Activate your premium subscription today
ആവശ്യങ്ങളാണ് സൃഷ്ടിയുടെ മാതാവെന്ന് ഒരു പ്രശസ്തവാചകമുണ്ട്. സത്യവുമാണ് അത്. ആവശ്യങ്ങൾ ഉടലെടുക്കുമ്പോൾ അതു പൂർത്തീകരിക്കാനായി പുതുമയേറിയ മാർഗങ്ങൾ മനുഷ്യർ അവലംബിക്കും. ഇത്തരത്തിലുള്ള ബുദ്ധികൾ ലോകത്ത് പലയിടത്തും നടപ്പാക്കിയിട്ടുണ്ട്. ഇവയിൽ പലതും വിസ്മയകരവുമാണ്. ഇത്തരത്തിലൊന്നാണ് വിഗാനെല്ലയിൽ സൂര്യനെ
ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഭീകര രൂപിയായ ജീവി ഏതെന്ന ചോദ്യം വന്നാല്‍ ഉത്തരങ്ങള്‍ ദിനോസറുകളിലേക്കു നീളും. ഏറ്റവും കൂടുതല്‍ ലഭിക്കാവുന്ന ഉത്തരം ടി റെക്സ് എന്ന ഭീകര രൂപിയായ ദിനോസറിന്റേതാണ്. ദിനോസറുകളുടെ കൂട്ടത്തിലെ രാജാവെന്ന് അറിയപ്പെടുന്ന ടി റെക്സിന് ഒറ്റ കടിക്ക് ഇപ്പോള്‍ നിരത്തിലോടുന്ന
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതായത് ജൂലൈ 16നാണ്. ഒൻപതാം ദിനവും തിരച്ചിൽ തുടരുമ്പോൾ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ബന്ധുക്കൾ. നാവികസേനയും ദുരന്തനിവാരണ സേനയും സോണാറും റഡാറുമുൾപ്പടെയുള്ള നൂതന ടെക്നോളജിയുടെ സഹായത്തോടെ തിരച്ചിൽ
അമൂല്യമായ പുരാവസ്തുക്കൾ പലപ്പോഴും കണ്ടെത്തപ്പെടാറുണ്ട്. ഇക്കൂട്ടത്തിൽ കപ്പൽതകർച്ചകളുടെ ശേഷിപ്പുകളും ഉൾപ്പെടും.കണ്ടെത്തിയ കപ്പൽതകർച്ചകളിൽ വളരെ പ്രശസ്തമാണ് 2008ൽ കണ്ടെത്തിയ ഒരു പോർച്ചുഗീസ് കപ്പൽ. തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ നമീബ് മരുഭൂമിയിലാണ് ഇതു കണ്ടെത്തിയത്. ഇവിടെ വജ്രഖനനത്തിന്റെ ഭാഗമായി നടത്തിയ
ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ, സോണാർ പോലെയുള്ളവയുമായി സൈന്യത്തിന്റെ സഹായത്തോടെ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നാവികസേന വിവിധ സോണാർ സംവിധാനങ്ങളാണ്...
ഏകദേശം 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ പത്തു ലക്ഷം മനുഷ്യരെ പാര്‍പ്പിക്കണം എന്ന ഉദ്ദേശത്തോടെ സ്പെയ്സ്എക്സ് മേധാവി ഇലോണ്‍ മസ്ക് ആരംഭിച്ച ദൗത്യം വിജയിപ്പിക്കാനുള്ള പരിശ്രമത്തിന് ആക്കം കൂട്ടിയെന്ന് റിപ്പോര്‍ട്ട്. യാഥാര്‍ത്ഥ്യമാകാന്‍ വളരെ സാധ്യത കുറഞ്ഞ സ്വപ്നമാണെങ്കിലും, അത്തരം ഒന്ന്
ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്താനായി നാസ പദ്ധതിയിട്ടിരുന്ന റോവർ ദൗത്യമായ വൈപ്പർ റദ്ദാക്കി. ആസ്ട്രോബയോട്ടിക് ടെക്നോളജി എന്ന സ്വകാര്യകമ്പനിയുടെ ലാൻഡറുമായി ബന്ധിപ്പിക്കപ്പെട്ട നിലയിൽ റോവർ അയയ്ക്കാനായിരുന്നു നാസയുടെ ലക്ഷ്യം.ഇതുവരെ 45 കോടി യുഎസ് ഡോളർ ഈ റോവറിന്റെ നിർമാണത്തിനായി നാസ ചെലവാക്കിയിരുന്നു.
തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ 20000 വർഷം മുൻപ് മനുഷ്യർ ഗ്ലിപ്റ്റോഡോണുകൾ എന്നറിയപ്പെടുന്ന കുന്നുകൾ പോലെ ആകൃതിയുള്ള വലിയ ജീവികളെ കല്ലുകൾ കൊണ്ട് വേട്ടയാടിയിരുന്നെന്ന് പുതിയ പഠനം. ഗ്ലിപ്റ്റോഡോണുകളുടെ ഫോസിൽ അർജന്റീനയിൽ കണ്ടെത്തിയ ശേഷം നടത്തിയ പഠനത്തിലാണ് ഇതു തെളിഞ്ഞത്. അമേരിക്കൻ വൻകരകളിൽ ഇന്നു
റോഡിൽ കുഴികൾ ഒരു പ്രശ്നമാണ്. എന്നാൽ ചന്ദ്രനിലോ. കുഴികൾ വലിയൊരു അനുഗ്രഹമായിരിക്കും.നാസ ഉൾപ്പെടെ ലോകത്തെ പല ബഹിരാകാശ ഏജൻസികളും ചന്ദ്രനെ വീണ്ടും ലക്ഷ്യമിട്ടുകൊണ്ടിരിക്കുകയാണ്. സൗരയൂഥത്തിന്റെ വിദൂരമേഖലകളിലേക്കും ഒരു പക്ഷേ പുറത്തേക്കുമൊക്കെ സംഭവിച്ചേക്കാവുന്ന വിദൂരകാല ദൗത്യങ്ങളുടെ ആദ്യകവാടവും
ഭൂമിയുടെ ഉൾക്കാമ്പിന്റെ ചലനത്തിൽ വലിയ മാറ്റങ്ങളുണ്ടെന്ന് വെളിപ്പെടുത്തി പുതിയ പഠനം. ഭൂമിയെക്കാൾ വേഗത്തിൽ ഒരു കാലത്ത് കറങ്ങിക്കൊണ്ടിരുന്ന ഉൾക്കാമ്പ് കഴിഞ്ഞ കുറച്ചുനാളുകളായി കറക്കം പതുക്കെയാക്കിയെന്നും ദിശ തിരിച്ച് കറങ്ങാൻ തുടങ്ങിയെന്നും ഗവേഷകർ പറയുന്നു. സീസ്മിക് തരംഗങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ പഠനം
ചൈനയിലെ റോക്കറ്റ് സ്റ്റാർട്അപ് കമ്പനി ഐസ്പേസിന്റെ വിക്ഷേപണം ഇന്നലെ പരാജയപ്പെട്ടു. ഉപഗ്രഹങ്ങളുമായി ഗോബി മരുഭൂമിൽ നിന്ന് വിക്ഷേപിക്കപ്പെട്ട റോക്കറ്റ് തകരുകയായിരുന്നു. വൻതോതിൽ മുന്നോട്ടുപോകുന്ന ചൈനീസ് ബഹിരാകാശപദ്ധതി റോക്കറ്റ് തകർച്ചകളുടെ പേരിൽ ഏറെ പഴികേട്ടിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു സംഭവം
25 വർഷത്തിനിടെ അന്യഗ്രഹജീവികളെ കണ്ടെത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് നാസ. മനുഷ്യനെപ്പോലെ ബുദ്ധിയും വികാസവും സംഭവിച്ച അന്യഗ്രഹജീവികളെ കണ്ടെത്തുമോയെന്ന് ഏജൻസിക്ക് ഉറപ്പില്ലെങ്കിലും ഏതെങ്കിലും തരത്തിൻ സൗരയൂഥത്തിനു വെളിയിലുള്ള മേഖലകളിൽ ജീവൻ സൂക്ഷ്മതലത്തിലെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അതു
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഫുക്കുഷിമ ആണവ ദുരന്തം. ഈ ദുരന്തത്തിനു ശേഷം ജാപ്പനീസ് സർക്കാർ താമസയോഗ്യമല്ലാത്ത മേഖലയായി പ്രഖ്യാപിച്ച ഇടത്തേക്ക് ചെന്നാൽ ഒരു കാഴ്ച കാണാം. ഉടമസ്ഥരില്ലാതെ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് കാറുകൾ. ഇക്കൂട്ടത്തിൽ വളരെ വിലകൂടിയ പോർഷ്, ഔഡി
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവും സൂര്യന് അടുത്തുനിൽക്കുന്നതുമായ മെർക്കുറിയുടെ ഉപരിതലത്തിനുള്ളിൽ ഒരു വജ്രപ്പാളി സ്ഥിതി ചെയ്യുന്നുണ്ടെന്ന് പുതിയ പഠനം. കിലോമീറ്ററുകളോളം നീളത്തിലാണത്രെ ഈ പാളി സ്ഥിതി ചെയ്യുന്നത്. മെർക്കുറി സംബന്ധിച്ചുള്ള ബഹിരാകാശ വിവരങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിലാണ് പുതിയ
ബോയിങ്ങിന്റെ ബഹിരാകാശ കാപ്സ്യൂളിന് തങ്ങളെ സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കാനാകുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും. നാസ ടെസ്റ്റ് പൈലറ്റുമാരായ ബുച്ച് വിൽമോറും സുനിത വില്യംസും ഭ്രമണപഥത്തിൽ നിന്നുള്ള അവരുടെ ആദ്യ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു.
