ഡാലസിൽ നിന്ന് കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഡാലസ്∙ ഫെബ്രുവരി 24 ന് കാണാതായ ഡാലസിലെ ടെക്സസ് സർവകലാശാലയിലെ 20 കാരനായ വിദ്യാർഥി മരിച്ചതായി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ആൻഡ്രൂ സോ ലിയുടെ മരണം മാർച്ച് 2 ശനിയാഴ്ചയാണ് റിച്ചാർഡ്‌സൺ പോലീസ് സ്ഥിരീകരിച്ചതെന്ന് യുടിഡി പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ
ഡാലസ്∙ ഫെബ്രുവരി 24 ന് കാണാതായ ഡാലസിലെ ടെക്സസ് സർവകലാശാലയിലെ 20 കാരനായ വിദ്യാർഥി മരിച്ചതായി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ആൻഡ്രൂ സോ ലിയുടെ മരണം മാർച്ച് 2 ശനിയാഴ്ചയാണ് റിച്ചാർഡ്‌സൺ പോലീസ് സ്ഥിരീകരിച്ചതെന്ന് യുടിഡി പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ
ഡാലസ്∙ ഫെബ്രുവരി 24 ന് കാണാതായ ഡാലസിലെ ടെക്സസ് സർവകലാശാലയിലെ 20 കാരനായ വിദ്യാർഥി മരിച്ചതായി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ആൻഡ്രൂ സോ ലിയുടെ മരണം മാർച്ച് 2 ശനിയാഴ്ചയാണ് റിച്ചാർഡ്‌സൺ പോലീസ് സ്ഥിരീകരിച്ചതെന്ന് യുടിഡി പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ
ഡാലസ് ∙ കഴിഞ്ഞ മാസം 24 ന് കാണാതായ ഡാലസിലെ ടെക്സസ് സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥി ആൻഡ്രൂ സോ ലി (20) മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് വിദ്യാർഥിയുടെ മരണ സ്ഥീകരിച്ച കാര്യം പൊലീസ് അറിയിച്ചത്. ഹൂസ്റ്റൺ സ്വദേശിയ ആൻഡ്രൂ സോ ലിയെ കഴിഞ്ഞ മാസം 24ന് വൈകുന്നേരം തന്‍റെ ഡോർമിൽ നിന്ന് പുറത്ത് പോകുന്നതിനിടെയാണ് അവസാനമായി കണ്ടത്. സെൽഫോണും ബാക്ക്‌പാക്കും ലാപ്‌ടോപ്പും മുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന ലിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.