മിഥ്യ – പ്രിൻസി പ്രവീൺ എഴുതിയ കവിത
തിരയാറുണ്ടായിരുന്നു ഞാന്‍, നിന്നെ - തിരയും തീരവും പുല്കി മറിയുമ്പോള്‍ , തേടാറുണ്ടായിരുന്നു ആള്‍ക്കൂട്ടത്തിന് നടുവില്‍ ഞാന്‍, നിന്റെ നിഴലിനെ .. കാണുവാനായ് കാത്തു നിന്നു ഞാന്‍, നീ വരും വഴിയോരങ്ങളില്‍ വഴിയോര കാഴ്ചകള്‍ കാണാനെന്നപോലെ... അറിയുന്നുണ്ടായിരുന്നു ഞാന്‍ നിന്നെ - യാ
തിരയാറുണ്ടായിരുന്നു ഞാന്‍, നിന്നെ - തിരയും തീരവും പുല്കി മറിയുമ്പോള്‍ , തേടാറുണ്ടായിരുന്നു ആള്‍ക്കൂട്ടത്തിന് നടുവില്‍ ഞാന്‍, നിന്റെ നിഴലിനെ .. കാണുവാനായ് കാത്തു നിന്നു ഞാന്‍, നീ വരും വഴിയോരങ്ങളില്‍ വഴിയോര കാഴ്ചകള്‍ കാണാനെന്നപോലെ... അറിയുന്നുണ്ടായിരുന്നു ഞാന്‍ നിന്നെ - യാ
തിരയാറുണ്ടായിരുന്നു ഞാന്‍, നിന്നെ - തിരയും തീരവും പുല്കി മറിയുമ്പോള്‍ , തേടാറുണ്ടായിരുന്നു ആള്‍ക്കൂട്ടത്തിന് നടുവില്‍ ഞാന്‍, നിന്റെ നിഴലിനെ .. കാണുവാനായ് കാത്തു നിന്നു ഞാന്‍, നീ വരും വഴിയോരങ്ങളില്‍ വഴിയോര കാഴ്ചകള്‍ കാണാനെന്നപോലെ... അറിയുന്നുണ്ടായിരുന്നു ഞാന്‍ നിന്നെ - യാ
തിരയാറുണ്ടായിരുന്നു ഞാന്‍,
നിന്നെ -
തിരയും തീരവും പുല്കി മറിയുമ്പോള്‍ ,
തേടാറുണ്ടായിരുന്നു ആള്‍ക്കൂട്ടത്തിന് നടുവില്‍ ഞാന്‍,
നിന്റെ നിഴലിനെ ..
കാണുവാനായ് കാത്തു നിന്നു ഞാന്‍,
നീ വരും വഴിയോരങ്ങളില്‍
വഴിയോര കാഴ്ചകള്‍ കാണാനെന്നപോലെ...
അറിയുന്നുണ്ടായിരുന്നു ഞാന്‍ നിന്നെ -
യാ ,പടിവാതില്‍ കടന്നരികെയെത്തു മ്പോള്‍
മിഴി ,കോണിലെവിടെയോ തിരയിളക്കങ്ങള്‍ ...
പിന്നെയെന്നോ ,
നീയാ പടിയിറങ്ങി
പിന്‍വിളി കേള്‍ക്കാതെ ,
ഇനി -
യൊരുനാള്‍ തിരികെ വരാമെന്ന് ചൊല്ലാതെ
മിഴികളെ ഈറനാക്കി
മനസിനെ സ്വന്തമാക്കി
മിഥ്യകളെ കൂട്ടാക്കി.....