സുനിത വില്യംസും ബാരി വിൽമോറും ജൂൺ 6 ന് ഭ്രമണപഥത്തിലെ ബഹിരാകാശനിലയത്തിൽ എത്തിയതി നുശേഷം നിരവധി സംഭവവികാസങ്ങളാണ് ഉണ്ടായത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിനുണ്ടായ തകരാറുകളിൽ മടങ്ങിവരവ് വൈകിയതോടെ ബഹിരാകാശ യാത്രികരുടെ സുരക്ഷയെക്കുറിച്ചു ലോകമെങ്ങും ആശങ്ക പരന്നു. എന്നാൽ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തിലെ
ഒരുപാടു കുട്ടികളുടെ സ്വപ്ന ജോലികളിലൊന്നാണ് ബഹിരാകാശ സഞ്ചാരികളുടേത്. ഒരു ഭാരവുമില്ലാതെ പറന്നു നടക്കാനും അധികമാരും കാണാത്ത മനോഹര കാഴ്ച്ചകള്‍ കാണാനുമെല്ലാം ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ബഹിരാകാശ യാത്രികരുടെ ജീവിതം ഈ സ്വപ്നങ്ങള്‍ പോലെ അത്ര മനോഹരമല്ലെന്നാണ് ആറു മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന 2024 MT1 എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി നാസ. ഏകദേശം 260 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് ഏകദേശം സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ വലിപ്പമുണ്ട്. ജൂലൈ 8 ന് ഈ ഛിന്നഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്തെത്തും. ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയായി
മനുഷ്യൻ അടിവസ്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടു 40000 വർഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തി പുതിയ ഗവേഷണം. സൈബീരിയയിലെ ഗുഹകളിൽ ജീവിച്ച മനുഷ്യരായിരുന്നത്രേ ആദ്യമായി അടിവസ്ത്രങ്ങൾ നിർമിച്ച് ഉപയോഗിക്കാൻ തുടങ്ങിയത്.മൃഗങ്ങളുടെ എല്ലുകൾ ഉപയോഗിച്ചുള്ള സൂചികൾ 70000 വർഷമായിട്ടെങ്കിലും മനുഷ്യവംശം
കഴിഞ്ഞ മാസം അഞ്ചിനാണ് സുനിതയും സഹയാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം കരുതിയിരുന്ന ദൗത്യം ഒരു മാസം ആകുന്നു. ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ പറ്റിയതിനാൽ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റെയും മടക്കയാത്ര അനിശ്ചിതത്വത്തിലായതും അവർ
യുഎഫ്ഒകൾ എന്നറിയപ്പെടുന്ന അജ്ഞാത പേടകങ്ങളെ കിട്ടണമെങ്കിൽ ആകാശത്തു നോക്കിയാൽ പോരെന്നും ഇവ ഒളിച്ചിരിക്കുന്നത് കടലിനടിയിലാണെന്നും യുഎസ് മുൻ നാവിക ഉദ്യോഗസ്ഥൻ ടിം ഗാലുഡെറ്റ്. ഇക്കാര്യം പരിഗണിക്കാത്തതിന് യുഎസ് പ്രതിരോധ മന്ത്രാലയത്തിനെ ടിം വിമർശിച്ചു. യുഎഫ്ഒകൾ യുഎസിനുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്നാണെന്നും
വെറുമൊരു ശാസ്ത്രീയ പേടകം മാത്രമായിരുന്നില്ല രാജ്യാന്തര ബഹിരാകാശ പേടകം അഥവാ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ(ഐഎസ്എസ്). രാജ്യാന്തര മൈത്രിയുടെ ഒരു സഞ്ചരിക്കുന്ന ചിഹ്നം കൂടിയായിരുന്നു അത്.2031ൽ ഈ നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന അഭ്യൂഹം ദീർഘനാളായി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതു സംബന്ധിച്ച്
10-20 വര്‍ങ്ങള്‍ക്കുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കുമെന്നാണ് ഇലോണ്‍ മസ്ക് അവകാശപ്പെടുന്നത്. ചൊവ്വായാത്ര പോലുള്ള ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യരില്‍ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളികളുമുണ്ടാക്കുമെന്ന് ഇന്നും നമുക്കറിയില്ല. അതേക്കുറിച്ച് വിശദമായ പഠനങ്ങള്‍ പലതും നടന്നു വരികയാണ്.
ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം പ്രവചിക്കപ്പെട്ട ഒരു ദൗത്യം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി നീളുന്നു. ചിലപ്പോൾ 3 മാസമായി നീട്ടുന്നത് പരിഗണിക്കാനിടയുണ്ടെന്ന് നാസ പറയുന്നു. എന്നാൽ സുനിത വില്യംസും ബുച്ച് വിൽമോറും സാധാരണ കാര്യങ്ങളൊക്കെ ചെയ്ത് ദീർഘകാല സ്റ്റാർലൈനർ ദൗത്യങ്ങൾക്കായി നിർണായക ഡാറ്റ
വിസ്മയിപ്പിക്കുന്ന മ്യൂസിക് ഫ്രെയിം പുറത്തിറക്കി സാംസങ്.വയര്‍ലെസ് സ്പീക്കര്‍, ഡോള്‍ബി അറ്റ്മോസ്, വയര്‍ലെസ് മ്യൂസിക് സ്ട്രീമിങ് എന്നീ പുതുപുത്തന്‍ ഫീച്ചറുകളുള്ള സാംസങ് മ്യൂസിക് ഫ്രെയിമിന്റെ വില 23,990 രൂപയാണ്. ആകര്‍ഷകമായ വയര്‍ലെസ് സ്പീക്കര്‍ പിക്ചര്‍ ഫ്രെയിമായി മാറുമ്പോള്‍ ലിവിങ് സ്പേസുകള്‍ക്ക്
ഈ ആഴ്ചയിൽ നമ്മുടെ ഭൂമിയുടെ സമീപത്ത് രണ്ട് ഭീമാകാരമായ ഛിന്നഗ്രഹങ്ങൾ കടന്നുപോകും. 'പ്ലാനറ്റ് കില്ലർ' എന്ന് വിളിക്കപ്പെടുന്ന 2011 UL21 എന്ന ഭീമാകാരമായ ഛിന്നഗ്രഹമാണ് അതിലൊന്ന്. മറ്റേത് അടുത്തിടെ കണ്ടെത്തിയ 2024 MK എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം. പക്ഷേ പേടിക്കേണ്ടതില്ല ഇവ ഭൂമിയിലേക്കെത്താനുള്ള
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച സ്റ്റാർലൈനർ പേടകത്തിന് തകരാർ ഏർപ്പെട്ടതിനാൽ ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് കുടുങ്ങിയ സംഭവത്തിൽ നാസയ്ക്കെതിരെ വിമർശനമുയരുന്നു.സാങ്കേതികപ്പിഴവുകൾ അധികൃതർക്ക് നേരത്തെ അറിയാമായിരുന്നെന്ന വിവാദവും ഉയർന്നിട്ടുണ്ട്. എന്നാൽ കാര്യമായ പ്രശ്നമില്ലെന്ന് പറഞ്ഞ്
ജൂൺ 5ന്, അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ, ബോയിങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യാൻ അയച്ചിരുന്നു. ഇത് സ്റ്റാർലൈനറിന്റെ ആദ്യത്തെ മനുഷ്യദൗത്യമായിരുന്നു. ബാരി ബുച്ച് വിൽമോറും സുനിത വില്യംസും സ്റ്റാർലൈനർ ബഹിരാകാശ സഞ്ചാരികളായ ഈ ദൗത്യത്തിനു ജൂൺ 13ന് അകം
അന്യഗ്രഹജീവികൾ ഭൂമിയെ സംരക്ഷിക്കുന്നുണ്ടെന്നും ഭൂമിയുടെ പ്രതിരോധത്തിനായുള്ളതാണ് അജ്ഞാതപേടകങ്ങളെന്നുമുള്ള ഐറിഷ് സ്വദേശിയുടെ സിദ്ധാന്തത്തെ താൻ പിന്താങ്ങുന്നെന്നും പ്രശസ്ത ഗവേഷകൻ ഡോ.ഗാരി നോളൻ.പ്രശസ്തമായ സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രഫസറാണ് ഡോ.ഗാരി നോളൻ. അന്യഗ്രഹജീവികൾ ഭൂമിയിലെത്തിയിട്ടുണ്ടെന്നതിൽ
ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്കുള്ള ബോയിങ് സ്റ്റാർലൈനറിന്റെ തിരിച്ചുവരവ് നാസ നീട്ടിവെച്ചതിനാൽ ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികകൻ ബാരി യൂജിന്‍ ബോഷ് വിൽമോറും കുറച്ച് ദിവസം കൂടി ബഹിരാകാശത്ത് തുടരാൻ സാധ്യതയെന്ന് സൂചന . ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ കൂടുതൽ
ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയായിരുന്നു മനുഷ്യർക്ക് ഭൂമിയല്ലാതെ പണ്ട് അറിയാവുന്ന ഗ്രഹങ്ങൾ. എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യ വികസിച്ചതോടെ പത്തൊൻപതാം നൂറ്റാണ്ടിൽ യുറാനസ്, നെപ്റ്റിയൂൺ എന്നീ ഗ്രഹങ്ങളെയും കണ്ടെത്തി. ഗ്രഹങ്ങൾ ഇനിയും മറഞ്ഞിരിക്കാമെന്ന ചിന്ത ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഇടയിൽ
രണ്ടാം ലോകയുദ്ധകാലം ചാരൻമാരുടെയും വിശ്വാസവഞ്ചകരുടെയും കൂടി കാലമായിരുന്നു. ആര് കൂടെയുണ്ടെന്നോ ആരു കൂറുമാറിയെന്നോ ആർക്കുമറിയില്ലാത്ത കാലം. അന്ന് പങ്കെടുത്ത സൈനികരെയെല്ലാം ഈ ഭീതി ഗ്രസിച്ചിരുന്നു.രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവിധ മിലിട്ടറി ഇന്റലിജൻസ് യൂണിറ്റുകൾ വ്യാപകമായി സത്യം തെളിയിക്കാൻ ഉപയോഗിച്ച
ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പുരസ്കാരം എന്ന ഉന്നത നേട്ടം കൈവരിച്ചിരിക്കുകയാണ് യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും ഗവേഷകനും മലയാളിയുമായ ഡോ.ജയൻ തോമസ്.യുഎസ് ആഭ്യന്തരമന്ത്രാലയവും ഫുൾബ്രൈറ്റ് ഫൗണ്ടേഷനും ചേർന്നാണ് പുരസ്കാരം നൽകുന്നത്. യുഎസിലെ മികവു
സൂര്യന്റെ കാന്തികമണ്ഡലം ദിശതിരിയാൻ പോകുന്നു. സോളർ മാക്സിമം എന്ന സൗരപ്രവർത്തനങ്ങളുടെ പരമാവധിയിലാണ് ഇത്തരത്തിൽ കാന്തികമണ്ഡലം തിരിയുന്നത്. ഇത് എല്ലാവർഷവും നടക്കുന്ന പ്രതിഭാസമാണ്. സോളർ മിനിമം എന്ന അവസ്ഥയിലേക്കുള്ള യാത്രയുടെ തുടക്കവുമാണ് ഇത്. കഴിഞ്ഞ തവണ സൂര്യന്റെ കാന്തികമണ്ഡലത്തിന്റെ ദിശ തിരിഞ്ഞത്
ചൊവ്വയിൽ പുതുതായി കണ്ടെത്തിയ 3 ഗർത്തങ്ങൾക്ക് ഇന്ത്യൻ പേരുകളാണ് ഗവേഷകർ നിർദ്ദേശിച്ചത്. ലാൽ, മുർസാൻ, ഹിൽസ എന്നാണ് നൽകിയിരിക്കുന്ന പേരുകൾ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഗർത്തങ്ങൾ കണ്ടെത്തിയത്.ഫിസിക്കൽ റിസർച് ലബോറട്ടറിയുടെ മുൻ ഡയറക്ടറും വിഖ്യാത ബഹിരാകാശ ഗവേഷകനുമായ ദേവേന്ദ്ര
റോമൻ ചരിത്രത്തിലെ ദാരുണമായ ഒരേടാണ് വെസൂവിയസ് ദുരന്തം.റോമൻ മേഖലയിൽ സ്ഥിതി ചെയ്ത വെസൂവിയസ് എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചത് ഒരു വലിയ ദുരന്തത്തിനു വഴി വച്ചു. പോംപെ, ഹെർക്കുലീനിയം എന്ന സമീപമേഖലയിലെ മഹാനഗരങ്ങൾ പൂർണമായി നശിച്ചു. ഇവിടങ്ങളിലെ നിവാസികളെല്ലാവരും ദുരന്തത്തിൽ കൊല്ലപ്പെട്ടെന്നാണ് പൊതുവെ
ഗവേഷണങ്ങൾ ധാരാളം നടത്തുന്ന രാജ്യമാണ് ചൈന. ചൈനയുടെ സിച്വാൻ പ്രവിശ്യ അതിന്റെ ഭക്ഷണ വൈവിധ്യത്താലും പാൻഡകളുടെ സാന്നിധ്യത്താലും ലോകപ്രശസ്തമാണ്. എന്നാൽ മറ്റൊന്നു കൂടി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതു ഭൂമിയിൽ കാണാനൊക്കാത്ത ഒരു പരീക്ഷണശാലയാണ്. ഭൗമനിരപ്പിൽ നിന്ന് 2.4 കിലോമീറ്റർ താഴ്ചയിലാണ് ഇതു സ്ഥിതി
സൗരയൂഥത്തിലെ പാറക്കഷ്ണമായ അറോക്കോത്തിന്റെ ഉപരിതലത്തിൽ വിവിധ ഷുഗറുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം. പൊരിച്ച തന്തൂരിച്ചിക്കൻ പോലെ ചുവന്ന നിറമുള്ള അറോക്കോത്തിന് ചുവന്ന നിറം വരാൻ ഇതാകുമത്രേ കാരണം. ഹവായ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. അറോക്കോത്തിലെ സാഹചര്യങ്ങൾ ലബോറട്ടറിയിൽ പുനർനിർമിച്ചാണ് ഈ
