Activate your premium subscription today
പതിവുള്ള വിന്റർ വെക്കേഷൻ യാത്രയ്ക്കായി ഞാനും കുടുംബവും, പ്രിയ സുഹൃത്ത് ഗ്രഹാമും കുടുംബവും ഇപ്രാവശ്യം തിരഞ്ഞെടുത്തത് അമേരിക്കയിലെ പ്രശസ്തമായ സ്മോക്കി മൗണ്ടൻ ആയിരുന്നു. കൊളറാഡോ എയർഫോഴ്സ് അക്കാദിമിയിലെ വിദ്യാർഥിയായ ഞങ്ങളുടെ മൂത്ത മകൻ ഇമ്മാനുവൽ ഫ്ലോറിഡയിലെ റ്റാംപയിലെ ഞങ്ങളുടെ വീട്ടിൽ അവധിക്കെത്തിയ
പ്രായം കൂടുന്തോറും ശാരീരിക അവശതകളും അസ്വസ്ഥതകളും എല്ലാം കൂടുമല്ലോ. രണ്ടു കൊല്ലത്തിനു ശേഷമാണ് ഞാനും സഹധർമ്മിണിയും കേരള സന്ദർശനത്തിന് എത്തിയത്. ഇനി എത്ര കാലം ഇങ്ങനെ കേരള യാത്ര ചെയ്യാൻ പറ്റുമെന്നും അറിയില്ല. ഓരോ വർഷം ചൊല്ലുന്തോറും നാട്ടിലേക്കുള്ള വിമാന യാത്രയും വളരെ ദുസ്സഹമാകുകയാണ്. മേനി പറഞ്ഞിട്ടും
2024ൽ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ ദുരന്തങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്.
പതിവ് പോലെ ഈ പുതുവത്സരത്തിലും അയാളൊരു ശപഥമെടുത്തു അവസാനത്തെ "പഫ് " ആഞ്ഞ് വലിച്ചു. സിഗരറ്റുകളോരോന്നും രണ്ട് തുണ്ടുകളാക്കി സിഗരറ്റ് കൂട് ദൂരേക്ക് വലിച്ചെറിഞ്ഞു.
ഭൂമി വീണ്ടും ഒരു വർഷത്തെ ഉദയാസ്തമയങ്ങൾ സമ്മാനിച്ച് പുതുവർഷത്തിലേക്ക് നമ്മെ നയിക്കുന്നു.
കാവ്യം എന്നതിന് കാലത്തെ ഭേദിക്കാൻ ശേഷിയുള്ള കല എന്നും അർത്ഥം പറയുന്നു. എന്നാൽ കാലത്തെ ഭേദിച്ച മാധുര്യം എന്ത് എന്നതിന് ഏത് ഭാഷയിലും ആദ്യം എന്നത് 'അമ്മ' തന്നെയാണ്.
രണ്ടായിരത്തി മൂന്നിലാണത്. 'മലയാളം പത്ര'ത്തിന്റെ കറസ്പോണ്ടന്റ് ആയി വളരെ തിരക്കുള്ള നാളുകളായിരുന്നു അത്. എംടിക്ക് അന്ന് 70 വയസ്സായിരിക്കുന്നു. ആയിരം പൂർണ ചന്ദ്രനിലേക്കുള്ള ദൂരം കാണെക്കാണെ കൈയെത്തും ദൂരത്ത്. പിൻവിളി കേൾക്കാത്ത കാലം എംടിക്ക് ഇതിഹാസത്തിന്റെ കൈയൊപ്പ് ചാർത്തിയ കാലം. മലയാണ്മയുടെ മഹായാനം
എന്തിനായിരുന്നു വീട്ടമ്മയെ 'പറക്കുന്നവളായി' വിശേഷിപ്പിച്ചത്? കൂട്ടിൽ നിന്നും പറത്തിവിട്ടത് കൊണ്ടോ, അല്ലെങ്കിൽ കൂട് തുറന്നു സ്വയം പറന്നകന്നത് കൊണ്ടോ? എന്താണ്, എന്തിനാണ് നമുക്ക് സ്വാതന്ത്ര്യം?
വളരെയേറെ ചർച്ചചെയ്യപ്പെട്ട (അല്ലെങ്കിൽ ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന) ഒരു ഭൂതകാലത്തെ തങ്ങളുടേതായ സാങ്കല്പിക യാഥാർത്ഥ്യമാക്കി എഴുത്തുകാർ അവതരിപ്പിക്കുമ്പോൾ അത് നീതിപൂർവ്വമായിരിക്കണം. അല്ലെങ്കിൽ ഒട്ടേറെ വിമർശനങ്ങൾക്ക് പാത്രമാവുകയോ വായനാലോകം തിരസ്കരിക്കുകയോ ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്. മാത്രവുമല്ല
പൂർവ മാതാപിതാക്കളായ ആദമും ഹവ്വയും തിന്നരുതെന്നു ദൈവം കല്പിച്ച ഏദെൻ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി.
കുമരകത്തെ താമസക്കാരൻ ആണ് അമ്പതിനടുത്തു പ്രായമുള്ള അവിവാഹിതൻ ആയ കുമാരൻ. കുടുംബത്തിലെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളുടെയും ഉത്തരവാദിത്തം നന്നേ ചെറുപ്പത്തിൽ ഏറ്റെടുക്കേണ്ടി വന്നതാണ് സുമുഖനും വലിയ കുടവയറിന്റെ ഉടമയുമായ കുമാരനു മംഗല്യ ഭാഗ്യം നഷ്ടപ്പെട്ടത്.
മോഹനേട്ടന്റെ മൂന്നാം മരണവാർഷികമായിരുന്നു. അന്നെങ്കിലും, അതേ പറ്റി ഓർത്ത് സങ്കടപ്പെടാൻ പോലും അവൾക്ക് അന്ന് സമയം കിട്ടിയതേയില്ല.
രാജ്യാന്തര ആണവമോഷണ പദ്ധതിയെ ഫലപ്രദമായി ചെറുക്കുന്ന ഇതിവൃത്തമാണ് ബ്രിട്ടിഷ് ഏഷ്യൻ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ റോയി സ്റ്റീഫൻ കുന്നേലിന്റെ അഞ്ചാമത്തെ പുസ്തകം 'കൂടണയാത്ത കൊറ്റൻ'. മലയാള ഭാഷയ്ക്ക് അനേകം കുറ്റാന്വേഷണ നോവലുകൾ സംഭാവന നൽകിയിരിക്കുന്നവരിൽ അധികവും മധ്യ തിരുവിതാംകൂറിൽ നിന്നുള്ള എഴുത്തുകാരാണ്.
എല്ലാവരും എപ്പോഴും പറയുന്ന ഒരു കാര്യമാണ് തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണം എന്നുള്ളത്. പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ. പക്ഷേ അവളെ സംബന്ധിച്ച് ഒരുപാട് കൈപ്പേറിയ അനുഭവങ്ങൾ ഉള്ളതാണ് അവളുടെ കുട്ടിക്കാലം. ഏകാന്തതയും അനാഥത്വവും ചുറ്റുമുള്ള മതിൽക്കെട്ടുകളും അതായിരുന്നു അവളുടെ കുട്ടിക്കാലം.
102 ടീമുകള്‍, 2220 കളിക്കാർ, 286 മത്സരങ്ങൾ, ഒരൊറ്റ വേദി!. സിംഗപ്പൂരിലെ സെങ്കാങ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചരിത്രത്തിന്റെ ഭാഗമായ ഈ ക്രിക്കറ്റ് ലീഗ് അരങ്ങേറിയത്. 2024 ജൂലൈ 13 നും സെപ്റ്റംബർ 15 നും ഇടയിൽ ഇരുപതു ദിവസങ്ങളിലായി നടന്ന സിംഗപ്പൂർ സോഷ്യൽ ക്രിക്കറ്റ് ലീഗ് അങ്ങനെ ഗിന്നസ് വേള്‍ഡ് റെക്കോർഡ്സില്‍ ഇടം നേടുകയുണ്ടായി.
