Activate your premium subscription today
മന്ത്രി മുഹമ്മദ് റിയാസ് മൂന്ന് ശിലാഫലകങ്ങൾ അനാച്ഛാദനം ചെയ്യുന്നതിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വികസനത്തിന് ഫണ്ടുകളൊന്നും ചെലവാക്കാതെ ശിലാഫലകങ്ങൾക്ക് മാത്രം ഫണ്ട് ചിലവാക്കി, ഉദ്ഘാടനം ചെയ്തു നടക്കുന്നവെന്ന അവകാശവാദത്തോടെ, പരിഹസിച്ചുകൊണ്ടാണ് പല പോസ്റ്റുകളും. എന്താണിതിനു പിന്നിലെ
മുസ്ലിം ലീഗ് വഖഫ് നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യം കലർന്ന മുദ്രാവാക്യം വിളിച്ചുവെന്ന തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. . എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം വഖഫ്
ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കിയിരുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണു ശേഷിക്കുന്നത്. എന്നാൽ ഇതിനിടെ ലോക്സഭയിൽ വഖഫ് ബില്ല് പാസാക്കുമ്പോൾ രാഹുൽ ഗാന്ധി ഉറങ്ങിയെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ
ബിജെപി നേതാവ് ഉമാഭാരതി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിനാശ പുരുഷൻ’എന്ന് പരാമർശിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾക്കുള്ള ക്രമീകരണങ്ങൾക്കായി ചെലവഴിച്ച ആകെ തുക 258 കോടി രൂപയാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി പബിത്ര മാർഗരറ്റി രാജ്യസഭയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഈ തുകയെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിദേശ സന്ദർശനങ്ങളുടെ
ആശ വര്‍ക്കർമാരുടെ സമരവുമായി ബന്ധപ്പെടുത്തി ഏതാനം ദിവസങ്ങളായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻറെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതശൈലി ആഡംബരം നിറഞ്ഞതാണെന്ന തരത്തിലായിരുന്നു നിറയെ ഭക്ഷണങ്ങളുള്ള ഒരു മേശപ്പുറത്ത് അദ്ദേഹം കഴിക്കാൻ ഇരിക്കുന്നൊരു ചിത്രം
മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ താൻ തയ്യാറല്ലെന്ന് ബിജെപിയുടെ കേരള സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ പറഞ്ഞതായി ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാതൃഭൂമി ന്യൂസിന്റെ കാർഡാണ് പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ, ഇത് വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം. പ്രചരിക്കുന്ന
പാലക്കാട് ജില്ലയിലെ തൃത്താലയിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിനിടെ ഉണ്ടായ തർക്കത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂട്ടത്തല്ല് നടന്ന ഈ യോഗത്തിൽ നിന്ന് വി.ടി ബൽറാം ഓടി രക്ഷപ്പെടുകയായിരുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാൽ, പ്രചരിക്കുന്ന പോസ്റ്റുകൾ
ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ കോടതി 14 ദിവസത്തേയ്ക്ക് റിമാര്‍ഡ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നലെയാണ് ഇന്നലെ ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി പിസി ജോര്‍ജ്
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രി പോലുള്ള ഒരു സ്ഥലം സന്ദർശിക്കുന്ന വിഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. പ്രിയങ്ക ഗാന്ധി മുറിയിലുള്ള ആളുകളെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗാന്ധി സഹോദരങ്ങൾ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നടന്ന ദുരന്തത്തിൽ മരിച്ചവരെ കാണാൻ എത്തിയ
സിപിഎം നേതാവ് ജി. സുധാകരന് പത്നി സമേതം കുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയെന്ന തലക്കെട്ടുള്ള ട്വന്റി ഫോർ ന്യൂസ് വാർത്തയുടെ ഒരു സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും ഒരു ചിത്രവും സ്ക്രീൻഷോട്ടിൽ കാണാം. എന്നാൽ, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് നിർമ്മിച്ച
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ പരാതിയില്‍ കോട്ടയം ജില്ലാ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മുസ്ലിംകളെ ലക്ഷ്യം വച്ചുള്ള പരാമര്‍ശത്തില്‍ പി.സി.ജോര്‍ജ് പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. അതിനിടെ
ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഫെബ്രുവരി 20നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നും വിജയിച്ച രേഖ ഗുപ്ത എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേറ്റതിന് പിന്നാലെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രേഖ
മഹാകുംഭമേളയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടുത്തിടെ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. വിശ്വാസികളെ ഉദ്ദേശിച്ചുള്ള പ്രസ്താവനയല്ലെന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു. അതിനിടെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മഹാകുംഭമേളയില്‍
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ട ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിനെ കേരളത്തിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിപ്പിക്കാൻ ഒരുങ്ങുന്നതായി ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ കേജ്രിവാളിന് കണ്ണൂരിൽ പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ സീറ്റ് നൽകുമെന്ന് സിപിഎം
ഉത്തര്‍പ്രദേശിലെ മില്ക്കിപുര് മണ്ഡലത്തിലേക്ക് ഫെബ്രുവരി അഞ്ചിന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചന്ദ്രഭന് പാസ്വാന് 60000 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടിയുടെ സിറ്റിങ് മണ്ഡലമായിരുന്ന മില്‍ക്കിപുരില്‍ സ്ഥാനാര്‍ഥിയായത് അവധേഷ് പ്രസാദ് എംപിയുടെ മകന് അജിത് പ്രസാദാണ്. അവധേഷ്
വാർത്താ മാധ്യമമായ എബിപി ന്യൂസിന്റെ അഭിപ്രായ സർവ്വേ ഫലങ്ങളുടെ ഒരു വിഡിയോ ഓൺലൈനിൽ വൈറലായിരുന്നു. 2025 ഫെബ്രുവരി 5ന്(ഇന്ന്) നടക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) വൻ വിജയം നേടുമെന്ന് ഈ സർവ്വേ പ്രവചിക്കുന്നു. ബിജെപി 47 സീറ്റുകളും, ആം ആദ്മി പാർട്ടി (എഎപി) 17 സീറ്റുകളും, കോൺഗ്രസ്സ് 6
വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്കഗാന്ധി ചിരിച്ചുകൊണ്ട് നില്ക്കുന്ന ചിത്രമെന്ന വിവരണത്തോടെ ഒരു വാര്‍ത്താ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു . ‘കടുവ കൊന്ന രാധയുടെ വീട്ടില്‍ പ്രിയങ്ക ഗാന്ധി’ എന്ന തലക്കെട്ടോടെ തയ്യാറാക്കിയിരിക്കുന്നഏഷ്യാനെറ്റ് ന്യൂസിന്റ
യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വാർത്താ കാർഡ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയുമായി പ്രചരിക്കുന്ന വാർത്താ കാർഡിൽ മുഖ്യമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള വാർത്താ കാർഡ് എഡിറ്റ്
വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനവാസ മേഖലകളിലേക്ക് പുലിയോ കടുവയോ ഇറങ്ങിയാൽ ആറംഗ സമിതി രൂപീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന രീതിയിലാണ് വിഡിയോ
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ കൊല്ലാൻ യേശുക്രിസ്തുവിനോട് അപേക്ഷിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു പൊതു പരിപാടിയിൽ ഒരു പാസ്റ്റർ തമിഴിൽ പ്രാർത്ഥിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ
അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തെത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന്
സംസ്ഥാന സര്‍ക്കാര്‍ 60 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലമെന്ന വിവരണത്തോടെ വിമർശിച്ചും വികസന നേട്ടമെന്ന തരത്തിലും കാസര്‍കോട് പുളിക്കല്‍ പാലത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരിഹസിച്ച് പങ്കുവയ്ക്കുന്ന നിരവധി പോസ്റ്റകൾ അറുപത്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വിഡി സതീശൻ പറയുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനൊപ്പം ആർഎസ്എസ് പരിപാടിയിൽ വിളക്ക് കൊളുത്തുന്ന വി.ഡി.സതീശന്റെ ചിത്രവും
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ഇരുന്നുറങ്ങുന്നതിനെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പരിഹസിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം പ്രതിപക്ഷ നേതാവ്, ഇവനൊക്കെ രാത്രി എന്താണ് പണിയെന്ന് അന്വേഷണം നടത്തണം പൊതുഖജനാവിലെ സുരക്ഷയും തീറ്റയും കുടിയും താമസവും
Results 1-25 of 193