Activate your premium subscription today
അഭിമന്യുവിന്റെ രക്തസാക്ഷി ദിനം നൃത്തം ചെയ്ത് ആഘോഷിക്കുന്ന എസ്എഫ്ഐക്കാർ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.വാസ്തവമറിയാം. ∙ അന്വേഷണം വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ
കെ.എസ്.ഇ.ബി ജീവനക്കാർക്കും ഓഫീസുകൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, വൈദ്യുതി ബോര്‍ഡിന്റെ ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനും ഓഫിസുകളുടെ ലാന്‍ഡ്ഫോണുകളില്‍ റെക്കോഡിങ് സംവിധാനം ഏര്‍പ്പെടുത്താനും ഉത്തരവിട്ടു കൊണ്ടുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഇതിന്റെ
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തിനു ശേഷം ബജറ്റിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലാണ് പലരുടെയും അഭിപ്രായ പ്രകടനങ്ങൾ. ഇപ്പോൾ ശവസംസ്കാരത്തിനും മോർച്ചറി സേവനത്തിനും ജി എസ് ടി ഇല്ല എന്ന് ബജറ്റിൽ പ്രഖ്യാപിച്ചെന്ന അവകാശവാദവുമായി നിരവധി
തൊഴിൽ സംബന്ധമായി നിരവധി തട്ടിപ്പുകളാണ് ദിനംപ്രതി വർധിച്ചു വരുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ പലരെയും കുരുക്കിലാക്കാറുമുണ്ട്. ഇത്തരത്തിൽ ജ്വല്ലറി ഗ്രൂപ്പായ ജോസ്കോയുടെ പേരിൽ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എന്നാൽ
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങൾ അവസാനിച്ചെങ്കിലും സമൂഹമാധ്യമത്തിൽ അതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. വിവാഹ വിശേഷങ്ങളെന്ന തരത്തിൽ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇപ്പോൾ അംബാനിക്കല്യാണത്തിലെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ
ഒരു തലമുറയെ മുഴുവൻ പ്രായഭേദമന്യേ പരിസരം മറന്ന് ചിരിപ്പിച്ച പ്രസിദ്ധ കോമിക് താരം മിസ്റ്റർ ബീനിന്റേതെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കിടപ്പിലായ രോഗിയുടെ ചിത്രമാണ് മിസ്റ്റർ ബീനിന്റേതാണെന്ന തരത്തിൽ പ്രചരിക്കുന്നത്.വാസ്തവമറിയാം ∙ അന്വേഷണം ലോകത്തെ
ഡീപ്ഫെയ്ക്ക് വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങ് വാഴുന്നത്. ഒറിജിനലിനെ വെല്ലുന്ന വ്യാജൻമാർ ഇന്ന് സമൂഹത്തിൽ ഏറെ വെല്ലുവിളിയുയർത്തുന്നുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ടിന്റേതെന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രം വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ലഭിച്ചു.
മൺസൂൺ കാലമായതോടെ രാജ്യത്തെ വിവിധയിടങ്ങളിൽ റോഡുകളും പാലങ്ങളും തകർന്നു വീഴുന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. ഇത്തരത്തിൽ തകർന്നു വീഴുന്ന നിർമ്മാണങ്ങളുടെ പഴി കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു മേൽ ചുമത്തിയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ഇപ്പോൾ ഇത്തരത്തിൽ കേരളത്തിലെ തകര്‍ന്ന പാലമെന്ന അവകാശവാദത്തോടെ
മോഡലിങ്ങിനായി പേര് മാറ്റിയെന്ന അവകാശവാദവുമായെത്തി സമൂഹമാധ്യമങ്ങളിൽ ചർച്ചയായ വിവാദ മോഡൽ ആസിയ എന്ന നിള നമ്പ്യാർ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും യുവജന കമ്മിഷന് മുന്‍ അധ്യക്ഷയുമായ ചിന്താ ജെറോമിനൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വസ്തുത പരിശോധിക്കാനായി ഞങ്ങളുടെ
അംബാനിക്കല്യാണത്തിന്റെ വിശേഷങ്ങളും വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇതുവരെ കെട്ടടിങ്ങിയിട്ടില്ല.ഇതിനിടെ അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങിൽ സൽമാൻ ഖാനും ഐശ്വര്യ റായ് ബച്ചനും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭിഷേകിനും ബച്ചന് കുടുംബത്തോടൊമൊപ്പം ഐശ്വര്യയും മകളും
മൺസൂൺ കാലമായതോടെ ഗുജറാത്ത്,ഉത്തർപ്രദേശ്,അയോധ്യ തുടങ്ങിയ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ റോഡുകളും പാലങ്ങളുമടക്കമുള്ള നിർമ്മാണങ്ങൾ തകർന്നു വീണത് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.ഇപ്പോൾ കൂറ്റൻ പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് റോഡിലേയ്ക്ക് കുതിച്ചോഴുകുന്ന വെള്ളത്തിന്റെ ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ
വീരമൃത്യു വരിച്ച കീർത്തിചക്ര പുരസ്കാര ജേതാവ് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ് രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇപ്പോൾ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ
അവിശ്വസനീയമായ ചിത്രങ്ങളും വിവരങ്ങളുമാണ് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിരവധി അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്. ഇപ്പോൾ സോണിയ ഗാന്ധി കൈയ്യിൽ സിഗരറ്റുമായി നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം #ShameOnYouCongress #RahulGandhi
മഴയെത്തുടർന്ന് റോഡ് തകർന്ന് അഗാധമായ കുഴിയിൽ പതിക്കുന്ന ഒരു സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അയോധ്യയിലെ റോഡാണ് ദൃശ്യങ്ങളിലുള്ളതെന്ന തരത്തിലാണ് വ്യാപക പ്രചാരണം. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം 844 കോടി മുടക്കി ഒരു ഗുജറാത്തി കമ്പനി പണിത അയോധ്യയിലേക്കുള്ള റോഡാണിത് .