മനുഷ്യരായി വേഷം മാറിയ ചില അന്യഗ്രഹജീവികൾ ...അവർ ജീവിക്കുന്നത് അഗ്നിപർവതങ്ങളിലും ഭൗമാന്തരമേഖലകളിലും. ഏതെങ്കിലും ഹോളിവുഡ് ഫാന്റസി സിനിമയുടെ കഥാസന്ദർഭമാണ് ഇതെന്നു വിചാരിച്ചെങ്കിൽ തെറ്റി. അടുത്തിടെ തയാറാക്കിയ ഒരു ഗവേഷണ പ്രബന്ധത്തിലെ പരാമർശമാണ് ഇത്. പേപ്പർ തയാറാക്കിയവർ നിസ്സാരക്കാരല്ല. ലോക വിദ്യാഭ്യാസ
അർജൻ്റീനയെന്നു പറഞ്ഞാൽ അറിയാത്തവരാര്. ലോകത്ത് അനേകം രാജ്യങ്ങളുണ്ട്. ചിലത് അറിയപ്പെടുന്നവയും ചിലത് അറിയപ്പെടാത്തവയുമാണ്. തീർച്ചയായും അർജന്റീന വളരെ അറിയപ്പെടുന്ന ഒരു രാജ്യം തന്നെ. കാരണം അവർക്ക് ലോകപ്രശസ്തമായ ഒരു ഫുട്ബോൾ ടീമുണ്ട്. 3 ലോകകപ്പുകൾ നേടിയ, മറഡോണയെയും മെസ്സിയെയും പോലുള്ള ഇതിഹാസതാരങ്ങൾ
ആകാശത്തെത്തിയിട്ട് 34 വർഷം പിന്നിട്ട ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിന്റെ ജോലി കുറയ്ക്കാൻ നാസ. ദൗത്യത്തിന്റെ ദിശ നിയന്ത്രിക്കുന്ന 3 ഗൈറോസ്കോപ് ഉപകരണങ്ങളിൽ ഒരെണ്ണം പണിമുടക്കിയിരുന്നു. ശേഷിക്കുന്ന രണ്ട് ഗൈറോസ്കോപ്പുകളിൽ ഒരെണ്ണം മാത്രം ഇനി ദൗത്യത്തിന്റെ ദിശാനിയന്ത്രണത്തിനുപയോഗിക്കുമെന്ന് നാസ അറിയിച്ചു.ഇതോടെ
ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം കാരണം ചന്ദ്രന്റെ ഒരു വശം എപ്പോഴും നമ്മോട് തിരിഞ്ഞായിരിക്കും ഇരിക്കുക. ചന്ദ്രന്റെ വിദൂരവശം അഥവാ ഫാർസൈഡ് എന്ന് ഇതറിയപ്പെടുന്നു. ഈ വിദൂര വശത്ത് ആദ്യമായി ഒരു റോവർ ദൗത്യം ലാൻഡ് ചെയ്യിപ്പിച്ച രാജ്യം ചൈനയാണ്. ഇപ്പോഴിതാ ചരിത്രപ്രാധാന്യമുള്ള മറ്റൊരു ദൗത്യം ചന്ദ്രന്റെ ഈ
ഒരിക്കൽ എത്ര ഗ്രഹങ്ങളുണ്ടെന്നു ചോദിച്ചാൽ '9' എന്നായിരുന്നു ആളുകളുടെ ഉത്തരം. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂൺ, പ്ലൂട്ടോ. കുറേക്കാലം ഈ സ്ഥിതി തുടർന്നെങ്കിലും ഒടുവിൽ ശാസ്ത്രജ്ഞർ തീരുമാനിച്ചു. പ്ലൂട്ടോ ഒരു ഗ്രഹമല്ല, ഒരു ഛിന്നഗ്രഹം മാത്രമാണ്. അങ്ങനെ നമ്മുടെ പ്ലൂട്ടോ
160 അടി വലുപ്പവും(ഏകദേശം ഒരു വിമാനത്തിന്റെ) 60 അടി വലുപ്പവുമുള്ള രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. വലുപ്പം ഭയാനകമായി തോന്നുമെങ്കിലും 690,000 കിലോമീറ്റർ 3,060,000 കിലോമീറ്റർ എന്നിങ്ങനെ സുരക്ഷിതമായ അകലത്തിലൂടെയാണ് ഇരു ഛിന്നഗ്രഹങ്ങളും കടന്നുപോകുന്നത്.
2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനവും സമുദ്രാന്തര അഗ്നിപർവത വിസ്ഫോടനവും ലോകത്തെ ഞെട്ടിച്ചിരുന്നു. 60 ലക്ഷം ടൺ ടിഎൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചതെന്ന് വിലയിരുത്തലുണ്ട്. ഈ വിസ്ഫോടനം ഇത്രയും തീവ്രമായതെന്താണെന്ന് ഗവേഷകർ നിരന്തരമായി അന്വേഷിച്ചിരുന്നു.
സൗരയൂഥത്തിൽ ഏറ്റവും കലുഷിതമായ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശുക്രൻ. അതീവ തോതിൽ ഉയർന്ന താപനില ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിനുണ്ട്. ശുക്രനിലെ ഈ കടുത്ത സാഹചര്യത്തിൽപോലും പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ. ശുക്രനിൽ മാത്രമല്ല, ഭൂമിയിലെയും വളരെ പ്രതികൂലമായ സാഹചര്യങ്ങളിലും ആണവ
ഗോപിചന്ദ് തോട്ടക്കുറ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ പേടകത്തിൽ നടത്തിയ യാത്രയിലൂടെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയായി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ് ബഹിരാകാശ വിനോദസഞ്ചാരം അഥവാ സ്പേസ് ടൂറിസം. ഒരുപാട് കമ്പനികളും സ്റ്റാർട്ടപ്പുകളുമൊക്കെ ഈ മേഖല ലക്ഷ്യം വച്ച്
ആകാശത്ത് പ്രത്യക്ഷപ്പെട്ട പ്രകാശം പരത്തുന്ന തൂണുകൾ- സയൻസ് ഫിക്ഷൻ സിനിമകളോട് സമാനമായ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആകാംക്ഷ പരത്തി, ആകാശത്തേക്കു നീളുന്ന ഈ തൂണുകൾ ഒരു ഏലിയൻ ഷിപ് ഭൂമിയിൽ ലാൻഡ് ചെയ്യാൻ പോകുന്നുവെന്ന തോന്നലുണ്ടായെന്ന് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ വന്നു. ഗൂഢാലോചന സിദ്ധാന്തക്കാർക്ക് പുതിയ
നൂറ്റാണ്ടിലേറെയായി ഗവേഷകരെ കുഴക്കിയ പുരാതന കാലത്തെ ചിത്രങ്ങളുടെ രഹസ്യം ആദ്യമായി പുറത്തുവന്നു. ബിസി ഏഴാം നൂറ്റാണ്ടു മുതല്‍ 14ാം നൂറ്റാണ്ടു വരെ പശ്ചിമേഷ്യയില്‍ വ്യാപകമായിരുന്ന അസീറിയന്‍ സാമ്രാജ്യത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് കണ്ടെത്തലുകള്‍. ബുള്ളറ്റിന് ഓഫ് ദ അമേരിക്കന്‍ സൊസൈറ്റി ഓഫ്
ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ഗോപിചന്ദ് തോട്ടക്കുറ (30). ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ സഞ്ചാരി 1984 ൽ ഈ നേട്ടം കൈവരിച്ച റിട്ട. വിങ് കമാൻഡർ രാകേഷ് ശർമയാണ്. ബഹിരാകാശത്തെത്തുന്ന
അന്യഗ്രഹജീവികൾ അഥവാ ഏലിയൻസ് അമേരിക്കൻ സൈഫി സിനിമകളിൽ മാത്രമേയുള്ളോ അതോ യഥാർഥത്തിൽ ഉണ്ടോ?. ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സാധ്യതകളുണ്ടെന്നു പല ഗവേഷകരും അഭിപ്രായപ്പെടുന്നു. അതിൽ ചില രസകരമായ പഠനങ്ങൾ ഒന്നു പരിശോധിക്കാം. നമ്മുടെ താരാപഥമായ ആകാശഗംഗയിലെ 7 നക്ഷത്രങ്ങളെങ്കിലും ഏലിയൻ സമൂഹങ്ങളുടെ
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനായി ബോയിങ് നിര്‍മിച്ച ബഹിരാകാശ പേടകമായ സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചതായി നാസ. സാങ്കേതിക തകരാറാണ് നാസ കാരണമായി പറയുന്നത്. റോക്കറ്റിന്റെ മുകളിലെ സർവീസ് മൊഡ്യുളുമായി ബന്ധപ്പെട്ട ഹീലിയം ചോർച്ചയാണ് കാരണമായി പറയുന്നത്. സുനിത വില്യസും, സുനിത
ഭൂമിയിൽ ട്രെയിനില്ലാത്ത നാടുകൾ അപൂർവം. ഇപ്പോഴിതാ ചന്ദ്രനിലും റെയിൽ പദ്ധതിയുമായി വന്നിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസ. ഫ്ലോട്ട് അഥവാ ഫ്ലെക്സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് എന്നാണ് നാസയുടെ പദ്ധതിയുടെ പേര്. നാസയുടെ ഇന്നവേറ്റീവ് അഡ്വാൻസ്ഡ് കൺസപ്റ്റ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി.
