Activate your premium subscription today
അടുത്തിടെ സമ്പൂർണ ചന്ദ്രഗ്രഹണം വാർത്തകളിൽ നിറഞ്ഞു, ഇപ്പോഴിതാ സമ്പൂർണ സൂര്യഗ്രഹണവും എത്തുകയാണ്. 2025 മാർച്ച് 29-ന്, ഒരു ഭാഗിക സൂര്യഗ്രഹണം വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ചില പ്രദേശങ്ങളിൽ 'ചെകുത്താന്റെ കൊമ്പുകൾ'(Devil Horns) അല്ലെങ്കിൽ 'സോളാര്‍ ഹോൺ' എന്നറിയപ്പെടുന്ന അപൂർവ ദൃശ്യാനുഭവം
ബഹിരാകാശം താണ്ടിയ രണ്ടാമത്തെ ഇന്ത്യൻ വംശജയായ സുനിത വില്യംസ് 9 മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. കൽപന ചൗള, സുനിത വില്യംസ് എന്നീ ഇന്ത്യൻ വംശജമാർ കൂടാതെ മൂന്നാമതൊരാൾ കൂടി ബഹിരാകാശത്തു പോയിട്ടുണ്ട്.ഇവരെപ്പറ്റി പലർക്കുമറിയില്ല. സിരിഷ ബാൻഡ്ല എന്ന വനിതയാണ്
സമസ്തമേഖലയിലും നൂതന സാങ്കേതികവിദ്യകൾ ആധിപത്യം പുലർത്തുകയാണ്. ഭക്ഷ്യമേഖലയും ഇക്കൂട്ടത്തിൽനിന്നു മാറി നിൽക്കുന്നില്ല. എഐ, ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യകളും ഗ്രാഫീൻ എന്ന അദ്ഭുത വസ്തുവിന്റെ സവിശേഷതകളും കൂടിച്ചേർന്ന് ഭക്ഷ്യമേഖലയിലും ഒരു അദ്ഭുതം നടക്കാൻ പോകുകയാണ്. അടിപൊളി ഭക്ഷണമുണ്ടാക്കുന്ന ഒരു ത്രീഡി
വിചിത്ര സർപ്പിളാകൃതിയുള്ള പ്രകാശം ആകാശത്ത് പ്രത്യക്ഷപ്പെട്ടു, കണ്ടവരെല്ലാം ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. നിഗൂഢ പ്രകാശത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ യുഎഫ്ഒ സിദ്ധാന്തക്കാരും രംഗത്തെത്തി യുകെയിലും യൂറോപ്പിലും നിന്നുള്ള നൂറുകണക്കിന് നിരീക്ഷകരാണ് സർപ്പിളത്തിന്റെ
ടെലിപ്പതി അഥവാ എക്സ്ട്ര സെൻസറി പെർസപ്ഷൻ.... പ്രത്യേകിച്ച് മാധ്യമങ്ങളൊന്നും ഉപയോഗിക്കാതെ രണ്ട് പേർ തമ്മിൽ തലച്ചോർ ഉപയോഗിച്ച് ആശയവിനിമയം നടത്തുക എന്നതാണ് ടെലിപ്പതിയുടെ വിശദീകരണം.ടെലിപ്പതി സത്യമാണോ ഇല്ലയോ എന്നതു സംബന്ധിച്ച് ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ തന്നെ ഇക്കാര്യത്തിൽ
ജൂൺ 5 മുതൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 'കുടുങ്ങിക്കിടന്ന' സുനിത വില്യംസും ബുച്ച് വിൽമോറും സ്പെയ്സ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. നീണ്ട 9 മാസം നിര്‍ണായക ശാസ്ത്ര പരീക്ഷണങ്ങൾക്കാണ് ഇരുവരും നേതൃത്വം വഹിക്കുകയും പങ്കാളികളാവുകയും ചെയ്തത്. നിർണായക ശാസ്ത്ര