വിഴിഞ്ഞം തുറമുഖത്തെത്തിയ സാൻ ഫെർണാണ്ടോ മദർഷിപ്പിന്റെ ട്രയൽ റൺ സംസ്ഥാനത്തിന്റെ വികസന കാഴ്ച്കളിലേക്കു വിരൽ ചൂണ്ടുമ്പോൾ തുറമുഖത്തിനെതിരായ പ്രചാരണങ്ങൾക്കും കുറവില്ല. മദർഷിപ്പ് തുറമുഖത്തെത്തിയതിനു പിന്നാലെ നടത്തിയ ട്രയൽ റണിനിടെ വിഴിഞ്ഞം
അംബാനി കുടുംബത്തിലെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങൾ നിറയെ. ഇതിനിടെ അനന്ത്–രാധിക വിവാഹത്തിൽ ദമ്പതികൾ അണിയുന്ന സ്വർണ്ണ വസ്ത്രങ്ങളുടെ ചിത്രങ്ങളെന്ന അവകാശവാദത്തോടെ ഇരുവരും സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ചിത്രത്തിന്റെ വസ്തുത പതിശോധിക്കാൻ
നിരവധി ബോളിവുഡ്, ഹോളിവുഡ് താരങ്ങൾ പങ്കെടുത്ത സംഗീത് ചടങ്ങുകളോടെ ആരംഭം കുറിച്ച അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങൾ കൈയ്യടക്കിക്കഴിഞ്ഞു. സംഗീത് ചടങ്ങിൽ പങ്കെടുക്കാൻ പോപ്പ് താരം ജസ്റ്റിൻ ബീബറും മുംബൈയിലെത്തിയിരുന്നു. ഇപ്പോൾ ജസ്റ്റിൻ ബീബർ
മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനും ഭാര്യയും മകനും ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചതായി സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ തന്റെ ഭാര്യയ്ക്കും മകനുമൊപ്പം കാശിയിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് ഇസ്ലാം മതം ഉപേക്ഷിച്ച്
അമ്മിക്കല്ലും ആട്ടുകല്ലും തലയില്‍ ചുമന്ന് വില്പന നടത്തിയിരുന്ന യുവതി പൊലീസ് ഓഫിസറായെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്മിക്കല്ലും ആട്ടുകല്ലുകളും ഉണ്ടാക്കി വിൽക്കുന്നതിനോടപ്പം പൊലീസ് ടെസ്റ്റ് എഴുതി പാസായി ഈ മിടുക്കിക്ക് ഒരു big salute എന്നാണ്
എഐ നിർമ്മിത ചിത്രങ്ങളും എഡിറ്റഡ് ചിത്രങ്ങളും യാഥാർത്ഥ്യമെന്ന് കരുതി പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോള്‍ അപൂർവ്വ ഇനത്തിൽപ്പെട്ട കടൽ പശുവിനെ കണ്ടെത്തിയെന്ന തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ് കാണാം കടൽ പശു... കടൽ പശു.. എന്ന്
കോട്ടയത്ത് സ്വകാര്യ ബസിലെ കണ്ടക്ടറെ വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെ അക്രമത്തിന് നേതൃത്വം നൽകിയത് കെഎസ്യുവാണെന്ന തരത്തിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. കേരളം ഭാവിയിൽ
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊതിച്ചോറെന്ന വ്യാജേന കഞ്ചാവ് കടത്തിയതിന് അറസ്റ്റ് ചെയ്തെന്നൊരു പ്രചാരണം സമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാം. ∙ അന്വേഷണം പൊതിച്ചോറിനുള്ളിൽ ഇത്തിരി കഞ്ചാവ് കൊണ്ട് പോയതിനാണ് ഇവന്മാർ ഇങ്ങനെയൊക്കെ പറയുന്നത് എന്ന കുറിപ്പിനൊപ്പമാണ്
മഹാരാജാസ് കോളേജിലെ ജെൻഡർ സൗഹൃദ ശുചിമുറികൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷന് മഹാരാജാസ് കോളജിലെ ജെന്‍ഡര്‍ സൗഹൃദ ശുചിമുറികളുടെ പ്രവർത്തനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
1965-ൽ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ മുസ്ലിം റെജിമെന്റ് പോരാടാൻ വിസമ്മതിച്ചുവെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലെ ബിജെപി–ആർഎസ്എസ് അനുകൂല ഗ്രൂപ്പുകളിൽ വൈറലാകുന്നുണ്ട്.പോസ്റ്റ് കാണാം. ∙ അന്വേഷണം എന്തുകൊണ്ടാണ് സൈന്യത്തിൽ മുസ്ലിം റെജിമെന്റ് ഇല്ലാത്തത്?
