Activate your premium subscription today
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ വെറും എട്ട്മാസം മാത്രം അവശേഷിക്കേ വിവിധ നിക്ഷേപങ്ങളിന്മേലും അതില്‍ നിന്നുള്ള ലാഭത്തിന്മേലുമുള്ള ആദായ നികുതിനിരക്കുകളിലെ അടിമുടി മാറ്റം ഇടത്തരക്കാരന്റെ വരുമാനത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. വളരെ ജാഗ്രതയോടെ ഇനിയുള്ള മാസങ്ങളില്‍ നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍
ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി എന്നറിയിക്കുന്ന ഒരു മെസേജ് നിങ്ങൾക്ക് കിട്ടിയോ? ആഹാ, റിട്ടേൺ ഫയൽ ചെയ്യാൻ ഇനിയും സമയമുണ്ടല്ലോ എന്നാശ്വസിക്കാൻ വരട്ടെ, ഇത് വ്യാജ സന്ദേശമാണെന്ന് ആദായ നികുതി വകുപ്പ് നികുതി ദായകർക്ക് മുന്നറിയിപ്പ് നൽകുന്നു. റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31
"സമ്പാദിക്കാനും, നിക്ഷേപിക്കാനും, സ്വത്തു വളർത്താനുമൊക്കെ വ്യക്തികൾ തന്നെ മനസ് വെക്കണം, സർക്കാർ നിർബന്ധിച്ചു ചെയ്യിക്കേണ്ട കാര്യമല്ല" കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കുറച്ചു നാള് മുമ്പ് പറഞ്ഞതാണിത്. അതേ ചിന്താഗതിയുടെ തുടർച്ചയാണ് ഇന്നലത്തെ ബജറ്റ് പ്രഖ്യാപനങ്ങളിൽ മുഴച്ചു നിന്നിരുന്നത്.
ധനമന്ത്രി ഇന്നലെ 2024–25 ലേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു. എന്നാൽ ബജറ്റിൽ പറഞ്ഞിട്ടുള്ള തുകയുടെ വരവും ചെലവും എങ്ങനെയാണെന്നറിയുമോ? മൊത്തം വരവും ചെലവും 48,20,512 കോടി രൂപ കാണിക്കുന്ന 2024–25 ബജറ്റിലെ റവന്യൂകമ്മി 5,80,201 കോടി രൂപയും ധനക്കമ്മി 16,13,312 കോടി രൂപയും പ്രാഥമിക കമ്മി 4,50,372 കോടി
കഴിഞ്ഞ ആറ് മാസങ്ങളിലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻറ്റെ പല അഭിമുഖങ്ങളിലും, കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന യുവാക്കളുടെയും, യുവതികളുടെയും തൊഴിൽ നൈപുണ്യ പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചിരുന്നു. കാലത്തിനനുസരിച്ച തൊഴിൽ നൈപുണ്യം വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നില്ല എന്ന പ്രശ്നത്തിനായിരുന്നു ചർച്ചകളിൽ
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കിയിരിപ്പ് താല്‍ക്കാലിക ബജറ്റിൽ കൊള്ളിച്ചിരുന്ന തുകയായ 11.11 ലക്ഷം കോടി രൂപയിൽ നിലനിർത്തികൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച സമ്പൂർണ ബജറ്റ് വലിയ ആവേശം ഉണ്ടാക്കിയില്ല. നിലവിലുള്ള ബജറ്റ് ഊന്നൽ കൊടുത്തിട്ടുള്ള ഒൻപതിന സവിശേഷ മേഖലകളിൽ തന്നെ ശ്രദ്ധ
പുതിയ രീതിയിലെ ആദായ നികുതി നിര്‍ണയ നിരക്കുകളില്‍ വരുത്തിയ കുറവും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനിലെ ഉയര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുളള വ്യക്തിക്ക് പ്രതിമാസം ലഭിക്കുന്ന നെറ്റ് സാലറിയില്‍ 2031 രൂപയോളം വര്‍ധനവു വരും. വര്‍ഷം മുഴുവനായുള്ള ആദായ നികുതി ഇനത്തില്‍ 16,500 രൂപ വരെ
ശമ്പളവരുമാനക്കാർക്ക് പുതിയ ടാക്സ് റെജീമിൽ ഇപ്പോൾ ലഭിക്കുന്ന 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി വർധിക്കും. ഫാമിലി പെൻഷൻക്കാർക്കാകട്ടെ ഈ ഇനത്തിൽ നിലവിൽ ലഭ്യമായ 15,000 രൂപയുടെ ഇളവ് 25,000 രൂപയാകും.
