Activate your premium subscription today.
ചോദ്യം: ഞങ്ങളുടെ ഏകമകൻ ഹൈസ്കൂൾ ക്ലാസിൽ എത്തിയശേഷം നാലു സ്കൂളുകൾ മാറി. ഓരോ സ്കൂളിലും എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അധ്യാപകർ വഴക്കു പറയുന്നുവെന്നോ സഹപാഠികളുടെ നിലവാരം നല്ലതല്ലന്നോ ഒക്കെ പരാതി പറയും. പിന്നെ പള്ളിക്കൂടത്തിൽ പോകില്ല. സ്കൂൾ മാറണമെന്ന വാശിയാണ്. ആരുടെയെങ്കിലും കാലുപിടിച്ച് പുതിയ
ചോദ്യം : എന്റെ മകൻ പ്ലസ്ടു കഴിഞ്ഞു. ഇൗയിടെയായി പെരുമാറ്റത്തിൽ വലിയ മാറ്റം കാണുന്നു. ചിലപ്പോൾ തനിയെ സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യും. സൈക്കോസിസിന്റെ തുടക്കമാണ് എന്ന് ഡോക്ടർ പറഞ്ഞു. കുട്ടികളിൽ ഇൗ രോഗം ഉണ്ടാകുമോ? ഉത്തരം: സ്കിസോഫ്രീനിയ പോലെ വളരെ ഗൗരവമുള്ള മാനസിക രോഗങ്ങൾ ആണ് സൈക്കോസിസ്
Turning Parenting Tensions into Positive Interactions: A Stress Management Guide
വെക്കേഷൻ എന്ന് പറയുമ്പോൾ കുട്ടികളുടെ മനസ്സിൽ സന്തോഷമാണെങ്കിലും മാതാപിതാക്കളുടെ മനസ്സിൽ തീയാണ്. കാരണം ഒട്ടുമിക്ക മാതാപിതാക്കളും ഇന്ന് ജോലിയുള്ളവരാണ്. അമ്മയും അച്ഛനും ജോലിക്ക് പോയിക്കഴിഞ്ഞാൽ വെക്കേഷൻ ആയിട്ട് വീട്ടിലിരിക്കുന്ന മക്കളെ ആര് നോക്കും എന്നതാണ് വിഷയം. പണ്ട് കാലത്തെ പോലെ കൂട്ടുകുടുംബം എന്ന
രണ്ടാമത്തെ കുഞ്ഞുങ്ങൾ പൊതുവേ കുടുംബത്തിലെ റിബലുകൾ എന്നാണ് അറിയപ്പെടുന്നത്. ഒരു വീട്ടിലെ വഴക്കാളികളും കുഴപ്പക്കാരികളും ഒക്കെ ഈ രണ്ടാമത്തെ കുട്ടികൾ തന്നെ ആയിരിക്കും. നമ്മുടെ കുടുംബത്തിലും ചുറ്റുമുള്ള വീടുകളിലേക്കും ഒന്ന് കണ്ണോടിച്ചാലും ഇക്കാര്യം വ്യക്തമാകും. മൂന്നു കുട്ടികൾ ഉണ്ടെങ്കിൽ മിക്കവാറും
പിഞ്ചുകുഞ്ഞുങ്ങള്‍ നിലത്തു നിന്നും സാധനങ്ങള്‍ എടുത്തു വിഴുങ്ങുന്നത് പല മാതാപിതാക്കളും അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളിയാണ്. ഒട്ടു മിക്ക കുഞ്ഞുങ്ങളും ഈ സ്വഭാവം കാണിക്കാറുണ്ട്. നിരുപദ്രവകരമായി കാണപ്പെടുന്നുണ്ടെങ്കിലും ഈ സ്വഭാവം അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ അപകടസാധ്യതകള്‍
ചോദ്യം: ഇളയ മകന് ഇപ്പോൾ 5 വയസ്സായി. കഴിഞ്ഞ ഒരു മാസമായി അവനു ഭയങ്കര വാശിയും ദേഷ്യവും ആണ്. ഉറങ്ങാൻ മടി, സ്കൂളിൽ പോകാൻ മടി. അവന്റെ മുത്തച്ഛൻ മരിച്ചതിനുശേഷമാണ് സ്വഭാവത്തിലുള്ള ഈ മാറ്റങ്ങൾ. എങ്ങനെയാണ് കുട്ടിയെസമീപിക്കേണ്ടത്? ഉത്തരം: അടുത്ത ബന്ധുക്കളുടെ വേർപാട് കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ
ഒരുപാട് വർഷങ്ങൾക്കു മുൻപ് ലിയോ കാനർ എന്ന ഒരു സൈക്യാട്രിസ്റ്റ് തന്റെ ക്ലിനിക്കിൽ വന്ന 11 കുട്ടികളിൽ ചില സ്വഭാവ വ്യത്യാസങ്ങൾ കണ്ടെത്തി. അവർ പറയുന്ന ഭാഷയിലും സ്വഭാവ രീതിയിയിലും ചെറിയ െചറിയ പോരായ്മകൾ. ചില കാര്യങ്ങൾ അവർ പലതവണ ആവർത്തിച്ച് ചെയ്തുകൊണ്ടേയിരിക്കുന്നു. അങ്ങനെ കണ്ടുപിടിച്ച കാര്യങ്ങളെല്ലാം ഒരു
വീണ്ടുമൊരു വേനൽ അവധിക്കാലം എത്തിയിരിക്കുകയാണ്. സ്കൂളുകൾ അടച്ചു. പുസ്തകങ്ങളോടും ക്ലാസ് മുറികളോടും വിട പറഞ്ഞ് കളിചിരികളുടെ ലോകത്ത് കൂട്ടുകാരുമൊത്ത് വിഹരിക്കുകയാണ് കുട്ടികൾ. ചിലർ മൊബൈൽ ഫോണിനും ടിവിക്കും പിന്നാലെ പോകും. എന്നാൽ പത്തു മാസത്തെ സ്കൂൾ ജീവിതം കഴിഞ്ഞ് വീണു കിട്ടുന്ന ഈ രണ്ടു മാസത്തെ അവധിക്കാലം
രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഡിജിറ്റൽ മീഡിയ ഉപയോഗം മിക്കപ്പോഴും ദോഷഫലങ്ങളാണ് ഉണ്ടാക്കുക. രണ്ടു വയസ്സു മുതൽ അഞ്ചു വയസ്സു വരെയുള്ളു പ്രീസ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് ഗുണവും ദോഷവുമുണ്ടാകാം. അധ്യയനപരമായ പരിപാടികൾക്ക് ഈ പ്രായത്തിൽ ബുദ്ധിവികാസത്തെ ഗുണപരമായി
ആരോഗ്യകരമായ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ശിശുരോഗ വിദഗ്ധരുടെ സംഘടന) നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ ഇവയാണ്. 18 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളിൽ ദൂരെയുള്ള മാതാപിതാക്കളുമായുള്ള വിഡിയോ ചാറ്റിങ് ഒഴികെ മറ്റ് ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് പൂർണമായി ഒഴിവാക്കുക. 18 മാസം
വേനലവധിയാണ്. പരീക്ഷാച്ചൂട് കഴിഞ്ഞ് കുട്ടികള്‍ അവധിയാഘോഷിക്കുന്ന സമയം. എന്നാല്‍ പരീക്ഷാച്ചൂട് മാത്രമേ കഴിഞ്ഞിട്ടുള്ളൂ, വേനലിന്റെ ചൂടിന് യാതൊരു കുറവുമില്ല. എന്നു കരുതി വെയില് കൊള്ളാതിരിക്കാന്‍ കുട്ടികളെ പുറത്തിറക്കേണ്ടെന്നു കരുതുന്നതും ശരിയല്ല. ക്ലാസും ഹോംവര്‍ക്കും പഠിത്തവും പരീക്ഷയുമൊക്കെ കഴിഞ്ഞ്
