ഇലവുംതിട്ട (പത്തനംതിട്ട) ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തു. പൗഡിക്കോണം കേരളാദിത്യപുരം ബഥേൽ ഹൗസിൽ വി.എസ്.അമൽ (25), നാലാഞ്ചിറ വയമ്പകോണം അവിട്ടം വീട്ടിൽ ജെ.എസ്.അതുൽ (24) എന്നിവരെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ

ഇലവുംതിട്ട (പത്തനംതിട്ട) ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തു. പൗഡിക്കോണം കേരളാദിത്യപുരം ബഥേൽ ഹൗസിൽ വി.എസ്.അമൽ (25), നാലാഞ്ചിറ വയമ്പകോണം അവിട്ടം വീട്ടിൽ ജെ.എസ്.അതുൽ (24) എന്നിവരെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലവുംതിട്ട (പത്തനംതിട്ട) ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തു. പൗഡിക്കോണം കേരളാദിത്യപുരം ബഥേൽ ഹൗസിൽ വി.എസ്.അമൽ (25), നാലാഞ്ചിറ വയമ്പകോണം അവിട്ടം വീട്ടിൽ ജെ.എസ്.അതുൽ (24) എന്നിവരെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലവുംതിട്ട (പത്തനംതിട്ട) ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തു. പൗഡിക്കോണം കേരളാദിത്യപുരം ബഥേൽ ഹൗസിൽ വി.എസ്.അമൽ (25), നാലാഞ്ചിറ വയമ്പകോണം അവിട്ടം വീട്ടിൽ ജെ.എസ്.അതുൽ (24) എന്നിവരെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 

യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ട്രെയിൻ യാത്രയ്ക്കിടെ മെഴുവേലി സ്വദേശിനിയായ യുവതിയുമായി അമൽ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ബെംഗളൂരുവിലെത്തിച്ച് അതുലുമായി ചേർന്നു പീഡിപ്പിക്കുകയായിരുന്നു. പ്രതികൾ മൊബൈൽ നമ്പർ മാറ്റി ഉപയോഗിച്ച് പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. അമലിനെ തുമ്പയിൽനിന്നും അതുലിനെ നാലാഞ്ചിറയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

ADVERTISEMENT

ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയുടെ നിർദേശ പ്രകാരം ഡിവൈഎസ്പി സജീവിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. എസ്എച്ച്ഒ അയൂബ് ഖാന്റെ നിർദേശപ്രകാരം എസ്ഐമാരായ എസ്. വിഷ്ണു, സത്യദാസ്, എഎസ്ഐ വിജയകുമാർ, എസ്‌ സിപിഒമാരായ സന്തോഷ് കുമാർ, മനോജ്കുമാർ, സുരേഷ് കുമാർ, സിപിഒമാരായ താജുദ്ദീൻ, ശ്യാംകുമാർ, എസ്. ശ്രീജിത്ത്, നിധീഷ് കുമാർ, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്ത്.