ഗർത്തം പോലെ തകർന്ന ഒരു റോഡിന്റെ ചിത്രം കേരളത്തിലേതെന്ന അവകാശവാദത്തോടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തകർന്നതും ശോച്യാവസ്ഥയിലുമുള്ള റോഡിന്റെ ചിത്രമാണ് കേരളത്തിലെ നമ്പര്‍ 1 റോഡുകള്‍ പാതാളത്തിലേക്ക് റോഡ് നിര്‍മിച്ച് കേരളം എന്നെഴുതിയ കുറിപ്പിനാപ്പം വൈറലാകുന്നത്.പ്രചാരണത്തിന്റെ വാസ്തവമറിയാം. ∙ അന്വേഷണം
പതിനയ്യായിരത്തോളം തൊഴിലാളികൾ, ആയിരത്തിയഞ്ഞൂറോളം എൻജിനീയർമാർ തുടങ്ങി ഇരുപതിനായിരത്തിലധികം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് യുഎൽസിസിഎസ് അഥവാ ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റി. കേരളത്തിലെ പല പ്രധാനപ്പട്ട പാലങ്ങളും റോഡുകളും നിർമിച്ചുകൊണ്ടാണ് നിർമാണ രംഗത്ത് അനിഷേധ്യ സാന്നിധ്യമായി ഊരാളുങ്കൽ മാറിയത്.
മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ചെത്തിയവരെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.#പാകിസ്താന്റെ ക്രിക്കറ്റ് #ജേഴ്സി അണിഞ്ഞുകൊണ്ട് #കാസറഗോഡ് #ലീഗ് ഓഫീസ് ഉത്ഘാടനം.! ചോറ് ഇവിടെയും കൂറ് അവിടെയും എന്ന
തമിഴ്നാട്ടിൽ ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവർക്ക് ഗർഭനിരോധന ഗുളികകൾ കലർത്തിയ ബിരിയാണി വിതരണം ചെയ്യുന്നെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ തമിഴ്നാട്ടിൽ വ്യാപകമായി പ്രചരിക്കുന്നതായി ഞങ്ങളുടെ വാട്സാപ് ഹെൽപ്ലൈൻ നമ്പറിൽ സന്ദേശം ലഭിച്ചു. #കോയമ്പത്തൂരിൽ #ഹിന്ദുക്കൾക്ക് #ഗർഭനിരോധന ഗുളിക കലർത്തിയ ബിരിയാണി
ഹംഗേറിയൻ-അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസ് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ മകളോടൊപ്പമുള്ള ചിത്രം എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോദി സർക്കാരിനെ പരാജയപ്പെടുത്താൻ പണം വെള്ളം പോലെ ചിലവഴിച്ച ജോർജ്ജ് സോറോസിനെ ഇതിനായി ഒരുക്കിയത്
പിഞ്ചു കുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തിയ വാർത്ത ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. ചിത്തിരമാസത്തിൽ ജനിച്ച കുട്ടി കുടുംബത്തിന് ദോഷമാണെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് കുഞ്ഞിനെ സ്വന്തം മുത്തച്ഛൻ തന്നെ ദാരുണമായി കൊലപ്പെടുത്തിയത്.എന്നാൽ ഇപ്പോൾ സംഭവം നടന്നത് കേരളത്തിലാണെന്ന്
ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം, #Boycott Israeli ഉൽപ്പന്നങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഏറെ പ്രചാരമുള്ള ഉൽപ്പന്നങ്ങളായ ലെയ്സ്, പെപ്സി എന്നീ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.പെപ്സിയും
പലസ്തീൻ–ഇസ്രയേൽ യുദ്ധക്കെടുതികൾ ഇപ്പോഴും തുടരുകയാണ്. സമാധാന ചർച്ചകൾക്ക് ചെവികൊടുക്കാതെ ഓരോ നിമിഷവും ഉയരുന്ന മരണക്കണക്കുകൾ, പരുക്കേറ്റു കരയുന്നവർ, തകർന്നു വീഴുന്ന സ്വപ്നങ്ങൾ. ഇസ്രയേൽ–ഹമാസ് സംഘർഷത്തിനു മുന്നിൽ ലോകത്തിന്റെ കണ്ണീരിന് ഇപ്പോൾ ചോരയുടെ നിറമാണ്. ദുരന്തമുഖത്തെ ചിത്രങ്ങളാണ് പലപ്പോഴും നമ്മെ
കാര്യകാരണങ്ങളറിയാതെ സദാചാരം പരത്തുന്ന നന്മമരങ്ങളാണ് സോഷ്യൽ മീഡിയയിലെങ്ങും. ഇത്തരത്തിൽ മഹാരാജാസ് കോളേജിലെ ജെൻഡർ സൗഹൃദ ശുചിമുറികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ∙ അന്വേഷണം കോളേജിന്റെ നടപടി അധാർമ്മികവും സംസ്കാരരഹിതവുമാണെന്നാണ് പോസ്റ്റുകൾ.ജെന്‍ഡര്‍ സൗഹൃദ
തീവണ്ടി യാത്രയ്ക്കൊരുങ്ങുമ്പോൾ സ്വന്തം ഫോണില്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് നമ്മളിൽ പലരും. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ യാത്രാവേളയില്‍ ഇത്തരത്തില്‍ പലരും ടിക്കറ്റ് ബുക്ക് ചെയ്യാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇനി മുതല്‍
സമൂഹമാധ്യമങ്ങൾ 'പരേതരാക്കുന്ന' പലരും അവർ യഥാർത്ഥത്തിൽ ജീവനോടെയുണ്ടെന്നറിയിക്കാനായി പലപ്പോഴും ഇതേ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളുമായി എത്താറുണ്ട്. കാര്യകാരണങ്ങളറിയാതെ പുറത്തുവിടുന്ന ഇത്തരത്തിലൊരു 'ചരമ ' വാർത്തയുടെ ഇത്തവണത്തെ ഇരയായത് രാഷ്ട്രീയ തത്വചിന്തകൻ, ഭാഷാശാസ്ത്രജ്ഞൻ, വിമര്ശകന് എന്നീ നിലകളിൽ
രാജ്യത്തെ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. നീറ്റ് പരീക്ഷ തട്ടിപ്പിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു എന്ന കുറിപ്പോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിപ്രചരിക്കുന്നുണ്ട്. വിഡിയോയുടെ