കൗമാരപ്രായത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു പോലെ മനസ്സിലും മാറ്റങ്ങളുണ്ടാകുന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ, സ്വഭാവത്തിൽ, ചിന്തിക്കുന്ന രീതിയിൽ എല്ലാം ഈ പ്രായത്തിൽ വ്യത്യസ്തമായ തരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് തങ്ങളുടെ കുട്ടി ആകെ മാറിയിരിക്കുന്നു എന്ന തോന്നൽ മിക്കപ്പോഴും
ചോദ്യം : എന്റെ മകൾ 9–ാം ക്ലാസിലാണു പഠിക്കുന്നത്. എല്ലാ കാര്യങ്ങളിലും അവൾ മിടുക്കിയാണ്. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കും. എല്ലാവരോടും നന്നായിട്ട് ഇടപഴകും. എന്നാൽ, പഠനകാര്യത്തിൽ വളരെ പിന്നാക്കമാണ്. എഴുതുമ്പോൾ നിറയെ അക്ഷരത്തെറ്റുകൾ. കണക്കിൽ വളരെ മോശമാണ്. ഇത് എന്തുകൊണ്ടാണെന്നു വിശദമാക്കാമോ? ഉത്തരം :
അടുത്ത അധ്യയനവർഷം എങ്ങനെ പ്ലാൻ ചെയ്യണം? ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാം. ഈ വർഷം പഠിച്ചു മിടുക്കരാവാൻ ചില മാർഗങ്ങൾ ഇതാ. ഒപ്പം രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും... അടുക്കളപ്പണിയിൽ സഹായിക്കാം പഠിക്കാൻ ഏറെയുണ്ടെന്നു പറഞ്ഞു കുട്ടികളെ വീട്ടിലെ മറ്റു പണികളിൽ നിന്നു
ചോദ്യം : ഞാൻ 26 വയസ്സുള്ള യുവതിയാണ്. എന്റെ കുഞ്ഞിന് ഇപ്പോൾ അഞ്ചുമാസമായി. ഇതു വരെ മുലപ്പാൽ മാത്രമാണ് നൽകുന്നത്. കുഞ്ഞിന്റെ ഭാരം 5.5 കിലോഗ്രാം ആണ്. എപ്പോഴാണ് മറ്റ് ആഹാരങ്ങൾ നൽകേണ്ടത്? ഏതെല്ലാം ആഹാരങ്ങളാണ് നൽകേണ്ടതെന്ന് ഒന്ന് വിശദമാക്കാമോ? ഉത്തരം: കുഞ്ഞിന് ആറ് മാസം പൂർത്തിയാകുന്നതു വരെ മുലപ്പാൽ
ആധുനിക കാലഘട്ടത്തിലെ അവിഭാജ്യ ഘടകമായി സ്മാര്‍ട്ട്ഫോണുകള്‍ മാറിക്കഴിഞ്ഞു. പരസ്പരം ആശയവിനിമയം നടത്താന്‍ മാത്രമല്ല വിനോദവും അറിവുകളും ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും സ്മാര്‍ട്ഫോണുകള്‍ വ്യാപിച്ചു കഴിഞ്ഞു. അതോടൊപ്പം തന്നെ കുട്ടികളുടെ അമിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ക്ക് വലിയ
വിഷാദം എന്ന വാക്ക് നമ്മളെല്ലാം സാധാരണയായി ഉപയോഗിക്കുന്നതാണ്. സമൂഹമാധ്യമങ്ങളിലൊക്കെ ‘ഞാൻ ഡിപ്രസ്ഡ്’ ആണ്, ‘ഡിപ്രഷനാണ്’ എന്നൊക്കെ പലരും കുറിക്കുന്നതും പതിവാണ്. എന്നാൽ ഇത്രയും ലൂസായി ഉപയോഗിക്കാൻ പറ്റുന്ന ഒരു വാക്കാണോ ഡിപ്രഷൻ? തീർച്ചയായിട്ടും അല്ല. എപ്പോഴാണ് ഒരാൾക്ക് വിഷാദമുണ്ടെന്ന് നമുക്ക് പറയാൻ
മുമ്പെങ്ങുമില്ലാത്ത വിധം പൊള്ളുന്ന ചൂടുമായി വേനൽക്കാലം ഒരു ദയയുമില്ലാതെ മുന്നോട്ട് പോകുകയാണ്. വിശ്രമമില്ലാതെ കറങ്ങുന്ന ഫാനും ഫ്രിഡ്ജിൽ ഇടതടവില്ലാതെ കാലിയാകുന്ന വെള്ളക്കുപ്പികളും ഈ ചൂടിനെ ശമിപ്പിക്കാൻ ചെറിയ ഒരു ആശ്വാസം മാത്രം. വീട്ടിൽ എസി വെയ്ക്കുന്നത് ആഡംബരമായിരുന്ന കാലത്ത് നിന്ന് അത് അത്യാവശ്യമായി
ചോദ്യം : എന്റെ മകൾക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരമായ തലവേദനയാണ്. പല ഡോക്ടർമാരെയും കാണിച്ചു. എല്ലാ ടെസ്റ്റുകളും നോർമൽ ആണ്. അവളുടെ ടെൻഷൻ ആണ് ഇതിനു കാരണമായി പറയുന്നത്. ഇൗ വർഷം മോളുടെ സ്കൂളും മാറിയിരുന്നു. ഇപ്പോൾ പുതിയ സ്കൂളിൽ ഹോസ്റ്റലിൽ നിന്ന് ആറാം ക്ലാസിൽ പഠിക്കുന്നു. നല്ല സ്കൂളും
കുട്ടികനേട്ടങ്ങൾ എത്ര ചെറുതായാലും വലുതായാലും കൃത്യമായും പ്രചോദനം നൽകുകളെ ഒന്നിനും നിർബന്ധിക്കാതിരിക്കുക എന്നത് പ്രധാനമാണ്. വ്യത്യസ്ത പ്രവർത്തനങ്ങൾ കണ്ടുപിടിക്കാനും അന്വേഷിക്കാനും മനസ്സിലാക്കാനും അവർക്കു സമയം നൽകുക. കഴിയുന്നതും താൽപ്പര്യമുള്ള ഹോബികൾ അവർക്കു ചെയ്യാൻ അവസരം കൊടുക്കുക. അതിൽ അവർ
കുട്ടികളുടെ കാഴ്ചശക്തി മുമ്പുള്ളതിനേക്കാൾ വളരെ ചെറിയ പ്രായത്തിൽ തന്നെ കുറഞ്ഞു വരുന്നു . അതിനു കാരണമോ.. മണിക്കൂറുകൾ നീണ്ടുനില്‍ക്കുന്ന വിഡിയോ ഗെയിമും തുടർച്ചയായി വിഡിയോ കാണുന്നതും തന്നെ. കഴിഞ്ഞ 10-15 വർഷത്തിനിടയിൽ കുട്ടികളിൽ കാഴ്ച്ചപ്രശ്നം മൂന്നിരട്ടിയായി വർധിച്ചതായാണ് എയിംസ് നടത്തിയ പഠനത്തിൽ
പരീക്ഷയിൽ തോറ്റതു കൊണ്ട് അല്ലെങ്കിൽ മാർക്ക് കുറഞ്ഞതു കൊണ്ട് ആത്മഹത്യ ചെയ്യുന്ന കുട്ടികളെക്കുറിച്ചും വീടുവിട്ടു പോകുന്ന കുട്ടികളെക്കുറിച്ചും ഉള്ള വാർത്തകൾ ഇപ്പോൾ വളരെ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. പരീക്ഷയുടെ ഫലത്തെക്കുറിച്ചുള്ള ആശങ്ക എല്ലാ കുട്ടികളിലും ഉണ്ടാകും. രക്ഷിതാക്കളുടെ ഇടപെടൽ ഈ ആശങ്ക
കുട്ടികൾ സ്കൂളിനു പുറത്തുള്ള ലോകത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്നത് സമഗ്രമായ വളർച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ആവശ്യമാണ്. മധ്യവേനൽ അവധിക്കാലം ഇതിനുതകുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയണം. അസഹ്യമായ ചൂട്, കുടിവെള്ളക്ഷാമം തുടങ്ങിയവ അനുഭവപ്പെടുന്നു എന്ന കാരണങ്ങളും ഏപ്രിൽ, മേയ് മാസങ്ങളിൽ