പോർച്ചുഗലിൽ 2 പതിറ്റാണ്ട് മുൻപ് കണ്ടെത്തിയ ലാപിഡോ കിഡ് എന്ന ഫോസിലിന്റെ പഴക്കം ഗവേഷകർ നിർണയിച്ചു. 30000 വർഷമെങ്കിലും പഴക്കമുള്ള ഫോസിലാണു ലാപിഡോ കിഡ്. എന്നാൽ വളരെ നിർണായകമായ ഒരു ചോദ്യവും ഈ ഫോസിൽ ഉയർത്തുന്നുണ്ട്. ലാപിഡോ കിഡ് ശരിക്കും ആധുനിക മനുഷ്യനും ആദിമ നരവംശമായ നിയാണ്ടർത്താലുമായുള്ള ഒരു
ഭൂമി ഒരു ഗോളമാണെന്ന ശാസ്ത്രീയ സത്യത്തെ ചോദ്യം ചെയ്ത്, അതൊരു 'ഉന്നത സമൂഹം' കെട്ടിച്ചമച്ച കഥയാണെന്നും, ഭൂമി യഥാർത്ഥത്തിൽ 'കടലാസ് പോലെ' പരന്നതാണെന്നും വാദിക്കുന്ന 'പരന്ന ഭൂമി' സിദ്ധാന്തക്കാർ, ബഹിരാകാശ യാത്രകളും ബഹിരാകാശ ചിത്രീകരണങ്ങളും വ്യാജമാണെന്ന് ആരോപിക്കുന്നു. സുനിത വില്യംസും സംഘവും ബഹിരാകാശത്ത്
ഛിന്നഗ്രഹത്തിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരിച്ചെത്തിച്ച ദൗത്യങ്ങൾ നാസയടക്കം പല ഏജൻസികളും നടപ്പിലാക്കിയിട്ടുണ്ട്. ബെന്നു ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ഭൂമിയിലെത്തിച്ച ഒസിരിസ് റെക്സ്, ജപ്പാന്റെ ഹയാബൂസ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണം. ഇക്കൂട്ടത്തിലേക്ക് പുതിയൊരു ദൗത്യവുമായി വന്നിരിക്കുകയാണ് ചൈന.
നീണ്ട ബഹിരാകാശവാസത്തിന് ശേഷം 45 ദിവസത്തെ പുനരധിവാസ ചികിത്സ; എന്തൊക്കെയെന്ന് അറിയാം നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) താമസിച്ചതിന് ശേഷം ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ 45 ദിവസത്തെ പുനരധിവാസ പരിപാടി ആരംഭിച്ചു. സ്പെയ്സ്
മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യങ്ങൾക്ക് 2029ൽ തുടക്കമാകുമെന്ന് ഇലോൺ മസ്ക്. ആ ഘട്ടത്തിൽ ഇതു നടന്നില്ലെങ്കിൽ 2031ൽ എങ്കിലും ചൊവ്വയിലേക്കുള്ള യാത്ര സാധിക്കുമെന്നും മസ്ക് പറഞ്ഞു. ഭാവിയിൽ ഗ്രഹാന്തര യാത്രകളിലെ പ്രധാനവാഹനമാകുമെന്നു കരുതപ്പെടുന്ന സ്പേസ്എക്സ് സ്റ്റാർഷിപ്പിന്റെ ചൊവ്വയിലേക്കുള്ള ആദ്യ
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെ ഭൂമിയിലെത്തിയതോടെ സമീപകാലം കണ്ടതിലേക്കും വച്ച് ഏറ്റവും വലിയ ആകാശ ദൗത്യങ്ങള്ക്കൊന്നിന് തിരശീല വീണു. സാധാരണക്കാരും ബഹിരാകാശ മേഖലയെക്കുറിച്ച് ഗവേഷണം നടത്തുന്നവരുമെല്ലാം അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്ന് ഇവരെ
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവർ ഫ്രീഡം ഡ്രാഗൺ ക്യാപ്സ്യൂളിൽ തിരികെയെത്തിയിരിക്കുന്നു. വലിയ നേട്ടങ്ങളും പ്രശസ്തിയും തേടിയെത്തുമെങ്കിലും ശാരീരിക മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതാണ് ബഹിരാകാശ നിലയത്തിലെ ഈ ദീര്‍ഘകാലവാസം.
