രാജ്യം പിറന്നദിനം, അവർക്ക് ജന്മദിനം
അൽ ഐൻ ∙ രാജ്യത്തിനു നാൽപത്തിയെട്ട് വയസ്സ് തികഞ്ഞപ്പോൾ ഭൂമിയിലേക്ക് പിറന്നവർക്ക് പെരുന്നാളിന്റെ നിലാ പുഞ്ചിരി. അൽ ഐനിലെ എൻഎംസി ആശുപത്രിയിൽ ദേശീയ ദിനത്തിൽ പിറന്ന പെണ്മണിക്ക് രക്ഷിതാക്കൾ മറിയം എന്നുപേരിട്ടു. രാത്രി 12.15നു ജനിച്ച മറിയമിനു ശ്വാസതടസ്സമുള്ളതിനാൽ ആറു ദിവസത്തോളം പ്രത്യേക പരിചരണത്തിലാണ്.
അൽ ഐൻ ∙ രാജ്യത്തിനു നാൽപത്തിയെട്ട് വയസ്സ് തികഞ്ഞപ്പോൾ ഭൂമിയിലേക്ക് പിറന്നവർക്ക് പെരുന്നാളിന്റെ നിലാ പുഞ്ചിരി. അൽ ഐനിലെ എൻഎംസി ആശുപത്രിയിൽ ദേശീയ ദിനത്തിൽ പിറന്ന പെണ്മണിക്ക് രക്ഷിതാക്കൾ മറിയം എന്നുപേരിട്ടു. രാത്രി 12.15നു ജനിച്ച മറിയമിനു ശ്വാസതടസ്സമുള്ളതിനാൽ ആറു ദിവസത്തോളം പ്രത്യേക പരിചരണത്തിലാണ്.
അൽ ഐൻ ∙ രാജ്യത്തിനു നാൽപത്തിയെട്ട് വയസ്സ് തികഞ്ഞപ്പോൾ ഭൂമിയിലേക്ക് പിറന്നവർക്ക് പെരുന്നാളിന്റെ നിലാ പുഞ്ചിരി. അൽ ഐനിലെ എൻഎംസി ആശുപത്രിയിൽ ദേശീയ ദിനത്തിൽ പിറന്ന പെണ്മണിക്ക് രക്ഷിതാക്കൾ മറിയം എന്നുപേരിട്ടു. രാത്രി 12.15നു ജനിച്ച മറിയമിനു ശ്വാസതടസ്സമുള്ളതിനാൽ ആറു ദിവസത്തോളം പ്രത്യേക പരിചരണത്തിലാണ്.
അൽ ഐൻ ∙ രാജ്യത്തിനു നാൽപത്തിയെട്ട് വയസ്സ് തികഞ്ഞപ്പോൾ ഭൂമിയിലേക്ക് പിറന്നവർക്ക് പെരുന്നാളിന്റെ നിലാ പുഞ്ചിരി. അൽ ഐനിലെ എൻഎംസി ആശുപത്രിയിൽ ദേശീയ ദിനത്തിൽ പിറന്ന പെണ്മണിക്ക് രക്ഷിതാക്കൾ മറിയം എന്നുപേരിട്ടു.
രാത്രി 12.15നു ജനിച്ച മറിയമിനു ശ്വാസതടസ്സമുള്ളതിനാൽ ആറു ദിവസത്തോളം പ്രത്യേക പരിചരണത്തിലാണ്. ഡിസംബർ 2ന് രാവിലെ 8.54 നു അബുദാബിയിലെ മദീന സായിദ് ബറീൻ ആശുപത്രിയിലാണ് ഹമദ് ജനിച്ചത്. സിസേറിയൻ ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പ്രത്യേക പരിചരണമുണ്ട്.
രണ്ട് സന്തോഷങ്ങൾ ഒരുമിച്ച് അനുഭവചിത്തിന്റെ നിർവൃതിയിലാണ് മാതാപിതാക്കൾ