നാളത്തെ ബജറ്റില്‍ വ്യക്തിഗത ആദായ നികുതിയില്‍ എന്തെല്ലാം ഇളവുകളുണ്ടാകും എന്നാണ് ശമ്പളക്കാര്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. പുതിയ രീതിയിലെ നികുതി നിര്‍ണയത്തിലാണ് ഇളവുകളുണ്ടാകാന്‍ സാധ്യതയെന്നാണ് പരക്കെയുള്ള ചിന്താഗതി. പഴയ രീതിയിലെ നികുതി നിര്‍ണയിക്കുന്നവര്‍ക്കായുള്ള 80 സി ഇളവുകള്‍ അടക്കമുള്ളവയിലെ
നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാറാം സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് കാർഡായ സാമ്പത്തിക സർവേ ലോക്സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിൻ്റെ സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കിയത്.ഇതിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ
എല്ലാവരും ഇപ്പോള്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞവര്‍ഷം വരെ ഐറ്റിആര്‍ ഫോമില്‍ ഏതു റെജിം സെലക്ട് ചെയ്യണം എന്ന് തിരഞ്ഞെടുക്കാമായിരുന്നെങ്കിൽ ഈ വര്‍ഷം മുതല്‍ ഡീഫോള്‍ട്ട് ആയി ന്യൂ ടാക്സ് റെജിം സെറ്റ് ചെയ്തിരിക്കുകയാണ്. ചില കാര്യങ്ങള്‍
ഒരു വർഷത്തേക്കുള്ള സർക്കാരിന്റെ വരവുകളും, ചെലവുകളും, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സർക്കാരിലേക്ക് വരുന്ന ഓരോ രൂപയും, എവിടെ നിന്നും വരുന്നു, എവിടേക്ക് പോകുന്നു എന്നറിയുന്നത് രസകരമാണ്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ പ്രതീക്ഷിക്കുന്ന വരവും ചെലവുമാണ് കേന്ദ്ര
പ്രീ ബജറ്റിനെക്കുറിച്ചുള്ള ഏത് ച൪ച്ചയിലും ഇടത്തരക്കാരന്റെ കാര്യം വരുമ്പോൾ എല്ലാവരും ഏറ്റവും കൂടുതൽ വാചാലമാകുന്നത് ഇ൯കം ടാക്സ് ഇളവുകളെക്കുറിച്ചാണ്. ഇക്കുറിയും നികുതി ഇളവ് കിട്ടുമെന്നും അത് ഇടത്തരക്കാരന് ഏറെ ആശ്വാസകരമാകുമെന്നും ഏറെക്കുറെ എല്ലാ വിശകലന വിദഗ്ധരും പ്രവചിച്ചുകഴിഞ്ഞു. എന്നാൽ
ഇന്ത്യയിലെ നികുതി വ്യവസ്ഥ വളരെ ഉയർന്നതാണ്. അതേസമയം വിദേശങ്ങളിലൊക്കെ ഈടാക്കുന്നതാകട്ടെ കുറഞ്ഞ നികുതിയാണ്. എന്നാലത് കൂടുതൽ പേരിൽ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്. ഇവിടെ നികുതി വലയിൽ പെടുന്നവർ വളരെ കുറവും ഈടാക്കുന്ന നികുതി കൂടുതലുമാണ്. അതിനു പകരം നികുതി വല വിപുലമാക്കിയാൽ ജനങ്ങളിൽ ചെലവഴിക്കാനുള്ള തുക
നിർമല സീതാരാമൻ 23ാം തീയതി തുടർച്ചയായി തൻറെ ആറാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇപ്പോൾ വീട്ടിൽ കൊണ്ടു പോകുന്ന തങ്ങളുടെ ശമ്പളം എത്ര വർധിക്കും എന്ന ആകാംഷയിലാണ് ശമ്പള വരുമാനക്കാർ. നികുതി ബാധകമല്ലാത്ത വരുമാനത്തിന്റെ പരിധി അഞ്ചു ലക്ഷമായി ഉയർത്തുമെന്നതാണ് പ്രധാന പ്രതീക്ഷ. സ്ലാബുകളോ അതിലെ നിരക്കുകയോ
നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഉപഭോക്താക്കളുടെ കയ്യില്‍ കൂടുതല്‍ പണമെത്തിക്കുകയും ഉപഭോഗ നിരക്കു വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നത് ബജറ്റില്‍ ഏറെ പരിഗണിക്കുന്ന വിഷയമായിരിക്കും. ഇതിനായി നികുതി കുറവുകള്‍ വരുത്തുന്നത് ജിഎസ്ടി കൗണ്‍സിലിന്റെ പരിധിയിലുള്ളതായതിനാല്‍ ആദായ നികുതി കുറക്കുക
വിരമിക്കൽ പ്രായം അടുക്കുന്തോറും പെൻഷൻ കോർപ്പസ് സമാഹരിക്കാൻ പലർക്കും ഉത്സാഹമാണ്. പലവിധ കാരണങ്ങളാൽ അതു നടക്കാതെ പോകുന്നവരാകട്ടെ നിരാശയിലും ആശങ്കയിലുമായിരിക്കും. എന്നാൽ വിരമിച്ചുകഴിഞ്ഞാൽ രണ്ടുകൂട്ടരും സാമ്പത്തികാസൂത്രണം മറന്നമട്ടാണ്. പെൻഷൻ തുകയ്ക്കുള്ളിൽ ചെലവുകൾ ചുരുക്കുക, പെൻഷൻ കോർപ്പസ്
ജൂലൈ 23നു പുതിയ സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ആദായ നികുതിയില്‍ എന്തെല്ലാം ഇളവുകളുണ്ടാകും? അങ്ങനെ പ്രഖ്യാപിച്ചാല്‍ ശമ്പളക്കാര്‍ക്ക് എന്തെല്ലാം ഗുണങ്ങള്‍ ലഭിക്കും? പുതിയ രീതിയിലെ നികുതി നിര്‍ണയം സ്വീകരിക്കുന്നവര്‍ക്കായി ഇളവുകള്‍ പ്രഖ്യാപിക്കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ
ഈ ജൂലൈ 31 ആണ് ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതെന്ന് അറിയാമല്ലോ? എന്നാൽ സമയപരിധിക്കുള്ളിൽ ചെയ്യാൻ കഴിയില്ല, അതിനാൽ വൈകി റിട്ടേൺ ഫയൽ ചെയ്യാനുള്ള ഡിസംബർ 31 നകം ചെയ്യാമെന്നും അതിനുളള 5000 രൂപ പിഴ അടച്ചാൽ മതിയെന്നും ഉള്ള ആലോചനയിലാണോ ? എങ്കിൽ ശ്രദ്ധിക്കുക, പഴയ സ്ലാബ് പ്രകാരം ടാക്സ് പ്ലാനിങ് നടത്തിയ
സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വ്യാപാരികൾക്കും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് വിപണിയിൽ നിലനിൽക്കുന്ന വ്യത്യസ്ത വില. കേരളത്തിൽ പോലും ഓരോ കടയിലും ചിലപ്പോൾ ഓരോ വിലയായിരിക്കും. ഇത് വിപണിയിലെ കിടമത്സരങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ, ഇനി ആശങ്ക വേണ്ട. വിലയിലെ ഈ 'കൺഫ്യൂഷൻ' വൈകാതെ ഇല്ലാതായേക്കും.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിനായി കാതോർക്കുകയാണ് ഏവരും. ജൂലൈ 23നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബജറ്റായതിനാൽ ജനപ്രിയ വാഗ്ദാനങ്ങൾ വാരിനിറയ്ക്കേണ്ട അടിയന്തര സാഹചര്യം നിർമലയ്ക്കില്ല. എങ്കിലും ബിജെപിക്കും എൻഡിഎയ്ക്കും ഏറെ
ഇന്ത്യൻ ഓഹരി വിപണി സൂചികകൾ സർവകാല റെക്കോർഡിൽ തുടരുമ്പോൾ ഓഹരി വിപണിയിൽ ശരിയായ നിക്ഷേപ രീതി പിന്തുടർന്ന് എങ്ങനെ മികച്ച രീതിയിൽ പണം സമ്പാദിക്കാം എന്നുള്ളതിനെ കുറിച്ച് നിക്ഷേപകർക്ക് പലപ്പോഴും അവ്യക്തമായ ധാരണയാണ് ഉണ്ടാകാറുള്ളത്. പ്രസ്തുത സാഹചര്യത്തിൽ എങ്ങനെ ഓഹരി വിപണി നിക്ഷേപം ആരംഭിക്കാം? വ്യത്യസ്തമായ