2006 ഡിസംബറിൽ ഡിസ്കവറി ഷട്ടിൽ പേടകത്തിലേറി ഇന്ത്യൻ വംശജ സുനിത വില്യംസ് ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ശ്രദ്ധേയമായ സംഭാവനകൾ നിലയത്തിനേകിയ ഒരു താമസക്കാലമായിരുന്നു അന്നു സുനിതയുടേത്.ബഹിരാകാശത്ത് ഏറ്റവുമധികം നടന്ന വനിത എന്ന റെക്കോർഡ് സുനിത വില്യംസ് ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്.
കൽപനാ ചൗളയ്ക്കു ശേഷം ബഹിരാകാശത്തു പോയ രണ്ടാമത്തെ വനിതയായി സുനിത വില്യംസ് മാറിയത് 2007ൽ ആയിരുന്നു. അന്നു സുനിത തിരിച്ചുവന്ന ശേഷം ആദ്യം കഴിച്ച ഭക്ഷണം പീത്സ ആയിരുന്നു.അന്നത്തെ പീത്സ പ്രേമം ഇന്നും സുനിതയ്ക്കുണ്ട്. തിരികെയെത്തിയ ശേഷം ഒരു പീത്സ കഴിക്കുകയാണ് തന്റെ ഉടനടിയുള്ള ആഗ്രഹമെന്നു സുനിത
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ
2006ലെ ഡിസംബർ ആദ്യവാരത്തിലായിരുന്നു സുനിതയുടെ ആദ്യ ബഹിരാകാശ യാത്ര.യുഎസ് ബഹിരാകാശ പേടകമായ ഡിസ്കവറിയിലായിരുന്നു ആ പ്രയാണം. പിന്നീട് 2 പതിറ്റാണ്ടോളം നീണ്ടുനിന്ന ബഹിരാകാശ കരിയറിന്റെ തുടക്കമായിരുന്നു അത്. ഫ്ളോറിഡയിലെ കേപ്പ് കാനവറലിലെ ബഹിരാകാശ തറവാടായ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് അന്ന് ഇന്ത്യൻ
ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്ന സീറോ ഗ്രാവിറ്റിയിൽ മാസങ്ങളോളം കഴിഞ്ഞ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഓരോ വിവരങ്ങൾക്കും നാം കാതോർത്തിരുന്നു,അമേരിക്കയിൽ ട്രംപ് ഇരുവരുടെയും ബഹിരാകാശ നിലയത്തിലെ 'കുടുങ്ങല്‍' ഒരു രാഷ്ട്രീയ ആയുധമാക്കി. ഓവൽ ഓഫീസിൽ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ ട്രംപ്
2024 ജൂണ്‍ 5ന്, ഏഴോ എട്ടോ ദിവസത്തേക്ക് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ താമസിക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ സുനിതാ വില്ല്യംസ് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല തനിക്ക് ഒമ്പതു മാസത്തോളം ബഹിരാകാശത്ത് തങ്ങേണ്ടിവരുമെന്ന്. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിനെതിരെ ഇത്ര ദൈര്‍ഘ്യമേറിയ വാസം സുനിതയുടെ
ഒരാഴ്ചത്തേക്കു പോയ ദൗത്യം 287 ദിവസം നീണ്ടപ്പോൾ സുനിത പതറാതിരുന്നതിന് ഒരു കാരണമുണ്ട്. ബഹിരാകാശ സഞ്ചാരിയാണെങ്കിലും സുനിത വില്യംസ് യഥാർഥത്തിൽ ഒരു സൈനികയാണ്. യുഎസ് നേവൽ അക്കാദമിയിൽ വാർത്തെടുക്കപ്പെട്ട ഒരു സൈനിക. പതറാത്ത മനസ്സ് അവർ സ്വായത്തമാക്കിയത് നാവികപരിശീലനത്തിലൂടെയാണ്. 1965 സെപ്റ്റംബറിലാണ് സുനിത
ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന് പ്രത്യേകിച്ച് ആമുഖം ആവശ്യമില്ല. അമേരിക്കന്‍ പൗരത്വമുള്ള, ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന ബഹിരാകാശ യാത്രികരിൽ ഒരാളാണ്. അതേപോലെ സാഹസികനായ വൈമാനികനും ബഹിരാകാശ യാത്രികനുമാണ് ബുച്ച് വിൽമോർ. അമേരിക്കൻ ബഹിരാകാശ ഗവേഷണ
ബഹിരാകാശത്ത് 8 മാസങ്ങളിലേറെ ചെലവിട്ട് തിരിച്ചെത്തുന്ന സുനിത വില്യംസിന് പ്രത്യേകിച്ച് ആമുഖം ആവശ്യമില്ല. അമേരിക്കന്‍ പൗരത്വമുള്ള, ഇന്ത്യന്‍ വംശജയായ സുനിതാ ലിന് സുനി വില്ല്യംസ് ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന
ഭൂമിയില്‍ ജീവന് ഉത്ഭവിച്ചത് മൈക്രോലൈറ്റ്നിങ് (microlightning-ചെറിയ മിന്നല്‍പ്പിണറുകള്‍) മൂലമാകാമെന്ന വാദവുമായി ഒരുകൂട്ടം ഗവേഷകര്‍. അതിശക്തമായി പതിക്കുന്ന വെള്ളച്ചാട്ടങ്ങളും, കൂട്ടിയിടിക്കുന്ന കടല്‍ത്തിരമാലകളും കാരണായിരിക്കാം എന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ശക്തമായ തിരമാലകളിലും മറ്റുമുളള
രാജ്യാന്തര ബഹിരാകാശ നിലയം (ISS) ഭൂമിക്ക് മേൽ ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന, ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഒരു കേന്ദ്രമാണ്. ഇവിടെ പ്രവർത്തിക്കുന്ന ബഹിരാകാശയാത്രികർ അവർക്കായി നിശ്ചയിച്ച ദൗത്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങേണ്ടതുണ്ട്.
ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം നാസ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറിനും സുനിത വില്യംസിനും മടങ്ങാൻ വഴിയൊരുങ്ങുന്നു. വെള്ളിയാഴ്ച രാത്രി ഈസ്റ്റേൺ സമയം 7.30ന്(ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 4.33ന്) ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പുതിയ ഒരു സംഘത്തെ സ്പെയ്സ് എക്സ് ഡ്രാഗൺ പേടകത്തിൽ അയച്ചു.
2022ന് ശേഷം ദൃശ്യമാകുന്ന ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണം വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആകാശ നിരീക്ഷകർക്ക് നേരിട്ട് സാക്ഷ്യം വഹിക്കാം. ഒപ്പം ലോകമെമ്പാടും തത്സമയം വെബ്കാസ്റ്റിങിലൂടെയും സമൂഹമാധ്യമങ്ങളിലും ലൈവായി കാണുകയും ചെയ്യാം. ഏഷ്യയുടെ പല ഭാഗങ്ങളിലും ഇന്ത്യയിലും ഉള്ളവർക്ക് ഈ ദൃശ്യങ്ങൾ
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവർ ഫ്രീഡം ഡ്രാഗൺ ക്യാപ്സ്യൂളിൽ തിരികെയെത്തിയിരിക്കുന്നു. വലിയ നേട്ടങ്ങളും പ്രശസ്തിയും തേടിയെത്തുമെങ്കിലും ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്ന സീറോ ഗ്രാവിറ്റി
ചന്ദ്രയാൻ ദൗത്യങ്ങൾ, ഗഗൻയാൻ, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിലേക്കൊരു മനുഷ്യ ദൗത്യം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ അഭിമാനമായ ഭാവി ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ സ്പാഡെക്സ് ഉപഗ്രഹങ്ങളുടെ ഡീ-ഡോക്കിംഗ് പൂർത്തിയാക്കി. സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ്
കൗണ്ട്ഡൗൺ ആരംഭിച്ചതിന് േശഷം സ്പെയ്സ് എക്സ് ക്രൂ10ന്റെ യാത്ര മുടങ്ങിയിരുന്നു,സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തന്നെ തുടരുകയും ചെയ്യുന്നു.സ്പെയ്സ് എക്സ് ഹൈഡ്രോളിക് തകരാർ കണ്ടെത്തിയത് ലിഫ്റ്റ് ഓഫിന് മണിക്കൂറുകൾ മുൻപ് മാത്രമാണ്. എന്തായാലും ഉടൻ തന്നെ അടുത്ത വിക്ഷേപണത്തിന്റെ ഏകദേശം സമയം
സ്പേസ് എക്സിന്റെ ക്രൂ10ന് പുതുക്കിയ വിക്ഷേപണ സമയം പ്രഖ്യാപിച്ച് നാസ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള നാസ– സ്പെയ്സ് എക്സ് ദൗത്യം ഹൈഡ്രോളിക് യന്ത്രങ്ങളുടെ തകരാർ കാരണമാണ് മാറ്റി വച്ചത്
ചാന്ദ്ര ദൗത്യങ്ങൾക്കും ചന്ദ്രനില്‍ സ്ഥിരം സ്റ്റേഷൻ നിർമിക്കുന്നതിനും സഹായകമാകുന്ന നിർണായക കണ്ടെത്തലുമായി ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങൾക്ക് പുറത്തും ഹിമരൂപത്തിൽ ജല സാന്നിധ്യം ഉണ്ടാകുമെന്നാണ് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരാണ് ഈ പഠനം
സ്വർണവില പവന് അറുപത്തിനാലായിരം കടന്നിരിക്കുകയാണ്.എന്താണ് ഈ മഞ്ഞലോഹത്തിന് ഇത്രയും മൂല്യം. സ്വർണത്തിന്റെ ഈ മൂല്യം തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല . ചരിത്രകാലം മുതൽ തന്നെ സ്വർണം ഒരു വിലപിടിപ്പുള്ള വസ്തുവാണ്.കാലങ്ങളായി സമ്പത്തിന്റെ അടയാളമായും സ്വർണം കണക്കാക്കപ്പെടുന്നു. ആഭരണങ്ങളുണ്ടാക്കാൻ ഏറ്റവും
വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കുകയാണ് നാം. മാർച്ച് 14 ന് ആകാശത്ത് ചന്ദ്രഗ്രഹണം നടക്കും, ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോൾ ചന്ദ്രൻ കടും ചുവപ്പായി മാറും. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ ഈ അപൂർവ ആകാശ പ്രതിഭാസം ഏറ്റവും നല്ലപോലെ
നമുക്കെല്ലാവർക്കും കാണും എന്തെങ്കിലുമൊരു പേടി. പാമ്പിനെയോ പഴുതാരയെയോ തേളിനെയോ ഇടിമിന്നലിനെയോ പല്ലിയെയോ ഒക്കെ പേടിയുള്ളവർ ധാരാളമുണ്ട്. എന്നാൽ ഭൂമിക്കു പുറത്തുള്ള സംഗതികളെ അതായത് ബഹിരാകാശത്തെയും ബഹിരാകാശ വസ്തുക്കളെയും പേടിക്കുന്നവരുണ്ടോ? ഉണ്ടെന്നതാണു സത്യം. ആസ്ട്രോഫോബിയ എന്നാണ് ഈ പേടി
9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സഞ്ചാരികളുടെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നാസ. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലേറി മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തും. കഴിഞ്ഞ സെപ്റ്റംബറിൽ തിരികെ എത്തിയ സ്റ്റാർലൈനർ 2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ
ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സിന്റെ അഭിമാനമായ സ്റ്റാർഷിപ് ബഹിരാകാശ പേടകം എട്ടാമത്തെ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. ഈ വർഷത്തിൽ ഇത് രണ്ടാമത്തെ പരാജയമാണ്. പറന്നുയർന്ന് ഏതാനും മിനുറ്റുകൾക്കുള്ളിൽ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ബഹാമാസിനു മുകളിൽ തീമഴ പോലെ അവശിഷ്ടങ്ങൾ പെയ്യുന്നതിന്റെ
പിരമിഡുകൾ എന്തുകൊണ്ടാണ് നീഗൂഢമാകുന്നതെന്നറിയാമോ? എന്ന ചോദ്യവുമായി ഒരാൾ സമൂഹ മാധ്യമങ്ങളിൽ ഒരു ചോദ്യം പോസ്റ്റ് ചെയ്തു. 70ടൺവരെ ഭാരമുള്ള ലക്ഷക്കണക്കിന് കല്ലുകൾ എങ്ങനെ ഇത്തരത്തിൽ കൃത്യമായി അടുക്കിയെന്നും ആകാശക്കാഴ്ചകളിൽപ്പോലും കൃത്യതയുള്ളവയാണെന്നുമായിരുന്നു ആ ചോദ്യത്തിന്റെ ചുരുക്കം. ക്രെയ്ൻ പോലുള്ള
പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു വഴിവച്ച ബിഗ് ബാങ് സ്ഫോടനത്തിനു ശേഷം ഉടലെടുത്ത അതിപ്രാചീനവും അപൂർവവുമായ ഹീലിയം വാതകം ഭൂമിയുടെ ഉൾക്കാമ്പിൽ എങ്ങനെ സ്ഥിതി ചെയ്യുന്നെന്നതു സംബന്ധിച്ച് പുതിയ പഠനം.ഹീലിയം 3 എന്നറിയപ്പെടുന്ന ഈ വാതകത്തിന്റെ കോശകേന്ദ്രത്തിൽ 2 പ്രോട്ടോണുകളും ഒരു ന്യൂട്രോണുമാണുള്ളത്. വളരെ
ചന്ദ്രനിൽ സൂര്യോദയത്തിന്റെ മനോഹരമായ ഒരു ചിത്രം പകർത്തി ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ. നാസയുടെ സാങ്കേതികവിദ്യയുടെയും സാമ്പത്തിക സഹായത്തിന്റെയും പിന്‍ബലത്തോടെയാണെങ്കിലും ചന്ദ്രനില്‍, തകരാതെ, 'വൃത്തിയായി' ഒരു ബഹിരാകാശപേടകം ഇറക്കി കാണിച്ചിരിക്കുകയാണ് ഫയര്‍ഫ്ളൈ ഏറോസ്പേസ് എന്ന
റോക്കറ്റ് വിക്ഷേപണ രംഗത്തെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയാണു സ്പിൻലോഞ്ച് എന്ന സ്റ്റാർട്ടപ്പിന്റേത്. റോക്കറ്റുകളെ ജ്വലനത്തിന്റെ ഊർജത്തിൽ ബഹിരാകാശത്തേക്ക് ഉയർത്തുന്നതിനു പകരം ഭൂമിയിൽ നിന്ന് എറിയുന്ന വിദ്യയാണ് ഇവർ വികസിപ്പിച്ചത്. സെൻട്രിഫ്യൂഗൽ മോട്ടറുകളെ അനുസ്മരിപ്പിക്കുന്ന ഓർബിറ്റൽ ആക്സിലറേറ്റർ
ഇന്നു ദേശീയ ശാസ്ത്രദിനം. പ്രകാശകിരണങ്ങളുടെ വിസരണം സംബന്ധിച്ച സുപ്രധാന കണ്ടെത്തൽ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി. രാമൻ ലോകത്തിന്റെ മുൻപാകെ അവതരിപ്പിച്ചത് 1928 ഫെബ്രുവരി 28നായിരുന്നു. അതിന്റെ സ്മരണയ്ക്കായി ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം
ആകാശക്കാഴ്ചകൾക്കായി മിഴി തുറന്നിരിക്കുന്ന ഗവേഷകർക്ക് ഈ ആഴ്ച ആഘോഷമാണ്. കാരണം ഏഴ് ഗ്രഹങ്ങളാണ് നിരനിരയായി അണിനിരക്കുക. ഈ കാഴ്ചയുടെ അവസരം നഷ്ടപ്പെടുത്തിയാല്‍ പ്ലാനറ്ററി പരേഡ് കാണാന്‍ 2040വരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെയായിരിക്കും
ഒരു സമയം ഒരു കാൽ, നമ്മളെല്ലാവരും പാന്റ്സ് ധരിക്കുമ്പോൾ സാധാരണ ഇങ്ങനെയാണ് ചെയ്യാറുള്ളത്. നാസ ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് പാന്റ് ധരിക്കാൻ ഒരു സവിശേഷ മാർഗം കണ്ടെത്തി. അതും ഗുരുത്വാകർഷണ ബലം ഇല്ലാത്ത ബഹിരാകാശത്ത്.6 മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിക്കുന്ന നാസ ബഹിരാകാശയാത്രികനായ ഡോൺ
