അഫ്ഗാനിസ്ഥാന്റെ ഭരണം വീണ്ടും താലിബാന്റെ കൈകളിലായിട്ട് ഓഗസ്റ്റിലേക്ക് ഒരു വർഷം
സ്ത്രീകളുടെ അവകാശങ്ങൾ താലിബാൻ വെട്ടിച്ചുരുക്കി. സ്വാതന്ത്ര്യം ഹനിച്ചു
ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയ സ്ത്രീകളെ തടഞ്ഞു നിർത്തിയ താലിബാൻ വധഭീഷണി മുഴക്കി
വിധവകളെ പുറത്തിറങ്ങുന്നതിൽ നിന്നും ജോലിക്കു പോകുന്നതിൽ നിന്നും താലിബാന്‍ വിലക്കി
ഉറങ്ങുമ്പോള്‍ പോലും ബോംബു സ്‌ഫോടനവും അലറിക്കരച്ചിലുകളും ഭയപ്പെടുത്തുന്നതായി ദൃക്സാക്ഷികൾ.