Activate your premium subscription today
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡ് ബൈപാസുമായി ബന്ധിപ്പിക്കുന്നത് ക്ലോവർ ലീഫ് മാതൃകയിൽ. തുറമുഖത്തോടനുബന്ധിച്ച ദീർഘദൂര ഭൂഗർഭ റെയിൽപാതയ്ക്കും പദ്ധതി. ഇതിനുള്ള നിർദേശം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. ഭരണാനുമതി ലഭിക്കുന്നതിനനുസരിച്ച് പണി ആരംഭിക്കും. നാലു വളയങ്ങൾ പരസ്പരം ചേർന്ന രൂപമാണ് ക്ലോവർ ലീഫ്. ഇത് കേരളത്തിലെ ആദ്യ രൂപകൽപനയാണെന്ന് അധികൃതർ പറഞ്ഞു. ചെന്നൈ കത്തിപ്പാറയിലെ റോഡിന്റെ മാതൃകയിലാണിതെന്ന് അധികൃതർ പറഞ്ഞു രാജ്യാന്തര
പുനലൂർ ∙ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് സമീപത്തെ റോഡിൽ നിന്നു മോഷണം പോയ പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷ കൂട്ടി കെഎസ്ആർടിസി. രാത്രി സമയത്ത് പലതവണ ഈ ബസുകൾ പരിശോധിക്കുന്നതിനു സെക്യൂരിറ്റി ജീവനക്കാർക്കു നിർദേശം നൽകി. ഇതിനായി അധികം ഗാർഡിനെ നിയമിക്കാനും നീക്കം തുടങ്ങി. നിലവിൽ ദേശീയപാതയിലും മലയോര ഹൈവേയിലും
തിരുവല്ല റോഡിൽനിന്നു സെൻട്രൽ ജംക്ഷനിലേക്കു ഭാരവാഹനങ്ങൾ എത്തുന്നത് അപകടഭീതി പരത്തുന്നു. മല്ലപ്പള്ളി ഖാദിപ്പടിയിൽ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു ബോർഡ് തകർന്നിട്ടും പുനഃസ്ഥാപിച്ചിട്ടില്ല.പഞ്ചായത്ത് ഓഫിസിനു സമീപത്തുകൂടിയുള്ള ഭാഗങ്ങളിൽ റോഡിന്റെ വളവും വീതിക്കുറവും കുത്തനെയുള്ള
ആലപ്പുഴ ∙ ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിരേഖയാണു മക്മഹോൻ. കാർഗിൽ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ ലഡാക്കിലെ ഒരു പട്ടണവും. പക്ഷേ, കഞ്ഞിക്കുഴി ചെറുവാരണം പുന്നേഴത്ത് വീട്ടിലെത്തുമ്പോൾ ഈ അതിരുകൾ ഒന്നാകുന്നു. മക്മോഹനും കാർഗിലും ഇവിടെ ഒരുമിച്ചു വസിക്കുന്നു. ഇവിടെ ബി.മക്മോഹൻ അച്ഛനാണ്. എം.കാർഗിൽ
∙ ‘‘ഞാൻ ഗന്ധർവൻ. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർധം പോലും ആവശ്യമില്ലാത്ത ഗഗനചാരി ’’–ഭ്രമാത്മക ലോകങ്ങളെ സ്ക്രീനിലേക്കാവാഹിച്ച പത്മരാജന്റെ വരികളെ നടൻ നിതീഷ് ഭരദ്വാജ് വീണ്ടും ഓർത്തെടുത്തപ്പോൾ കാലം മിന്നാമിനുങ്ങുകളെപ്പോലെ ചുറ്റും
ചെറുതോണി∙ സ്വർണക്കള്ളൻ ഭൂമിയാകുളത്ത് വിലസുന്നു ! ഒരു സൂചന പോലും ലഭിക്കാതെ പൊലീസും ജനങ്ങളും ! ചെറുതോണി ഭൂമിയാകുളം മേഖലയിലാണ് സ്വർണമോഷണം പതിവാകുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 4 വീടുകളിലാണ് മോഷണം നടന്നത്. പുൽപറമ്പിൽ ഫ്രാൻസിസിന്റെ വീട്ടിലാണ് അവസാനമായി മോഷണം നടന്നത്. കഴിഞ്ഞ 15ന് ശേഷമാണ് സംഭവം. ഇവിടെ
കോലഞ്ചേരി ∙ റോഡ് ഇല്ലാത്ത 3 സെന്റ് വീട്ടിലേക്ക് 75 ലക്ഷം രൂപയുമായി ഭാഗ്യദേവതയുടെ കടന്നു വരവ്. വീട്ടിലേക്ക് നടപ്പു വഴി മാത്രമുള്ള കടയിരുപ്പ് എഴിപ്രം മനയത്ത് യാക്കോബിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന സ്ത്രീ ശക്തിയുടെ ഒന്നാം
പുന്നയൂർക്കുളം ∙ ഗുരുവായൂർ - പൊന്നാനി സംസ്ഥാന പാതയിലെ അപകടക്കുഴികൾ യാത്രക്കാരെ വലയ്ക്കുന്നു. എഇ ഓഫിസ്, പുന്നൂക്കാവ്, ആൽത്തറ, നാലാംകല്ല് എന്നിവിടങ്ങളിലാണ് വലിയ കുഴികൾ ഉള്ളത്. മഴയ്ക്കു മുൻപു പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ചെറിയ കുഴികളുടെ ഓട്ടയടപ്പ് മാത്രമാണു നടന്നതെന്നാണ്
പാലക്കാട് ∙ അടച്ചുകെട്ടിയ കണ്ടെയ്നർ ലോറികൾക്കുള്ളിൽ കന്നുകാലികളെ കുത്തിനിറച്ചു ക്രൂരമായ കള്ളക്കടത്ത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കുത്തിനിറച്ചു കൊണ്ടുവരുന്ന കന്നുകാലികൾക്കു കണ്ടെയ്നറിനുള്ളിൽ ശ്വാസം പോലും കിട്ടില്ല. ചിലതു ചത്തുവീഴും. പിടികൂടിയാൽ തന്നെ ചുരുങ്ങിയ ശിക്ഷയാണെന്നതാണു
തിരൂർ ∙ അന്തിമ ലൊക്കേഷൻ സർവേ പുരോഗമിക്കുന്ന തിരുനാവായ – ഗുരുവായൂർ പാതയ്ക്കു കേന്ദ്ര ബജറ്റിൽ ഒന്നുമില്ല. 3 പതിറ്റാണ്ടിലേറെയായി പാത കടലാസുകളിലുണ്ട്. 1995 ഡിസംബർ 17ന് അന്നത്തെ മന്ത്രി സുരേഷ് കൽമാഡി പദ്ധതിക്കു തറക്കല്ലിട്ടതാണ്. 1996ൽ ഇതിനായി 28 കോടി രൂപയും അനുവദിച്ചു. എന്നാൽ തുടങ്ങിയ പണി ഗുരുവായൂർ
കോഴിക്കോട് ∙ പിഎസ്സി പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളിലെ തെറ്റുകൾ പരീക്ഷയ്ക്കു മുൻപു കണ്ടെത്താൻ പരിമിതിയുണ്ടെന്നു പബ്ലിക് സർവീസ് കമ്മിഷൻ. തെറ്റുകൾ തടയാനായി ഒട്ടേറെ മാർഗനിർദേശങ്ങൾ ചോദ്യകർത്താക്കൾക്കു മുൻകൂറായി നൽകുകയും സ്ഥിരമായി തെറ്റു വരുത്തുന്നവരെ മാറ്റി നിർത്തുകയും െചയ്യുന്നുണ്ടെന്നും പിഎസ്സി
തൃശ്ശിലേരി ∙ കാടിറങ്ങി വന്ന് നാട്ടിലാകെ നാശം വിതയ്ക്കുന്ന മുത്തുമാരിയിലെ കാട്ടാനകളെ തുരത്താൻ ഒടുവിൽ കുങ്കിയാനകളെത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഉണ്ണിക്കൃഷ്ണൻ എന്ന കുങ്കിയാനയും വൈകിട്ട് ആറരയോടെ ഭരത് എന്ന കുങ്കിയാനയും മുത്തുമാരിയിലെത്തി. തൃശ്ശിലേരിയിൽ ആദ്യമായെത്തുന്ന കുങ്കിയാനകളെ കാണാൻ ഒട്ടേറെ
കണ്ണൂർ ∙ തുടർച്ചയായി പെയ്യുന്ന മഴയും ചുഴലി കാറ്റും ജില്ലയിലെ വൈദ്യുതി മേഖലയ്ക്ക് ഉണ്ടാക്കിയത് ഭീമമായ നാശനഷ്ടങ്ങൾ. 1894 ട്രാൻസ്ഫോമറുകളിൽ വൈദ്യുതി എത്തിക്കാനാവാത്ത വിധം 204 ഹൈടെൻഷൻ പോസ്റ്റുകളാണ് തകർന്നത്. 33 കെ.വി ലൈനുകൾക്കും 11 കെവി ലൈനുകൾക്കും വ്യാപകമായ തകരാറുകൾ സംഭവിച്ചു. 880 ലോടെൻഷൻ പോസ്റ്റുകളും
ഉപ്പള ∙ കടൽക്ഷോഭത്തിൽ മണിമുണ്ടയിലെ തീരദേശ റോഡ് തകർന്നു. കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി തുറമുഖ വകുപ്പ് 2018ൽ 4.89 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കണ്ണംകുളം, കുർച്ചിപ്പള്ളം മണിമുണ്ട റോഡിൽ കോൺക്രീറ്റ് ചെയ്ത 25 മീറ്റർ വരെയുള്ളതാണ് കടലെടുത്തത്. ഇതോടെ ഈ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായി. ദിവസങ്ങളായി