നിക്ഷേപകൻ എന്നനിലയിൽ നിങ്ങൾക്ക് എത്രത്തോളം റിസ്കെടുക്കാം? ഓഹരിവിപണിയിലെത്തുന്ന എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണിത്. പലരും ഈ ചോദ്യത്തിന് അലസമായി അല്ലെങ്കിൽ കൂടുതൽ ആലോചിക്കാതെയായിരിക്കും ഉത്തരം നൽകുന്നത്. രണ്ടാമതൊന്നു ചിന്തിക്കാതെ റിസ്കെടുക്കാൻ തയാറാണെന്നു പറയുന്നവരുമുണ്ട്. ഓഹരിവിപണിയിൽ,
പ്രസിദ്ധ നോവലിസ്റ്റാണ് സ്റ്റീഫൻ കിം. വളരെ ദരിദ്രമായ ജീവിത സാഹചര്യമാണ് ബാല്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. കുട്ടിക്കാലത്ത് ജീവിത നിവർത്തിക്ക്പോലും വഴിയില്ലാതെ അലഞ്ഞിട്ടുണ്ട്. പിന്നീട് ഇംഗ്ലീഷ് ഭാഷാധ്യാപകനായി കുറച്ചുനാൾ ജോലിചെയ്തു. തുടർന്ന് മാസികകളിൽ ചെറുകഥകൾ എഴുതി അതിൽനിന്ന് കിട്ടുന്ന വരുമാനം
സർക്കാർ ജോലി കിട്ടിയെന്നു കരുതി സമാധാനിക്കാൻ വരട്ടെ, ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി ഉറപ്പ്. ആശ്രിത നിയമനം വഴി നേരത്തെ സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്കാണ് പുതിയ വ്യവസ്ഥകൾ ഇപ്പോൾ സർക്കാർ ബാധകമാക്കിയിരിക്കുന്നത്. അവർ ഇതു സംബന്ധിച്ച ഒരു സമ്മതപത്രം നൽകണം. നിലവിൽ ഇത്തരം നിയമനം ലഭിക്കുന്നവർ
ഒരു വ്യക്തിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് റിട്ടയർമെന്റ് എന്നത്. വരുമാനം നേടുന്ന ഘട്ടത്തിൽനിന്ന് അതുവരെ സമ്പാദിച്ചും നിക്ഷേപിച്ചും സ്വരൂപിച്ചതിനെ ആശ്രയിക്കുന്ന ഘട്ടത്തിലേക്കുള്ള മാറ്റം. ഈ പുതിയ ഘട്ടത്തിൽ കയ്യിലുള്ള നിക്ഷേപത്തിനു സുരക്ഷിതമായൊരു പിൻവലിക്കൽ നിരക്ക് നിശ്ചയിക്കുന്നത് ഭാവി ജീവിതത്തിൽ
2021 ലെ ബജറ്റിൽ അവതരിപ്പിച്ച സെക്ഷൻ 194P, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ നിന്ന് 75 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് ഇളവ് നൽകുന്നു. എന്നാൽ ഈ ഇളവ് ഇനിപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമാണ്. # മുതിർന്ന പൗരന്മാർക്ക് 75 വയസ്സിനു മുകളിൽ പ്രായമുണ്ടായിരിക്കണം. # മുതിർന്ന പൗരന്മാർ മുൻ വർഷങ്ങളിൽ ഇന്ത്യയിൽ
തിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സാമ്പത്തിക നയങ്ങൾ കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ തുടരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഈ മാസത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇൻഷുറൻസ്, എൻ പി എസ് തുടങ്ങിയ കാര്യങ്ങളിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ചില ബാങ്കുകളുടെ