1930 ജൂൺ 15-ന് ബോംബെ ഗവൺമെന്റ് ഇന്ത്യാ ഗവൺമെന്റിന് എഴുതിയ ഒരു കത്ത് 'നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ'യുടെ വാട്ടർമാർക്ക് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തടവുകാലത്ത് 1930ൽ സ്വന്തം ചെലവുകൾക്കായി ബ്രിട്ടീഷുകാരിൽ നിന്ന് ഗാന്ധിജിക്ക് പ്രതിമാസം 100 രൂപ ലഭിച്ചിരുന്നു എന്ന
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ‘പ്രതിപക്ഷ ശബ്ദ’മായി യൂട്യൂബർ ധ്രുവ് റാഠി മാറിയിരുന്നു. റാഠിയുടെ വിഡിയോകൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നതായാണ് സൂചനകൾ. ഇപ്പോൾ ധ്രുവ് റാഠിയുടെ പരാമർശമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ വസ്തുതാ
നായർ സമുദായത്തിനെതിരായി വെള്ളാപ്പള്ളി നടേശൻ വിവാദ പരാമർശം നടത്തിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ് കാണാം ∙ അന്വേഷണം 22 അംഗ കേരള കാബിനറ്റിൽ 10 പേരും നായന്മാർ, 20 ലോക്സഭാ എംപിമാരിൽ 7 പേരും നായന്മാർ. ജനസംഖ്യയുടെ 11% മാത്രം വരുന്ന നായന്മാർക്ക്
ഭക്ഷണത്തിലെ മായവുമായി ബന്ധപ്പെട്ട വാർത്തകൾ സ്ഥിരമായി നാം മാധ്യമങ്ങളിൽ കാണാറുണ്ട്. ഫോർമാലിൻ കലർന്ന മൽസ്യങ്ങൾ കുഴിച്ചുമൂടിയ സംഭവങ്ങളും നിരവധിയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് വളർത്തു മീനിനെ തൂക്കം കൂട്ടാനും തടി വെപ്പിക്കാനുമുള്ള ഇൻജെക്ഷൻ കുത്തി വയ്ക്കുന്നതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന
പാഴ്സല്‍ ലഭിക്കാനായി അഡ്രസ് അപ്ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇന്ത്യാ പോസ്റ്റിന്റേതെന്ന അവകാശവാദവുമായി ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്തുതാ പരിശോധനയ്ക്കായി ഈ സന്ദേശം മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം നിങ്ങള്‍ക്കുള്ള
പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ കേരളത്തിലെ കോൺഗ്രസുകാർ ആവേശത്തിലാണ്. രാഹുൽ ഗാന്ധി റായ്ബറേലി ലോക്സഭാ സീറ്റ് നിലനിർത്തി വയനാട് ഒഴിയുന്നതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയാകുന്നതോടെ വയനാട് മണ്ഡലം വീണ്ടും ദേശീയ
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലൂർദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി സ്വർണ്ണ കൊന്ത സമർപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനിടെ മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തു എന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. “തൃശൂരിലെ മാതാവിന് സ്വര്‍ണ്ണം അണിയിക്കുന്നത് കാണുന്ന
സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത്ത് അശോക് ഐപിഎസ് തൃശൂർ പൂരത്തിനിടെ നടപ്പിലാക്കിയ നടപടികൾ ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ അങ്കിത്ത് അശോക് ഐപിഎസിനെ സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്നും മാറ്റിയത് സുരേഷ് ഗോപിയാണെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. മണ്ഡലത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ തനിക്ക് വിശ്വാസമെന്ന് മുൻ മന്ത്രി ജി.സുധാകരന് പറഞ്ഞെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എനിക്ക് പിണറായി വിജയനെക്കാള്‍ വിശ്വാസം നരേന്ദ്ര മോദിയോടാണ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്കെതിരെ വനിതാ നേതാവ് പീഡന പരാതി നല്‍കിയെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചണ്ഡിഗഡ് വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെ മർദിച്ച സംഭവം ഈ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. കങ്കണയുടെ മുഖത്ത് പോലീസുകാരിയുടെ മർദ്ദനമേറ്റ ചിത്രം എന്ന അവകാശവാദവുമായി മുഖത്ത് അടിയേറ്റ പാടിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രമടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കേരളത്തില്‍ നിന്നും ഇത്തവണത്തെ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്.വീടിന്റെ ലിവിങ് റൂമിലെ പ്രളയജലത്തില്‍ ടിവി കണ്ടുകൊണ്ട് ഒരാള്‍ സോപ്പുതേച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
വിദേശ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന ആർബിഐയുടെ 100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ ഈ സ്വർണം കോൺഗ്രസ് സർക്കാർ പണയം വച്ചതാണെന്നും ബിജെപി സർക്കാർ തിരിച്ചെടുത്തതാണെന്നുമുള്ള അവകാശവാദത്തോടെ വലിയ പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സ്വർണം ഇന്ത്യയിലെത്തിച്ച വാർത്തകൾക്കൊപ്പമാണ് ഇത്തരം പ്രചാരണങ്ങൾ ഷെയർ ചെയ്യപ്പെടുന്നത്.
ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് വൻ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ പുറത്തുവന്നതിനു പിന്നാലെ, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം, ജൂൺ 5 ന് തായ്ലൻഡിലെ ബാങ്കോക്കിലേക്കുള്ള യാത്രക്കായി വിസ്താര വിമാനത്തിലേയ്ക്ക് ബുക്ക് ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബോർഡിങ് പാസിന്റെ ഒരു ചിത്രമെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ പെരുമഴയത്ത് ബസ് ഓടിക്കുമ്പോള്‍ കുട നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന ഒരു വിഡിയോ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷൻ (കെഎസ്ആര്‍ടിസി) ബസിന്റെ ശോച്യാവസ്ഥ എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബസിന് ചോര്‍ച്ചയുണ്ടെന്ന പരിഹാസത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്.
മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ടർബോ’ വിജയകരമായി പ്രദർശനം തുടരുകയാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതിനിടെ ആളില്ലാത്ത തിയറ്ററുകളിലാണ് ‘ടർബോ’ പ്രദർശിപ്പിക്കുന്നതെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗോമൂത്രം കടകളില്‍ വില്ക്കാന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭക്ഷ്യസുരക്ഷയും നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ സ്ഥാപനമാണ് FSSAI.
ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് മുകളിലൂടെ വാഹനം ഓടിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ കേരളത്തിൽ നിന്നുള്ളതാണെന്ന അവകാശവാദത്തോടെയാണ് പ്രചാരണം. ഉത്തരേന്ത്യൻ സമൂഹമാധ്യമ അക്കൗണ്ടുകളിലടക്കം വിഡിയോ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം ∙ അന്വേഷണം ഈ വിഡിയോ കേരളത്തിൽ
2024 ലോക്സഭയുടെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. അവസാന രണ്ട് ഘട്ടങ്ങൾ മേയ് 25 നും ജൂൺ 1 നും ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്. ഫലപ്രഖ്യാപനം ജൂൺ 4നാണ് വനിതാ വോട്ടർമാർ വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് നെയിൽ പോളിഷ് നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ അവരെ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്നും അവകാശപ്പെടുന്ന ഒരു വൈറൽ വാട്സാപ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒരേ കെട്ടിടത്തില്‍ സ്കൂളും കള്ള് ഷാപ്പും പ്രവര്‍ത്തിക്കുന്നുവെന്ന അവകാശവാദത്തോടെയുള്ള ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലം അഞ്ചലില്‍ നിന്നുള്ള ദൃശ്യമാണെന്നാണ് അവകാശവാദം.സ്കൂളാണെന്ന് തോന്നുന്ന ഒരു കെട്ടിടത്തില്‍ കള്ള് ഷാപ്പിന്റെ ബോര്‍ഡ് പതിച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം.
കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ കെ.എം.സച്ചിൻ ദേവ് എന്നിവർ തമ്മിൽ റോഡിലുണ്ടായ തർക്കം സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ കോടതിക്ക് തനിക്കെതിരെ കേസെടുക്കാൻ അധികാരമില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞതായി അവകാശവാദമുന്നയിക്കുന്ന ഒരു
നടി സായി പല്ലവിയുടെ മതവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാമായണത്തെക്കുറിച്ചുള്ള സിനിമയിൽ സീതയായി സായി പല്ലവിയാണ് അഭിനയിക്കുന്നത്. ഇതിലെ സീതയായുള്ള ചിത്രത്തോടൊപ്പം, ബുർഖ ധരിച്ച സായി പല്ലവിയുടെ ചിത്രങ്ങളുമാണ് കൊളാഷിലുള്ളത്. സിനിമകളില്‍ ഹിന്ദുവായി
കോവീഷീൽഡ് വാക്സിനേഷൻ എടുത്ത ആളുകൾക്ക് അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന വാക്സിൻ നിർമ്മാതാക്കളായ ആസ്ട്രസെനെക്കയുടെ വെളിപ്പെടുത്തൽ ഈ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങളുയർന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് അപ്രത്യക്ഷമായതും വാർത്തയായിരുന്നു
രാജസ്ഥാനില്‍ 48 ഡിഗ്രി കൊടുംചൂടില്‍ വനിത സൈനികര്‍ റോഡിലിരുന്ന് ഭക്ഷണം കഴിക്കുന്നു എന്ന അവകാശവാദവുമായി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം ∙അന്വേഷണം രാജസ്ഥാനിലെ ബഡ്മെറില്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ജോലിക്കിടെ വനിതാ സൈനികര്‍ റോഡിലിരുന്ന് ഭക്ഷണം
മുസ്ലിം അധ്യാപികമാര്‍ക്ക് മാത്രമായി കേരള സര്‍ക്കാര്‍ പ്രത്യേക പ്രസവാനുകൂല്യം നൽകുന്നുണ്ടെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടതുസര്‍ക്കാറിന്റെ മുസ്ലിം അനുഭാവമെന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.
അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിൽ ഇട്ട പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ മോചിപ്പിക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞെന്ന് അവകാശവാദത്തോടെയുള്ള ഒരു ന്യൂസ് കാർഡ് മനോരമ ഓൺലൈന്റെ പേരിൽ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ
പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും തലകീഴായി പ്രദക്ഷിണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙അന്വേഷണം 26 വയസ്സുള്ളപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും
തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചാരണങ്ങളും , ആരോപണങ്ങളുമായി രാഷ്ട്രീയരംഗത്ത് സ്ഥാനാർഥികൾ കളം നിറയുകയാണ് . മോദിയില്‍ ഞാന്‍ എന്റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്റെ മകള്‍ പറഞ്ഞു എന്ന അവകാശവാദത്തോടെ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഓട്ടോറിക്ഷയുടെ പെർമിറ്റ് തുക വർധിപ്പിച്ചു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ ...
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് ശേഷം സുരേഷ്ഗോപിയും തൃശൂരും സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണ്. വാദ പ്രതിവാദങ്ങളും പോരടികളുമെല്ലാം
കലാകാരനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരെയുള്ള കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം ഏറെ ചൂടുള്ള ചർച്ചയായിരുന്നു. ഇതിന്റെ തുടർച്ചയായുള്ള വാദപ്രതിവാദങ്ങളാണ് സമൂഹമാധ്യങ്ങളിലെമ്പാടും. സത്യഭാമയ്ക്കെതിരെ ട്രോളുകളായും റീൽസുകളായുമുള്ള പരിഹാസശരങ്ങളാണ് ഏറെയും. ഇതിനിടെ നടൻ ഉണ്ണി മുകുന്ദൻ സത്യഭാമയെ അനുകൂലിച്ച്
മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളുടെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. എന്നാൽ ഇതിനിടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഇന്ത്യയിലുള്ള എല്ലാവർക്കും മുകേഷ് അംബാനി 5000 രൂപ സൗജന്യമായി നൽകുന്നു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ
സംസ്ഥാന–കേന്ദ്ര സർക്കാരുകളുടെ സഹകരണത്തോടെ നിർമ്മിക്കുന്ന റോഡുകളുടെ അവകാശവാദവുമായി തർക്കം പതിവാണ്. ഇത്തരത്തിൽ കുട്ടിക്കാനം കട്ടപ്പന,പുളിയന്മല കേരള സംസ്ഥാന പാത എന്ന അവകാശവാദത്തോടെ ഒരു റോഡിന്റെ ഹ്രസ്വ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙അന്വേഷണം ഈ
കാനഡയിലേക്കുള്ള കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇതിനിടെ ഇന്ത്യക്കാർ ശൗചാലയത്തിന് തുറസായ സ്ഥലം തേടുന്നവരെന്ന തരത്തിൽ കനേഡിയൻ മുനിസിപ്പാലിറ്റികൾ അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കായി തുറസായ സ്ഥലങ്ങൾ ശൗചാലയങ്ങളായി ഉപയോഗിക്കരുതെന്ന് ഹിന്ദിയിൽ പരസ്യങ്ങൾ നൽകിയെന്ന
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കും എൽഡിഎഫിലെ ആനി രാജയ്ക്കുമെതിരെ കെ.സുരേന്ദ്രന്റെ ബിജെപി സ്ഥാനാർത്ഥിത്വമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇതിനിടെ കലാകാരൻ ആർ.എൽ.വി. രാമകൃഷ്ണനെതിരായ അധിക്ഷേപ പ്രകടനത്തിൽ കലാമണ്ഡലം സത്യഭാമയ്ക്ക് പിന്തുണയുമായി കെ.സുരേന്ദ്രൻ രംഗത്തെന്ന അവകാശവാദവുമായുള്ള
പൊതുവേദിയിൽ ഹൈന്ദവ വിഗ്രഹം സമ്മാനമായി നൽകിയപ്പോൾ പരസ്യമായി രാഹുൽ ഗാന്ധി വിഗ്രഹത്തെ അവഗണിച്ചുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം ഇതാണ് കോൺഗ്രസ്, ഇത് തന്നെയാണ് കോൺഗ്രസ്..തികഞ്ഞ ഹൈന്ദവ വിരോധം എല്ലായിടങ്ങളിലും, ഇത്
ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊല്ലം കരുനാഗപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിന് ഹോട്ടല്‍ ഉടമയെ അക്രമി സംഘം മര്‍ദ്ദിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം ശ്രീമതി ശോഭ
ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിരയുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിവാദത്തിൽ സമൂഹമാധ്യമങ്ങളിലാകെ ചർച്ചകൾ നടന്നിരുന്നു. ഇ.പി.ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽ ഇഡി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും സിപിഎം
പ്രശസ്ത സിനിമ താരം നവ്യ നായര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയെ വേദിയിൽ ആക്ഷേപിച്ചു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം നവ്യാനായർ കസറി , ഇളിഭ്യനായി ശിവൻകുട്ടി എന്ന കുറിപ്പിനൊപ്പമാണ് യൂട്യൂബിൽ ഈ പോസ്റ്റ്
