Activate your premium subscription today
അഞ്ചുനദികൾ നനയ്ക്കുന്ന ഗോതമ്പുവിളയുന്ന പാടങ്ങൾ നിറഞ്ഞ സംസ്ഥാനം. സുവർണക്ഷേത്രം സ്ഥിതി ചെയ്യുന്ന പഞ്ചാബ് ഇന്ത്യയിലെല്ലാവർക്കും ചിരപരിചിതമായ സംസ്ഥാനമാണ്. ഇന്ത്യയുടെ ചരിത്രാതീതകാലം തൊട്ടു വർത്തമാനകാലം വരെയുള്ള അനേകം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണു പഞ്ചാബ്. പഞ്ചാബിൽ നിന്നൊരു നാടോടിക്കഥ
ഇന്ത്യ-പാക്കിസ്താൻ-അഫ്ഗാനിസ്താൻ രാജ്യങ്ങളിലൂടെ പ്രമുഖ സൂഫി മാർഗമായ ചിശ്തി പരമ്പരയുടെ പ്രമുഖ കണ്ണിയാണ് ഖ്വാജാ മുഈനുദ്ദീൻ ചിശ്തി. ഗരീബ് നവാസ് (പാവങ്ങളുടെ ആശ്രയം), സുൽത്താനുൽ ഹിന്ദ് (ഇന്ത്യയുടെ സുൽത്താൻ) എന്നീ നാമങ്ങളിലെല്ലാം മഹാനവർകൾ ലോക പ്രശസ്തമാണ്. ലോക പ്രശസ്ത തീർഥാടന കേന്ദ്രമാണ് അജ്മേർ. ഖ്വാജാ
മനോഹരമായ സാംസ്കാരികപ്പെരുമയും ചരിത്രവുമുള്ള ദേശമാണ് ഒഡീഷ. പുരി ജഗന്നാഥൻ വസിക്കുന്നയിടം. ഒഡീഷയിൽ നിലനിന്നിരുന്ന കലിംഗം പ്രാചീന ഇന്ത്യയിലെ കരുത്തുറ്റ രാജ്യങ്ങളിലൊന്നായിരുന്നു. കലിംഗവുമായിട്ടുള്ള യുദ്ധമാണ് അശോക ചക്രവർത്തിയിൽ മാനസാന്തരമുണ്ടാക്കിയതെന്ന ചരിത്രം നമുക്കറിയാം. അനേകം ക്ഷേത്രങ്ങളുണ്ട്
പണ്ട് പാണ്ഡ്യരാജ്യത്തെ ഒരു ദേശത്ത് മുത്തുമോഹനയെന്ന ഒരു നർത്തകിയുണ്ടായിരുന്നു. അവരുടെ മകളായിരുന്നു ചന്ദ്രലേഖ. കുലത്തൊഴിലായി നൃത്തം ചെയ്തുപോന്ന മുത്തുമോഹനയ്ക്ക് ചന്ദ്രലേഖ വിദ്യാഭ്യാസം ചെയ്യണമെന്നും നല്ലൊരു പയ്യനെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്നും വലിയ ആഗ്രഹമായിരുന്നു. നാട്ടിലെ ഏറ്റവും വലിയ
റോമിലെ പുരാതന പള്ളികളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പള്ളിയാണ് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം. മാദ്രെ എന്ന ഇറ്റാലിയൻ വാക്കും ദെ ദേവൂസ് എന്ന പോർച്ചുഗീസ് വാക്കും ചേര്ത്താണ് മാദ്രെ ദെ ദേവൂസ് (ദൈവത്തിന്റെ അമ്മ) ദേവാലയം എന്ന് നാമകരണം ചെയ്തത്.
ജീവിതത്തിൽ വിജയിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം, അല്ലെങ്കിൽ എന്താണ് ശരിക്കും വിജയം എന്നതിനെക്കുറിച്ച് യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കുവച്ച ചില കാര്യങ്ങൾ. വിധിക്കും ദൈവത്തിനും ഭാഗ്യത്തിനുമെല്ലാം നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ട്. എങ്കിലും, നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഏക
പ്രാചീന ഇന്ത്യയിൽ ഒരു രാജാവുണ്ടായിരുന്നു. രാജശൂരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരിക്കൽ ഏഷ്യയിലേക്ക് എത്തിയ അലക്സാണ്ടർ ചക്രവർത്തിയുടെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. തന്റെ മുൻഗാമിയെപ്പോലെ ലോകമെങ്ങും കീഴടക്കണമെന്നായിരുന്നു രാജശൂരന്റെയും ആഗ്രഹം. അതിനായി അദ്ദേഹം അടുത്തുള്ള രാജ്യങ്ങളുടെയെല്ലാം
ഏവർക്കും സന്തോഷത്തിന്റെ സന്ദേശം നൽകിക്കൊണ്ട് ക്രിസ്മസ് വീണ്ടും വന്നെത്തിയിരിക്കുന്നു. മനുഷ്യർക്കും എല്ലാ ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും സന്തോഷവും സന്തോഷകരമായ സാഹചര്യങ്ങളും ആവശ്യമാണ്. സന്തോഷങ്ങളെ വിവിധ രീതികളിൽ നമുക്ക് തരംതിരിക്കാമെങ്കിലും ക്രിസ്മസിന്റെ സന്തോഷം വേറിട്ട് നിൽക്കുന്നു. കാരണം അതു
“അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം” (ലൂക്ക 2:14) എന്ന ദൈവദൂതന്റെ ആശംസ സർവ മാനവകുലത്തിനും വേണ്ടിയുള്ളതായിരുന്നു. ക്രിസ്മസ് സന്തോഷത്തിലേക്കുള്ള ക്ഷണമാണ്; എളിമപ്പെടലിലൂടെ ദൈവപുത്രന്റെ ജീവിതം അനുകരിക്കാനുള്ള ക്ഷണം. ‘‘തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ
ക്രിസ്തുമസ് പല കാരണങ്ങളാൽ ലോകത്തിന്റെ ആഘോഷമാണ്. ലോക ജനതയുടെ മൂന്നിലൊന്ന് ക്രിസ്തുമത വിശ്വാസികളാകുമ്പോഴും വിശുദ്ധ ബൈബിൾ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള പുസ്തകമായി മാറുമ്പോഴും പ്രായോഗിക ജീവിതത്തിൽ ക്രിസ്തു ദർശനങ്ങൾ ഒരു വ്യക്തിക്കും അവന്റെ സമൂഹത്തിനും വരുത്തുന്ന മാറ്റങ്ങളാണ് ഈ ദിവസത്തെ
ഇസ്ലാം മതത്തിന്റെ സാംസ്കാരികമൂല്യങ്ങൾ അനാവരണംചെയ്യുന്ന പഠന മേഖലയാണ് തസ്വവ്വുഫ്. ഇമാം ഖുശൈരിയുടെ രിസാലത്തുൽ ഖുശൈരിയ്യ, ഇമാം ഗസ്സാലിയുടെ ഇഹ് യാ തുടങ്ങി ആധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രചനകൾ ഒട്ടേറെയുണ്ട്. പലതും ആയിരത്തോളം താളുകളുള്ള വിപുലമായ ഗ്രന്ഥങ്ങളാണ്. എന്നാൽ വെറും 188 വരി
‘ബിശ്നൊ അസ് നയ് ചൂൻ ഹികായത്ത് മീ കുനദ് വസ് ജുദായീഹാ ശികായത്ത് മീ കുനദ് കസ് നെയെസ്താൻ താ മറാ ബുബ്രീദെ അന്ത് അസ് നഫീറം മർദൊ സൻ നാലീദെ അന്ത് 'പുല്ലാംകുഴലിന്റെ കഥാകഥനമെങ്ങനെയെന്നു കേൾക്കുവിൻ. വിരഹങ്ങളെ ചൊല്ലിയാണ് അതിന്റെ ആവലാതി, അതു പറയുന്നു, മുളങ്കാട്ടിൽ നിന്ന് നീയെന്നെ വെട്ടിമാറ്റിയല്ലോ, അന്നു മുതൽ
