ജനുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ആദ്യത്തെ ഐസലേഷൻ വാർഡ് ഒരുക്കുമ്പോൾ നഴ്സ് പി.ഷീജ അവിടെയുണ്ട്. രോഗം ഭേദമായി എല്ലാവരും പോയി വാർഡ് അടച്ചെങ്കിലും ഷീജ ഇപ്പോഴും വാർഡിന്റെ ചുമതലക്കാരിയാണ്. അവധിയില്ലാത്ത ഡ്യൂട്ടി ഏതു നിമിഷവും തുടങ്ങാൻ. വാർഡിലെത്തുന്നവരോട് ബന്ധുവിനെപ്പോലെ പെരുമാറണമെന്നു തത്വം. എന്നാൽ,

ജനുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ആദ്യത്തെ ഐസലേഷൻ വാർഡ് ഒരുക്കുമ്പോൾ നഴ്സ് പി.ഷീജ അവിടെയുണ്ട്. രോഗം ഭേദമായി എല്ലാവരും പോയി വാർഡ് അടച്ചെങ്കിലും ഷീജ ഇപ്പോഴും വാർഡിന്റെ ചുമതലക്കാരിയാണ്. അവധിയില്ലാത്ത ഡ്യൂട്ടി ഏതു നിമിഷവും തുടങ്ങാൻ. വാർഡിലെത്തുന്നവരോട് ബന്ധുവിനെപ്പോലെ പെരുമാറണമെന്നു തത്വം. എന്നാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ആദ്യത്തെ ഐസലേഷൻ വാർഡ് ഒരുക്കുമ്പോൾ നഴ്സ് പി.ഷീജ അവിടെയുണ്ട്. രോഗം ഭേദമായി എല്ലാവരും പോയി വാർഡ് അടച്ചെങ്കിലും ഷീജ ഇപ്പോഴും വാർഡിന്റെ ചുമതലക്കാരിയാണ്. അവധിയില്ലാത്ത ഡ്യൂട്ടി ഏതു നിമിഷവും തുടങ്ങാൻ. വാർഡിലെത്തുന്നവരോട് ബന്ധുവിനെപ്പോലെ പെരുമാറണമെന്നു തത്വം. എന്നാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ആദ്യത്തെ ഐസലേഷൻ വാർഡ് ഒരുക്കുമ്പോൾ നഴ്സ് പി.ഷീജ അവിടെയുണ്ട്. രോഗം ഭേദമായി എല്ലാവരും പോയി വാർഡ് അടച്ചെങ്കിലും ഷീജ ഇപ്പോഴും വാർഡിന്റെ ചുമതലക്കാരിയാണ്. അവധിയില്ലാത്ത ഡ്യൂട്ടി ഏതു നിമിഷവും തുടങ്ങാൻ.

 

ADVERTISEMENT

വാർഡിലെത്തുന്നവരോട് ബന്ധുവിനെപ്പോലെ പെരുമാറണമെന്നു തത്വം. എന്നാൽ, രോഗലക്ഷണങ്ങളുമായി ആദ്യമെത്തിയതു ബന്ധു തന്നെയാണെന്നു ഷീജ മനസ്സിലാക്കിയതു കേസ് ഷീറ്റ് കണ്ടാണ്. വുഹാനിൽനിന്നെത്തിയതായിരുന്നു ആ മെഡിക്കൽ വിദ്യാർഥി. ലോകമാകെ കൊറോണ വൈറസ് ഭീതി പരത്തി തുടങ്ങിയിരുന്നു. ‘എങ്കിലും അതൊന്നും ബാധിക്കാതെ അവനെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. എന്നെ അമ്മച്ചീ എന്നാണ് അവൻ വിളിച്ചിരുന്നത്’ – ഷീജ പറഞ്ഞു.

 

ADVERTISEMENT

മുൻപരിചയമില്ലാത്തൊരു മഹാവ്യാധിയെയാണു നേരിടേണ്ടത്. മാതൃകകളില്ല. ഇൻഫെക്‌ഷൻ കൺട്രോൾ യൂണിറ്റാണ് ഐസലേഷൻ സംവിധാനം ഒരുക്കുന്നത്. അവരുടെ നിർദേശം പാലിച്ചു വേണം പരിചരണ സംഘം പ്രവർത്തിക്കാൻ. വാർഡ് തുറന്ന ദിവസം അവിടെ ജോലി തുടങ്ങിയവരിൽ മറ്റുള്ളവർ ഇടയ്ക്കു ഡ്യൂട്ടി മാറി.

 

ADVERTISEMENT

ഐസലേഷൻ വാർഡിൽ ജോലിയുള്ളവർക്കു 3 ദിവസം കൂടുമ്പോൾ അവധി അനുവദിച്ചിരുന്നു. ഷീജ ആ അവധി വേണ്ടെന്നു വച്ചു. മെഡിക്കൽ കോളജിനു തൊട്ടടുത്ത്, പുന്നപ്രയിലാണു വീട്. വേണമെങ്കിൽ കിട്ടുന്ന സമയമെല്ലാം പോയി വരാം. പക്ഷേ, ഷീജ ഐസലേഷൻ വാർഡിൽ കഴിയുന്നവർക്കൊപ്പം തുടർന്നു.