അര്‍പ്പിക്കാമിന്നും എന്നെന്നും നന്ദിദിന വാടാമലരുകള്‍..... സര്‍വ്വചരാചര സൃഷ്ടി സ്ഥിതി സംഹാര സംരക്ഷകാ..... ഇഹ പരലോക ആധാര ശില്‍പ്പി ജഗദീശ്വരാ..... അഞ്ജലീ ബദ്ധരായി നിന്നെ കുമ്പിട്ടു നമിക്കുന്നേന്‍.... അടിയങ്ങള്‍ തന്
'കരിപിടിക്കാത്ത ആകാശം ഉണ്ടായിട്ടില്ലാത്ത രണ്ടു രാജ്യങ്ങളവിടെ ഒന്നിച്ചു നിലവിളിച്ചു '
മലയാളിയുടെ പാരിസ്ഥിതികവും സാമൂഹികവും ജീവൽ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതുമായ നിരവധി ഡോക്യുമെന്റെറികളിലും ദൃശ്യവൽക്കരിച്ച സാഹിത്യ രൂപങ്ങളിലുമെല്ലാം പ്രഫ. അലിയാറിന്റെ ശബ്ദമുദ്ര കഴിഞ്ഞ നാല് പതിറ്റാണ്ടുകൾക്കിടയിൽ പതിഞ്ഞിട്ടുണ്ട്.
മലയാളിയുടെ ദേശാന്തര യാത്രകൾക്ക് വലിയ ചരിത്രമുണ്ട്. അപരിചിതവും അജ്ഞാതവുമായ ഒരു ലോകത്തേക്കാണ് പോകേണ്ടതെന്ന സാഹസത്തെ മനസാസ്വീകരിച്ചു കൊണ്ടുള്ള ഇത്തരം ദേശാന്തര യാത്രകളെ രണ്ടു ഘട്ടങ്ങളാക്കി തിരിക്കാം. മലയാളിയുടെ പ്രവാസത്തെക്കുറിച്ച് ഒട്ടേറെ എഴുത്തുകൾ ഇതിനകം ഉണ്ടായിട്ടുണ്ട്. ആദ്യകാല പ്രവാസത്തിൽ അവരുടെ
ഒരു മനുഷ്യ ജീവിതത്തെ അനശ്വരമാക്കുന്നത്, ആ ജീവിതകാലത്തെ ഓർമകൾ ശാശ്വതമായി നിലനിൽക്കുമ്പോഴാണ്. ഒരു ജീവിതം എത്ര കാലം ഓർമിക്കപ്പെടുന്നുവോ, അത്രയും കാലം അയാൾ മരണത്തെ അതി ജയിക്കുന്നു എന്ന് പറയാം. ആത്മകഥാരചന എന്നത്, ഒരു തരത്തിൽ അവനവനെ അനശ്വരനാക്കി നിലനിർത്താനുള്ള സ്വയം പരിശ്രമമാണെന്ന് വ്യാഖ്യാനിക്കാം.
അമേരിക്കൻ ഐക്യനാടുകളിൽ ആഞ്ഞടിക്കുന്ന ഹരികേനുകൾ അഥവാ മാരക കൊടുംകാറ്റുകൾ ഈ രാജ്യത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
നട്ടപ്പാതിരയ്ക്ക് വീടിന് തെക്ക് ഭാഗത്ത് കോഴിക്കൂട്ടിൽ നിന്നും വലിയ കലപില കേട്ടാണ് തോട്ടത്തിൽ കുടുംബത്തിലെ ഇളയ ചെക്കൻ കറിയ എണീറ്റത്. നെഞ്ചത്തൊട്ടിക്കിടന്ന ഭാര്യ ഏലിയെ പറിച്ച് മാറ്റി ടോർച്ചുമെടുത്ത് കറിയ തെക്കേ വാതിൽ തുറന്നു. മഴചാറുന്നുണ്ട്. കോഴിക്കൂടിന് പരിസരത്ത്, പാക്കാൻ മരപ്പട്ടി നരി
ഗീതം 23 കടുത്ത വാതമാഞ്ഞടിക്കുമീ പ്രചണ്ഡ രാത്രിയില്‍ കടക്കുമോ മദീയ നാഥനെന്റെ രാഗശാലയില്‍? ഹതാശനെന്ന പോലെയംബരം കരഞ്ഞിടുന്നിതേ ഹതാശനാമെനിക്കുമിന്നു നിദ്രയില്ല ലേശവും പുറത്തിയന്ന കാഴ്ചയൊന്നു കാണുവാനുമായിടാ തിരിപ്പു മല്‍പ്രിയന്റെ മാര്‍ഗ്ഗവീഥിയും നിനച്ചു ഞാന്‍ ചരിച്ചിടുന്ന, തേതു ദൂരമാം
(വെന്റിലേറ്റർ) ടക്..ടക്..ടക്.. ജനൽ തുറന്നു വിചിത്രമായ ഒരു രൂപം പുറത്തുചാടി. തിളങ്ങുന്ന ചുവപ്പു നിറമുള്ള അയഞ്ഞ, പ്രത്യേകത തരത്തിൽ ഡിസൈൻ ചെയ്ത ഷർട്ടും പാൻ്റ്സും. അതിൽ പല തരത്തിലുള്ള വരകളും ചിത്രങ്ങളും ഉണ്ട്. അതിനൊത്ത ഷുസും കറുത്ത കണ്ണടയും, കൂടെ തലയിൽ ഒരു മഞ്ഞത്തൊപ്പിയും. ആകെ ഒരു അടി ഉയരവും മെലിഞ്ഞ
ഗൾഫിൽ ഒരു ജോലി തേടിയ ഞാൻ എത്തപ്പെട്ടത് ഓയിൽ ഫീൽഡിലായിരുന്നു. ചുറ്റും മരുഭൂമികൾ മാത്രമുള്ള സൈറ്റുകളിലെ വിശ്രമ സമയംആകെ ചെയ്യാനുള്ളത്മരുഭൂമി കാഴ്ചകളിലേയ്ക്ക് കണ്ണും കാതും കൂർപ്പിക്കുക മാത്രം. മണലിൽ ഭംഗിയുള്ള ചിത്രവേലകൾ ചെയ്തു നീങ്ങുന്ന ചില ഇഴജന്തുക്കളാണ് ആദ്യം എന്റെ കണ്ണിലുടക്കിയത്. തുടക്കമൊക്കെ അവയെ
പുസ്തകത്താളുകൾക്കിടയിലൂടെ വായിച്ചറിഞ്ഞാലും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞാലും മതിവരാത്ത ചിലതുണ്ട്. അതുപോലെ ഒന്നാണ് അടുത്തവരുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ സാധിക്കാതെ അന്യനാട്ടിലിരുന്നു ലൈവ് കാണുമ്പോഴത്തെ ഒരു വീർപ്പുമുട്ടൽ.
ശരത് കാല സായാന്ഹത്തിലെ പ്രശാന്തസുന്ദരമായ ആകാശം . നീല നിറമുള്ള ക്യാൻവാസിൽ തൂവെള്ള ചായത്തിൽ അലസമായി കോറിയിട്ടിരിക്കുന്ന ചിത്രങ്ങൾ പോലെ വന്ധ്യ മേഘങ്ങൾ അങ്ങിങ്ങു കൂട്ടങ്ങളായും ഒറ്റക്കും കിടക്കുന്നു.
മനുഷ്യജീവിതത്തിൽ പ്രവാസം എന്ന പ്രക്രിയ ക്രിസ്തുവിനും മുൻപേയുള്ള കാലഘട്ടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നാണ് അറിവ്. മുൻകാലങ്ങളിൽ നിത്യവൃത്തിക്കായി മാതൃദേശം വിട്ട് അന്യദേശത്തേക്കുള്ള താൽക്കാലിക കുടിയേറ്റമായിരുന്നെങ്കിൽ ഇന്ന് മാതൃദേശത്തു നിന്ന് ജീവിതത്തിന്റെ പൂർണ്ണമായുള്ള ഒരു പറിച്ചു നടീലിന്
കവിസദസ്സ് തീർന്നു കവികൾ പുറത്തിറങ്ങി എല്ലാ തലയിലും കാക്ക തൂറി. വൈലോപ്പിള്ളി ചിരിച്ചു കാക്ക തൂറിയാൽ ഭാഗ്യമെന്ന് പാടൂ കാറ്റ് കൈമുട്ടി വില്ലേജ് ചവറുകൾ കൊത്തിത്തിന്നാൻ വാ, കാക്കേ മഴ ശക്തിയോടെ പെയ്തു കാക്ക ഒന്നും മൈൻഡാക്കിയില്ല തെങ്ങിൻ മണ്ടയിലെ കൂടിലേക്ക് പറന്നു.
നിങ്ങൾക്ക് എന്റെ പേരറിയാം എന്റെ ജീവിതമറിയില്ല ജീവിതമറിയാമെങ്കിൽ തന്നെ അത് വഴിപ്പോക്കർ ചൊല്ലിയ കെട്ടുകഥകളാണ് ആകാശത്തോളം മോഹങ്ങളുമായി സ്വപ്നങ്ങളുടെ ചിറകു വിടർത്തി കഠിനാധ്വാനമെന്ന മേലാടയുമണിഞ്ഞു വിദൂരതയിലേക്ക് പറന്നുകൊണ്ടിരിക്കെ വിധിയെന്നെ കുറ്റവാളിയാക്കി ദാരുണമായ അനീതിക്ക് വില പേശി
ഇതൊരു കഥയല്ല എന്റെ ജീവിത അനുഭവം ആണ്. എല്ലാ മനുഷ്യരും ഈ ലോകത്ത് ജീവിക്കുന്നതും പണിയെടുക്കുന്നതും എല്ലാം നമ്മുടെ അര വയറിനായി മാത്രമാണ് അല്ലേ?. ലോകത്തിന്റെ നാനാ കോണുകളിലും ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത എത്രയോ മനുഷ്യജന്മങ്ങൾ ഉണ്ട്.
നുകം (കഥ) പുലരിയുടെ പുതപ്പിനെ ഊരിയെറിയാൻ വെമ്പുന്ന കാറ്റിൽ മുടിയെ തുണി കൊണ്ട് മുറുക്കിക്കെട്ടി ഞാൻ വീടിന്റെ പുറകുവശത്തുള്ള വാഴത്തോപ്പിലേയ്ക്ക് നടന്നു. അടുപ്പ് വൃത്തിയാക്കിയ ചാരം നിറഞ്ഞ ബക്കറ്റ് വലിച്ചു പിടിച്ചു കൊണ്ട് ഓരോരോ മൺകൂനയിലേക്കും ചാരത്തെ നിറച്ചു കുതിർത്തിട്ടു.നിറഞ്ഞു നിൽക്കുന്ന
വളരെ വളരെ പണ്ട് ഒരിടത്തു ഒരു ആമയും മുയലും ഉണ്ടായിരുന്നത് ഓർക്കുന്നുണ്ടോ, എന്തൊരു ചോദ്യം അല്ലെ, ശ്വാസം വിടാതെ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടു, സ്വന്തം പരാധീനതകളെ തോൽപ്പിച്ചു, അഹങ്കാരിയായ, അലസനായ മുയലിന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചു, ലോകത്തെമ്പാടുമുള്ള അധ്വാന ശീലരുടെയും, വിജയശ്രീലാളിതരുടെയും ആരാധന പാത്രമായ, പരിശ്രമം ചെയ്യുകിൽഎന്തിനെയും, ഏതിനെയും കൈക്കലാക്കാം എന്നൊക്കെ പ്രസംഗിക്കുന്ന പ്രചോദന പ്രഭാഷകരുടെയും ഒക്കെ ഉദാഹരണമായി വിഹരിക്കുന്ന ആമയുടെ കഥ ആർക്കാണ് അറിയാത്തത് അല്ലെ?
വീട്ടിലെ ഊണുകൾ എന്നാൽ അതിലേറെ സ്നേഹവും അനുഭവങ്ങളും നിറഞ്ഞ ഓർമകളാണ്.
വീണ്ടുമൊരു പൊന്നോണം കൂടി. 16 വർഷങ്ങൾക്ക് മുൻപ് പ്രവാസി ആയതിൽ പിന്നെ ഒരേ ഒരു ഓണമേ നാട്ടിൽ കൂടാൻ സാധിച്ചിട്ടുള്ളു. ചെറുപ്പ കാലങ്ങളിൻ കിട്ടിയിരുന്ന ഓണക്കോടിയും ആ ഒരു സന്തോഷങ്ങളും എല്ലാം ഓർത്തെടുക്കുന്നതാണ് ഓരോ ഓണവും. പണ്ട് വീടിന് മുൻപിൽ അമ്മ പലതരത്തിലുള്ള കുറെയധികം നാട്ടുചെടികൾ നട്ട്
കേരളത്തിൽ ഓണസദ്യ ഉണ്ണുന്നതിന് അഞ്ചര മണിക്കൂർ മുൻപേ ഓണസദ്യ ഉണ്ണാൻ കഴിയുന്ന ഒരാളാണ് ഇത്.
സോണക്കേ...... നിങ്ങള്‍ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണെന്നറിയാം.. ചിങ്ങം പിറന്നപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത ആകാംഷയിലാണ് ഞാനും.
2001 സെപ്റ്റംബർ 11 ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ആക്രമണം ലോകത്തെ മുഴുവൻ ഞെട്ടിച്ചു.
കട്ടിക്കരിങ്കാറ് ആകാശം മൂടുമ്പോൾ ഭൂമി വിറപ്പിച്ചു ഇടിമുഴങ്ങി. തീ വിരൽ മിന്നൽ ഒരുക്കി ആ ചിത്രം ഭീതി, അത്ഭുതം നല്കി. മേഘം കുന്ന് തൊട്ടതേയുള്ളൂ അടിവാരത്തെ തോട് നിറഞ്ഞു. വെള്ളത്തിന്റെ ജല ഞരമ്പുകൾ ആരും കണ്ടില്ല അത് തിരയാൻ സമയമില്ല വെള്ളം പൊങ്ങുന്നു. കാറ്റ് 'ശൂ എന്നു വിളിച്ച് പാഞ്ഞെത്തി. കുലച്ച വാഴയൊക്കെ
ആടിനെ മേയ്ചു നടക്കുന്ന ബദുവിനെ പോലെ ഞാൻ ജീവിതം മേയ്ചു നടക്കുന്നു. പ്രകൃതിയുടെ ആനന്ദരാഗം ആരെയും തരളിതരാക്കും. കുത്താൻ വരുന്ന പോത്തിന് അഹിംസ എന്തെന്നറിയില്ല അതെല്ലാം കടന്നാക്രമിക്കുന്നു. ജൈവമണ്ഡലത്തിന്റെ മാന്ത്രിക ഭാവം ആവാസ പറ്റുലോഹ്യം. ദാരിദ്യം - ദയനീയത ചേർന്ന ചോരുന്ന വീട് പാവങ്ങൾ. അതിന്റെ
തകര്‍ന്നുപോയ വീടിനുമുന്നില്‍ ഞാന്‍ നില്ക്കുമ്പോള് എക്കാലത്തേയും നല്ല സ്വപ്നങ്ങള്‍ ബാക്കി ബാക്കി മഴയും കാറ്റും അതിഥിയായി വന്നപ്പോള്‍ ഇത്രയും പ്രതീക്ഷില്ലായിരുന്നു ജീവിതമേ ഞാന്‍ എന്തിനാണീ എന്നോടീ ഈ ക്രൂരത. നിന്നെ ഞാന്‍ സല്‍കരിച്ചാതണോ കുഴപ്പം മഴയേ കൂടെയുണ്ടായിരുന്ന ഉറ്റവരെ പോലും തിരിച്ചറിയാത്ത
വാർധക്യമെന്നത് നമ്മളുൾപ്പെടുന്നവരെ കാത്തിരിക്കുന്ന ഒരു ജീവിതഘട്ടമാണ്.
മലയാളിയുടെ സ്വകാര്യ അഹങ്കാരമായ വൈക്കം മുഹമ്മദ് ബഷീർ 1944 എഴുതിയ ബാല്യകാലസഖിക്ക് ഇന്നേക്ക് 80 വയസ്സാകുന്നു...... എന്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ 'ബാല്യകാലസഖി' വായിച്ചപ്പോൾ, ഒന്നും ഒന്നും കൂടെ കൂട്ടിയാൽ എങ്ങിനെ ഒരു വലിയ ഒന്ന് കിട്ടും എന്നായിരുന്ന ചിന്ത.......96 പേജ് ഉള്ള നോവൽ, ഒരായിരം പേജ് ഉള്ള ജീവിതം
പറയാതെ പോകുമ്പോൾ അറിയാതെ പിടയുന്ന മനമെനിക്കുണ്ടെന്ന-റിഞ്ഞോർത്തിടേണo, നീ
പ്രണവ പ്രഹര്‍ഷം ഹൃദയത്തിന് തന്ത്രിയില്‍ പ്രണവത്തിന് ശ്രുതിയായി അറിയുന്നു നിന്നെ ഞാനെന്നും ഇടനെഞ്ചിലുണരുന്നെന്‍ ഡമരുവിന് ദ്രുതതാളം ഇടറാതെ മുറിയാതെയെന്നും ചില്‍സ്വരൂപത്തിന്‍ ആദിമദ്ധ്യാന്തങ്ങള്‍ ഇരുളില്‍ പരതുന്ന നേരം അറിവിന്റെയറുനാഴി എണ്ണയാടിക്കുവാന്‍ വന്നു നീ സദ്ഗുരുവായി. സിരകളില്‍ തുടിയായും
ഘടികാരം ലോകമൊരു വൃത്തം കാലുകൾ സമയസൂചികൾ നെഞ്ചിൽ മിടിപ്പ് 'നിലച്ചുപോകുമോഎന്നപേടി ' രതിപാനം അവൾ പുഞ്ചിരിയിട്ടിളക്കിയചായക്കോപ്പ നീട്ടി 'വിടർന്നചുണ്ടെന്ന് ' ഞാനതെൻ ചുണ്ടുകൾക്കിടയിൽ വച്ചുഞങ്ങളിരുവരും രതിപാനംചെയ്തു മൂർച്ഛിക്കുന്നു. പൂവ് പൂപോലെ മനോഹരമായ ഇലകളുള്ള ചെടിയൊന്ന് വീട്ടു മുറ്റത്ത് നട്ടു
"കാറ്റും പോയി മഴക്കാറും പോയി കർക്കിടകം പുറകെ പോയി ആവണിത്തുമ്പിയും അവൾ പെറ്റ മക്കളും വാ വാ വാ ..." ഇരുണ്ട കർക്കിടകം മറഞ്ഞു, ചിങ്ങം പിറന്നു. മലയാളത്തിന് പുത്തനുണർവ് നൽകിയാണ് ചിങ്ങം പിറക്കുന്നത്. പോയ കർക്കടകം വായനാട്ടിലൂടെ പരത്തിയ ഇരുട്ടു ഏറെ ഭയപ്പെടുത്തി, പക്ഷേ, പ്രതീക്ഷയാണല്ലോ മുമ്പോട്ടു
മറീനയിലൂടെ ഒരു യാച്ച് യാത്ര ദുബായ്, മണലാര്യങ്ങളിൽ കെട്ടിപ്പൊക്കിയ പ്രൗഢ ഗംഭീരമായൊരു മഹാ നഗരം. അംബരചുംബികളായ കെട്ടിടങ്ങളും മനോഹരമായ ഉദ്യാനങ്ങളും മികച്ച സൗകര്യങ്ങളുമൊക്കെയായി സഞ്ചാരികളുടെ പറുദീസയായിന്ന് ദുബായ് മാറി. വ്യതസ്തവും അതിശയിപ്പിക്കുന്നതുമായ നിർമാണ വൈഭവങ്ങൾ ദുബായുടെ ഓരോ ടൂറിസ്റ്റ്
2005 വരെ സ്കൂൾ അവധിക്കാലത്തായിരുന്നു നാട്ടിലേയ്ക്കുള്ള യാത്രകൾ കുടുതലും. ഒരു മാസം മുമ്പേ സുജയും കുട്ടികളും.
നടി നയൻതാരയെ കുറിച്ച് പറയുമ്പോൾ വളരെ സ്നേഹത്തോടെയാണ് സംസാരിക്കാറുള്ളത്.
മാപ്പു ചോദിപ്പൂ ഞാൻ വയനാടിൻ ധരണിയിൽ അവസാന പ്രാണനായ് പരതുമ്പോഴും! ജീർണിച്ച ദേഹങ്ങൾ, വേറിട്ട കൈകാലുകൾ ഹൃദയഭേദകം ഇന്നീ ദുരന്തഭൂമി! വെട്ടിനിരത്തി ഞാൻ പണ്ടൊരിക്കൽ വശ്യമാം കുന്നുകൾ, താഴ് വരകൾ! റോഡുകൾ, വീടുകൾ, ക്വാറികൾ നിർമ്മിച്ചു, നിൻ ‘സ്ലോപ് ജിയോമെട്രി’ ഞാൻ പുനർ: രചിച്ചു! കുഴികൾ, തടങ്ങൾ, തടാകങ്ങൾ
കുറച്ച് ദിവസങ്ങളായി മനസ്സാകെ കലങ്ങി ചേറിൽ പുരണ്ടുകിടക്കുകയാണ്; വയനാട്ടിലെ മുണ്ടക്കൈ പോലെയും ചൂരൽമല പോലെയും. മനസ്സിന് കനംവച്ച് ഇപ്പോൾപൊട്ടും എന്നപോലെയായിരിക്കുന്നു എന്റെ ഹൃദയം. പടച്ചവനേ, ഇത്തരം ദുരന്തങ്ങൾ ഇനിയും ഞങ്ങളുടെ മേൽ ഇറക്കല്ലേ എന്നാത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു. അതിനിടയിൽ
നയന വർണ്ണ മനോഹരിയാം മാമലനാട് വയനാട് സഹ്യപർവ്വത താഴ്വരകളിൽ തിലകമായ വയനാട് ഇന്നവിടെ വിങ്ങി തേങ്ങി നുറുങ്ങിയ മനസ്സുകൾ ഹൃദയംപൊട്ടി അലമുറയിട്ടു കരയുന്ന മാനസങ്ങൾ തോരാത്ത ഈ കണ്ണീർ പ്രളയത്തെ കാണുന്നോർക്കും ഹൃത്തടത്തിൽ മനസ്സാക്ഷിയിൽ ഒരു നിലക്കാത്ത നീറ്റൽ വാവിട്ടു കരയും വയനാടിൻ കണ്ണീർ നാടിനാകെ കണ്ണീർ അന്ന്
ഉരുൾപൊട്ടി ഒഴുകിയ നീർച്ചാലിൽ നാം അകന്നുപോയോ...... നിർവികാരനായി നിസ്സഹായനായി നോക്കിനിൽക്കെ ..... ഒഴുകി ഒലിച്ചുപോയ ജീവിതങ്ങൾ...... കൂട്ടരും, കൂടും, കുടുക്കയും തുടച്ചു മാറ്റപ്പെട്ടപ്പോൾ ....... ഹൃദയം തകർന്നു നോവേറെയായി..... മരവിച്ച മനുഷ്യജന്മങ്ങളിൽ നിന്നും ഒരു തേങ്ങൽ.... ആരു പറയും ആരോട് പറയും ഞാൻ
പാതി ദ്രവിച്ചുപൊടിഞ്ഞു തകർന്നതാ... ആണിയിൽത്തൂങ്ങിക്കിടപ്പൂ പഴമുറം! പേറ്റിക്കൊഴിച്ചു കഴിഞ്ഞെത്ര കാലങ്ങൾ മർദനമേറ്റു തളർന്നെത്ര നാളുകൾ? അന്നെന്റെ ഹൃത്തുടി താളത്തിൽ മന്ത്രിച്ചു: "പരസുഖമേ സുഖം നിനക്കു നിയതം!" ചാണകപ്പാലിൽ കുളിച്ചു വിശുദ്ധയായ്, നോറ്റതാണെത്ര വ്രതങ്ങൾ മുറയ്ക്കു ഞാൻ? എത്രയോ പൂജകൾക്കുള്ള
ഉൾവലിയാനൊരുങ്ങീ നിലാവ്. ശോക മൂകമാം അന്തരീക്ഷം. മൈലാഞ്ചിക്കാട് നിഴൽ തീർത്ത് കാറ്റോട് സങ്കടം പറയുന്നുണ്ട്. കുന്തിരിക്കം പുകച്ചതും അത്തറിൻ മണവുമെല്ലാം മണ്ണിലമർന്നു. നമ്മെ തനിച്ചാക്കി യാത്രയായ് എത്രയോ പേർ. മഴയേറ്റ് വെയിലേറ്റ് കാലം കഴിക്കുന്നുണ്ടവർ. മോക്ഷം തേടി ആത്മാവിറങ്ങി നടക്കുന്നുണ്ട്. പ്രാർഥനയില്‍
ആ ദിവസം വരെ, എന്റെ പ്രവാസ ജീവിതത്തിനിടയിൽ, നാട്ടിൽ എത്തുമ്പോൾ എന്റെ വീട്ടിലേക്കായിരുന്നു വന്നിരുന്നത്. ആ സ്വർഗത്തിലേക്ക് എന്നെ വരാൻ പ്രേരിപ്പിച്ചിരുന്നത്, തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ ചിരിയുമായി എന്നെയും കാത്ത് നിൽക്കുന്ന എന്റെ അമ്മയായിരുന്നു. പക്ഷെ ആ ദിവസം ആദ്യമായി കോഴിക്കോടുള്ള ഒരു ഫ്ലാറ്റിലേക്ക്.
പുറത്ത് തിമിർത്ത് പെയ്യുന്ന മഴ ഇടയ്ക്കിടക്ക് അതിശയിപ്പിക്കുന്ന കാറ്റും മിന്നൽ പിണറുകളും പ്രകൃതി അതിന്റെ രൗദ്ര ഭാവം തുടരുകയാണ്.കുട്ടികൾ മൊബൈലിൽ കലക്ടറുടെ ഫേസ്ബുക് പേജ് നിരീക്ഷിക്കുകയാണ്കനത്ത മഴ കാരണംതങ്ങളുടെ ജില്ലയിലെ സ്ക്കൂൾ അവധിയുടെ അറിയിപ്പിന്റെ വിവരമെങ്ങാനുംവരുന്നുണ്ടൊ എന്നറിയാൻ സാകൂതം
അവളെ അടക്കിയത്വീടിന് മുൻപിലെ മാവിൻ ചോട്ടിലാണ് പൊഴിഞ്ഞു വീഴുന്ന പച്ചിലകൾപ്രഭാതത്തിൽ അവളെ പുതച്ച്... യാത്ര പറയുമ്പോൾ എളുപ്പം വരണേയെന്നവൾ കട്ടായം പറയുന്ന വാക്കിനെ ഒരു മൂളലോടെ മറികടക്കും. അവൾ പോയെന്ന് പറയുന്നവരോട് ദേഷ്യപ്പെടും രാത്രി ഫുട്ബോൾ മാച്ച് കാണുമ്പോൾ ടി വി റിമോട്ടെടുത്ത്സീരിയൽ വയ്ക്കുന്ന
ചെറുകഥകളാൽ സമൃദ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ മലയാള ഭാഷ കടന്ന് പോകുന്നത്. ലോകത്ത് എവിടെ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന മലയാള കഥകൾക്ക് ഏറെ പ്രസക്തിയുള്ള ഒരു കാലഘട്ടം കൂടിയാണിത്. പ്രവാസ കഥകളാണെങ്കിലും സ്വദേശ കഥകളാണെങ്കിലും അവയെല്ലാം തന്നെ വർത്തമാന കാല മനുഷ്യാവസ്ഥകളേയും സാമൂഹ്യാവസ്ഥകളേയും
പ്ലാറ്റഫോം നമ്പർ 2 (കഥ) പ്ലാറ്റ്ഫോമിൽ വീണു കിടക്കുന്ന മഞ്ഞപൂക്കളിൽ നോക്കി അവൾ നടന്നു... ട്രെയിൻ വരാൻ ഇനിയും ഏറെ നേരം കഴിയണം... കാത്തിരിപ്പ് എപ്പോളും സുഖമുള്ള ഒരു കാര്യമല്ല... തറക്കുന്ന തുറിച്ചു നോട്ടങ്ങളിൽ നിന്ന് കണ്ണുകൾ അടച്ചു മാത്രം രക്ഷപെടാൻ കഴിയുന്ന ഒരുകൂട്ടം ആളുകൾക്കിടയിൽ ആണ് അവൾ ഇപ്പോൾ
വിധി എഴുതിയ തിരകഥയില്‍ എനിക്കും കിട്ടി ഒരു പ്രവാസിയുടെ വേഷം സ്വന്തം മണ്ണില്‍ നിന്നും മറ്റൊരു അറബ് രാജ്യത്തിന്റെ മണ്ണില്‍ മനസ്സിനിനെ ഒരുപാട് പറഞ്ഞു മനസ്സിലാക്കി മനസ്സില്ലാമനസ്സോടെപറിച്ചു നട്ടു. പ്രിയപെട്ടവരെയൊക്കെയും പിരിഞ്ഞു ഈ അറബ് മണ്ണില്‍ ചുട്ടുപൊള്ളുന്ന ചൂടിലും ഐസ്പോലെയുള്ള തണുപ്പിലും എല്ലാം
1990 കളുടെ മധ്യഭാഗം, മാവേലിക്കര, ആലപ്പുഴ ജില്ലയിലെ മനോഹരമായ ഒരു ഗ്രാമം. മാവേലിക്കരയുടെ സൗന്ദര്യം അതിന്റെ പച്ചപ്പിലും പൈതൃകത്തിലും ഉറങ്ങിയിരുന്നു. ഇവിടുത്തെ പഴയ തറവാടു വീടുകൾ, ഒരു കാലഘട്ടത്തിന്റെ പ്രതീകങ്ങളാണ്. അവയുടെ ചാരുതയും സമ്പത്തും, പുതിയ തലമുറക്ക് പൈതൃകത്തിന്റെ മഹത്വം പകർന്നു നൽകുന്നു. നദികൾ
മിന്നി മറയുന്ന പടുകൂറ്റൻ കെട്ടിടങ്ങൾ, പല നിറത്തിലും വലിപ്പത്തിലുമായി കുലച്ചു നിൽക്കുന്ന ഈന്തപ്പനകൾ, വെള്ളി വെളിച്ചം വിതറി നിൽക്കുന്ന കൂറ്റൻ വൈദ്യുതി തൂണുകൾ... ഇവ ഒക്കെ താണ്ടിയുള്ള ബസ് യാത്രയിലാണ് അവരിൽ ഒരാളായി അയാളും. രാവിലെ ആറിന് സൈറ്റിൽ ജോലിക്ക് കയറാനുള്ള നിർമ്മാണ തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള
നാൽപത്തിയൊന്ന് വർഷങ്ങൾക്കുശേഷം, ആലപ്പുഴ സനാതന ധർമ്മ കോളേജിലെ സസ്യശാസ്ത്ര വിഭാഗം വിദ്യാർഥികൾ, പണ്ട്, അവർ വാനമ്പാടികളായി പാറിനടന്ന വിദ്യാലയത്തിൽ വീണ്ടും ഒത്തുകൂടി. വിവിധ സ്ഥലങ്ങളിൽ നിന്നും, മൂന്നു വർഷം നീണ്ടുനിന്ന ഡിഗ്രി ക്ലാസ്സ്, എന്ന വഴിയമ്പലത്തിൽ, നാൽപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് എത്തിച്ചേർന്ന
മൂന്ന് മണിക്കൂർ യാത്ര ചെയ്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ, മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന റെന്റൽ കാർ ജോണിയെയും കുടുംബാംഗങ്ങളെയും കാത്ത് പുറത്ത് പാർക്ക് ചെയ്തിരുന്നു.
ഏകദേശം ഒരു വർഷം.... ഞാൻ അബുദാബിയിലേക്ക് പോകാൻ തീരുമാനിച്ചു. എമിറേറ്റിലേക്ക് താമസം മാറ്റാൻ ഞാൻ തയ്യാറെടുക്കുമ്പോൾ അവിടെ എന്താണ് ചെയ്യേണ്ടതെന്നും എന്റെ ലക്ഷ്യം എന്താണെന്നും.. ഈ പുതിയ രാജ്യത്തേക്ക് കുടിയേറുന്നത് എന്തിനാണെന്നും എന്നെ ഉപദേശിച്ചു. എന്നാൽ ഞാൻ പ്രതീക്ഷിക്കേണ്ട അല്ലെങ്കിൽ നേരിടേണ്ട
തൊടുപുഴ കരിമണ്ണൂർ, ജോസ് ജോസഫ് എൺപതുകളുടെ തുടക്കത്തിൽ ആണ് അമേരിക്കയിലേക്ക് വന്നത്. ജോസിന് ഒരു പ്രത്യേകതയുണ്ട്, എപ്പോഴും ഒരു 'സ്റ്റാൻഡ് അറ്റ് ഈസ്' മൂഡ് ആണ്. പക്ഷേ വർത്തമാനം പറയാൻ തുടങ്ങുമ്പോൾ, 'അറ്റൻഷൻ' പൊസിഷനിൽ പുഞ്ചിരിയോടെ, നല്ല മുഴക്കത്തിൽ കാര്യങ്ങൾ വ്യക്തമായി പറയും. റിയൽ എസ്റ്റേറ്റും,
ലണ്ടന്‍ നഗരത്തിലെ അറിയപ്പെടുന്ന മലയാളികളില്‍ ഒന്നാമനായിരുന്നു കൊയിലാണ്ടി സ്വദേശിയായ ലണ്ടന്‍ ഉസ്മാന് ഹാജി. എഴുപതുകളില്‍ ലണ്ടനില്‍ എത്തിയ ഉസ്മാന്ക്ക ലണ്ടനിലെ പ്രസിദ്ധമായ ഹലാല്‍ ഹോട്ടലിന്റെ ഉടമയാണ്. മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹമാണ് ഇ.അഹമദും സി.എച്ചും ശിഹാബ്
വയലാർ രാമവർമ്മയുടെ "സർഗ്ഗസംഗീതം" എന്ന കവിതയിലെ "വാളല്ലെൻ സമരായുധം" എന്ന വാക്കുകൾ ഓർമ്മിപ്പിക്കുന്നതുപോലെ, വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ട്. അറിവ് പകരാനും, ചിന്തയെ ഉത്തേജിപ്പിക്കാനും, മനസ്സിനെ വിശാലമാക്കാനും വാക്കുകൾക്ക് കഴിയും.
‘‘പശിയടങ്ങാതെ എരിയുന്ന വയറിൽ തീയാളുമ്പോൾ കാഴ്ചകൾക്ക് അത്രമേൽ നിറപ്പകിട്ടാകുന്നതെങ്ങനെ ?"
ഇന്നലെ കൊച്ചുമോള് ചോദിച്ചു അപ്പച്ചാ, ഉറുമ്പിന്റെ അപ്പന്റെ പേരെന്താണ്. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കുസൃതി ചോദ്യമാണെന്ന് അറിയുകയും ചെയ്യാം. അവസാനം തോറ്റു പിൻവാങ്ങി. അപ്പച്ചൻ തോറ്റേ ഞാൻ ജയിച്ചേ എന്ന ഭാവത്തിൽ അവൾ പറഞ്ഞു, ഉറുമ്പിന്റെ അപ്പൻ 'ആന്റപ്പൻ'. അപ്പോഴാണ് പണ്ട് വായിച്ച ഒരു കഥ
നീണ്ട വയൽ വരമ്പിലൂടെയുള്ള അലസമായ നടത്തത്തിൽ അകലെ താഴ് വരകളിൽ ഇരുൾ പയ്യെ പയ്യെ കടന്നു വരുന്നതും കുടിലുകളിൽ വിളക്കുകൾ എരിയാൻ തുടങ്ങുന്നതും ശ്രദ്ദയിൽ പെട്ടപ്പോൾ നടത്തം അൽപ്പം വേഗത്തിലാക്കി. മുന്നിൽ നീണ്ടു കിടക്കുന്ന വയൽ വരമ്പാണ്. അതിനു സമാന്തരമായി ഒഴുകുന്ന പുഴക്കു കുറുകെയുള്ള തൂക്കുപാലം കടന്നു വേണം
40 കൊല്ലം മുമ്പ് ഞാന്‍ അമേരിക്കയില്‍ വന്ന സമയം... കഷ്ടപ്പാടിന്റെ കാലം....കാറിൽ മദാമ്മയുടെ മടിയില്‍ ഇരുന്ന് സുഖയാത്ര ചെയ്യുന്ന നായകളെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്..... ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അമേരിക്കയില്‍ ഒരു നായ ആയി ജനിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. നായക്ക് നല്ല സുഖം ആണ്... പക്ഷേ ലോക്ഡൗൺ.