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ. സിഎഎ ആയുധമാക്കിയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം.ഇതിനിടെ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തുല്യമായി ഇന്ത്യന്‍ മുസ്ലിംകൾക്ക് പാക്കിസ്ഥാനിൽ പൗരത്വം നല്കാന് നിയമം വരുന്നുവെന്ന
റമദാൻ വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഇതിനിടെ റമദാനിൽ രാത്രികാല ഭക്ഷണശാലകള്‍ അടപ്പിക്കണമെന്ന് സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളും പള്ളി കമ്മിറ്റികളും ആഹ്വാനം ചെയ്യുന്നതായുള്ള പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക്
ഉത്തർപ്രദേശിൽ സുവിശേഷ വിരോധികൾ ദൈവദാസന്മാരെ അക്രമിക്കുന്നു എന്ന അവകാശവാദവുമായി ഒരാളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പ്രചാരണത്തിന്റെ വസ്തുത പരിശോധനക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ 8129100164 സന്ദേശം ലഭിച്ചിരുന്നു. വിഡിയോയുടെ
റമദാൻ കാലത്ത് ഉത്തരേന്ത്യയില്‍ നിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള യാചകരെത്തുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള കേരള പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പെന്ന അവകാശവാദവുമായി ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനക്കായി ഞങ്ങളുടെ ഫാക്ട്
ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയും തൃശൂര്‍ എംപിയുമായ ടി.എന്‍. പ്രതാപന്, ആറ്റുകാൽ പൊങ്കാലയെ അവഹേളിച്ചു സംസാരിച്ചു എന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനക്ക് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ സന്ദേശം
പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന ഒരു തമിഴ്നാട് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതായും ഇവരുടെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുപതോളം പേരാണ് വിഡിയോയുടെ വസ്തുത പരിശോധനയ്ക്കായി ഞങ്ങളുടെ ഫാക്ട്
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിലും കൊടുമ്പിരി കൊള്ളുകയാണ്. മരണത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികളുടെ പങ്കാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇതിനിടെ കേസിൽ അറസ്റ്റിലായവരിൽ കെഎസ്യു പ്രവർത്തകരുമുണ്ടെന്ന അവകാശവാദത്തോടെ ചിലരുടെ ചിത്രങ്ങൾ
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് തരംഗമാണ് പലപ്പോഴും എഐ ചിത്രങ്ങൾ. ഡീപ് ഫേക്ക് അടക്കമുള്ള ചിത്രങ്ങളും വിഡിയോകളും വരും കാലങ്ങളിൽ സമൂഹത്തിൽ ചോദ്യചിഹ്നമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ നടൻ ഷാരൂഖ് ഖാന്റെ കുട്ടിക്കാലത്തേതെന്ന അവകാശവാദത്തോടെ കുറച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ എസ്.ഐ, കോൺസ്റ്റബിൾ തസ്തികയിലേക്ക് വമ്പൻ റിക്രൂട്ട്മെന്റ് നടക്കുന്നെന്ന അവകാശവാദവുമായി ഒരു നോട്ടിഫിക്കേഷൻ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നോട്ടിഫിക്കേഷന്റെ യാഥാർത്ഥ്യമറിയാൻ ചിലർ നോട്ടിഫിക്കേഷൻ വസ്തുത പരിശോധനയ്ക്കായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിലേക്ക്
വേനൽക്കാലത്ത് ഇന്ധനം നിറയ്ക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ പൊട്ടിത്തെറി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഭാരത് പെട്രോളിയത്തിന്റെ മുന്നറിയിപ്പ് എന്ന അവകാശവാദത്തോടെ ഒരു കുറിപ്പ് വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം. അന്വേഷണം ഭാരത് പെട്രോൾ മുന്നറിയിപ്പ് നൽകുന്നു വരും
ഓഖ മെയിൻ ലാന്റിനെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ പാലമായ സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ദിവസം രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ശ്രീകൃഷ്ണ ചിത്രങ്ങളും ഭഗവദ്ഗീത വാക്യങ്ങളും കൊണ്ട് അലങ്കരിച്ച നടപ്പാതയും സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി
മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭാര്യ മുംതാസ് മഹലെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം രാജകീയ വസ്ത്രത്തിൽ അലങ്കരിച്ച ഒരു സ്ത്രീയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്.ഇത് ഷാജഹാന്റെ ഭാര്യ
