5000 പ്രസവമെടുത്തു; സ്വന്തം പ്രസവത്തിന് പിന്നാലെ നഴ്സ് മരിച്ചു
യാതൊരു രീതിയിലുള്ള പ്രതിഫലവും ആഗ്രഹിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നവർ വളരെ കുറവാണ്. അക്കൂട്ടത്തിൽ ഒരാളാണ് കീർത്തി ജയദേവൻ. ജർമനിയിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറാണ് കീർത്തി. അപരിചിതനായ ഒരാളുെട സഹായത്തോടെയാണ് കീർത്തിക്ക് പഠനം പൂർത്തീകരിക്കാൻ കഴിക്കാന‍് കഴിഞ്ഞത്. ജോലി ലഭിച്ച ശേഷം നിരവധി പേരുടെ സ്പോൺസറായി
യാതൊരു രീതിയിലുള്ള പ്രതിഫലവും ആഗ്രഹിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നവർ വളരെ കുറവാണ്. അക്കൂട്ടത്തിൽ ഒരാളാണ് കീർത്തി ജയദേവൻ. ജർമനിയിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറാണ് കീർത്തി. അപരിചിതനായ ഒരാളുെട സഹായത്തോടെയാണ് കീർത്തിക്ക് പഠനം പൂർത്തീകരിക്കാൻ കഴിക്കാന‍് കഴിഞ്ഞത്. ജോലി ലഭിച്ച ശേഷം നിരവധി പേരുടെ സ്പോൺസറായി
യാതൊരു രീതിയിലുള്ള പ്രതിഫലവും ആഗ്രഹിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നവർ വളരെ കുറവാണ്. അക്കൂട്ടത്തിൽ ഒരാളാണ് കീർത്തി ജയദേവൻ. ജർമനിയിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറാണ് കീർത്തി. അപരിചിതനായ ഒരാളുെട സഹായത്തോടെയാണ് കീർത്തിക്ക് പഠനം പൂർത്തീകരിക്കാൻ കഴിക്കാന‍് കഴിഞ്ഞത്. ജോലി ലഭിച്ച ശേഷം നിരവധി പേരുടെ സ്പോൺസറായി
അയ്യായിരത്തോളം പ്രസവ ശുശ്രൂഷകളിൽ അമ്മമാർക്ക് താങ്ങായ നഴ്സ് ജ്യോതി ഗാവ്ലി(38) സ്വന്തം പ്രസവത്തിന് പിന്നാലെ മരിച്ചു. പ്രസവത്തെ തുടർന്നുണ്ടായ ന്യുമോണിയയെയും രക്തസ്രാവത്തെയും തുടർന്നായിരുന്നു അന്ത്യം.
മറാഠ്വാഡയിലെ ഹിങ്ഗോളി ആശുപത്രിയിൽ നവംബർ രണ്ടിനാണ് ജ്യോതി രണ്ടാമത്തെ കുഞ്ഞിന് ജൻമം നൽകിയത്. രക്തസ്രാവം നിലയ്ക്കാതെ ആയതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് ന്യുമോണിയ പിടിപെട്ടു. മെച്ചപ്പെട്ട ചികിൽസ നൽകിയെങ്കിലും രക്ഷിക്കാനായില്ല.