ആഗോള ക്രൈസ്തവ ജനത 50 ദിവസത്തെ വലിയ നോമ്പാചരണം ആഘോഷമായി അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്. ഭയഭക്തിയോടും, വൃതാനുഷ്ഠാനങ്ങളോടും ആരംഭിച്ച നോമ്പ്
മൈക്കെല്‍ ചാന്ഡ്ലര് ലണ്ടനിലെ കാക്കത്തമ്പുരാനാണിപ്പോള്‍. അങ്ങനെയൊരു വാക്കുണ്ടോ എന്ന സന്ദേഹത്തിനു മുമ്പില്‍ ഞാന്‍ കുറ്റം സമ്മതിച്ചുകൊണ്ടു പറയുകയാണ്: ഇല്ല. അതൊരു പുതിയ വാക്കാണ്. Ravenmaster എന്ന പദത്തിന് പകരമായി ഞാന്‍ ഇടുന്ന പേരാണത്. കാക്കത്തമ്പുരാട്ടികള്ക്കാണെങ്കില് ഇതുവരെ പുല്ലിംഗവെല്ലുവിളി
ഈസ്റ്റര്‍... സ്നേഹത്തിന്റെ പ്രതീക്ഷയുടെയും സന്ദേശമാണ്. ആധുനികലോകത്ത് മനുഷ്യന് സ്വയം ദ്വീപുകളായി മാറുമ്പോള്‍ നമുക്കൊരുമിക്കാം എന്ന ആഹ്വാനമാണ് അത് വിളംബരം ചെയ്യുന്നത്. ഈ കഴിഞ്ഞു പോയ നോമ്പുകാലം ആചരിച്ച ഓരോ മനുഷ്യനും നൽകുന്ന സന്ദേശം എന്താണ് ?. കേവലം ആഹാരം വെടിയുന്നതുകൊണ്ട് എന്താണ് നമ്മെ ക്രിസ്തു
കുട്ടിയും കോലും കളിച്ചു നടന്നതിൻ ഓർമ്മകൾ പേറിടും ബാല്യകാലം അക്കാലമാണെന്റെ ജീവിതപാതയിൽ മധുര മനോഹരമായ കാലം. തോടും, തൊടികളും, പാടങ്ങളും താണ്ടി ചാടി തിമിർത്തു നടന്നൊരു ബാല്യ കാലം. അക്കാലം ഇന്നെന്റെ ഓർമ്മതൻ ചെപ്പിൽ മായാതെ മാറാല മൂടി കിടക്കും കാലം. തെങ്ങോല കൊണ്ടൊരു ഓലപ്പന്തുണ്ടാക്കി ഏട്ടന്റെ പുറം
മഗരിബ് നിസ്കാരം കഴിഞ്ഞ് ഇശായോടെ അടുത്തായാണ് യുഎഇയിലെ നോമ്പിന്റെ സ്ഥിരീകരണം വരാറുള്ളത് അതിന് കാരണം സൗദി അറേബ്യയും യുഎഇയും സംയുക്തമായാണ് നോമ്പും പെരുന്നാളും ഒക്കെ അനുഷ്ഠിക്കാറുള്ളത്. യുഎഇയിൽ ഈ വർഷത്തെ നോമ്പിന് മറ്റൊരു പ്രത്യേകതയുണ്ട് മഴപെയ്തു തണുപ്പിച്ചാണ് നോമ്പിന്റെ ആരംഭം. ഈ വർഷത്തെ റമസാൻ മുഴുവനും
ഡാലസ് ∙ അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത് പ്രസിദ്ധനായ രാജൂ തരകൻ രചിച്ച ഏറ്റവും പുതിയ പുസ്തകമായ
പ്രവാസ മലയാളികളുടെ ഉത്സവദിനമായിരുന്നു ഇന്ന്. സാംസ്കാരിക കാര്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ വിവിധ പഠന കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളെ അധ്യാപകരും രക്ഷാകർത്താക്കളും മധുരം നല്കി സ്വീകരിച്ചു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി
ഗസൽ ഗാന ശാഖയെ ജനകീയമാക്കിയ പ്രശസ്ത ഗായകൻ പങ്കജ് ഉധാസ് വിട പറയുമ്പോളും ജനഹൃദയങ്ങളിൽ നിന്ന് അദ്ദേഹം ആലപിച്ച ഗാനങ്ങൾ മായുന്നില്ല.
എരിഞ്ഞടങ്ങുംവരെ നീറണമെന്ന നോവിൻ പേരോ ക്ഷമ! അതോ ജീവിതലാഭത്തിന്നടിസ്ഥാനമോ? പെണ്ണാണടങ്ങണമൊതുങ്ങണം എന്തു കേട്ടാലുമെന്തു കണ്ടാലും കൂപ്പണം കൈയെങ്ങും, കഷ്ടം! പൊളിച്ചെഴുതണം പൊളി മാത്രമാമീ ശൂന്യചിന്തകൾ വരുത്തണം വേണ്ട തിരുത്തുകൾ ഞാനില്ല, ഭൂമിയോളം താഴാൻ ചങ്ങലക്കുള്ളിലമരാൻ ആർക്കും ബന്ദിയാകാമെന്നു പ്രതിജ്ഞ
ഇന്ത്യയിലെ മറ്റ് ഭാഷകളിൽ ഉണ്ടാകാത്ത വിധം പരീക്ഷണ സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നത് എന്ത് കൊണ്ട്? പതിറ്റാണ്ടുകൾ വേണ്ടി വരുന്ന മാറ്റമാണ് കോവിഡ് എന്ന മഹാമാരി ഏതാനും മാസങ്ങൾ കൊണ്ട് ലോക സിനിമയിൽ വരുത്തിയത്. ലോകത്തെല്ലായിടത്തുമുള്ള സിനിമ ആസ്വാദകർ ഓ.ടി .ടി പ്ലാറ്റ്ഫോമുക കളിലൂടെ തങ്ങളുടെ വീടിന്റെ
ഒരിക്കല്‍ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്‍ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തന്‍ പ്രണയ ആയോധന മുറകളുമായി പ്രണയ ഗോദയിലെത്തുന്ന കാമുകി കാമുകന്മാര്ക്ക് ഈ പ്രണയദിനം ഒരാവേശമാണ്, ഒരു കരുത്താണ് നല്‍കുന്നത്. വിവാഹിതരായോ അവിവാഹിതരായോ കഴിയുന്ന കാമുകി കാമുകന്മാര്ക്കും
ഹേ! ശ്യാമപ്രഭാവമേ മോഹപ്രദീപമേ ദാഹാർത്തധാത്രിക്കു നീർധാര തീർക്കും ഘനസാന്ദ്രമഹാജീവതേജ:പ്രവാഹമേ മനമാർദ്രമുറയുന്നു നിൻ ദർശനത്തിൽ.... ആകാശം നിന്നെത്തേവി ആഹ്ളാദത്തൂമഴ തൂവുന്നു അലകടലിന്നാഴത്തിൽ നിൻ അഴകിൻ ചുരുളുകൾ നിവരുന്നു അമ്പിളിവെട്ടം പൊഴിയും
റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യക്രൈസ്തവര്‍ ആകെപ്പാടെ കണ്‍ഫ്യൂഷനിലാണിപ്പോള്‍. അടുത്ത ബുധനാഴ്ച് (ഫെബ്രുവരി 14) വാലന്റൈന്‍സ് ദിനം അടിച്ചുപൊളിച്ചാഘോഷിക്കണോ അതോ, അനുതാപത്തിന്റെ ചാരം നെറ്റിയില്‍ കുരിശാകൃതിയില്‍ ചാര്‍ത്തി വിഭൂതിബുധന് ഉപവാസത്തോടെ ഭക്തിപൂര്‍വം ആചരിക്കണോ? റൊമാ ന്റിക് ഹോളിഡേ
റെഡ്ഫോർട്ടിൽ ഉയർന്നു ഇന്ത്യൻ പതാക റിപ്പബ്ലിക്ക് ദിനം വീണ്ടും ആഗതമായ് ഭരണഘടന നിർമ്മിച്ചു ഭാരതം റിപ്പബ്ലിക്കായ നൽ സുദിനം ഭാരതത്തിൻ ഭാവി ഭാസുരമാക്കുവാൻ യഗ്നിച്ചനേകം നേതാക്കന്മാർ യവനികക്കുള്ളിൽ മറഞ്ഞവർ എങ്കിലും അവരെ സ്മരിക്കണം ഈദിനത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായ് മനുഷ്യ നന്മക്കൂന്നൽ
∙ബസ് ഒരു മതേതരത്വ രാജ്യമാണ് ബസ് ഒരു മതേതരത്വ, ജനാധിപത്യ രാജ്യമാണ് യാത്രികരെല്ലാം പൗരന്മാർ അവിടെ ഇരിക്കുന്നവരിരുന്നും, നിൽക്കുന്നവർ നിന്നും ജീവിച്ചു മരിക്കുന്നു ഭരണകർത്താക്കളോ, നിയമങ്ങളോ ഒരിടപെടലും നടത്തുന്നില്ല! ഞങ്ങളും നികുതി നൽകുന്നില്ലേ? എന്ന ചോദ്യം ആരും
ഈശ്വരമംഗലത്തെ തറവാടു വീടിൻ്റെ തെക്കെ കോലായക്ക് ചാരെ ആകാശംമുട്ടെ വളർന്നു നിൽക്കുന്ന ഒരു ഞാവൽ മരമുണ്ട്. കിളികളുപേക്ഷിച്ചതും അണ്ണാൻ ചപ്പിയതും ആരുടെയും കണ്ണിൽ പെടാതെ ഉണങ്ങിയ ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്നതുമായ ഞാവൽ പഴം പെറുക്കിയെടുക്കാൻ അയൽപകത്തെ കുട്ടികളോടൊപ്പം ഞാനും അനുജത്തിയും കൂടും. മിക്കതിലും ചെളി
സ്ത്രീധനത്തെക്കുറിച്ചും സ്ത്രീ പീഡനത്തെക്കുറിച്ചുമൊക്കെ ഒരു പാട് പേർ എഴുതിയും നമ്മൾ വായിച്ചും ക്ഷീണിച്ചു. എനിക്ക് പറയാനുള്ളത് അതിന്റെ മറ്റൊരു ഭാഗമാണ്. നിങ്ങളിന്നു കാണുന്ന, വായിക്കുന്ന, അറിയുന്ന മുഹ്സിന യെക്കുറിച്ച്, അതായത് എന്നെക്കുറിച്ച് തന്നെ, അതിലുപരി ഞാൻ ദുആ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്ന എന്റെ കുടുംബത്തെക്കുറിച്ച്....
