അണ്ടർ 17 ലോകകപ്പിൽ ടോപ് സ്കോറർ സ്ഥാനത്തേക്കുള്ള പോരാട്ടം പ്രധാനമായും മൂന്നു പേർ തമ്മിൽ. ഇംഗ്ലണ്ടിന്റെ റയാൻ ബ്രൂസ്റ്ററാണ് ഏഴു ഗോളുമായി മുന്നിൽ. ആറു വീതം ഗോൾ നേടി മാലി താരം എൻഡിയായെയും സ്പെയിനിന്റ ആബേൽ റൂയിസും പിന്നിൽ. കൗമാരക്കപ്പിലെ ഗോളടിവീരൻ ആരായിരിക്കും? കാത്തിരിപ്പ് നാളെ വരെ മാത്രം.
അണ്ടർ–17 ഫുട്ബോൾ ലോകകപ്പ് (സെമിഫൈനൽവരെയുള്ള കണക്കുകൾ)
ടോപ് സ്കോറർ
1) റയാൻ ബ്രൂസ്റ്റർ (ഇംഗ്ലണ്ട്)- 7
2) ലസന്ന എൻഡിയായെ (മാലി)- 6
3) ആബേൽ റൂയിസ് (സ്പെയിൻ)- 6
4) യാൻ ഫിറ്റെ ആർപ്പ് (ജർമനി)-6
5) അമിൻ ഗൗരി (ഫ്രാൻസ്) - 5
കൂടുതൽ സേവുകൾ
1) യൂസഫ് കൊയ്റ്റ (മാലി)–23
2) റിക്കാർഡോ മോണ്ടിനെഗ്രോ (കോസ്റ്ററിക്ക)–22
3) കർട്ടിസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)–19
4) ഗബ്രിയേൽ ബ്രസാവോ (ബ്രസീൽ)–19
5) അലി ഗുലാം സാദെ (ഇറാൻ)–19
കൂടുതൽ ഗോളുകൾ
1) ഇംഗ്ലണ്ട്– 18
2) മാലി– 16
3) സ്പെയിൻ– 14
4) ഫ്രാൻസ്– 13
5) ഇറാൻ– 13
കൂടുതൽ ഗോൾ ഷോട്ടുകൾ
1) മാലി– 47
2) സ്പെയിൻ– 41
3) ഇംഗ്ലണ്ട്– 43
4) ബ്രസീൽ– 40
5) ഇറാൻ– 35
കുറവ് മഞ്ഞക്കാർഡുകൾ
1) തുർക്കി– 2
2) ഇന്ത്യ– 2
3) ബ്രസീൽ– 3
4) ജപ്പാൻ– 3
5) പാരഗ്വായ്– 4