സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം തമിഴ്‌നാട്ടിലെ മുന്തിരിത്തോട്ടങ്ങളും ഓണാഘോഷത്തിന് എത്തിയ മലയാളികളെക്കൊണ്ടു നിറഞ്ഞു. കമ്പം, ഗൂഡല്ലൂർ തുടങ്ങിയ മേഖലകളിലെ മുന്തിരി തോട്ടങ്ങളിലേക്കു നൂറുകണക്കിന് മലയാളി വിനോദ സഞ്ചാരികളാണ് കുടുംബ സമേതം ഓണം ആഘോഷിക്കാൻ എത്തിയത്. കേരളത്തിലെ വിനോദ സഞ്ചാര

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം തമിഴ്‌നാട്ടിലെ മുന്തിരിത്തോട്ടങ്ങളും ഓണാഘോഷത്തിന് എത്തിയ മലയാളികളെക്കൊണ്ടു നിറഞ്ഞു. കമ്പം, ഗൂഡല്ലൂർ തുടങ്ങിയ മേഖലകളിലെ മുന്തിരി തോട്ടങ്ങളിലേക്കു നൂറുകണക്കിന് മലയാളി വിനോദ സഞ്ചാരികളാണ് കുടുംബ സമേതം ഓണം ആഘോഷിക്കാൻ എത്തിയത്. കേരളത്തിലെ വിനോദ സഞ്ചാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം തമിഴ്‌നാട്ടിലെ മുന്തിരിത്തോട്ടങ്ങളും ഓണാഘോഷത്തിന് എത്തിയ മലയാളികളെക്കൊണ്ടു നിറഞ്ഞു. കമ്പം, ഗൂഡല്ലൂർ തുടങ്ങിയ മേഖലകളിലെ മുന്തിരി തോട്ടങ്ങളിലേക്കു നൂറുകണക്കിന് മലയാളി വിനോദ സഞ്ചാരികളാണ് കുടുംബ സമേതം ഓണം ആഘോഷിക്കാൻ എത്തിയത്. കേരളത്തിലെ വിനോദ സഞ്ചാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം തമിഴ്‌നാട്ടിലെ മുന്തിരിത്തോട്ടങ്ങളും ഓണാഘോഷത്തിന് എത്തിയ മലയാളികളെക്കൊണ്ടു നിറഞ്ഞു. കമ്പം, ഗൂഡല്ലൂർ തുടങ്ങിയ മേഖലകളിലെ മുന്തിരി തോട്ടങ്ങളിലേക്കു നൂറുകണക്കിന് മലയാളി വിനോദ സഞ്ചാരികളാണ് കുടുംബ സമേതം ഓണം ആഘോഷിക്കാൻ എത്തിയത്. 

 

ADVERTISEMENT

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്കിൽ നിന്ന് ഒഴിവാകാനാണ് പലരും തമിഴ്‌നാട് തിരഞ്ഞെടുത്തത്. എന്നാൽ കേരളത്തിന്റേതിനു സമാനമായ തിരക്കാണ് അവിടെയും അനുഭവപ്പെട്ടത്. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിയ സഞ്ചാരികളിൽ ഭൂരിപക്ഷവും തമിഴ്‌നാട്ടിലേക്ക് എത്തുന്ന സ്ഥിതിയും ഉണ്ടായിരുന്നു. 

മുന്തിരി തോട്ടങ്ങളിൽ നിന്ന് സെൽഫി പകർത്തിയും കർഷകരിൽ നിന്ന് നേരിട്ട് മുന്തിരി വാങ്ങിയുമാണ് പലരും സമയം ചെലവിട്ടത്. കേരളത്തിൽ മുന്തിരിക്ക് 100 മുതൽ 140 രൂപ വരെ ഈടാക്കുമ്പോൾ തോട്ടങ്ങളിൽ നിന്ന് 40 മുതൽ 50 രൂപയ്ക്കു വരെ  ലഭ്യമായി. തോട്ടങ്ങളിൽ നിന്ന് മുന്തിരി പറിച്ചെടുക്കരുതെന്ന  ബോർഡുകൾ സ്ഥാപിക്കുകയും കാവൽക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു.