കൊഴിഞ്ഞു വീണ മഴ- സലോമി ജോൺ വത്സൻ എഴുതിയ കവിത
മഴ കൊഴിഞ്ഞു കുഴഞ്ഞു വീണ രാത്രിയിൽ എത്രയോ ശലഭങ്ങൾ ജീവൻ കൊഴിഞ്ഞു പൂഴിയിൽ പുതഞ്ഞു പോയിരിക്കും അവയുടെ ഇണകൾ നെഞ്ചുപൊട്ടിക്കരഞ്ഞത് നാം കേട്ടില്ല തണുപ്പിൽ വിയർത്തു വികൃതരായ് മഴച്ചൂരിൽ മിഴിയടഞ്ഞ ഇണ ശലഭങ്ങൾ വിലാപം മുഴക്കി പുലരിയുടെ ആലസ്യം പൂണ്ട കണ്ണുകളിൽ സൂര്യൻ വിഭ്രമങ്ങൾ
മഴ കൊഴിഞ്ഞു കുഴഞ്ഞു വീണ രാത്രിയിൽ എത്രയോ ശലഭങ്ങൾ ജീവൻ കൊഴിഞ്ഞു പൂഴിയിൽ പുതഞ്ഞു പോയിരിക്കും അവയുടെ ഇണകൾ നെഞ്ചുപൊട്ടിക്കരഞ്ഞത് നാം കേട്ടില്ല തണുപ്പിൽ വിയർത്തു വികൃതരായ് മഴച്ചൂരിൽ മിഴിയടഞ്ഞ ഇണ ശലഭങ്ങൾ വിലാപം മുഴക്കി പുലരിയുടെ ആലസ്യം പൂണ്ട കണ്ണുകളിൽ സൂര്യൻ വിഭ്രമങ്ങൾ
മഴ കൊഴിഞ്ഞു കുഴഞ്ഞു വീണ രാത്രിയിൽ എത്രയോ ശലഭങ്ങൾ ജീവൻ കൊഴിഞ്ഞു പൂഴിയിൽ പുതഞ്ഞു പോയിരിക്കും അവയുടെ ഇണകൾ നെഞ്ചുപൊട്ടിക്കരഞ്ഞത് നാം കേട്ടില്ല തണുപ്പിൽ വിയർത്തു വികൃതരായ് മഴച്ചൂരിൽ മിഴിയടഞ്ഞ ഇണ ശലഭങ്ങൾ വിലാപം മുഴക്കി പുലരിയുടെ ആലസ്യം പൂണ്ട കണ്ണുകളിൽ സൂര്യൻ വിഭ്രമങ്ങൾ
മഴ കൊഴിഞ്ഞു കുഴഞ്ഞു
വീണ രാത്രിയിൽ
എത്രയോ ശലഭങ്ങൾ
ജീവൻ കൊഴിഞ്ഞു
പൂഴിയിൽ പുതഞ്ഞു പോയിരിക്കും
അവയുടെ ഇണകൾ
നെഞ്ചുപൊട്ടിക്കരഞ്ഞത്
നാം കേട്ടില്ല
തണുപ്പിൽ വിയർത്തു
വികൃതരായ് മഴച്ചൂരിൽ
മിഴിയടഞ്ഞ
ഇണ ശലഭങ്ങൾ
വിലാപം മുഴക്കി
പുലരിയുടെ ആലസ്യം പൂണ്ട
കണ്ണുകളിൽ സൂര്യൻ
വിഭ്രമങ്ങൾ വിതച്ചു
അപ്പോഴും
നനഞു കുതിർന്ന പൂവിതളുകളിൽ
മുഖമമർത്തി തേങ്ങിക്കൊണ്ടേയിരുന്നു
ശലഭങ്ങൾ...
പകല്പെയ്ത്തിനായി
മേഘങ്ങൾ മുഖം കനപ്പിച്ചു...
ഭൂമിയിലേക്കാഴ്നിറങ്ങാൻ
മഴക്കംബികൾ തിടുക്കപ്പെട്ടു
കാടിളക്കി കാതടപ്പിച്ചു
കലിപൂണ്ടാടി തിമിർത്ത കാറ്റിൽ
ശലഭങ്ങൾ ശവതാളങ്ങളുടെ
അപശ്രുതി നെഞ്ചിലേറ്റി
അനന്തതയുടെ ഗുഹാമുഖം
തേടി അലഞ്ഞുലഞ്ഞു.