Activate your premium subscription today
ഹിമാലയത്തിലും മറ്റും ഉണ്ടെന്നു പലരും അവകാശപ്പെടുന്ന യതിയുടേതു പോലുള്ള ഒരു ജീവിസങ്കൽപമാണ് യുഎസിലും കാനഡയിലും ബിഗ്ഫൂട്ട്. ഈ ബിഗ്ഫൂട്ടിനെ കണ്ടെത്താനായി കാലങ്ങളായി തിരച്ചിൽ നടത്തുന്നവരുണ്ട്. ഇപ്പോഴിതാ ബിഗ്ഫൂട്ടിനെക്കുറിച്ച് പുതിയൊരു അഭിപ്രായവുമായി വന്നിരിക്കുകയാണ് പ്രശസ്ത യുഎഫ്ഒളജിസ്റ്റായ മാർക്ക്
ഉത്തര റഷ്യയിലെ തണുത്തുറഞ്ഞ പെർമഫ്രോസ്റ്റ് മഞ്ഞുനിക്ഷേപത്തിൽ നിന്നു കണ്ടെത്തിയ 1.3 ലക്ഷം വർഷം പഴക്കമുള്ള മാമ്മത്തിന്റെ ശരീരം ശാസ്ത്രജ്ഞർ പഠിക്കാൻ തുടങ്ങി. യാന എന്നു പേരിട്ടിരിക്കുന്ന മാമ്മത്തിന്റെ ശരീരം റഷ്യയിലെ സാഖ റിപ്പബ്ലിക്കിലുള്ള പ്രത്യേക ഗവേഷണ ലാബിലാണു പഠിക്കാൻ തുടങ്ങിയത്.
കൃത്യമായ ഇടവേളകളിൽ സ്വർണവില സ്വന്തം റെക്കോർഡുകൾ തിരുത്തി കുതിച്ചുകൊണ്ടേയിരിക്കുന്നു. എവിടെ പോകുന്നു എന്റെ പൊന്നേയെന്ന് അമ്പരന്ന് നമ്മൾചോദിക്കുന്നുമുണ്ട്.സ്വർണത്തിനു വിലകൂടാൻ നിരവധി കാരണങ്ങൾ ഉണ്ടാകും. എന്നാൽ വലിയ യുദ്ധങ്ങൾക്കും പിടിച്ചടക്കലുകൾക്കും അതോടൊപ്പം നേട്ടങ്ങൾക്കും കാരണമാകുന്ന ഈ സ്വർണം
മദ്യം പോലുള്ള ലഹരി ഉപയോഗം ബ്രെത്ത് അനലൈസര് പരിശോധനയിൽ തിരിച്ചറിയാനും സാധാരണ രക്തപരിശോധനയിൽ സ്ഥിരീകരിക്കാനും സാധിക്കും. എന്നാൽ രാസ ലഹരി പോലെയുള്ള മാരക മയക്കുമരുന്നുകൾ കണ്ടെത്താനും കോടതിയിൽ സമർപ്പിക്കാനും പൊലീസുൾപ്പെടെയുള്ള അധികാരികൾ മറ്റുചില രീതികളാണ് ഉപയോഗിക്കുന്നത്. കൊക്കെയ്ൻ, എംഡിഎംഎ, ഹെറോയിൻ
ആക്സിയം മിഷൻ 4ന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് പറക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാന്ഷു ശുക്ല. ഫ്ലോറിഡിലെ കെന്നഡി സ്പെയ്സ് സെന്ററില്നിന്നും ഫാൽക്കൺ9 റോക്കറ്റ് ഉപയോഗിച്ച് ക്രൂഡ്രാഗണിൽ അടുത്തമാസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയരും. ഐഎസ്എസിൽ താമസിച്ച് മൈക്രോഗ്രാവിറ്റി