ലോകമെമ്പാടുമുള്ള ചരിത്ര കുതുകികളുടെയും പുരാവസ്തു ഗവേഷകരുടെയും പ്രിയപ്പെട്ട രാജ്യമാണ് ഈജിപ്ത്. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. തൂത്തൻ ഖാമുൻ, റാംസെസ്, തുത്മോസ് തുടങ്ങി ഈജിപ്തിലെ ഒട്ടേറെ രാജാക്കൻമാരുടെ കല്ലറകളും പിരമിഡുകളുമൊക്കെ പുരാതനകാലത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ
851 ഭാഷകളുള്ള നാടാണ് പാപ്പുവ ന്യൂഗിനി. ഓസ്ട്രേലിയയ്ക്ക് വടക്കും ഇന്തൊനീഷ്യയ്ക്കു കിഴക്കുമായി സ്ഥിതി ചെയ്യുന്നപാപ്പുവ ന്യൂഗിനി നിബിഡവനങ്ങളാൽ സമ്പന്നമാണ്. ആമസോണും കോംഗോയും കഴിഞ്ഞാൽ ഏറ്റവും വലിയ മഴക്കാടുള്ളതും ഇവിടെയാണ്. 2,88,000 ചതുരശ്ര കിലോമീറ്ററാണ് ഈ മഴക്കാടിന്റെ വിസ്തീർണം.ലോകത്ത് അപൂർവമായുള്ള
ഒരു കെട്ടിടത്തിന്റെ വലുപ്പമുള്ള ഏകദേശം 250 അടി നീളമുള്ള ഒരു ഛിന്നഗ്രഹം ഇന്നും നാളെയുമായി ഭൂമിയുടെ സമീപത്തിലൂടെ മണിക്കൂറിൽ 62,683 കിലോമീറ്റർ വേഗത്തിൽ കടന്നു പോകും. 2024 JB2 എന്ന ഗ്രഹം അപ്പോളോ ഗ്രൂപ്പിന്റെ ഭാഗമാണ്. വലിയ വലുപ്പവും വേഗതയും ഉണ്ടായിരുന്നിട്ടും, ശാസ്ത്രജ്ഞർ ഇത്തവണ പരിഭ്രാന്തരാകുന്നില്ല.
നാസയുടെ ബൃഹദ്പദ്ധതിയായ ജയിംസ് വെബ് ടെലിസ്കോപ്പിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നാണ് ഏലിയൻ(അന്യഗ്രഹ) ജീവസാധ്യത അന്വേഷിക്കുകയെന്നുള്ളത്. നിരവധി നിരീക്ഷണങ്ങളും മറ്റും ജയിംസ് വെബ് നമുക്ക് തന്നെങ്കിലും അതൊന്നും തന്നെ ശക്തമെന്നു പറയാൻ പറ്റാത്തതായിരുന്നു. എന്നാൽ അടുത്തിടെ ജയിംസ് വെബ് ശക്തമായ ഒരു സൂചന
ബഹിരാകാശത്ത് പ്രധാനമായും സൂര്യനിൽ ഒരു വലിയ സംഭവം അരങ്ങേറുകയാണ്. ഇതുവരെ രേഖപ്പെടുത്തിയതിൽ വലതും സജീവവുമായ ഒരു സൗരകളങ്കമാണ് ഉപരിതലത്തിൽ ദൃശ്യമാകുന്നത്.നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ ഈ സൗരജ്വാലയെപ്പറ്റി മുന്നറിയിപ്പുകളും
ചന്ദ്രനിലേക്കുള്ള ചൈനയുടെ ഏറ്റവും പുതിയ ദൗത്യമായ ചാങ്ഇ 6 വാർത്തകളിലിടം പിടിച്ചുകഴിഞ്ഞു. ലാൻഡർ ദൗത്യത്തിന്റെ ചിത്രം പുറത്തെത്തിക്കഴിഞ്ഞിരുന്നു.എന്നാൽ ആ ചിത്രം സസൂക്ഷ്മം വിലയിരുത്തിയ നിരീക്ഷകർ ഒരു കാര്യം കണ്ടെത്തി. ലാൻഡറിനൊപ്പം ഒരു രഹസ്യറോവറുമുണ്ട്. എന്താണ് അതിന്റെ ഉപയോഗമെന്നുമാത്രം ആർക്കുമറിയില്ല.
