കർക്കടക വാവുബലി: ആലുവ മണപ്പുറത്തേക്ക് ഭക്തജന പ്രവാഹം– ചിത്രങ്ങൾ
മനോരമ ലേഖകൻ
Published: July 28 , 2022 08:00 AM IST
1 minute Read
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
ആലുവ∙ പിതൃമോക്ഷ മന്ത്ര മുഖരിതമായ ആലുവ മണപ്പുറത്തേക്കു കർക്കടക വാവുബലി തർപ്പണത്തിനു ഭക്തജനപ്രവാഹം തുടങ്ങി. കഴിഞ്ഞ 2 വർഷം മണപ്പുറത്തു ബലിതർപ്പണം ഇല്ലാതിരുന്നതിനാൽ ഇത്തവണ തിരക്കു കൂടുമെന്ന കണക്കുകൂട്ടലിൽ പുരോഹിതർ ബലിത്തറകളും മറ്റും നേരത്തേ സജ്ജീകരിച്ചിരുന്നു.
ദേവസ്വം ബോർഡിന്റെ 80 ബലിത്തറകളും 40
Sign in to continue reading
ആലുവ∙ പിതൃമോക്ഷ മന്ത്ര മുഖരിതമായ ആലുവ മണപ്പുറത്തേക്കു കർക്കടക വാവുബലി തർപ്പണത്തിനു ഭക്തജനപ്രവാഹം തുടങ്ങി. കഴിഞ്ഞ 2 വർഷം മണപ്പുറത്തു ബലിതർപ്പണം ഇല്ലാതിരുന്നതിനാൽ ഇത്തവണ തിരക്കു കൂടുമെന്ന കണക്കുകൂട്ടലിൽ പുരോഹിതർ ബലിത്തറകളും മറ്റും നേരത്തേ സജ്ജീകരിച്ചിരുന്നു.
ദേവസ്വം ബോർഡിന്റെ 80 ബലിത്തറകളും 40
ആലുവ∙ പിതൃമോക്ഷ മന്ത്ര മുഖരിതമായ ആലുവ മണപ്പുറത്തേക്കു കർക്കടക വാവുബലി തർപ്പണത്തിനു ഭക്തജനപ്രവാഹം തുടങ്ങി. കഴിഞ്ഞ 2 വർഷം മണപ്പുറത്തു ബലിതർപ്പണം ഇല്ലാതിരുന്നതിനാൽ ഇത്തവണ തിരക്കു കൂടുമെന്ന കണക്കുകൂട്ടലിൽ പുരോഹിതർ ബലിത്തറകളും മറ്റും നേരത്തേ സജ്ജീകരിച്ചിരുന്നു.
ദേവസ്വം ബോർഡിന്റെ 80 ബലിത്തറകളും 40
ആലുവ∙ പിതൃമോക്ഷ മന്ത്ര മുഖരിതമായ ആലുവ മണപ്പുറത്തേക്കു കർക്കടക വാവുബലി തർപ്പണത്തിനു ഭക്തജനപ്രവാഹം. കഴിഞ്ഞ 2 വർഷം മണപ്പുറത്തു ബലിതർപ്പണം ഇല്ലാതിരുന്നതിനാൽ ഇത്തവണ തിരക്കു കൂടുമെന്ന കണക്കുകൂട്ടലിൽ പുരോഹിതർ ബലിത്തറകളും മറ്റും നേരത്തേ സജ്ജീകരിച്ചിരുന്നു.
പിതൃകർമങ്ങളുടെ ഭാഗമായി പുഴയിൽ ഇറങ്ങുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ആഴം കൂടിയ ഭാഗങ്ങളിൽ ബാരിക്കേഡുകൾ കെട്ടി. നേവിയുടെയും അഗ്നിരക്ഷാസേനയുടെയും മുങ്ങൽ വിദഗ്ധർ മണപ്പുറത്ത് ക്യാംപ് ചെയ്തിരുന്നു.
ADVERTISEMENT
ക്രമസമാധാനപാലനത്തിന് 750 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്.