മോഷണം, രണ്ടിടത്ത് മോഷണശ്രമം; 1 വർഷം മുൻപ് ഇതേ മോഷ്ടാവ് മോഷണം നടത്തിയിരുന്നെന്ന് ഹോട്ടലുടമ
നെടുമങ്ങാട്∙ വാളിക്കോട്ടും പതിനൊന്നാം കല്ലിന് സമീപവും ഒരു കടയിൽ മോഷണവും, 2 കടകളിൽ മോഷണ ശ്രമവും നടന്നു. പതിനൊന്നാം കല്ല് യുവ മെൻസ് വെയറിൽ ബുധനാഴ്ച രാത്രി ഷട്ടർ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് മുന്നിലെ ഗ്ലാസ് പൊട്ടിച്ച് ഉള്ളിൽ കയറി 10000 രൂപയും ഒരു ഷർട്ടും കവർന്നു. വാളിക്കോട്ടെ ബിലാൽ ഹോട്ടൽ,
നെടുമങ്ങാട്∙ വാളിക്കോട്ടും പതിനൊന്നാം കല്ലിന് സമീപവും ഒരു കടയിൽ മോഷണവും, 2 കടകളിൽ മോഷണ ശ്രമവും നടന്നു. പതിനൊന്നാം കല്ല് യുവ മെൻസ് വെയറിൽ ബുധനാഴ്ച രാത്രി ഷട്ടർ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് മുന്നിലെ ഗ്ലാസ് പൊട്ടിച്ച് ഉള്ളിൽ കയറി 10000 രൂപയും ഒരു ഷർട്ടും കവർന്നു. വാളിക്കോട്ടെ ബിലാൽ ഹോട്ടൽ,
നെടുമങ്ങാട്∙ വാളിക്കോട്ടും പതിനൊന്നാം കല്ലിന് സമീപവും ഒരു കടയിൽ മോഷണവും, 2 കടകളിൽ മോഷണ ശ്രമവും നടന്നു. പതിനൊന്നാം കല്ല് യുവ മെൻസ് വെയറിൽ ബുധനാഴ്ച രാത്രി ഷട്ടർ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് മുന്നിലെ ഗ്ലാസ് പൊട്ടിച്ച് ഉള്ളിൽ കയറി 10000 രൂപയും ഒരു ഷർട്ടും കവർന്നു. വാളിക്കോട്ടെ ബിലാൽ ഹോട്ടൽ,
നെടുമങ്ങാട്∙ വാളിക്കോട്ടും പതിനൊന്നാം കല്ലിന് സമീപവും ഒരു കടയിൽ മോഷണവും, 2 കടകളിൽ മോഷണ ശ്രമവും നടന്നു. പതിനൊന്നാം കല്ല് യുവ മെൻസ് വെയറിൽ ബുധനാഴ്ച രാത്രി ഷട്ടർ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് മുന്നിലെ ഗ്ലാസ് പൊട്ടിച്ച് ഉള്ളിൽ കയറി 10000 രൂപയും ഒരു ഷർട്ടും കവർന്നു. വാളിക്കോട്ടെ ബിലാൽ ഹോട്ടൽ, പതിനൊന്നാം കല്ലിലെ ഷാന കാർ അക്‌സസറീസ് എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. കാർ അക്‌സസറീസ് ഷോപ്പിന്റെ പിന്നിലെ ഗേറ്റ് വഴി ഇറങ്ങുന്ന സിസിടിസി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
1 വർഷം മുൻപ് ഇതേ മോഷ്ടാവ് തന്നെ വാളിക്കോട് ഉള്ള സംസം ഹോട്ടലിൽ കയറി മോഷണം നടത്തിയിരുന്നതായി ദൃശ്യം കണ്ട ഹോട്ടലുടമ ആരോപിച്ചു. എന്നാൽ അന്ന് സിസിടിവി ദൃശ്യം പൊലീസിന് കൈമാറിയെങ്കിലും കാര്യമായ തുടർ അന്വേഷണം ഉണ്ടായില്ലെന്നാണ് ആക്ഷേപം. നെടുമങ്ങാട് പൊലീസ് കേസ് എടുത്ത്മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.