രാജ രാജ, ദേവ രാജ, യേശു ദേവൻ രാജ രാജ, ദേവ രാജ, യേശു ദേവ രാജനി ദേവലോകം വിട്ടിറങ്ങി മന്നിടത്തിൽ ജാതനായ് (2) ലാലാലലാ ലാലാലലാ ലാലാല ലലലാ കീറ്റു ശീലയിൽ പൊതിഞ്ഞ പൈതലേ വാഴ്ത്തീടാം, സ്തുതിച്ചിടാം, നമിച്ചിടാം കന്യ മേരിയിൽ പിറന്ന സൂനുവേ വാഴ്ത്തീടാം, സ്തുതിച്ചിടാം, നമിച്ചിടാം (2) ലാലാലലാ ലാലാലലാ ലാലാല
ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിൻ..കേദാരമാം..വാർത്ത കണ്ണിനു കർപ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി.. പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം.. അഖിലലോക..ജനത്തിനും രക്ഷ പകരാനായി.. ബെതലഹമിലെ കാലിത്തൊഴുത്തിൽ പിറന്നൊരു പൊന്നുണ്ണി മാനവ ഹൃദയങ്ങളെ ആനന്ദ
പൊങ്ങി ചിതറി നീന്തുന്ന ഒരു ചുവന്ന മേഘത്തുണ്ട്. അതിന്റെ മറവിലൂടെ ഒളിഞ്ഞു നോക്കുന്ന ചന്ദ്രന്. താഴെ തണുത്തുറഞ്ഞ ഭൂമി. ഭൂമിയിലെ ഒരു താഴ്വാരം ക്രിസ്മസ്സിനു വേണ്ടി ഒരുങ്ങി നില്ക്കുന്നു. അലങ്കരിക്കപ്പെട്ടിരിക്കുന്ന ക്രിസ്മസ് ട്രീകള്ക്കിടയിലൂടെ നേര്‍ത്ത മഞ്ഞിന് കണങ്ങള്‍ പഞ്ഞിനൂലു പോലെ
ജീവിച്ചിരിക്കുന്ന ഒരാൾക്കുവേണ്ടി പങ്കുവെക്കപ്പെടുന്ന സമയം പോലെ തന്നെയാണ് മരിച്ച ഒരാൾ എങ്ങനെ ഓർമ്മിക്കപ്പെടുന്നുവെന്നതും. അഞ്ചു ആറു വർഷങ്ങൾക്കു മുന്നെ ഒരു സന്ധ്യസമയം കടന്നു വന്ന നേരത്തു ഡ്രൈവ് ചെയ്തു… സന്ധ്യ ഒതുങ്ങി നിന്നു കൊടുത്തു, രാത്രിക്കു പുണരാനായി… മതീന ഖലീഫാ റോഡിന്റെ എതിർവശത്തായി പഴേ ഒരു
'എന്റെ മിലനെ......' അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ച സ്നേഹാര്‍ദ്രമായ ആ വിളി അവിചാരിതമായി കാതില്‍ ഇമ്പമിട്ടു. അഞ്ചു വര്‍ഷങ്ങള്‍.. ഇത്രയും ഹൃദ്യമായി, സ്നേഹാര്‍ദ്രമായി പിന്നീട് ആരും അങ്ങനെ വിളിച്ചിട്ടില്ല. നിരുപാധികമായ സ്നേഹം. അതെനിക്ക് ലഭിച്ചത് ആ വിളിക്കു പിന്നിലെ തെളിമയില്‍
എൻ കൺകളിൽ പ്രകാശിച്ച വെളിച്ചം ഞാനറിയാതെ എന്നിൽ പടർന്നൊരു വെളിച്ചം ഞാൻ നിന്നെയും നീ എന്നെയും കണ്ടൊരു വെളിച്ചം നമ്മളൊന്നായി കണ്ട വെളിച്ചം, നമ്മളെന്ന പ്രണയമാം വെളിച്ചം എൻ കാതുകളിൽ കേട്ടൊരു സ്വരം ഞാനറിയാതെ എന്നിൽ പതിഞ്ഞൊരു സ്വരം ഞാൻ നിന്നെയും നീ എന്നെയും കേട്ടൊരു സ്വരം നമ്മളൊന്നായി കേട്ട സ്വരം,
ആഴ്ചപ്പതിപ്പുകളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച, പുരസ്കാരങ്ങളാൽ അംഗീകരിക്കപ്പെട്ട പതിനൊന്നു കഥകളുടെ സമാഹാരമാണ് അമ്മിണിപ്പിലാവ്. ജീവിതത്തിന്റെ നേരും നോവും നിറച്ചെഴുതിയ കഥകൾ, കഥാപാത്രങ്ങൾ ഒന്നും അവയുടെ ആത്മാവിൽ നിന്ന് നമുക്കത്ര വേഗം വിടുതൽ നൽകില്ല. ആദ്യകഥയായ "ആനിയുടെ ജീവിതത്തിലെ ചില
വെള്ളിയാഴ്ച മദ്ധ്യാഹ്നം മൂന്നുമണിക്ക് നാടകം അവതരിപ്പിക്കണം, നാട്ടിൽനിന്നും, അമേരിക്ക, കാനഡ മുതലായ സ്ഥലങ്ങളിൽ നിന്നും വളരെ അധികം കലാപരിപാടികൾ അവതരിപ്പിക്കാനുള്ളതുകൊണ്ട് സമയ ക്ലിപ്തത കർശനമായും പാലിക്കണം. അനുവദിച്ചിരിക്കുന്ന സമയത്ത് നാടകം നടത്താൻ സാധിച്ചില്ല എങ്കിൽ മറ്റൊരു സമയവും അനുവദിക്കുകയില്ല.
നന്ദി എങ്ങനെ എപ്പോൾ ചൊല്ലേണ്ടുന്നറിയില്ല നന്ദി ഹീനരാം ജന്മങ്ങളോടു പൊറുക്ക നീ ഈരേഴു ലോക സർവ്വചരാചരങ്ങളും.. സൃഷ്ടി സ്ഥിതി സംരക്ഷക മൂർത്തീ ഭവാനും സർവ്വലോക മാനവ ഹൃദയാന്തരാളങ്ങളിൽ നിറയും നന്ദിയുടെ സുഗന്ധപൂരിതമാം വാടാ മലരുകൾ എന്നും എന്നെന്നും അംഗുലി കൂപ്പിയർപ്പിക്കട്ടെ സർവ്വജ്ഞാനം ഈശ്വര പാദാര
Results 1-100 of 804