ലണ്ടൻ ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുമ്പോൾ ടോറികൾ തന്നെ മുന്നേറ്റം തുടരുന്നു എന്നാണ് ഏറ്റവും അവസാനത്തെ സർവേ ഫലവും സൂചിപ്പിക്കുന്നത്. മുഖ്യ കക്ഷികളായ ലേബറിന്റെയും ടോറികളുടെയും (കൺസർവേറ്റീവ്) പ്രകടന പത്രിക പുറത്തിറങ്ങിയ ശേഷം ഇന്നലെ നടന്ന സർവേയിലും ടോറികൾക്കു തന്നെയാണ് മുന്നേറ്റം

ലണ്ടൻ ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുമ്പോൾ ടോറികൾ തന്നെ മുന്നേറ്റം തുടരുന്നു എന്നാണ് ഏറ്റവും അവസാനത്തെ സർവേ ഫലവും സൂചിപ്പിക്കുന്നത്. മുഖ്യ കക്ഷികളായ ലേബറിന്റെയും ടോറികളുടെയും (കൺസർവേറ്റീവ്) പ്രകടന പത്രിക പുറത്തിറങ്ങിയ ശേഷം ഇന്നലെ നടന്ന സർവേയിലും ടോറികൾക്കു തന്നെയാണ് മുന്നേറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുമ്പോൾ ടോറികൾ തന്നെ മുന്നേറ്റം തുടരുന്നു എന്നാണ് ഏറ്റവും അവസാനത്തെ സർവേ ഫലവും സൂചിപ്പിക്കുന്നത്. മുഖ്യ കക്ഷികളായ ലേബറിന്റെയും ടോറികളുടെയും (കൺസർവേറ്റീവ്) പ്രകടന പത്രിക പുറത്തിറങ്ങിയ ശേഷം ഇന്നലെ നടന്ന സർവേയിലും ടോറികൾക്കു തന്നെയാണ് മുന്നേറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ലണ്ടൻ ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുമ്പോൾ ടോറികൾ തന്നെ മുന്നേറ്റം തുടരുന്നു എന്നാണ് ഏറ്റവും അവസാനത്തെ സർവേ ഫലവും സൂചിപ്പിക്കുന്നത്. മുഖ്യ കക്ഷികളായ ലേബറിന്റെയും ടോറികളുടെയും (കൺസർവേറ്റീവ്) പ്രകടന പത്രിക പുറത്തിറങ്ങിയ ശേഷം ഇന്നലെ നടന്ന സർവേയിലും ടോറികൾക്കു തന്നെയാണ് മുന്നേറ്റം പ്രവചിക്കുന്നത്. തെരേസ മേയുടെ വിജയം കൃത്യമായി പ്രവചിച്ച യൂഗോവ് എം.ആർ.പി. കമ്പനിയാണ് ടോറികൾക്ക് തുടർച്ചയായ മൂന്നാം വട്ടവും മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിക്കുന്നത്. 

359 സീറ്റുകൾ നേടി 68 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ബോറിസ് ജോൺസൺ അധികാരം നിലനിർത്തുമെന്നാണ് സർവേ പറയുന്നത്. ലേബറിന് 211 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. 2017ൽ 317 സീറ്റാണ് കൺസർവേറ്റീവിന് ലഭിച്ചത്. ഇതാണ് 359 ആയി ഉയരുമെന്ന് സർവേ പ്രവചിക്കുന്നത്. ആകെ പോൾ ചെയ്യുന്ന വോട്ടുകളിൽ 43 ശതമാനം ടോറികൾ നേടുമെന്നും സർവേ പറയുന്നു. അങ്ങനെ വന്നാൽ 1987നു ശേഷം ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വോട്ട് വിഹിതമാകും ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 267 സീറ്റുണ്ടായിരുന്ന ലേബറിന്റെ അംഗബലം 211 ആയി കുറയും. 1983നു ശേഷമുള്ള പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാകും ഇത്.

ADVERTISEMENT

സർവേ പ്രകാരം ലിബറൽ ഡമോക്രാറ്റുകൾ 13 സീറ്റുകളിൽ വിജയിക്കും. വോട്ടു ശതമാനം കഴിഞ്ഞ തവണത്തെ എട്ടിൽനിന്നും 14 ആയി ഉയരുമെങ്കിലും ഇതിന് ആനുപാതികമായ  സീറ്റുവർധന ഇവർക്ക് ലഭിക്കില്ല. എന്നാൽ സ്കോട്ട്ലൻഡിൽ എസ്എൻപി. മികച്ച പ്രകനം കാഴ്ചവയ്ക്കും. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളുടെ എണ്ണം ഇവർ വർധിപ്പിക്കുമെന്നാണ് സർവേയുടെ കണ്ടെത്തൽ