ആറു വർഷങ്ങൾക്കുശേഷം തങ്ങളുടെ യാത്രികരെ ചന്ദ്രനിലിറക്കാനുള്ള തീരുമാനത്തിലാണ് ചൈന. 2030ൽ ചന്ദ്രനിലേക്ക് ആളുകളെയെത്തിക്കുന്ന ചൈനീസ് ദൗത്യത്തിന്റെ ഭ്രമണപഥ പേടകം മെങ്സൂ എന്ന പേരിലാകും അറിയപ്പെടുകയെന്നും ചൈനീസ് ബഹിരാകാശ ഏജൻസി നിശ്ചയിച്ചു. ഇതിൽ നിന്നു യാത്രകരുമായി ചന്ദ്രൻ തൊടുന്ന ലാൻഡറിന്റെ പേര്
ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേര് കൊല്ലപ്പെട്ട ദുരന്തം നടന്നിട്ട് ഏകദേശം ഒരു വർഷമാകുകയാണ്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ സ്ഫോടനത്തിനു കാരണമായെന്നായിരുന്നു നിഗമനം. സമുദ്രത്തിന്റെ
1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് അവസാന ആണിക്കല്ലുമടിച്ച് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് രാജിവെച്ചു. പിന്നാലെ സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നുവെന്ന് പുതിയ പ്രസിഡന്റ് ബോറിസ് യിത്സിന്റെ പ്രഖ്യാപനമെത്തി. 29 കോടിയോളം വരുന്ന സോവിയറ്റ് യൂണിയനിലെ ജനങ്ങൾ പുതിയ രാജ്യങ്ങളുടെയും പുതിയ ദേശീയതകളുടെയും
സൗരയൂഥത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന എക്സോപ്ലാനറ്റ് അഥവാ പുറംഗ്രഹമായ 55 കാൻക്രിയിൽ അന്തരീക്ഷമുണ്ടാകുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം. നാസ അടുത്തിടെ വിക്ഷേപിച്ചതും ലോകത്തെ ഏറ്റവും കരുത്തുറ്റതുമായ ജയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ സാധ്യത തെളിഞ്ഞത്. ഇതു സ്ഥിരീകരിച്ചാൽ
കുറച്ചു നിമിഷങ്ങള്‍ മൂക്കും വായും പൊത്തി നോക്കിയാല്‍ ഓക്സിജന്‍ ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന്റെ ഏകദേശ ധാരണ നമുക്ക് ലഭിക്കും. അഞ്ചു നിമിഷം മാത്രം ഓക്സിജന്‍ ഇല്ലാതായാല്‍ ഒരു പക്ഷേ നമ്മുടെ ശരീരം അത് തിരിച്ചറിയുക പോലും ചെയ്തെന്നിരിക്കില്ല. ഒരു തരി പോലും ശ്വാസം മുട്ടിയില്ലെങ്കിലും നമ്മുടെ
ചുവന്ന അണ്ണാന്മാര് മനുഷ്യരുമായി കൂടുതല്‍ അടുത്ത് കഴിയുന്നത് മധ്യകാല ഇംഗ്ലണ്ടില്‍ സ്വാഭാവികമായിരുന്നു. വസ്ത്രങ്ങള്‍ നിര്‍മിക്കാനായി ഇവയുടെ രോമങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവയെ ഇംഗ്ലീഷുകാര്‍ ഓമന മൃഗങ്ങളായും വളര്‍ത്തിയിരുന്നു. ഈ അണ്ണാനുകളിലൂടെയാണ് മധ്യകാലഘട്ടത്തിലെങ്കിലും ഇംഗ്ലണ്ടിൽ മനുഷ്യരിലേക്ക്
അത്യന്തം രഹസ്യമായ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ചൈന വലിയ തോതില്‍ പണം ചെലവഴിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മാത്രമല്ല ചാന്ദ്രദൗത്യമായ ചാങ് 6, റോബോടിക് കൈകളുള്ള സ്വന്തം ബഹിരാകാശനിലയമായ ടിയാങ്കോങുമൊക്കെ ചൈനയുടെ സ്വന്തം പദ്ധതികളാണ്. ബഹിരാകാശ പദ്ധതിയിലെ ചൈനയുടെ ദ്രുതഗതിയിലുള്ള
നരവംശശാസ്ത്രരംഗം ചർച്ചകളാൽ സജീവമായ നാളുകളാണ് ഇപ്പോൾ.ഇതിൽ തന്നെ പല ചർച്ചകളും ഹോമോ ഇറക്ടസിനെ ബന്ധപ്പെടുത്തിയാണ്. ഹോമോ ഇറക്ടസ് ഫോസിലുകൾ ചില വിദൂര ദ്വീപുകളിൽ കണ്ടെത്തിയതിനു കാരണം ഇവ വള്ളങ്ങളുണ്ടാക്കിയതാണെന്ന് ചില ശാസ്ത്രജ്ഞർ വാദമുയർത്തുന്നു. എന്നാൽ ഇതിനെ എതിർക്കുന്നവരുമുണ്ട്. ചില ദ്വീപുകളിൽ ഹോമോ
ഹെലൻ... പ്രാചീന ഗ്രീസിലെ ഐതിഹ്യങ്ങളിൽ ലോകത്തെ ഏറ്റവും സുന്ദരിയായ യുവതിയായി വിശേഷിപ്പിക്കുന്ന നായിക.പ്രാചീന ഗ്രീക്ക് സാഹിത്യകാരൻ ഹോമറിന്റെ ഇലിയഡ് എന്ന വിശ്വപ്രസിദ്ധ ഇതിഹാസകൃതിയിലെ കേന്ദ്ര കഥാപാത്രം ഹെലനാണ്. ട്രോയ് നഗരവാസികളും അഗമെമ്നോണിന്റെ നേതൃത്വത്തിലുള്ള ഗ്രീക്ക് സൈന്യവും തമ്മിലുള്ള യുദ്ധം അഥവാ
ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനന്ത് ടെക്നോളജീസ്, ഡിഗന്താര (Digantara), ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നീ ബഹിരാകാശ മേഖല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 95 കോടി ഫണ്ട് ലഭിച്ചു. ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ (ഐഎസ്ഐ) പ്രോജക്ട് പാര്‍ട്ണര്‍മാരായി
ലോകമെമ്പാടും കോടിക്കണക്കിനു പക്ഷികളെ കൊന്നൊടുക്കിയ പക്ഷിപ്പനി (bird flu) വൈറസ് അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളിലെ പശുക്കളിൽ രോഗമുണ്ടാക്കിയതായുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നുവല്ലോ? ഏവിയൻ ഇൻഫ്ളുവൻസ വൈറസാണ് പക്ഷിപ്പനിയുണ്ടാക്കുന്നത്. മനുഷ്യനുള്ള ഭീഷണി നിലവിൽ വളരെ കുറവാണെങ്കിലും കാര്യങ്ങൾ
ഈജിപ്തില്‍ കണ്ടെത്തിയിട്ടുള്ള മമ്മികളില്‍ ഏറ്റവും പ്രസിദ്ധം തുത്തന്ഖാമന്റേതാണ്. 1922ല്‍ ഈ കല്ലറ കണ്ടെത്തിയ പര്യവേഷകസംഘത്തിലെ പലരും വൈകാതെ മരണത്തിന് കീഴടങ്ങിയെന്നത് തുത്തന്ഖാമനേയും മമ്മികളേയും കുറിച്ചുള്ള കുപ്രസിദ്ധി വര്‍ധിപ്പിച്ചു. അന്ന് തുത്തന്‍ഖാമന്റെ മമ്മി കണ്ടെത്തിയവരുടെ മരണ കാരണം പുതിയ
കഴിഞ്ഞവർഷം നടന്ന ചന്ദ്രയാൻ 3 ദൗത്യത്തെക്കുറിച്ച് കൗതുക വിവരം പുറത്ത്. ബഹിരാകാശമാലിന്യത്തിൽ ഇടിക്കാതിരിക്കാനായി 4 സെക്കൻഡ് വൈകിപ്പിച്ചാണ് ദൗത്യം വിക്ഷേപിച്ചതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) അറിയിച്ചു. 2023ലെ ഇന്ത്യൻ സിറ്റ്വേഷനൽ സ്പേസ് അവേർനെസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കഴിഞ്ഞവർഷം
രാത്രിയില്‍ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളുള്ള ആകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ എപ്പോഴെങ്കിലും ഈ നക്ഷത്രങ്ങളിലൊന്ന് പൊട്ടി വീഴുമോ? എന്നു ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ഇതുവരെ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നത് നേരിട്ടുകാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അങ്ങനെയൊന്ന് നമ്മുടെ ആയുസില്‍ തന്നെ
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയ ദൗത്യമാണ് ക്ഷീരപഥത്തിലെ തമോഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്. ഗയ ബിഎച്ച്3 എന്നു പേരിട്ടിരിക്കുന്ന ഈ തമോഗര്‍ത്തത്തിന് 33 സൂര്യന്മാരുടെ ഭാരമുണ്ടെന്നാണ് കണക്കാക്കുന്നത്. ക്ഷീരപഥത്തില്‍ കണ്ടെത്തിയ ഏറ്റവും വലിയ തമോഗര്‍ത്തങ്ങളിലൊന്നാണിത്. ഗയ ദൗത്യം വഴി ശേഖരിച്ച
നിങ്ങളുടെ മൊബൈൽ ക്യാമറ എത്ര മെഗാപിക്സലാണ്? എന്നാൽ യുഎസിൽ കഴിഞ്ഞദിവസം പൂർത്തീകരിച്ച ഒരു വമ്പൻ ഡിജിറ്റൽ ക്യാമറ 3200 മെഗാപിക്സലുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറയെന്നു വിളിക്കാവുന്ന ഇതിന്റെ പേര് ലെഗസി സർവേ ഓഫ് സ്പേസ് ആൻഡ് ടൈം അഥവാ എൽഎസ്എസ്ടി എന്നാണ്. ഡിജിറ്റൽ
ഭൂമിക്കു വെളിയിലെ ബുദ്ധിയുള്ള ജീവിസമൂഹങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘടനയാണ് സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് അഥവാ സേർച് ഫോർ എക്സ്ട്ര ടെറസ്ട്രിയൽ ഇന്റലിജൻസ് ഇൻസ്റ്റിറ്റിയുൂട്ട്. ഏലിയൻസുമായി ആശയവിനിമയം നടത്തുക, ബന്ധം സ്ഥാപിക്കുക തുടങ്ങിയ വിദൂരലക്ഷ്യങ്ങൾ ഇവർക്കുണ്ട്. ലോകത്തിൽ ചിലയിടങ്ങളിൽ സ്ഥാപിച്ച
ഭൂമിയിൽ ജീവനെ അടയാളപ്പെടുത്തുന്ന നിറമാണ് പച്ച. ഭൂമിയിലെ പ്രാഥമിക ഭക്ഷണ ഉൽപാദകരായ സസ്യങ്ങളുടെ നിറമാണത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിൽ നിന്നു ഭൂമിയെ വ്യത്യസ്തയാക്കുന്നത് ഈ നിറഞ്ഞ പച്ചപ്പ് തന്നെ. എന്നാൽ അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടതെന്ന് പറയുകയാണ് കോർണൽ
49 അടിയോളം അതായത് ഏകദേശം 15 മീറ്റർ നീളം , ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവുംവലുപ്പമുള്ള ഒരു രാക്ഷസ സർപ്പം. പക്ഷേ പേടിക്കേണ്ട ഈ വംശം കുറ്റിയറ്റതാണ്. ജുറാസിക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇഴഞ്ഞുനടന്നിരുന്ന ഡിനോസർ വർഗത്തിലെ ഭീമാകാരനെ കണ്ടെത്തിയ വിവരം പുറത്തുവിട്ടിരിക്കുന്നത് ഐഐടി റൂര്‍ക്കി തന്നെയാണ് .