നാം വസിക്കുന്ന സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടായേക്കാം എന്നതിന് ഇന്നേവരെ ലഭിച്ചിരിക്കുന്നതിലേക്കും വച്ച് ഏറ്റവും പ്രതീക്ഷാനിര്ഭരമായ തെളിവ് കിട്ടിയതായി ഗവേഷകര്. ജെയിംസ് വെബ് സ്പെയ്സ് ടെലിസ്കോപ് (ജെഡബ്ല്യുഎസ്ടി) വഴി ശേഖരിച്ച ഡാറ്റ വിശകലനം ചെയ്ത ജ്യോതിശാസ്ത്രജ്ഞരാണ് ഈ
2025-ൽ ഛിന്നഗ്രഹ പര്യവേക്ഷണത്തിനായുള്ള ടിയാൻവെൻ-2 ഉൾപ്പെടെയുള്ള വമ്പൻ ബഹിരാകാശ ദൗത്യങ്ങൾക്ക് പദ്ധതിയിട്ട് ചൈന.ഛിന്ന ഗ്രഹത്തിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരിച്ചെത്തിച്ച ദൗത്യങ്ങൾ നാസയടക്കം പല ഏജൻസികളും നടപ്പിലാക്കിയിട്ടുണ്ട്. ബെന്നു ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ഭൂമിയിലെത്തിച്ച ഒസിരിസ് റെക്സ്,
ഭ്രമണപഥങ്ങളിൽ കുന്നുകൂടുന്ന ബഹിരാകാശ മാലിന്യത്തിനെതിരെ താക്കീതുമായി യൂറോപ്യൻ സ്പേസ് ഏജൻസി. ഉപഗ്രഹങ്ങൾക്കും ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കും ബഹിരാകാശ യാത്രകൾക്കുമെല്ലാം വലിയതോതിൽ ഭീഷണി ഈ മാലിന്യം ഉയർത്തുന്നുണ്ടെന്ന് ഏജൻസി പറഞ്ഞു. 10 സെന്റിമീറ്ററിനപ്പുറം വലുപ്പമുള്ള അരലക്ഷത്തിലേറെ മനുഷ്യനിർമിത വസ്തുക്കൾ
രാജ്യാന്തര ജ്യോതിശാസ്ത്ര സംഘം പുതിയൊരു ഗ്രഹത്തെ കണ്ടെത്തി. ജിഐ 410 എന്നറിയപ്പെടുന്ന ഒരു നക്ഷത്രത്തിനെയാണ് ഈ ഗ്രഹം വലംവയ്ക്കുന്നത്. ഭൂമിയേക്കാൾ വലുപ്പമേറിയതും എന്നാൽ സൗരയൂഥത്തിലെ മറ്റൊരു ഗ്രഹമായ നെപ്റ്റ്യൂണിനെക്കാൾ വലുപ്പം കുറഞ്ഞതുമാണു ഗ്രഹം. റേഡിയൽ വെലോസിറ്റി മെഥേഡ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്
വിദൂരത്തൊരു താരാപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ആൻസ്കിയെന്ന തമോഗർത്തത്തെക്കുറിച്ച് കൗതുകകരമായ വിവരങ്ങൾ നൽകി നാസയുടെ ടെലിസ്കോപ്പുകൾ. അതീവ പിണ്ഡമുള്ള ഈ തമോഗർത്തം നീണ്ടനാളായി നിദ്രയിലായിരുന്നു. എന്നാൽ പൊടുന്നനെ സജീവമായ ഇത് ശക്തമായ എക്സ്റേ വികിരണങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങിയെന്നാണു നാസ കണ്ടെത്തിയത്.
സംഘാംഗങ്ങൾ എല്ലാവരും വനിതകൾ ആകുന്ന ആദ്യ ദൗത്യം എന്ന പേരിലാകും എൻഎസ് 31 എന്ന ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യം ചരിത്രത്തിൽ ഇടംനേടിയിരിക്കുന്നത്. ജെഫ് ബെസോസിന്റെ പ്രതിശ്രുതവധു ലോറൻ സാഞ്ചസും കാറ്റി പെറിയും മറ്റ് നാല് വനിതകളും ബ്ലൂ ഒറിജിൻ റോക്കറ്റിൽ ബഹിരാകാശത്തേക്ക് പോകുകയും തിങ്കളാഴ്ച വിജയകരമായി ഭൂമിയിൽ
അടുത്ത വർഷം അവസാനത്തോടെ സ്റ്റാർഷിപ് റോക്കറ്റ് ചൊവ്വയിലെത്തുമെന്നു സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക്. മസ്കിന്റെ തന്നെ മറ്റൊരു കമ്പനിയായ ടെസ്ല വികസിപ്പിച്ച ഒപ്റ്റിമസ് റോബട്ടുകളും സ്റ്റാർഷിപ്പിൽ പോകും. ഹ്യൂമനോയ്ഡ് ഗണത്തിലുള്ള റോബട്ടുകളാണ് ഒപ്റ്റിമസ്. ഇലോൺ മസ്ക് തുടക്കകാലം മുതൽ തന്നെ മറ്റു ഗ്രഹങ്ങളിൽ
1912-ൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക് കപ്പലിന്റെ പൂർണ വലുപ്പത്തിലുള്ള ഡിജിറ്റൽ സ്കാൻ ചിത്രങ്ങൾ പുറത്തുവന്നു . നാഷണൽ ജിയോഗ്രാഫിക്, അറ്റ്ലാന്റിക് പ്രൊഡക്ഷൻസ് എന്നിവ സംയുക്തമായി നിർമ്മിക്കുന്ന "ടൈറ്റാനിക്: ദ് ഡിജിറ്റൽ റെസറക്ഷൻ" എന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് വിശദമായ
ഭൂമിയുടെ സാഹചര്യങ്ങൾ പോലെ അനുകൂല സാഹചര്യങ്ങളുള്ള അന്തരീക്ഷം മറ്റൊരു ഗ്രഹത്തിൽ സൃഷ്ടിക്കുന്ന പ്രക്രിയയാണു ടെറാഫോമിങ്. ചൊവ്വയെ ടെറാഫോമിങ് നടത്തി അവിടം വാസയോഗ്യമാക്കി മനുഷ്യക്കോളനികൾ സ്ഥാപിക്കണമെന്നുള്ളത് ശാസ്ത്രലോകത്തിന്റെ ഒരു വിദൂരസ്വപ്നമാണ്. ഇത്തരമൊരു സ്വപ്നം അതീവ ദുഷ്കരമാണെങ്കിലും സാധ്യമാണെന്നു
പതിനായിരത്തിലധികം വർഷങ്ങൾ പിന്നിലേക്ക് ടൈം ട്രാവൽ ചെയ്തെത്തിയതുപോലെ ആ ചെന്നായ കുട്ടികൾ. ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച 'ഡെയർ വുൾഫിനെ' ജനിതക എൻജിനീയറിംഗിലൂടെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ടെക്സസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ്. എച്ച്ബിഒ ഹിറ്റ് പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലൂടെയാണ്
സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു
ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള ഗ്രഹമാണ് ശുക്രൻ അഥവാ വീനസ്. ഭൂമിയുടെ ഈ അയൽക്കാരൻ ചൂടേറിയ ഗ്രഹമാണ്.മലകളും കുന്നുകളും കുഴികളും അഗ്നിപർവതങ്ങളുമൊക്കെ നിറഞ്ഞ സ്ഥലമാണിവിടെ. കുറഞ്ഞത് 85000 അഗ്നിപർവതങ്ങൾ ശുക്രനിലുണ്ടെന്നാണു കരുതപ്പെടുന്നത്. ശുക്രന്റെ ഈ അഗ്നിപർവത സ്വഭാവത്തെപ്പറ്റി പുതിയൊരു ഗവേഷണം
