മുതുകുളം ∙ മുതുകുളം പഞ്ചായത്തംഗം ജി.എസ്.ബൈജുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. അറസ്റ്റിലായ മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളുടെ പേരുവിവരം കോടതിക്കു നൽകാതിരുന്നത് ഇവരെ അറസ്റ്റ് ചെയ്യാൻ വേണ്ടിയാണെന്ന് പൊലീസ് പറഞ്ഞതായി

മുതുകുളം ∙ മുതുകുളം പഞ്ചായത്തംഗം ജി.എസ്.ബൈജുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. അറസ്റ്റിലായ മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളുടെ പേരുവിവരം കോടതിക്കു നൽകാതിരുന്നത് ഇവരെ അറസ്റ്റ് ചെയ്യാൻ വേണ്ടിയാണെന്ന് പൊലീസ് പറഞ്ഞതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതുകുളം ∙ മുതുകുളം പഞ്ചായത്തംഗം ജി.എസ്.ബൈജുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. അറസ്റ്റിലായ മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളുടെ പേരുവിവരം കോടതിക്കു നൽകാതിരുന്നത് ഇവരെ അറസ്റ്റ് ചെയ്യാൻ വേണ്ടിയാണെന്ന് പൊലീസ് പറഞ്ഞതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതുകുളം ∙ മുതുകുളം പഞ്ചായത്തംഗം ജി.എസ്.ബൈജുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. അറസ്റ്റിലായ മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളുടെ പേരുവിവരം കോടതിക്കു നൽകാതിരുന്നത് ഇവരെ അറസ്റ്റ് ചെയ്യാൻ വേണ്ടിയാണെന്ന് പൊലീസ് പറഞ്ഞതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.കനകക്കുന്ന് എസ്എച്ച്ഒക്ക് ആണ് കേസിന്റെ അന്വേഷണച്ചുമതല. അക്രമം നടന്ന് 15 ദിവസം പിന്നിട്ടിട്ടും കൂട്ടുപ്രതികളെയോ ഗൂഢാലോചന നടത്തിയവരെയോ പിടികൂടിയിട്ടില്ല.

രമേശ് ചെന്നിത്തല എംഎൽഎയുടെ നേതൃത്വത്തിൽ 30ന് മുതുകുളത്തു പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിക്കാൻ കോൺഗ്രസ് മുതുകുളം സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചുമുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തത് സിപിഎമ്മിന്റെ ഇടപെടൽ മൂലമാണെന്നും ബിജെപിക്കു സിപിഎമ്മിന്റെ സഹായം വേണ്ടുവോളം ലഭിക്കുന്നുണ്ടെന്നും ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് ആരോപിച്ചിരുന്നു.

ADVERTISEMENT