ഉണ്ണിക്കുട്ടാ അത് പൊട്ടിച്ചു കളയല്ലേ... എപ്പോഴും നമ്മുടെ കൂടെയായിരിക്കാൻ ഒരുപാട് കൊതിയുണ്ടായിട്ടു പോലും അതെല്ലാം വേണ്ടെന്നുവച്ച് പപ്പാ ഗൾഫിൽ ജോലിക്കു പോയി കഷ്ടപ്പെട്ട് വാങ്ങി തന്നതല്ലേ. നമ്മളത് സൂക്ഷിച്ച് ഉപയോഗിക്കേണ്ടതല്ലേ... എനിക്ക് വളരെ പരിചയമുള്ള വീട്ടിൽ ആകസ്മികമായി ചെന്നപ്പോൾ കാണാനിടയായ
കോവിഡ് നാളുകൾ കഴിഞ്ഞെങ്കിലും അതിന്റെ അനന്തരഫലങ്ങൾ പലരീതിയിൽ സമൂഹത്തെ ബാധിക്കുന്നുണ്ട്. കുട്ടികളിൽ കണ്ടുവരുന്ന അമിതമായ മൊബൈൽ ഫോൺ ഉപയോഗം കോവിഡ് കാലത്തെ പഠനരീതിയുടെ തുടർച്ചയാണ്. പഠനരീതി മാറിയെങ്കിലും ഫോണുകളിൽനിന്നു കുട്ടികൾ മുക്തരാകുന്നില്ല. മാതാപിതാക്കളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നമാണിത്. ഇതിനു
രക്ഷകര്‍ത്വ ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണമായി കണക്കാക്കപ്പെടുന്ന സമയങ്ങളിലൊന്നാണ് മക്കളുടെ കൗമാര കാലഘട്ടം. ശാരീരികവും മാനസികവുമായ വിവിധ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികളില്‍ നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉണ്ടാകുന്നു. പൊട്ടിത്തെറിക്കലുകളുടെയും അനുസരണക്കേടിന്റെയും ഒരു ദുഷ്കരമായ കാലഘട്ടം പല
യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പക്ഷേ, വിവാഹത്തിന് മുമ്പുള്ള യാത്രകൾ പോലെ ആയിരിക്കില്ല വിവാഹം കഴിഞ്ഞുള്ള യാത്രകൾ. ഒരു കുഞ്ഞ് കൂടി ആയാൽ മിക്ക സ്ത്രീകൾക്കും യാത്ര എന്നത് കിട്ടാക്കനിയാകും. കുഞ്ഞിന്റെ വഴക്കും കരച്ചിലും കുഞ്ഞിനെയും കൊണ്ടുള്ള യാത്രകൾക്ക് കടിഞ്ഞാണിടുകയും ചെയ്യും. പോരാത്തതിന്
വാക്കുകള്‍ക്ക് അതുല്യമായ ശക്തിയുണ്ട്. നമ്മള് ദിവസവും കേള്‍ക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നുണ്ട്. 'വാക്ക് പറഞ്ഞാല്‍ മരിച്ചാലും അത് മാറ്റി പറയരുത്' തുടങ്ങിയ പഴമക്കാരുടെ പ്രയോഗങ്ങള്‍ ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. രക്ഷിതാക്കള്‍ കുട്ടികളോട് പറയുന്ന വാക്കുകള്‍ അവരുടെ
ചോദ്യം : കുറേക്കാലത്തിനു ശേഷം വീട്ടിൽ ഒരു കുട്ടിയുണ്ടായതാണ്. അതുകൊണ്ട് എല്ലാവരും അവനെ അമിതമായി ലാളിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് അവൻ വലുതാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുമോ? ഉത്തരം: സ്നേഹവും ലാളനയും ലഭിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. കുട്ടിക്കാലത്തു സ്നേഹം ലഭിക്കാത്തതാണ്
ചെറിയ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ മാത്രമല്ല, ഉറക്കാനും ബുദ്ധിമുട്ടാണ്. ജോലി കഴിഞ്ഞെത്തുന്ന അച്ഛനോടും അമ്മയോടുമൊക്കെ വിശേഷം പറയാനും സംശയങ്ങൾ തീർക്കാനുമൊക്കെ ചിലർ രാവ് വെളുക്കുവോളം സമയം ചെലവഴിക്കും. കൂടെ ഉറങ്ങാതെ അമ്മയോ അച്ഛനോ കൂട്ടിരിക്കുകയും വേണം. മിക്ക രാത്രികളിലും ഇതു തന്നെയാകും അവസ്ഥ.
കുടുംബങ്ങളില്‍ സാധാരണയായി സംഭവിക്കാന്‍ സാധ്യതയുള്ള, കുട്ടികളുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും സാരമായി ബാധിക്കുന്ന ഒരു പ്രതിഭാസമാണ് മാതാപിതാക്കളുടെ ഉത്കണ്ഠ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യുന്നത്. കുറെയധികം മാതാപിതാക്കള്‍ മനപ്പൂര്‍വമല്ലെങ്കിലും ഈ അബദ്ധത്തില്‍ ചെന്ന് ചാടാറുണ്ട്. തങ്ങളുടെ ഓഫീസില്‍
കുട്ടികളുടെ അനുസരണക്കേട് പല മാതാപിതാക്കളും നേരിടേണ്ടി വരുന്ന വലിയൊരു വെല്ലുവിളിയാണ്. ഇത് ചിലപ്പോഴെങ്കിലും കുടുംബത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെയും കുട്ടിയുടെ സ്വാഭാവികമായ വളര്‍ച്ചയെയും സാരമായി ബാധിക്കാറുണ്ട്. കുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നതും
മാതാപിതാക്കളുടെ ജീവിതം പലപ്പോഴും കുട്ടികളുടെ ജീവിതവുമായി ഇഴ ചേര്‍ന്ന് കിടക്കുകയാണ്. മക്കള്‍ വിജയങ്ങള്‍ കയ്യെത്തി പിടിക്കുന്നത് അവരുടെ സന്തോഷത്തിന്റെ ആധാരമാകാറുമുണ്ട്. മക്കളെയോര്‍ത്തു സ്വപ്നങ്ങള്‍ കാണുകയും അവരത് സാക്ഷാത്ക്കരിക്കുമ്പോള്‍ അഭിമാനം കൊണ്ട് ശിരസ്സുയരുകയും ചെയ്യുന്ന മാതാപിതാക്കളെ
ഏഴാം ക്ലാസിൽ പഠിക്കുന്ന അനുവിന് സ്കൂളിൽ ഒരു ഗാങ്ങ് തന്നെയുണ്ട്. ദിവസവും വൈകിട്ട് അമ്മയുടെ ഫോണിലേക്ക് അനുവിന്റെ സഹപാഠിയും കൂട്ടുകാരിയുമായ മിയയുടെ വിളിയെത്തും. അനുവിന്റെ വീടിനടുത്താണ് മിയയുടെ ആൺസുഹൃത്തായ മനുവിന്റെ വീട്. സ്കൂൾ വിട്ട് കഴിഞ്ഞ് അമ്മയുടെ ഫോണെടുത്ത് മനുവിനെ വളരെ രഹസ്യമായി മിയ വിളിക്കും. എന്നാൽ, അമ്മ വരുന്നത് കാണുമ്പോൾ വേഗം അനുവിന്റെ അമ്മയുടെ ഫോണിലേക്ക് വിളിക്കും. ഇത്തരം രസകരമായ, എന്നാൽ മാതാപിതാക്കൾക്ക് അടിമുടി സമ്മർദ്ദം നൽകുന്ന കൗമാര പ്രണയങ്ങളെ കൈകാര്യം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ, തന്ത്രപൂർവം അതിനെ കൈകാര്യം ചെയ്തില്ലെങ്കിൽ കുഴപ്പമാകുകയും ചെയ്യും.
കുട്ടികളുടെ ജീവിതത്തിലെ ഒട്ടു മിക്ക കാര്യങ്ങളിലും നേരിട്ട് ഇടപെടുന്നവരാണല്ലോ രക്ഷിതാക്കള്‍. മക്കളുടെ സൗഹൃദങ്ങളില്‍ മാതാപിതാക്കളായ നിങ്ങള്‍ ഇടപെടാറുണ്ടോ? മക്കളുടെ ചങ്ങാത്തങ്ങളില്‍ മാതാപിതാക്കളുടെ ഇടപെടല്‍ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് നോക്കാം. മാതാപിതാക്കളുടെ ഇടപെടലിന്റെ
മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും പ്രതിസന്ധിയുള്ള കാലമാണ് മക്കൾ കൗമാരത്തിലേക്കു കാലെടുത്തുവയ്ക്കുന്ന സമയം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളിലൂടെ കുട്ടികൾ കടന്നു പോകുന്ന സമയം കൂടിയാണ് ഇത്. ചിലർ ദേഷ്യക്കാരാകും. മറ്റ് ചിലർ ഒരു വിധത്തിലും കൈപ്പിടിയിൽ ഒതുങ്ങാത്ത വിധം മാറിക്കളയും. എന്നാൽ,
ചോദ്യം : എന്റെ മകനു നാലു വയസ്സു കഴിഞ്ഞു. ഇപ്പോൾ നഴ്സറി സ്കൂളിൽ പോകുന്നുണ്ട്. അവിടെ പോകാൻ വലിയ ഇഷ്ടമാണ്. നന്നായി സംസാരിക്കുകയും പാട്ടു പാടുകയും ഒക്കെ ചെയ്യും. എന്നാൽ, സ്കൂളിൽ ടീച്ചർ പറയുന്നത് ഒരുമിനിറ്റ് അടങ്ങിയിരിക്കില്ല എന്നാണ്. എപ്പോഴും ഓടിക്കൊണ്ടിരിക്കും. എല്ലാവരും ചേർന്നു കളിക്കുമെങ്കിലും
‘എന്റെ ജീവിതം മുഴുവൻ കുട്ടിക്കായി മാറ്റിവച്ചിരിക്കുന്നു’ എന്ന് പലപ്പോഴും അമ്മമാർ പറയുന്നതു കേട്ടിട്ടുണ്ട്.മിക്കവാറും എല്ലാ അമ്മമാരുടെ കാര്യത്തിലും അത് ശരിയും ആണ്. ജീവിതം എല്ലാവർക്കും ഒന്നല്ലേ ഉള്ളൂ. അപ്പോൾസ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് അതു വലിയ
സ്മാർട്ഫോണുകള്‍ ശരീരത്തിന്റെ ഒരു ഭാഗമെന്ന പോലെയായ കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. മാതാപിതാക്കളുടെ അമിതമായ സെല്‍ഫോണ്‍ ഉപയോഗം കുട്ടികളുടെ ഭാഷാ വികാസത്തിലും ആശയവിനിമയ വൈദഗ്ധ്യത്തിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്കു ഫോണ്‍
എല്ലാ കാര്യങ്ങളോടും ഒരേ രീതിയില്‍, വളരെ വൈകാരികമായി പ്രതികരിക്കുന്ന രക്ഷിതാക്കള്‍ സത്യത്തിൽ കുട്ടികളുലുണ്ടാക്കുന്നത് ആശയക്കുഴപ്പമാണ്. കാര്യങ്ങളുടെ പ്രാധാന്യമനുസരിച്ച് പ്രതികരിക്കുന്നതിലൂടെ, പ്രധാനപ്പെട്ടതും നിസ്സാരവുമായ സംഭവങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ മാതാപിതാക്കള്‍ കുട്ടികളെ
പല രക്ഷിതാക്കളുടെയും സന്തോഷവും വെല്ലുവിളികളുമെല്ലാം അവരുടെ കുട്ടികളുടെ വിജയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളെക്കുറിച്ചുള്ള ഇത്തരം ആഗ്രഹങ്ങള്‍ രക്ഷിതാക്കള്‍ക്കിടയില്‍ മത്സരത്തിനും കാരണമാകാറുണ്ട്. സ്വന്തം കുട്ടിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ വല്ലാത്ത ആവേശം കാണിക്കുന്ന മാതാപിതാക്കളുണ്ട്.
കുട്ടികളില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തിയെടുക്കുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തമാണ്. എന്നാല്‍ ചില രക്ഷിതാക്കളെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നതില്‍ വിമുഖത പ്രകടിപ്പിക്കാറുണ്ട്. പ്രീസ്കൂള്‍ മുതല്‍ പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളെ
ചോദ്യം : ഞാൻ ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ അമ്മയാണ്. സമയത്തിന്റെ അധിക പങ്കും അവനു വേണ്ടിയാണ് ചെലവഴിക്കുന്നത്. തലവേദനയും വയറുവേദനയും മാറി മാറി ഉണ്ടാകും. ഡോക്ടർമാർ പറയുന്നത് ശാരീരികപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ്. ഇത് എന്തുകൊണ്ടാണു സംഭവിക്കുന്നത്? ഉത്തരം: മാനസികസമ്മർദം പലപ്പോഴും വേദനകൾ പോലുള്ള ശാരീരിക
ചോദ്യം: എന്റെ മകളുടെ മകൻ ഇപ്പോൾ നഴ്സറി ക്ലാസിലാണ്. അവിടെ ഈയിടെ അക്ഷരങ്ങള്‍ എഴുതാൻ പഠിപ്പിക്കാൻ തുടങ്ങി. കുട്ടിക്ക് എഴുതാൻ മടിയാണ്. എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകും. അവനെ എഴുതാൻ നിർബന്ധിച്ചാൽ വലിയ വഴക്കാണ്. ഈയിടെ ക്ലാസിൽ വലിയ പ്രശ്നം ഉണ്ടാക്കി. ഇത് ഡിസ്ലക്സിയയുടെ തുടക്കം ആണോ? എന്താണ് ഇതിനു
പരീക്ഷ ചില കുട്ടികൾക്കു ജീവന്മരണ പോരാട്ടമാണ്. മറ്റു ചിലർ ഉന്നതവിജയം മാത്രം ലക്ഷ്യമിടുന്നവരായിരിക്കും. പരീക്ഷ വന്നാലും പോയാലും ബാധിക്കാത്തവരുമുണ്ടാകും. പരീക്ഷാക്കാലമായാൽ സമ്മർദത്തിനു കീഴടങ്ങുന്നവരിൽ ഈ എല്ലാ വിഭാഗക്കാരും ഉണ്ടാകും. ഉത്കണ്ഠയും പേടിയുമൊക്കെ കുട്ടികളെ പിടികൂടുന്ന പരീക്ഷക്കാലത്ത് നമ്മൾ
പരീക്ഷാക്കാലം അടുത്ത് വരികയാണ്. വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം. ചില കുട്ടികളെയെങ്കിലും ഇത് വളരെ മോശമായി ബാധിക്കാറുമുണ്ട്. കുട്ടികളിലെ ഈ പരീക്ഷാ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും.
ഓരോ കുട്ടിയും മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാണ്. ചിലർ വളരെ സ്മാർട് ആയിരിക്കും. വാചാലരായ ഇത്തരം കുട്ടികൾ എല്ലാവരോടും എളുപ്പം അടുപ്പമുണ്ടാക്കുകയും ഇടപഴകുകയും ചെയ്യും. അവരോട് എല്ലാവർക്കും ഇഷ്ടം തോന്നുക സ്വാഭാവികം. മറ്റു ചില കുട്ടികൾ ശാന്തത മുഖമുദ്ര ആക്കിയവരാകാം, അധികം സംസാരിക്കില്ല, ഒച്ചയും ബഹളവും
നമ്മുടെ നാട്ടിൽ നിലവിൽ കണ്ടു വരുന്ന ഒരു രീതിയാണ് വളർന്നു വരുന്ന കുട്ടികളെ ഇൻഡോർ ഗെയിമുകളുടെ പേരിൽ വീടിനുള്ളിൽ തളച്ചിടുന്നത്. മണ്ണിലിറങ്ങി ഓടിക്കളിക്കാനും മണ്ണ് വാരിക്കളിക്കാനുമെല്ലാം കുട്ടികൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ എന്നു ഭയന്നാണ് മാതാപിതാക്കൾ അതിന്
കുട്ടികളുടെ അക്കാദമിക് വളര്‍ച്ചയില്‍ ഹോംവര്‍ക്കിന് വലിയ പ്രാധാന്യമുണ്ട്. സ്കൂളില്‍ പഠിച്ച പാഠങ്ങള്‍ മനസ്സിലുറപ്പിക്കാനും ടൈം മാനേജ്മെന്റ്, അച്ചടക്കം പോലുള്ള കഴിവുകള്‍ വളര്‍ത്തുന്നതിനും ഈ ഹോംവര്‍ക്ക് സഹായിക്കുന്നു. എങ്കിലും പല കുട്ടികളും ഗൃഹപാഠം പൂര്‍ത്തിയാക്കാന്‍ മടി കാണിക്കാറുണ്ട്.
പേരന്റല്‍ ട്രയാങ്കുലേഷന്‍ എന്ന് കേട്ടിട്ടുണ്ടോ? മാതാപിതാക്കള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ കുടുങ്ങിപ്പോകുന്ന അവസ്ഥാണ് പേരന്റല്‍ ട്രയാങ്കുലേഷന്‍. മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലും വഴക്കുകളിലും കുട്ടികളെ ഉള്‍പ്പെടുത്തുന്ന മോശം പ്രവണതയാണിത്. അനിഷ്ടങ്ങളുടെ പേരില്‍
ചെറിയ കുട്ടികള്‍ ഒറ്റക്കിരുന്ന് കളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പാവം, എന്റെ കുട്ടി ഒറ്റക്കിരുന്ന് കളിക്കുകയാണ്, അവന് ആരും കൂട്ടില്ല എന്ന് പറയുന്നത് കേട്ടിട്ടില്ലേ? കുട്ടികള്‍ ഒറ്റക്കിരുന്ന് കളിക്കുന്നത് മോശം കാര്യമാണോ? കുട്ടികള്‍ സ്പോഞ്ചുകള്‍ പോലെയാണ്. ജീവിതത്തിലെ വിവിധ അനുഭവങ്ങളില്‍ നിന്നും
അണിഞ്ഞൊരുങ്ങാനും മേക്കപ്പിടാനുമുള്ള കുട്ടികളുടെ വാസന അവരുടെ വികാസത്തിന്റെ ബഹുമുഖവും കൗതുകകരവുമായ ഒരു വശമാണ്. മേക്കപ്പിനോടുള്ള കുട്ടികളുടെ ഈ താൽപര്യം ചില രക്ഷിതാക്കള്‍ക്ക് ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കുമൊക്കെ കാരണമാകാറുണ്ട്. അതിനാല്‍ കുട്ടികളുടെ ഇത്തരം താൽപര്യത്തെ തുറന്ന മനസ്സോടെ സമീപിക്കുന്നതും
പണ്ടു കാലങ്ങളെ അപേക്ഷിച്ച് കുറേക്കൂടി വിശാലമായ തുറന്നു പറച്ചിലുകളുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എന്നിരുന്നാലും കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം (Sex Education) പകർന്നു കൊടുക്കുന്ന കാര്യത്തിൽ ഇന്നും വൈമുഖ്യം കാണിക്കുന്ന മാതാപിതാക്കളുണ്ട്. ചെറിയ പ്രായത്തിൽ കുട്ടികൾക്ക് ഗുഡ് ടച്ചും (Good Touch)
കൗമാരക്കാര്‍ വീടുകളില്‍ നിശ്ശബ്ദരാകുന്നതും വഴക്കാളികളാകുന്നതുമെല്ലാം പതിവാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ കൗമാരക്കാരുമായി ഇടപഴകുക എന്നത് മാതാപിതാക്കൾക്ക് അൽപം ബുദ്ധിമുട്ടേറിയതാണ്. തലമുറകള്‍ തമ്മിലുള്ള വിടവും ആശയവിനിമയ ശൈലികളുടെ പരിണാമവും തുറന്ന സംഭാഷണങ്ങള്‍ നടത്തുന്നതിന് പലപ്പോഴും തടസ്സമാകാറുണ്ട്.
ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയുമെല്ലാം ശരിയായ ധാരണ കുട്ടികളില്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് മാതാപിതാക്കള്‍. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന് (Sex Education) പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ പ്രാഥമിക സ്വാധീനം ചെലുത്തുന്നത്.
ചോദ്യം : എന്റെ മകന് 15 വയസ്സു കഴിഞ്ഞു. രാത്രി വളരെനേരം ടിവി കാണുകയും മൊബൈലിൽ കളിക്കുകയും ചെയ്ത് ഉറങ്ങാൻ ഒരുപാട് വൈകും. സാധാരണ ഈ പ്രായത്തിൽ കുട്ടികൾക്ക് എത്ര സമയം ഉറങ്ങേണ്ടതുണ്ട്? ഉറക്കം കുറയുന്നത് എന്തെങ്കിലും പ്രശ്നങ്ങൾക്കു കാരണമാകുമോ? ഉത്തരം : ശരീരത്തിനെന്നപോലെ മനസ്സിനും വിശ്രമം ആവശ്യമാണ്.
കുട്ടികൾ വേണ്ട രീതിയിൽ ഭക്ഷണം കഴിക്കുന്നില്ല എന്നത് എല്ലാ മാതാപിതാക്കളുടെയും സ്ഥിരമായ പരാതിയാണ്. എത്ര നിർബന്ധിച്ചാലും നമ്മൾ സാധാരണയായി കഴിക്കുന്ന ചോറ്, ഇഡ്ഡലി, പുട്ട് തുടങ്ങിയവ കഴിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. അതുപൊലെ തന്നെ പച്ചക്കറികൾ തീരെ കഴിക്കുന്നില്ല, പഴങ്ങളൊടും പ്രിയം കുറവാണ്. എന്നിങ്ങനെ
മാതാപിതാക്കള്‍ കുട്ടികളെ പ്രശംസിച്ചു സംസാരിക്കുന്നത് പേരന്റിങ്ങിന്റെ പ്രധാനപ്പെട്ട ഗുണമായിട്ടാണ് പൊതുവേ കരുതപ്പെടുന്നത്. പക്ഷേ അമിതമായതോ തെറ്റായതോ ആയ പ്രശംസകള്‍ കുട്ടികളുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. 1. എല്ലാ കാര്യങ്ങളിലും കുട്ടികളെ അഭിനന്ദിക്കേണ്ടതുണ്ടോ? മാതാപിതാക്കള്‍
കുട്ടികളുടെ ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ പല പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ പോലെയുള്ള അവസ്ഥകളുള്ള കുട്ടികളിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാറുണ്ട്. സാധാരണ കുട്ടികളെപ്പോലെ, ഭക്ഷണം കഴിക്കുന്നതിന്റെ പതിവു രീതികളോ സമയക്രമങ്ങളോ ഓട്ടിസമുള്ള കുട്ടികളിൽ പ്രയോഗികമാകണമെന്നില്ല.