സ്വർണം പവന് 53,000–54,000 രൂപ നിലവാര ത്തിലെത്തിയതോടെ വിവാഹത്തിനുൾപ്പെടെ സ്വർണം വാങ്ങാൻ തയാറെടുക്കുന്നവരുടെ ചങ്കിടിപ്പ് വർധിച്ചു. പലതവണ കണക്കുകൂട്ടി ഉറപ്പിച്ചുവച്ചതിലും എത്ര തുക അധികമായി നൽകേണ്ടിവരും എന്ന ആശങ്കയാണ് ഏവർക്കും. സ്വർണവിലയിൽ കൈപൊള്ളുന്ന ഈ അവസ്ഥയിലാണ് പുതുതരംഗമായി ഉയർന്നുവരുന്ന 18
വീണ്ടുമൊരു കേന്ദ്ര ബജറ്റ് കൂടി പടിവാതിലില്‍ എത്തിനില്‍ക്കേ, ഏവരും ഉറ്റുനോക്കുന്നത് ധനമന്ത്രി നിര്‍മല സീതാരാമന് ആദായ നികുതി നിരക്കുകളില്‍ ഇളവ് അനുവദിക്കുമോ എന്നാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബജറ്റ് ആയതിനാല്‍ ജനപ്രിയമാകാനോ ഇളവുകള്‍ കൊണ്ട് നിറയാനോ സാധ്യത വിരളം. വാണിജ്യ, വ്യവസായ ലോകത്തുനിന്ന്
രാജ്യത്ത് പണപ്പെരുപ്പം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും ഉപ്പുതൊട്ട് കര്പ്പൂരത്തിന് വരെ വില വന്‍തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ഇന്ത്യയുടെ മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയില്‍ 2.61 ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞ 15 മാസത്തിനിടയിലെ
സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും അസ്തമിച്ച പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളച്ചിരിക്കുന്നു. കിട്ടാക്കനിയായി എഴുതിത്തള്ളിയ ഡിഎ, പെൻഷൻ കുടിശിക ഉടൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിലാണ് ഇനി പ്രതീക്ഷ. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി എന്നു തീരുന്നുവോ അന്നു മാത്രമേ സർക്കാർ ജീവനക്കാരുടെയും
സംസ്ഥാന സർക്കാർ ജീവനക്കാരുടെമേൽ ''ആനന്ദം' അടിച്ചേൽപ്പിക്കില്ലെന്നും താല്പര്യമുള്ളവർ മാത്രം ആനന്ദത്തിൽ ആറാടിയാൽ മതിയെന്നും ധനമന്ത്രി പറയുമ്പോഴും ജീവനക്കാരുടെ ആശങ്ക വിട്ടകലുന്നില്ല. ഡിഎ കുടിശിക കുന്നോളമുണ്ട് കിട്ടാൻ. കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിന്റെ കുടിശിക ഒരു ഗഡു പോലും ലഭിച്ചിട്ടില്ല. വർഷങ്ങളായി
മുൻകാലങ്ങളെ അപേക്ഷിച്ച് സാമ്പത്തിക നിയമങ്ങൾ എപ്പോഴും മാറുന്നുണ്ട്. മാറുന്ന നിയമങ്ങൾ അറിയുന്നത് നമ്മുടെ സാമ്പത്തിക ആസൂത്രണത്തെ സഹായിക്കും. ജൂലൈമാസം നിങ്ങൾ അറിയേണ്ട പ്രധാനമാറ്റങ്ങൾ ഇവയാണ്. ആധാർ അപ്ഡേറ്റ് ആധാർ കാർഡ് ഉടമകൾക്ക് ജൂൺ 14 വരെ ഓൺലൈനായി വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. 50 രൂപ നൽകി അക്ഷയ
പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണോ നിങ്ങൾ. ആ വിശ്വാസം തെറ്റാണെങ്കിൽ നികുതിയിനത്തിൽ വലിയ നഷ്ടം സംഭവിക്കാം. അതൊഴിവാക്കാൻ ഇവ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. അതിന് www.incometax.gov.in എന്നതിൽ പോകുക. എന്നിട്ട് ക്വിക് ലിങ്ക്സിൽ നിന്ന് ലിങ്ക് ആധാര്‍
രണ്ടു ദിവസത്തിനകം പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നികുതി നൽകേണ്ടി വരുമെന്ന മുന്നറിയിപ്പു കണ്ട് വിഷമിച്ചിരിക്കുകയാണോ? വിഷമിക്കേണ്ട ഓൺലൈനായി നിങ്ങൾക്ക് തന്നെ ഇവ രണ്ടും ബന്ധിപ്പിക്കാവുന്നതേ ഉള്ളൂ. പാനും ആധാറും മെയ് 31 നകം ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സ്രോതസിൽ നിന്നു മുൻകൂർ
ഞാൻ വീടുപണിക്കുള്ള തയാറെടുപ്പിലാണ്. പത്തു വർഷം മുൻപ് വിവാഹസമയത്തു കിട്ടിയ 20 പവൻ ഈ മാർച്ചിൽ വിറ്റു. വീട്ടമ്മയായ ഭാര്യയുടെ പേരിലാണ് ബില്ലു ചെയ്തത്. അവർ ഇതിനു നികുതി നൽകേണ്ടി വരുമോ? എങ്കിൽ എത്ര തുക വരും. അതെങ്ങനെയാണ് കണക്കാക്കുന്നത്. ജോർജ് ജേക്കബ്. തിരുവല്ല സ്വർണ വിൽപന; ആദായ
ഒരു സിനിമ കാണാനോ എന്തെങ്കിലുമൊരു സാധനം വാങ്ങാനോ പോകുമ്പോള്‍, എന്തിന് തട്ടുകടയില്‍ കയറുമ്പോള്വരെ മൊബൈല്‍ എടുത്ത് എത്ര സ്റ്റാറുണ്ട് എന്നു നോക്കുന്നവരുടെ കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. നക്ഷത്രങ്ങളുടെ എണ്ണം, സ്ഥാപനത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് എന്നിവയൊക്കെയാണ് കമ്പോളത്തില്‍
സ്വർണത്തേക്കാളും ഓഹരികളെക്കാളും ബോണ്ടുകളെക്കാളും സ്ഥിര നിക്ഷേപത്തേക്കാളും ഏതാണ് 2008 മുതൽ കൂടുതൽ ആദായം നൽകിയിരിക്കുന്ന ആസ്തി എന്ന് ചോദിച്ചാൽ ക്രിപ്റ്റോ കറൻസികൾ എന്നൊരു ഒറ്റ ഉത്തരമേയുള്ളൂ. എന്നാൽ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ച് സമ്പത്ത് വളർത്താൻ നോക്കുന്നത് സുസ്ഥിരമായ ഒരു മാർഗമാണോ? അല്ല എന്ന്
സിജിഎച്ച്എസ് (CGHS) സ്കീം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കും ആരോഗ്യ സേവനങ്ങൾ നൽകുന്ന പദ്ധതിയാണ്. നിലവിൽ, 4.4 ദശലക്ഷത്തിലധികം ആളുകൾ പദ്ധതിക്ക് കീഴിൽ വരുന്നു. 75 നഗരങ്ങളിൽ CGHS ആശുപത്രി സൗകര്യങ്ങളുണ്ട്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് (എബിഡിഎം) കീഴിൽ വിവിധ
2024 തുടക്കം മുതൽ സ്വർണവിലയിൽ വൻ കുതിപ്പാണ്. ഇപ്പോഴും സ്ഥിതി ഭിന്നമല്ല. ഇതിനിടയിലാണ് അക്ഷയതൃതീയ എത്തുന്നത്. അതുകൊണ്ടുതന്നെ ആ ദിവസം സ്വർണം വാങ്ങണോ എന്ന വലിയ ചോദ്യത്തിന് ഇത്തവണ പ്രസക്തിയും പ്രാധാന്യവും കൂടുതലാണ്. അക്ഷയതൃതീയ എന്ത്? സമ്പത്തിന്റെ, ഐശ്വര്യത്തിന്റെ ഉത്സവമാണ് അക്ഷയതൃതീയ എന്നു പറയാം.