അടുത്തിടെ ലോകമെമ്പാടും ഭീതി പടർത്തിയ 2024 വൈആർ4 എന്ന ഛിന്നഗ്രഹം. 67ൽ ഒരു ചാൻസേയുള്ളെങ്കിലും ,ഭൂമിക്കുനേരെ കുതിച്ചെത്തിയേക്കാമെന്നും കരുതുന്ന ഛിന്നഗ്രഹത്തിനെ സിറ്റി കില്ലർ എന്ന നാമകരണം ചെയ്യുകയും ചെയ്തു. 2032 ഡിസംബർ 22ന് ഈ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തേക്ക് എത്തിയേക്കാമെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ
ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന സജിറ്റേറിയസ് എ സ്റ്റാർ തമോഗർത്തത്തിൽ നിന്ന് തീജ്വാലകൾ പ്രവഹിക്കുന്നതായി പുതിയ പഠനം. ജയിംസ് വെബ് ടെലിസ്കോപ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇതു കണ്ടെത്തിയത്.ഭൂമിയിൽ നിന്ന് 26000 പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്നതാണ് ഈ തമോഗർത്തം. ഗവേഷണം
ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും കഴിഞ്ഞ വർഷം ജൂൺ മുതൽ കുടുങ്ങിക്കിടക്കുകയാണ്. സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍
പാഞ്ഞടുത്തു കൊണ്ടിരിക്കുന്ന അപകടകാരിയായ ഛിന്നഗ്രഹം 2032, ഡിസംബര്‍ 22ന് ഭൂമിയിലേക്കെത്താൻ സാധ്യതയുണ്ടെന്ന് ഗവേഷകര്‍. സാധ്യത 48ല്‍ 1 അഥവാ 2.1 ശതമാനം ആണെന്നും ഗവേഷകർ പറയുന്നു. നിലവില്‍ അതിന്റെ പാത വിലയിരുത്തുമ്പോള്‍ പതിക്കാനുള്ള ഇടങ്ങളില്‍ ചെന്നൈ മുതല്‍, ചൈനയിലെ ഹൈനന് മേഖലകള്‍ വരെ ഉള്‍പ്പെടുന്നു
ഓൾഡ്ജെൻ മുതൽ സ്കിബിഡി കിഡ്സ് വരെ ആരാധനയോടെ 'സെർ' എന്ന സ്ഥാനപ്പേര് നൽകി ബഹുമാനിക്കുന്ന ജീവി, സിംഹം, കടുവ ഉൾപ്പെടെയുള്ള ക്യാറ്റ് ഫാമിലിക്ക് സ്വന്തം പേര് നൽകി ബഹുമാനിച്ച നമ്മുടെ സ്വന്തം പൂച്ച. വെള്ളത്തിലിറങ്ങാനുള്ള പേടി(?)യില്ലായിരുന്നെങ്കിൽ തിമിംഗലത്തിന്റെ വരെ മൂക്ക് ചൊറിയാനുള്ള ധൈര്യമുണ്ടെന്നാണ്
പരീക്ഷണ ഘട്ടങ്ങളിലായിരുന്ന'പ്ലാനറ്ററി ഡിഫൻസ്' പദ്ധതികളെല്ലാം ഉണരേണ്ട സമയമായിരിക്കുന്നു. അകലെക്കൂടി അപകടസാധ്യതയുമായി പാഞ്ഞുപോകുന്ന ഛിന്നഗ്രഹങ്ങളിലൊന്ന് ഇത്തവണ കുറേക്കൂടി അപകടസാധ്യതയോടെ അടുത്തെത്തുകയാണ്. പതിനായിരത്തിലൊന്ന്, ആയിരത്തിലൊന്ന് എന്നിങ്ങനെ പ്രവചിച്ചിരുന്ന കൂട്ടിയിടിയുടെ സാധ്യത ഇത്തവണ 43ൽ
സൗരയൂഥത്തിലുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്ന പ്ലാനറ്റ് 9 ഈ പതിറ്റാണ്ട് തീരും മുൻപ് കണ്ടെത്തുമോ? ശാസ്ത്രലോകത്തിനു പല പ്രതീക്ഷകളുണ്ട്. പക്ഷേ ഏറ്റവും വലിയ പ്രതീക്ഷ ചിലെയിലാണ്.ചിലെയിലെ സെറോ പാച്ചോണിലാണു വെറ സി. റൂബിൻ നിരീക്ഷണനിലയം സ്ഥിതി ചെയ്യുന്നത്. 3200 മെഗാ പിക്സൽ റസല്യൂഷൻ ക്യാമറ
Results 1-50 of 3077