ഹാരിപോട്ടർ സിനിമകൾ കണ്ടിട്ടുണ്ടോ അല്ലെങ്കിൽ കഥകൾ വായിച്ചുട്ടുണ്ടോ?. ജെ കെ റൗളിങ് സൃഷ്ടിച്ച അദ്ഭുത ലോകത്തിലൂടെയുള്ള യാത്രയ്ക്കുശേഷം ഹാരിപോട്ടറും കൂട്ടുകാരും മാന്ത്രിക സ്കൂളിലേക്കു യാത്ര ചെയ്യുന്ന 9¾ എന്ന മാന്ത്രിക പ്ലാറ്റ്ഫോം യഥാർഥത്തിൽ ഉള്ളതാണോയെന്നും അമ്പരപ്പെടാത്തതും ഹോഗ്വാർട്സ് പോലൊരു മാന്ത്രിക
ആൽബർട്ട്ഐൻസ്റ്റൈൻ എന്ന പ്രതിഭ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എന്നെന്നേക്കുമായി മാറ്റിമറിച്ച വ്യക്തിയാണ്. ഭൗതിക ശാസ്ത്ര ഗവേഷകൻ എന്ന നിലയിലുള്ളതിനേക്കാൾ വലുതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1955 ഏപ്രിൽ 18ന് വിടപറഞ്ഞ അദ്ദേഹത്തിന്റെ അസാധാരണ ജീവിതത്തിലെ ചില സുപ്രധാന കാര്യങ്ങൾ ഇതാ: വൈകി വന്ന
നട്ടു നനച്ചു വളര്‍ത്തിയവര്‍ക്കറിയാം ഒരു ചെടി വളര്‍ത്തിയെടുക്കാനുള്ള പെടാപ്പാടുകള്‍. ജീവന് പ്രത്യേകിച്ച് അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്ത ചന്ദ്രനില്‍ കൃഷിക്കിറങ്ങുകയാണ് നാസ. ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കെത്തുമ്പോള്‍ കൃഷിക്കു വേണ്ട സാമഗ്രികളും കൂടെ
ഭൂമി കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും ശ്രദ്ധയുള്ള ഗ്രഹമാണ് ചൊവ്വ. ഭൂമിയുടെ അയൽപക്കത്തുള്ള ഈ ചുവന്നഗ്രഹത്തിൽ ഒരുകാലത്ത് ജലശ്രോതസ്സുകളുണ്ടായിരുന്നെന്ന ശക്തമായ അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഗഹനമായ പഠനത്തിനു തയാറെടുക്കുകയാണ് ക്യൂരിയോസിറ്റി.ചൊവ്വയിൽ പാമ്പിന്റെ ആകൃതിയിൽ കാണപ്പെടുന്ന
ആണവദുരന്തത്തിനു വേദിയായ ജപ്പാനിലെ ഫുക്കുഷിമ റിയാക്ടറിനുള്ളിൽ ഡ്രോണുകളും സ്നേക് റോബട്ടുകളും ഇറങ്ങി. 13 വർഷമായി പൂട്ടിക്കിടക്കുന്ന റിയാക്ടറിലേക്ക് ജപ്പാനിലെ ഊർജകമ്പനിയായ ടെപ്കോയാണ് റോബട്ടുകളെ വിട്ടത്. ആണവദുരന്തത്തിന്റെ പ്രഭവകേന്ദ്രവും ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ടതുമായ ഒന്നാം റിയാക്ടറിലേക്കാണ്
ബഹിരാകാശത്ത് ഒരു കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഫെബ്രുവരിയിൽ നടന്ന ഈ സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. യുഎസിന്റെ ടൈംഡ് എന്ന ഉപഗ്രഹവും റഷ്യയുടെ ഒരുപഗ്രഹവും തമ്മിലാണ് അടുത്തടുത്തെത്തിയത്. വെറും പത്തുമീറ്റർ വ്യത്യാസത്തിൽ വരെ ഇരു ഉപഗ്രഹങ്ങളും എത്തി. ഇവ തമ്മിൽ കൂട്ടിയിടിച്ചിരുന്നെങ്കിൽ
അനിമേഷന്റെ കമനീയ സാധ്യതകൾ ഉപയോഗിച്ചും ശക്തമായ കഥയും പശ്ചാത്തവുമൊരുക്കിയും ലോകമെമ്പാടുമുള്ള പ്രേക്ഷക മനസ്സുകളിലേക്ക് കുടിയേറിയ ചലച്ചിത്രങ്ങളാണ് പ്ലാനറ്റ് ഓഫ് ദ ഏപ്സ് സീരീസിലുള്ളത്.പരീക്ഷണങ്ങളിൽ ജനിതകമാറ്റം വരുത്തിയ അതിബുദ്ധിമാൻമാരായ ആൾക്കുരങ്ങുകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും അവരുടെ സ്വന്തം
2023 ഓഗസ്റ്റ് 23-നാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡർ (വിക്രം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങിയത്,. ശ്വാസമടക്കിപ്പിടിച്ചാണ് ചന്ദ്രയാൻ 3യുടെ ചന്ദ്രനിലേക്കുള്ള യാത്ര ഇന്ത്യക്കാർ കണ്ടത്. അതീവ ആകാംക്ഷയോടെ ലോകവും ആ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഈ ദൗത്യത്തിന്റെ ഭാഗമായി ലോകത്തിനു
ലോകത്ത് സർക്കാരുകളെയും ശാസ്ത്രസ്ഥാപനങ്ങളെയുമൊക്കെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം നിഗൂഢവാദ സിദ്ധാന്തങ്ങളുടെ ആധിക്യവും വളരെ പെട്ടെന്നുള്ള അവയുടെ പ്രചാരണവുമാണ്. വിവരസാങ്കേതിക വിദ്യ ഇത്രയ്ക്ക് വികസിച്ചിട്ടില്ലാത്തെ മുൻകാലങ്ങളിൽ ഗൂഢവാദം ഓൺലൈൻ ഗ്രൂപ്പുകളിലും കൂട്ടായ്മകളിലുമൊക്കെ ഒതുങ്ങിനിന്നു. എന്നാൽ
ഇന്ത്യയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകില്ലെങ്കിലും, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ അപൂര്‍വ സംഭവം ഓൺലൈനിൽ സൗജന്യമായി കാണാം.എല്ലാ വർഷവും, കുറഞ്ഞത് രണ്ട് മുതൽ അഞ്ച് വരെ സൂര്യഗ്രഹണങ്ങൾ ഉണ്ടാകും, എന്നാൽ പൂർണ്ണ ഗ്രഹണങ്ങൾ 18 മാസത്തിലൊരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂ, ഭൂമിയിലെ ഒരു സ്ഥലത്ത് 400
അപൂര്‍വ പ്രകൃതി പ്രതിഭാസം എന്നതിനൊപ്പം പല പരീക്ഷണങ്ങള്‍ക്കുമുള്ള അസുലഭ അവസരം കൂടിയാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. അമേരിക്കയും കാനഡയും മെക്സിക്കോയും അടക്കമുള്ള പ്രദേശങ്ങളില്‍ വരുന്ന ഏപ്രില്‍ എട്ടിന് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കും. പകലിനെ ഏതാനും നിമിഷങ്ങൾ രാത്രിയാക്കി മാറ്റുന്ന ഈ അപൂര്‍വ്വ