ആധുനിക കാലഘട്ടത്തില്‍ ഭക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ സാരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വയറ് നിറയെ ആഹാരം കൊടുക്കുന്നതില്‍ മാത്രം പല മാതാപിതാക്കളും ശ്രദ്ധ കൊടുത്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും അവര്‍ക്ക് സമീകൃതമായ ആഹാരം കൊടുക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ നമുക്കിടയില്‍
മുത്തച്ഛനും മുത്തശ്ശിയും പറയുന്ന കഥകളിലൂടെ വളര്‍ന്ന് വന്ന ഒരു തലമുറയെ നമുക്ക് പരിചയമുണ്ട്. ചിലപ്പോഴെങ്കിലും കുട്ടികള്‍ക്ക് മാതാപിതാക്കളോട് ഉള്ളതിനേക്കാള്‍ അടുപ്പം പ്രായം ചെന്ന ഈ തലമുറയോടാണ്. തിരക്ക് പിടിച്ച ഈ ആധുനിക കാലഘട്ടത്തില്‍ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും സ്വാധീനം എങ്ങനെയാണെന്ന്
നമ്മുടെ ഇളം തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്മാർട്ട് ഫോൺ അഡിക്ഷൻ ആണ്. 2023 ലെ വാർഷിക വിദ്യാഭ്യാസ റിപ്പോർട്ട് ഇക്കാര്യം ശരി വെക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ASER (Annual Status of Education Report) റിപ്പോർട്ടിൽ ഇന്ത്യയിലെ ഗ്രാമങ്ങളിലെ 14 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള 90 ശതമാനം
കുട്ടികളുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കുന്നവരാണ് മാതാപിതാക്കൾ. എങ്കിലും അവരുടെ പിടിവാശികൾക്കും ശാഠ്യങ്ങൾക്കും കുഞ്ഞു കുഞ്ഞു വഴക്കുപറച്ചിലുകളും ഒഴിവാക്കാനാകില്ല. ‘എന്തെങ്കിലും വഴക്കു പറഞ്ഞാൻ പിന്നെ യാതൊന്നും അവൻ കഴിക്കില്ല, മുഖവും വീർപ്പിച്ച് ഇരിക്കും’ എന്നാണ് പല അമ്മമാരും പറയുന്ന പരാതി. കുട്ടികളെ
സഹോദങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാകുന്നത് സര്‍വ്വ സാധാരണമാണ്. പലപ്പോഴും ഇത്തരം വഴക്കുകള്‍ക്ക് അറിയാതെയാണെങ്കിലും മാതാപിതാക്കളും കാരണമാകാറുണ്ട്. കുട്ടികള്‍ക്കിടയിലുള്ള മത്സരങ്ങളും അസൂയയും ഒഴിവാക്കി ജീവിതം മുഴുവന്‍ നീണ്ട് നില്ക്കുന്ന ഏറ്റവും ശക്തമായ ബന്ധം സൃഷ്ടിക്കാനും മാതാപിതാക്കളുടെ ഇടപെടലിന്
കുട്ടികളുടെ അമിതമായ സ്ക്രീന്‍ സമയം പല മാതാപിതാക്കളുടെയും വലിയ ആശങ്കയാണ്. അമിതമായ സ്ക്രീന്‍ സമയം ഉറക്കക്കുറവും ഉദാസീനതയും ജീവിതശൈലി പ്രശ്നങ്ങളും ബുദ്ധിപരമായ ന്യൂനതകള്‍ക്കുമെല്ലാം കാരണമായേക്കാമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്, 2016 ല്‍ നടത്തിയ പഠനം പറയുന്നു. അതിനാല്‍ കുട്ടികളിലെ
ചാള്‍സ് ഫെയും ഫോസ്റ്റര്‍ ക്ലൈനും ചേര്‍ന്ന് രചിച്ച വളരെ പ്രസിദ്ധമായ പുസ്തകമാണ് 'പേരന്റിംഗ് വിത്ത് ലവ് ആന്‍ഡ് ലോജിക്'. അമിത സ്നേഹം കൊണ്ട് കുട്ടികളെ പൊതിയുന്നതിനെയും കണിശമായ ശിക്ഷകള്‍ കൊണ്ട് അവരുടെ വാസനകളെ നശിപ്പിക്കുന്നതിനെയും ചോദ്യം ചെയ്യുന്ന ഈ പുസ്തകം രക്ഷാകര്ത്വത്തില് സ്നേഹത്തെയും യുക്തിയെയും
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് സുഖസൗകര്യങ്ങൾ അധികമാണെന്ന് പലരും പറയാറുണ്ട്. കുട്ടികൾ ജീവിതത്തിലെ ബുദ്ധിമുട്ടുകളൊന്നും അറിയുന്നില്ലെന്നും ഇതുമൂലം പ്രതിസന്ധികൾ ഉണ്ടാവുന്ന സമയത്ത് അവർക്ക് അത് നേരിടാനാവാതെ ജീവിതം തന്നെ മടുത്തു പോകുമെന്നുമാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ ജീവിത പ്രാരാബ്ധങ്ങൾ
ചോദ്യം: എന്റെ മകൾ പ്ലസ് വണിലാണു പഠിക്കുന്നത്. അവളുടെ ക്ലാസിലെ ഒരു ആൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് ഈയിടെ പറഞ്ഞു. എങ്ങനെയാണ് ഈ കാര്യത്തെ സമീപിക്കേണ്ടത്? ഉത്തരം: സൗഹൃദങ്ങളും ബന്ധങ്ങളും വളരുന്ന കാലമാണ് കൗമാരപ്രായം. പല സൗഹൃദങ്ങളും മിക്കവാറും കുട്ടികളുടെ കാഴ്ചപ്പാടിനെയും ജീവിതമൂല്യങ്ങളെയും കുറിച്ചുള്ള
ചോദ്യം : എന്റെ മകൾ ഇപ്പോൾ ഒൻപതാം ക്ലാസിൽ എത്തിയിരിക്കുകയാണ്. കൗമാരപ്രായത്തിൽ ഉണ്ടാകുന്ന സൗഹൃദങ്ങളെക്കുറിച്ച് കുട്ടിയോടു പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഉത്തരം: ബന്ധങ്ങൾ രൂപപ്പെടുന്ന പ്രായമാണ് കൗമാരപ്രായം. കൗമാരപ്രായത്തിൽ ഉണ്ടാകുന്ന സൗഹൃദങ്ങൾ മിക്കപ്പോഴും ജീവിതകാലം മുഴുവൻ നിലനിൽക്കും.