ദ് കേരള സ്റ്റോറി സിനിമയുടെ കേരളത്തിലെ പ്രദർശനവുമായി ബന്ധപ്പെട്ട അലയൊലികളാണ് സോഷ്യൽ മീഡിയയിൽ. ഈ കോലാഹലങ്ങൾക്കിടയിൽ മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെന്ന തരത്തിൽ,ഐ.എസ് തലവന്‍ കേരളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍
അബുദാബിയിൽ പണിപൂർത്തിയായി ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തിന്റെ പെരുമയും നിർമ്മാണത്തിന്റെ സൗന്ദര്യവുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇതിനിടെ ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരിയോടൊപ്പം അബുദാബിയിലെ ക്ഷേത്രം സന്ദർശിക്കുന്ന കെ.ടി ജലീലിന്റേതെന്ന അവകാശവാദവുമായി ഒരു
ഗോധ്ര ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടേതെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙ അന്വേഷണം ഇത് ആണ് ആ സാത്താന്റെ സന്തതി ഇത് മുസ്ലിം നേതാവും ഗോധ്രയിലെ രണ്ട് പെട്രോൾ പമ്പുകളുടെ ഉടമയുമായ റഫീഖ് ഹുസൈൻ ബത്തുക് ആണ്. സബർമതി എക്സ്പ്രസിന്
കോട്ടയത്ത് സംഘടിപ്പിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാർത്തോമ്മൻ പൈതൃക സമ്മേളനത്തിന്റെ ഉദ്ഘാടനം നടി ഹണി റോസ് നിർവ്വഹിക്കുന്നു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു പോസ്റ്ററാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. ഇതിന്റെ
തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി ആരംഭിച്ച നടൻ വിജയ് ആണ് തമിഴ് രാഷ്ട്രീയത്തിലെയും സിനിമ മേഖലയിലെയും ചർച്ചകളിൽ. ഇതിനിടെ നടൻ അരവിന്ദ്സ്വാമി വിജയ്ക്ക് വോട്ട് ചെയ്യില്ല എന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം തമിഴിലുള്ള
രാജ്യത്ത് കർഷക സമരത്തിന് ചൂട് പിടിക്കുമ്പോൾ സമരം ചെയ്യുന്ന കർഷകരെ ഖലിസ്ഥാൻവാദികളെന്ന് മുദ്രകുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ഞങ്ങൾക്ക് ഖലിസ്ഥാൻ വേണം എന്ന മുദ്രാവാക്യമുയർത്തി നിൽക്കുന്ന കർഷകൻ എന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രം വസ്തുത
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രനെതിരെ വിമര്ശനശരങ്ങളായിരുന്നു പിന്നിട്ട ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ. ഇതിനിടെ എൻഡിഎ മുഖ്യമന്ത്രിമാരുടെയും അമിത് ഷായുടെയും ഒപ്പം വേദി പങ്കിടുന്ന പിണറായി വിജയൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി ചലോ എന്ന പേരിൽ കർഷക സംഘടനകൾ ആരംഭിച്ച പ്രതിഷേധ റാലിയാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇതിനിടെ ബാരിക്കേഡുകളും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി പരിഷ്കരിച്ച ട്രാക്ടറുകൾ കർഷകർ നിരത്തിലിറക്കി എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അയോധ്യയിലെത്തുന്നവർ ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകിയാൽ പണം തിരികെ നൽകുമെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ നിരവധി പേരാണ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചത്. വാസ്തവമറിയാം. അന്വേഷണം സനാതനന്മാരെ
ലോക്സഭാ തിരഞ്ഞെടുപ്പും കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.ഇതിനിടെ ഭാരത് അരിയുമായി സ്കൂട്ടറിൽ പോകുന്ന മുസ്ലിം കുടുംബം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം മമ്പ്രത്തുള്ള അയ്മൂട്ടി
ശ്രീലങ്കയിലും നേപ്പാളിലും പെട്രോൾ വില ഇന്ത്യയെക്കാൾ കുറവാണ് എന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ നിരവധി പേരാണ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചത്. വാസ്തവമറിയാം അന്വേഷണം പെട്രോളിന് രാവണന്റെ ലങ്കയിൽ 51,
ഒരു ചെറിയ മരപ്പലക പാലത്തിൽ ലൈഫ് ജാക്കറ്റ് ധരിച്ച് ഒരാൾ സൂക്ഷ്മമായി സൈക്കിൾ ഓടിക്കുന്ന വിഡിയോ ഫേയ്സ്ബുക്ക് റീലുകളിൽ ഇങ്ങനെയാണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്റർ തിരഞ്ഞെടുക്കപ്പെടുന്നത് എന്ന അവകാശവാദവുമായി വൈറലാകുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം അന്വേഷണം ഇങ്ങനെയാണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്റർ
വാറ്റ് ചാരായം അടിച്ചു പൂസായ പുലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. എന്നാൽ വിഡിയോയിൽ ഒരു ട്വിസ്റ്റുണ്ട്. വാസ്തവമറിയാം
Results 1-100 of 249