28 വയസ്സുള്ള മെഡിക്കൽ പ്രഫഷണലാണ് ഞാൻ. അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ജോലിസംബന്ധമായി എറണാകുളത്തു വാടകയ്ക്കാണ് താമസം. മാസം 60,000 രൂപയാണ് കയ്യിൽ ലഭിക്കുന്ന ശമ്പളം. മൂന്നു മാസം കൂടുമ്പോൾ ഇൻസെന്റീവായി ശരാശരി 12,000 രൂപയും ലഭിക്കും. പ്രതിവർഷം 7-8% ശമ്പളവർധനവ് ഉണ്ടാകാറുണ്ട്. നിലവിൽ 3
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വിശ്വാസങ്ങളും കണക്കുകൂട്ടലുകളെല്ലാം കാറ്റിൽപറത്തിയാണ് മാർച്ചു മാസം എത്തിയത്. ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങി, െപൻഷൻ ൈവകി. ഏതാനും ദിവസത്തേക്കെങ്കിലും കെഎസ്ആർടിസിക്കാരും സംസ്ഥാന ജീവനക്കാരും തുല്യ ദുഃഖിതരായി. അക്കൗണ്ടിലുണ്ട് എടുക്കാൻ പറ്റില്ല ട്രഷറി സേവിങ്സ്
മെച്ചപ്പെട്ട ജീവിതമെന്ന പ്രതീക്ഷയിലാണ് പലരും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. എന്നാൽ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നയാളുടെ മരണശേഷം ഈ നിക്ഷേപത്തിന് എന്ത് സംഭവിക്കും? എങ്ങനെ അത് ക്ലെയിം ചെയ്യാനാകും? കൈമാറ്റം മരണപ്പെട്ട യൂണിറ്റ് ഉടമയുടെ പേരിലുള്ള യൂണിറ്റുകൾ നോമിനിക്കോ അല്ലെങ്കിൽ
ചെറുതും വലുതുമായി നിരവധി നക്ഷേപം നടത്തുന്നവരാണ് നമ്മള്. എന്നാല്‍ ഈ നിക്ഷേപങ്ങള്‍ ഒക്കെ നടത്തുന്നത് ലാഭം നോക്കിയാണ്. റിസ്ക് എടുക്കാന്‍ പലരും തയ്യാറല്ല. മ്യൂച്വല്‍ ഫണ്ടുകളിലടക്കം കൂടുതല്‍ നേട്ടം ലഭിക്കുമെങ്കിലും നഷ്ട സാധ്യക കൂടുതലാണ്. റിസ്ക് ഇല്ലാതെ മികച്ച റിട്ടേണ്‍ ലഭിക്കുന്ന സര്‍ക്കാര്‍
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമ്പത്തിക തീരുമാനങ്ങള്‍. എന്തെല്ലാം സാമ്പത്തിക തീരുമാനങ്ങളാണ് എടുക്കേണ്ടത്. ചരിത്രം പരിശോധിച്ചാല്‍ പല കാലഘട്ടങ്ങളില്‍ പല പ്രൊഡക്റ്റുകള്‍ ധനകാര്യമേഖലയില്‍ വന്നിട്ടുണ്ട്. എന്നാല്‍
എല്ലാ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണത്തിന് വില ഉയർന്നുകൊണ്ടേയിരിക്കുകയാണ്. ഔൺസിന് (28.34 ഗ്രാം) 2328 അമേരിക്കൻ ഡോളർ കടന്നിരിക്കുന്നു. ഇന്ന് ഇന്ത്യയിൽ പത്തു ഗ്രാമിന് 71,000 രൂപ കടന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ 40 ശതമാനം വില വർധിച്ചു. സാധാരണയായി ഓഹരി വിപണി താഴെ പോകുമ്പോഴാണ് സ്വർണത്തിന്റെ വില