കുട്ടികളെ തല്ലാതെയും അവരോട് ഒച്ചയില്‍ ആക്രോശിക്കാതെയും രക്ഷാകര്‍തൃത്വം സാധ്യമല്ലെന്ന് വിശ്വസിക്കുന്ന നിരവധി മാതാപിതാക്കള്‍ നമുക്ക് ചുറ്റിലുമുണ്ട്. കുട്ടികളെ ഒരുപാട് തല്ലിയിട്ടും യാതൊരു മാറ്റവും കാണാതെ വരുമ്പോള്‍ വല്ലാതെ നിരാശ്ശപ്പെടുന്ന മാതാപിതാക്കളെയും നമ്മള് കണ്ടിട്ടുണ്ട്. കുട്ടികളെ തല്ലാതെയും
മാതാപിതാക്കള്‍ കുട്ടികളോട് നടത്തുന്ന പ്രസ്താവനകള്‍ കുട്ടികളുടെ ജീവിതത്തില്‍ സാരമായ സ്വാധീനം ചെലുത്താറുണ്ട്. കുട്ടികളുടെ വൈകാരികവും മാനസികവുമായ ഉന്നമനത്തിനായി മാതാപിതാക്കള്‍ ദിവസവും അവരോട് പറയേണ്ട ചില കാര്യങ്ങള്‍ നോക്കാം. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്, അത് സുരക്ഷാബോധത്തിന്റെ അടിത്തറയാണ് ജോണ്‍
തോൽക്കാൻ ഒരിക്കലും ഭയക്കരുത്. കാരണം, തോൽവി ഭയന്ന് ഒന്നും ചെയ്യാതിരിക്കുന്നവരേക്കാൾ ഒരു വട്ടമെങ്കിലും പരിശ്രമം നടത്തുന്നവരാണ് ജീവിതത്തെ മനോഹരമാക്കുന്നത്. കുഞ്ഞുങ്ങളുമൊത്ത് ചെറിയ ചെറിയ മത്സരങ്ങളിൽ ഏർപ്പെടുമ്പോൾ വിട്ടു കൊടുക്കുന്നവരാണ് മുതിർന്നവർ. കാരണം, കുഞ്ഞുങ്ങളുടെ സന്തോഷമാണ് അവർക്ക് വലുത്. തോറ്റു
ഹോർമോണൽ വ്യതിയാനവും നിരന്തരമായ മൂഡ് മാറ്റവും കുട്ടികളിലുണ്ടാകുന്ന സമയാണ് അവരുടെ കൗമാരപ്രായം. അതുകൊണ്ടു തന്നെ കൗമാരപ്രായക്കാരായ കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ നല്ല ശ്രദ്ധ വേണം. തന്ത്രപരമായി തന്നെ വേണം ഈ പ്രായത്തിലുള്ള കുട്ടികളോട് ഇടപെടാൻ. അല്ലാത്തപക്ഷം മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധം തന്നെ
രക്ഷാകര്‍തൃത്വം ആനന്ദകരമായ ഒരവസ്ഥയാണെന്നും ജീവിതത്തിലെ ഒരു സാധാരണ കാര്യമാണെന്നും പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ സങ്കീര്‍ണ്ണമായൊരു യാത്രയാണ് രക്ഷാകര്‍തൃത്വം എന്നൊരു മറുവശം കൂടിയുണ്ട്. സാമൂഹികവും ശാരീരികവും മനഃശാസ്ത്രപരവുമായ നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ്
കുട്ടികൾ എത്ര വലുതായാലും മാതാപിതാക്കൾക്ക് അത് ഉൾക്കൊള്ളാൻ ആവില്ല. അതിനാൽ തന്നെ ഓരോ പ്രായത്തിലും കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ, അവർ ഏറ്റെടുത്ത നടപ്പാക്കേണ്ട ചുമതലകൾ എല്ലാം അമിത സ്നേഹം കൊണ്ട് മാതാപിതാക്കൾ തന്നെ ചെയ്യും. ഇതിന്റെ ഫലം അറിയുന്നതാകട്ടെ വിദൂരഭാവിയിലും. വീട്ടുജോലികളിൽ മാതാപിതാക്കളെ
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മാതാപിതാക്കൾക്ക് വലിയ പങ്കാണുള്ളത്. മാത്രമല്ല, മാതാപിതാക്കൾ കുട്ടികളെ മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കുട്ടികളുടെ ഭാവി വളർച്ച. അതായത് മക്കളെ പറ്റി നല്ലതു പറഞ്ഞാൽ, അച്ഛനമ്മമാർ തനിക്ക് നൽകിയിരിക്കുന്ന മൂല്യത്തെപ്പറ്റി
മക്കളെ ഏറ്റവും നന്നായി വളർത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും ജീവിത ലക്ഷ്യമാണ്. എങ്ങനെയാണ് മക്കളെ വളർത്തി കൊണ്ട് വരേണ്ടത്, എങ്ങനെ കുട്ടികളുടെ വ്യക്തിത്വം ഒരുക്കിയെടുക്കണം? എന്നതൊക്കെ മിക്ക മാതാപിതാക്കളുടേയും ആശങ്കകളാണ്. ഇതിന് മാതാപിതാക്കൾക്കുള്ള ഏറ്റവും നല്ല ഉദാഹരണമാണ് അമേരിക്കൻ
കുട്ടി സ്കൂളിൽ ഹോംവർക്ക് ചെയ്യാതെ ആണ് വരുന്നത് എന്ന പരാതി ഉയരുമ്പോൾ മാതാപിതാക്കൾ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിനക്ക് ഇവിടെ എന്തിന്റെ കുറവുണ്ടായിട്ടാണ് എന്ന്. എന്നാൽ മാതാപിതാക്കൾ അറിയാതെ പോകുന്ന പല കുറവുകളും കുട്ടിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ടാകുന്നുണ്ട്. ട്യൂഷൻ ക്ലാസിലേക്ക്
കുട്ടികളുടെ വ്യക്തിപരവും സാമൂഹികവുമായ വളർച്ചയ്ക്ക് വേണ്ടി അഹോരാത്രം അധ്വാനിക്കുന്നവരാണ് മാതാപിതാക്കൾ. കുട്ടികളുടെ നന്മയ്ക്ക് വേണ്ടി സ്വന്തം സുഖങ്ങളും സന്തോഷങ്ങളും മാറ്റിവെച്ചു പലപ്പോഴും ത്യാഗത്തിന്റെ പാത പിന്തുടരുന്നവരാണ് അവർ. എന്നാൽ മാതാപിതാക്കളിലെ ചില തെറ്റായ പ്രവണതകളും തെറ്റിദ്ധാരണകളും
മക്കള്‍ തീരെ ഭക്ഷണം കഴിക്കുന്നില്ല എന്നത് ഒരുപാട് മാതാപിതാക്കളുടെ പ്രധാന പരാതിയാണ്. തീരെ ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങളെ പരിചരിക്കുന്നവര്‍ക്കും പലപ്പോഴും വലിയ വെല്ലുവിളി തന്നെയാണ്. ചില മാതാപിതാക്കളെങ്കിലും കുട്ടി ഭക്ഷണം കഴിക്കാത്തതിനാല്‍ നിരാശ്ശരുമാണ്.
ഏറ്റവും നല്ല അച്ഛനുമമ്മയും ആകാൻ എന്താണ് ചെയ്യേണ്ടത്? എല്ലാ മാതാപിതാക്കളുടെയും മനസ്സിലെ ആഗ്രഹമാണിത്. കുട്ടിയെ പെർഫെക്ട് ആക്കിയെടുക്കണം എന്നാണ് ഓരോ അച്ഛനമ്മമാരുടെയും ആഗ്രഹം. അതിനായി ചെയ്യുന്ന കാര്യങ്ങൾ കുട്ടിക്ക് സമ്മർദം ഉണ്ടാക്കും. നല്ല അച്ഛനും അമ്മയും ആകാനാഗ്രഹിക്കുന്നെങ്കിൽ ഈ പോയിന്റസ് മനസ്സിൽ
ആത്മാവിന്റെ മുറിവുണക്കുന്ന ഏറ്റവും നല്ല തെറാപ്പിസ്റ്റുകളാണ് കുട്ടികൾ. തകർന്നു പോയ ഹൃദയത്തെയും മുറിവേറ്റ് പിടയുന്ന ചിന്തകളെയും ഒരു ചിരി കൊണ്ട് പരിശുദ്ധമാക്കാൻ അവരുടെ ചിരികൾക്ക് കഴിയും. കുഞ്ഞുങ്ങൾ വീടിന്റെ വിളക്കും കിലുക്കവും ആകുന്നത് അതുകൊണ്ടു കൂടിയാണ്. അവർ നൽകുന്ന നിർമ്മലമായ ഉമ്മകളും തലോടലുകളും
പുതുവർഷദിനത്തിൽ ജപ്പാനെ ഞെട്ടിച്ചുകൊണ്ട് ഭൂകമ്പം നടന്നിരിക്കുകയാണ്. സുനാമി സാധ്യതയുമുണ്ട്. ഭൗമപ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമായതിനാൽ ജപ്പാനിൽ ഭൂകമ്പ സാധ്യതയേറെയാണ്. അഗ്നിപർവതങ്ങളും ധാരാളമുണ്ട്. ഇത്തരത്തിൽ സങ്കീർണമായ ഭൗമസാഹചര്യം കാരണം ജപ്പാനിൽ പ്രാചീന കാലങ്ങൾ മുതൽതന്നെ
