ബെഗളൂരു ∙ 13000 കോടി രൂപ ചെലവിട്ട് ഓഹരി തിരികെ വാങ്ങുന്നതു സംബന്ധിച്ച ശുപാർശ നാളെ ഇൻഫോസിസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചർച്ച ചെയ്യും. 36 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു കമ്പനി ഓഹരി തിരികെ വാങ്ങുന്നത്. നാളെ യോഗം നടക്കുമെന്ന വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില 4.54% ഉയർന്നു.
Advertisement