന, വ്യോമസേന

വിവിധ വകുപ്പിൽ സർജന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? കരസേനയിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ റാങ്കിലോ നാവികസേനയിലോ വ്യോമസേനയിലോ തത്തുല്യമായ ഓഫിസർ റാങ്കിലോ പെൻഷനായവർക്കാണ് ഈ തസ്തികയിൽ അപേക്ഷിക്കാൻ അർഹത. ഇവരുടെ അഭാവത്തിൽ, ഇംഗ്ലിഷ് എഴുതാനും വായിക്കാനും കഴിവുള്ള കരസേന, നാവികസേന, വ്യോമസേന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വകുപ്പിൽ സർജന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? കരസേനയിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ റാങ്കിലോ നാവികസേനയിലോ വ്യോമസേനയിലോ തത്തുല്യമായ ഓഫിസർ റാങ്കിലോ പെൻഷനായവർക്കാണ് ഈ തസ്തികയിൽ അപേക്ഷിക്കാൻ അർഹത. ഇവരുടെ അഭാവത്തിൽ, ഇംഗ്ലിഷ് എഴുതാനും വായിക്കാനും കഴിവുള്ള കരസേന, നാവികസേന, വ്യോമസേന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വകുപ്പിൽ സർജന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്?

കരസേനയിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ റാങ്കിലോ നാവികസേനയിലോ വ്യോമസേനയിലോ തത്തുല്യമായ ഓഫിസർ റാങ്കിലോ പെൻഷനായവർക്കാണ് ഈ തസ്തികയിൽ അപേക്ഷിക്കാൻ അർഹത. ഇവരുടെ അഭാവത്തിൽ, ഇംഗ്ലിഷ് എഴുതാനും വായിക്കാനും കഴിവുള്ള കരസേന, നാവികസേന, വ്യോമസേന ഇവയിലൊന്നിൽ 10 വർഷ സൈനിക സർവീസ് ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടു യോഗ്യത നേടിയവരുടെയും അഭാവത്തിൽ എസ്എസ്എൽസിയോ തത്തുല്യ പരീക്ഷയോ വിജയിച്ച, പൊലീസിലോ മിലിറ്ററിയിലോ 6 മാസത്തെ പരിശീലനം നേടിയവരെ പരിഗണിക്കും. മലയാളം, തമിഴ്, കന്നഡ ഇവയിൽ ഏതെങ്കിലും ഒന്നിൽ എഴുതാനും വായിക്കാനുമുള്ള കഴിവും ഉണ്ടായിരിക്കണം.

ADVERTISEMENT

ശാരീരികയോഗ്യതകൾ: ഉയരം 167 സെ.മീ., നെഞ്ചളവ് 81 സെ.മീ. (5 സെ.മീ. വികാസം വേണം). പട്ടികജാതി/പട്ടികവർഗക്കാർക്കു 160 സെ.മീ. ഉയരവും 76 സെ.മീ. നെഞ്ചളവും മതി. 5 സെ.മീ. വികാസം ഇവർക്കും ബാധകമാണ്.

English Summary:

Surgent Indian Army PSC Doubts Ask Expert Thozhilveedhi