പഴമക്കാർ പറയുന്നത് കുട്ടികളെ അനുസരണയോടെ വളർത്തുന്നതിനുള്ള ഏറ്റവും മികച്ച മാർഗം തല്ലി വളർത്തുക എന്നതാണ് എന്നാണ്. എന്നാൽ കാലം മാറി, കുട്ടികളുടെ ചിന്താരീതികളും മാറി. അതുകൊണ്ട് തല്ലി വളർത്തൽ ഇപ്പോള്‍ അത്ര ഗുണം ചെയ്യുകയുമില്ല. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ ഉടനെ വടിയെടുത്ത് തല്ലാൻ തുടങ്ങും മുൻപായി ആ
ഒരു കുട്ടിയുടെ ബൗദ്ധികവും മാനസികവുമായ വളർച്ചയെ രൂപപ്പെടുത്തുന്നതിൽ നിറങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടികൾ ആയിരിക്കുന്ന ചുറ്റുപാടിലുള്ള വ്യത്യസ്ത നിറങ്ങളുമായുള്ളഅവരുടെ സമ്പർക്കം കുട്ടിയുടെ മാനസിക വളർച്ച, ബുദ്ധിപരമായ കഴിവുകൾ, മൊത്തത്തിലുള്ള വളർച്ച എന്നിവയെ സ്വാധീനിക്കുമെന്ന് ഗവേഷണങ്ങൾ
ആത്മവിശ്വാസത്തെ ജീവിത വിജയത്തിന്റെ ആണിക്കല്ല് എന്ന് വേണമെങ്കില്‍ പറയാം. തങ്ങളുടെ മക്കള്‍ ആത്മവിശ്വാസമുള്ളവരായി വളരണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നുണ്ട്. മക്കള്‍ക്ക് വേണ്ടത്ര ആത്മവിശ്വാസമില്ല എന്ന സങ്കടപ്പെടുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. കുഞ്ഞുങ്ങളിലെ ആത്മവിശ്വാസം വളര്‍ത്താന്‍ ചില
'വീട്ടിൽ അവൻ എത്ര പാട്ടുകളാണ് പാടുന്നത്, ടിവി ഓൺ ആക്കിയാൽ വരുന്ന ഓരോ പാട്ടിനും ഒപ്പം നന്നായി ഡാൻസും ചെയ്യും. പക്ഷെ ആളുകളുടെ മുന്നിൽ പോയാൽ എത്ര പറഞ്ഞാലും അനുസരിക്കില്ല. പല മാതാപിതാക്കളും പാതി കളിയായും പാതി കാര്യമായും പറയുന്ന ഒരു പരാതിയാണിത്. കുട്ടികൾ അങ്ങനെയൊക്കെയാണ് എന്ന ഒഴുക്കൻ മറുപടിയുടെ
കുട്ടികൾ അകാരണമായി കളവ് പറയുക, ഇഷ്ടമുള്ള വസ്തുക്കൾ മറ്റുള്ളവരുടെ സമ്മതം കൂടാതെ സ്വന്തമാക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ തീർത്തും സ്വാഭാവികമാണ്. എന്നാൽ അറിവില്ലാത്ത പ്രായത്തിൽ തെറ്റാണ് ചെയ്യുന്നതെന്ന തിരിച്ചറിവ് ഇല്ലാതെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വലിയ അപമാന ഭാരത്തോടെ കാണാതെ, കുട്ടികളെ
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസവും വാക്കുതര്ക്കവുമൊക്കെ അസാധാരണമായ കാര്യമല്ല. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കളും കുട്ടികളും നിയന്ത്രണം വിട്ട് അവര്‍ക്ക് തോന്നിയതൊക്കെ പറയുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകാറുണ്ട്. സ്വന്തം മക്കളാണെങ്കിലും തങ്ങള്‍ക്ക് നേരെയുള്ള
കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാതാപിതാക്കൾ പറയുന്ന സ്ഥിരം പരാതികളുടെ കൂട്ടത്തിൽ ഒന്നാണ് കുഞ്ഞ് രാത്രി ഉറങ്ങുന്നില്ല, മുഴുവൻ കളിയാണ്, അല്ലെങ്കിൽ വാശിയാണ് എന്നെല്ലാം. കുട്ടികൾ കളിക്കുന്നത് നല്ലതുതന്നെ, എന്നാലത് ഉറക്കം ഒഴിവാക്കിയാകുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകും. അതിൽ ആദ്യത്തേത് മതിയായ ഉറക്കം ലഭിക്കാത്ത
കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുമായി കൂടുതല്‍ ഇകടപഴകേണ്ടി വരുന്ന ഒരു കാലമാണ് ഇനിയുള്ളത്. പഠനകാര്യത്തിലായാലും പാഠ്യേതര കാര്യത്തിലായാലും ഇന്റർനെറ്റിനെ കൂടുതൽ ആശ്രയിക്കുന്ന ഒരു തലമുറയാണിത്. ഇതിന് പല അപകടകരമായ വശങ്ങളുണ്ടെങ്കിലും കുട്ടികളില്‍ നിന്ന് സാങ്കേതിവിദ്യ മറച്ചു പിടിക്കാനാകാത്ത വിധം അത് സര്‍വ്വ
കുട്ടികൾക്ക് പണം നൽകുകയും സമ്പാദ്യശീലം വളർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പണത്തിന്റെ വിലയറിയാതെയാണ് കുഞ്ഞുങ്ങൾ വളരുന്നതെങ്കിൽ അവർ ഭാവിയിൽ അമിതമായി പണം ചെലവഴിക്കുന്നവരും ധൂർത്തന്മാരുമാകാൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണെങ്കിൽ പോലും കുഞ്ഞുങ്ങൾക്ക് പണം
ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ
''ഡോക്ടർ... കുട്ടിക്ക് ഭക്ഷണം കഴിക്കാൻ വലിയ മടിയാണ്. എന്നും വാശിയാണ്...ഒന്നും കഴിക്കുന്നില്ല'' ആശുപത്രികളിലെ പീഡിയാട്രിക് വാർഡിന് മുന്നിൽ ചെന്നാൽ ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പരാതിയുമായി നിൽക്കുന്ന മാതാപിതാക്കളുടെ ഒരു നീണ്ട നിരതന്നെ കാണാം. ഏതെല്ലാം സ്വാദിൽ ഉണ്ടാക്കി
കുഞ്ഞുങ്ങളെ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുത്തേണ്ടതുണ്ടോ എന്നത് പല മാതാപിതാക്കള്‍ക്കുമുള്ള സംശയമാണ്. കുട്ടികളില്‍ സാമ്പത്തിക സാക്ഷരതയും അച്ചടക്കവും വളര്‍ത്തിയെടുക്കുന്നത് ഭാവിയില്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. കുഞ്ഞുങ്ങളുടെ സുരക്ഷിതമായ
നല്ല തണുപ്പിൽ ചെറിയ കുഞ്ഞുങ്ങളെ സ്ട്രോളറിൽ കിടത്തി വീടിനു പുറത്തു ഉറക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ നാട്ടിൽ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതുന്ന ഈ കാര്യം ചെയ്യുന്ന ചില രാജ്യങ്ങളുണ്ട്. മൈനസ് ഡിഗ്രി തണുപ്പിൽ, വീടിനു പുറത്ത് കുട്ടികളെ ഉറക്കുന്നതിനെ കുറിച്ച് അന്നാട്ടുകാർക്കും ചിലത്
വീട്ടിൽ നിന്ന് ജോലിക്കോ അത്യാവശ്യകാര്യങ്ങൾക്കോ പുറത്തേക്ക് പോകേണ്ടി വരുമ്പോൾ പലപ്പോഴും കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാൻ മാതാപിതാക്കൾക്ക് കഴിയാറില്ല. കുഞ്ഞുങ്ങളുടെ പിണക്കവും വഴക്കും കരച്ചിലും വീടു വിട്ടിറങ്ങാൻ മടിയായതുകൊണ്ട് അവരെ തത്കാലത്തേക്ക് ഒന്നു മാറ്റിനിർത്താൻ വീട്ടിലെ മറ്റ് അംഗങ്ങളോട് പല
പേരക്കുട്ടിയെ ലാളന കൊണ്ട് വഷളാക്കുന്നുവെന്നാണ് മകന്റെ പരാതി. മാതൃകാപരമായ ഇടപെടൽ എങ്ങനെയാകണം? ഒരു മുത്തച്ഛന്റെ ചോദ്യമാണ്. എട്ടു വയസ്സുള്ള കൊച്ചുമകനെ മുത്തച്ഛന് വലിയ സ്നേഹം. വഴക്കു പറയാൻ സമ്മതിക്കില്ല. എന്ത് ചോദിച്ചാലും കൊടുക്കും. മാതാപിതാക്കൾ പറഞ്ഞാൽ പയ്യൻ അനുസരിക്കുന്നില്ല. ഇതാണ്
Results 1-100 of 817