മഴക്കാലമാകുമ്പോഴും മറ്റും പലപ്പോഴും നാം കിണറിലെ ശുദ്ധജലം പാൽനിറമായെന്ന വാർത്ത കാണാം കിണറ്റിലെ വെള്ളം പെട്ടെന്ന് പാൽനിറത്തിൽ കാണുന്നത് പലരെയും ആശങ്കയിലാഴ്ത്തും. ഈ മാറ്റത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം ടാപ്പിൽനിന്ന് പാൽനിറത്തിൽ പതഞ്ഞുവരാം: കിണറ്റിലെ വെള്ളത്തിലും പൈപ്പുകളിലും സമ്മർദ്ദം
മനുഷ്യവിജ്ഞാനത്തിന്റെ സകല തുറകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ കടന്നുകയറുന്ന കാഴ്ചയ്ക്കാണ് ഈ കാലം സാക്ഷ്യം വഹിക്കുന്നത്. സകലമേഖലകളിലും ശക്തി പ്രകടിപ്പിക്കുന്ന എഐ ചരിത്ര, പുരാവസ്തു പഠനത്തിലും വളരെ ശ്രദ്ധേയമായ ഒരു മാർഗമാകുമെന്നാണു വിദഗ്ധരുടെ പ്രതീക്ഷ. ചരിത്രാതീത കാലത്തോളം നീണ്ടുകിടക്കുന്ന
വെള്ളിത്തളിക പോലെ ആകാശത്ത് കാണപ്പെടുന്ന ചന്ദ്രനിലെ കളങ്കങ്ങൾ പലതും ഉൽക്ക–ഛിന്നഗ്രഹ പതനത്താലുണ്ടായതാണെന്ന് നമുക്കറിയാം. എന്നാൽ ചന്ദ്രനെ ഗതിതിരിച്ച് വിടാൻ ശേഷിയുള്ള, അതുമല്ലെങ്കിൽ രൂപമാറ്റം വരുത്താൻ കഴിയുന്ന ഒരു ഛിന്നഗ്രഹവുമായി കൂട്ടിയിടി ഉണ്ടാകുമോ? ഒരുകാലത്ത് സിറ്റി കില്ലർ എന്ന് ഭയപ്പെട്ടിരുന്ന
ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല, സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഫ്ലോറിഡയിൽ നിന്ന് അടുത്തമാസം ഈ ദൗത്യം
ചൊവ്വാഗ്രഹത്തിൽ അടിച്ച പൊടിച്ചെകുത്താൻ കാറ്റ്, മറ്റൊരു ചെറിയ പൊടിച്ചെകുത്താനെ പിടിച്ചെടുത്ത് ഉൾക്കൊള്ളുന്നതിന്റെ ദൃശ്യങ്ങൾ നാസയിലെ പെഴ്സിവീയറൻസ് റോവർ വെളിയിൽ വിട്ടു. വലിയ പൊടിച്ചെകുത്താൻ കാറ്റിന് 65 മീറ്ററോളം വിസ്തീർണമുണ്ടായിരുന്നു. ചെറിയ കാറ്റിന് 5 മീറ്ററായിരുന്നു വീതി. ഡേർട്ട് ഡെവിൾ, ഡസ്റ്റ്
ദുരൂഹതയുണർത്തുന്ന ദ്വീപാണ് ആൻഡമാനിലെ സെന്റിനൽ. ഇവിടെ ഒരുകൂട്ടം മനുഷ്യർ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നു. ആരെങ്കിലും തങ്ങളെ തേടിയെത്തുന്നത് അവർ ആഗ്രഹിക്കുന്നില്ല. അവിടേക്ക് മറ്റുള്ളവർ പോകുന്നത് സർക്കാർ വിലക്കിയിട്ടുമുണ്ട്. വിലക്കു ലംഘിച്ച വിദേശ പൗരൻ അറസ്റ്റിലായതോടെ ഇതാ വീണ്ടും ആ നിഗൂഢ സ്ഥലം
ഇന്ത്യയിലുടനീളം സംഭവിക്കുന്ന ഇടിമിന്നൽ സംഭവങ്ങൾ പ്രവചിക്കാൻ തങ്ങൾ സംവിധാനം വികസിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. സ്ഥാപനത്തിന്റെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു സംവിധാനം യാഥാർഥ്യമാക്കിയത്. ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര
Results 1-25 of 3111