വളരെ അപൂര്‍വമായ അനുഭവമായിരിക്കും ഏപ്രില്‍ എട്ടിനുള്ള സമ്പൂര്‍ണ സൂര്യഗ്രഹണമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷേ ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാമെന്നാണ് പറയുന്നതെങ്കിലും അതും
സൂര്യഗ്രഹണ സമയത്തു മുട്ട വീഴാതെ കുത്തനെ നിൽക്കുമെന്ന് ചില രാജ്യങ്ങളിൽ ഒരു വിശ്വാസമുണ്ട്. ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ലാത്ത ഒരു വിശ്വാസമാണ് ഇതെങ്കിലും ചില ആളുകൾ ശാസ്ത്രീയവാദം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. സൂര്യഗ്രഹണ സമയത്ത് ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുന്നതിനാൽ ഗുരുത്വാകർഷണത്തിൽ
ഏപ്രിൽ ആദ്യവാരം നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം മറ്റൊരു ആകാശക്കാഴ്ച കൂടി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കും. ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രം അന്നു ദൃശ്യമായേക്കാം. സൂര്യനോട് അടുത്തിനിൽക്കുന്ന നിലയിലാകും വാൽനക്ഷത്രം അന്നു കാണപ്പെടുക.12 പി പോൺസ് ബ്രൂകസ്
ലോകത്തിലെ ഏറ്റവും കട്ടിയേറിയ പ്രകൃതിജന്യ വസ്തു ഏതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് വജ്രം. ഒരു ലോഹം കൊണ്ടും വജ്രത്തെ മുറിക്കാനാവില്ല. ഇതേ വജ്രത്തെ 30 ശതമാനം കട്ടി കൂട്ടിയെടുക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പരീക്ഷണശാലയില്‍ വജ്രത്തേക്കാള്‍ കട്ടിയേറിയ വജ്രം നിര്‍മിച്ചെടുക്കാനാവുമെന്നാണ്
കൃത്യമായ ഇടവേളകളിൽ സ്വർണവില കുതിച്ചുകൊണ്ടേയിരിക്കുന്നു. എവിടെ പോകുന്നു പൊന്നേയെന്ന് നമ്മൾ ചോദിക്കുന്നുമുണ്ട്.സ്വർണത്തിനു വിലകൂടാൻ കാരണങ്ങൾ അനേകം. എന്നാൽ സ്വർണം ഭൂമിയിൽ എവിടെ നിന്നു വന്നു. സ്വർണഖനികളിൽ നിന്ന് എന്നാണ് നമുക്ക് പറയാവുന്ന ഉത്തരം. എന്നാൽ സ്വർണത്തിന്റെ ഉദ്ഭവ കഥ വളരെ പഴയതാണെന്ന്
സ്വർണവില പവന് അൻപതിനായിരം കടന്നിരിക്കുകയാണ്. എന്താണ് ഈ മഞ്ഞലോഹത്തിന് ഇത്രയും വില. ഇന്നും ഇന്നലെയുമൊന്നുമല്ല സ്വർണത്തിന്റെ ഈ മൂല്യം തുടങ്ങിയത്. ചരിത്രകാലം മുതൽ തന്നെ സ്വർണം ഒരു വിലപിടിപ്പുള്ള വസ്തുവാണ്. സ്വർണം ഭൂമിയിൽ നിന്നെടുത്ത് വേർതിരിച്ച് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. കാലങ്ങളായി സമ്പത്തിന്റെ
മരിച്ചുപോയ പ്രിയപ്പെട്ടവരെ ജീവനോടെ കാണാന്‍ ഇനി എന്തെങ്കിലും വഴിയുണ്ടോ എന്ന് ചിന്തിക്കാത്തവരുണ്ടാവില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു മുന്നില്‍ മരിച്ചവരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാനാവുമെന്ന വാഗ്ദാനം നല്‍കിയാണ് അല്‍കോര്‍ ലൈഫ് എക്സ്റ്റെന്ഷന് ഫൗണ്ടേഷന് ശ്രദ്ധ നേടിയത്. അരിസോണയിലെ
ആദിമ നരൻമാരായ നിയാണ്ടർത്താലുകൾ കഴുതപ്പുലികളെ വേട്ടയാടി കൊന്ന് തോലുരിച്ച് വസ്ത്രമാക്കിയിരുന്നെന്ന് പുതിയ ശാസ്ത്രീയ പഠനം. സ്പെയിനിലെ ഐബീരിയ മേഖലയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകളാണ് ഇങ്ങനെ വസ്ത്രമുപയോഗിച്ചത്. പൊതുവെ മാനുകളുടെയും മറ്റും തോലാണ് ഇവർ വസ്ത്രമായി ഉപയോഗിച്ചിരുന്നതെന്നാണ് പൊതുവെയുള്ള
എത്രയോ കാലമായി കംപ്യൂട്ടറും കംപ്യൂട്ടർ അധിഷ്ഠിത സംവിധാനങ്ങളുമൊക്കെ നമ്മുെട ജീവിതത്തിന്റെ ഭാഗമായിട്ട്. ആദ്യത്തെ ലക്ഷണമൊത്തതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ കംപ്യൂട്ടർ നിർമിച്ചത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ബ്രിട്ടിഷ് ബഹുമുഖ പ്രതിഭയും ആദ്യകാല മെക്കാനിക്കൽ എൻജിനീയർമാരിൽ ഒരാളുമായ ചാൾസ്
സൗരവാതങ്ങൾ നിരന്തരം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പ്രതിഭാസങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിൽ സൗരവാതങ്ങൾ ഉണ്ടായിട്ടുണ്ട്. 1909ൽ സംഭവിച്ചതായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും തീവ്രം. ജപ്പാനിലായിരുന്നു ഇത് ഏറെ ദൃശ്യം. ആകാശം ആദ്യം നീലനിറത്തിലായി. അതിനു ശേഷം കടുംചുവപ്പും. മേഖലയിലെ ടെലിഗ്രാഫ് സംവിധാനങ്ങളെല്ലാം
ഭൂമിയിലെ ഏറ്റവും വിദൂരസ്ഥലമെന്ന് അറിയപ്പെടുന്ന പോയിന്റ് നെമോ കടൽമേഖലയിൽ ആദ്യമായി കാൽകുത്തി ബ്രിട്ടിഷ് പര്യവേഷകൻ. ഇങ്ങോട്ടേക്ക് നീന്തിയാണ് ക്രിസ് ബ്രൗൺ ഇവിടെയെത്തിയത്. പോയിന്റ് നെമോയ്ക്ക് സമീപം പല നാവികരും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഈ കൃത്യം സ്ഥലത്ത് ആരുമെത്തിയതായി റെക്കോർഡുകളില്ല. ചിലെയിലെ
Results 1-100 of 2849