ഇന്നത്തെ ബിഹാറിലാണ് വൈശാലി സ്ഥിതി ചെയ്യുന്നത്. പ്രാചീനകാലത്ത് ഏറെ പ്രശസ്തമായ ഒരു പട്ടണമായിരുന്നു വൈശാലി. ലിക്ചാവി രാജാക്കൻമാരുൾപ്പെടെ ഭരിച്ച വജ്ജി എന്ന മഹാജനപദത്തിന്റെ തലസ്ഥാനമായിരുന്നു വൈശാലി. പ്രാചീന ഭാരതത്തിലെ 16 രാജ്യങ്ങളെയാണു മഹാജനപദങ്ങൾ എന്നു വിളിച്ചിരുന്നത്. ശ്രേയസ്സുള്ള ഒരു ചരിത്രമാണ്
ആധുനികസാഹിത്യത്തിന്റെ ഏറ്റവും പുരോഗമന രൂപങ്ങളിലൊന്നാണ് നോവൽ. ലോകത്തെ ആദ്യ നോവൽ ഏതെന്നതു സംബന്ധിച്ച് പല തർക്കങ്ങളും അഭിപ്രായങ്ങളുമൊക്കെയുണ്ട്. ചിലപ്പോഴൊക്കെ അതു കാദംബരിയാണെന്നും പറയപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ ബാണഭട്ടനെഴുതി മകൻ ഭൂഷണഭട്ടൻ പൂർത്തീകരിച്ച പ്രണയനോവലാണു കാദംബരി. ഇന്ത്യയുടെ പൗരാണിക
മധ്യ ഇന്ത്യയിൽ ഇന്നത്തെ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി പരന്നുകിടന്ന ഒരു നാട്ടുരാജ്യമായിരുന്നു മാൾവ. എഡി 1010 മുതൽ 1055 വരെ പ്രതിഭാധനനായ ഒരു രാജാവ് മാൾവയുടെ ഭരണാധികാരിയായി. അദ്ദേഹമായിരുന്നു ഭോജ രാജാവ്.അനേകം നാട്ടുരാജ്യങ്ങളും സാമ്രാജ്യങ്ങളും ഭരണകൂടങ്ങളുമൊക്കെ ഉണ്ടായിട്ടുള്ള
പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 49 ാം ഓർമ്മപ്പെരുന്നാൾ 7, 8 തീയതികളിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. 7 ന് 6 മണിക്ക് സന്ധ്യാ നമസ്കാരം, തുടർന്ന് ഫാ. ഡോ. എം.ഒ. ജോൺ അനുസ്മരണ പ്രഭാഷണം നടത്തും. 8 ന് രാവിലെ 7.30ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ
ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞാൽ രാജസ്ഥാനിലെ ഒരു കോട്ടയാണ് ഉത്തരമായി ലഭിക്കുക. ആൾവാർ മേഖലയിലാണ് ആളുകളെ നൂറ്റാണ്ടുകളായി പേടിപ്പിക്കുന്ന ഭാൻഗർ കോട്ട നിലനിൽക്കുന്നത്.അക്ബറിന്റെ രാജസഭയിലെ നവരത്നങ്ങളിലൊരാളായിരുന്ന മധോ സിങ്, തന്റെ മകൻ മാൻ സിങ്ങിനായാണ് ഈ കോട്ട പണിതത്.
കടപ്പുറത്തു പതിവായി ഓടാൻ പോകുന്ന ഒരാൾ. ബീച്ചിലെ പതിവു സന്ദർശകരൊക്കെ സ്ഥലം വിട്ടു കഴിഞ്ഞ്, രാത്രി വൈകിയാണ് അദ്ദേഹത്തിന്റെ ഓട്ടം. പാതിരാക്കടപ്പുറത്ത് ഒറ്റയ്ക്ക് ഓടുന്നതാണ് ഇഷ്ടം. ഒരു ദിവസം അങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോൾ, കടലോരത്തെ മതിൽക്കെട്ടിൽ ഒരു സ്ത്രീ ഇരിക്കുന്നത് അദ്ദേഹം കണ്ടു. അർധരാത്രി, ഒരു
എളിമയുടെയും അനുപമമായ മനുഷ്യസ്നേഹത്തിന്റെയും പര്യായമായ അമ്മ; വിശുദ്ധ മദർ തെരേസയെ ഓർക്കുമ്പോൾ കോട്ടയം ചങ്ങനാശേരി മാമൂട് നടക്കപ്പാടം ആശാരിപറമ്പിൽ ബാബു ജേക്കബിന്റെ ഓർമയിൽ തെളിയുന്ന ചിത്രമിതാണ്. അമ്മയെ തൊട്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ഏറെയുള്ള കൊൽക്കത്തയിൽ അൽപനേരമെങ്കിലും പുണ്യവതിയുടെ സാരഥിയാകാൻ
ഓരോ രാജ്യത്തും ആ രാജ്യത്തിന്റേതായ പ്രാചീനകഥകളുണ്ട്. മാന്ത്രികതയും മിത്തുകളും ഉപദേശങ്ങളുമൊക്കെ കൂടിക്കലരുന്ന കഥകൾ. ആ രാജ്യത്തിന്റെ പഴയകാല സംസ്കാരവും ചരിത്രവുമൊക്കെ അടയാളപ്പെടുത്തുന്ന കഥകളാണ് ഇവ. അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള നമ്മുടെ രാജ്യത്തും കഥകൾ ധാരാളം. നമ്മുടെയെല്ലാം ഗൃഹാതുരത്വ സ്മരണകളുടെ
Results 1-20 of 125