പുതിയ സാമ്പത്തിക വര്‍ഷത്തിൽ ഉചിതമായ നിക്ഷേപ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാൻ മുൻഗണന നൽകാം. ഘട്ടങ്ങളായി കൈവരിക്കേണ്ട ലക്ഷ്യങ്ങളെ കുറിച്ചുള്ള ബോധ്യത്തോടെ സാമ്പത്തിക ആസൂത്രണം നടത്തുന്നതാകും ഉചിതം. നിങ്ങളുടെ പ്രായത്തിന് അനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ എവിടെ നില്ക്കുന്നു എന്ന് സ്വയം വിലയിരുത്താനുള്ള
ജീവിതത്തിലെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള പണം, ഓരോ ദിവസം തള്ളിനീക്കുമ്പോഴും ഇടത്തരം വരുമാനക്കാരെ നിരന്തരം അലട്ടുന്ന ആധിയാണ്. എന്നാല്‍ വരുമാനം എത്ര ചെറുതുമായിക്കൊള്ളട്ടെ അവയെ ഫലപ്രദമായി വിനിയോഗിക്കാന്‍ സഹായിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞാല്‍ ഭാവിയെക്കുറിച്ച്
ഇന്ന് മുതൽ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റൽ! തീർന്നില്ല, ആദായ നികുതിയിലും ക്രെഡിറ്റ്കാര്ഡിലും ഫാസ്ടാഗിലുമൊക്കെ മാറ്റം 2024-25 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക കാര്യങ്ങളിൽ വമ്പൻ മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. പുതിയ NPS നിയമങ്ങൾ മുതൽ ക്രെഡിറ്റ് കാർഡുകൾ വരെയുള്ള ഈ മാറ്റങ്ങൾ
വകുപ്പ് 80 സിയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആദായ നികുതി ഇളവ് കിട്ടുന്നത് ചില ചിലവുകൾക്കാണ്. ഭവന വായ്പ കഴിഞ്ഞാല്‍ അത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഇളവ് 80 സിയ്ക്ക് പുറത്തുകിട്ടുന്നത് മെഡിക്ലെയിം പോളിസിയിലാണ്. പ്രതിവര്‍ഷം മെഡിക്ലെയിം പ്രീമിയം ഇനത്തില്‍ മാത്രം ഒരു ലക്ഷം രൂപയുടെ കിഴിവ്
കോളേജ് വിദ്യാർത്ഥിക്ക് 46 കോടിയുടെ ഇടപാട് നടത്തിയതിന് ആദായ നികുതി നോട്ടീസ് ലഭിച്ചു. ആദായനികുതി, ജിഎസ്ടി എന്നിവയിൽ നിന്നുള്ള അറിയിപ്പിന് ശേഷമാണ് , മുംബൈയിലും ഡൽഹിയിലും തന്റ്റെ പാൻ കാർഡ് വഴി ഒരു കമ്പനി രജിസ്റ്റർ ചെയ്തതായി മനസ്സിലാക്കിയത്. പാൻ കാർഡ്. ദുരുപയോഗം ചെയ്തു അതുപയോഗിച്ച് ഒരു കമ്പനി
ചോദ്യം: എനിക്കും ഭാര്യയ്ക്കും 26 വയസ്സാണ്. രണ്ടുപേരും അക്കൗണ്ടന്റ്മാരാണ്. ഇരുവർക്കും കൂടി 31,000 രൂപയാണ് മാസം ശമ്പളമായി ലഭിക്കുന്നത്. എനിക്ക് 16,000 ഉം ഭാര്യയ്ക്ക് 15,000 ഉം. ഭാര്യയെ കൂടാതെ അച്ഛനും (62) അമ്മയുമാണ് (60) ഉള്ളത്. എൻബിഎഫ്സി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്ക് എല്ലാ വര്‍ഷവും 1500 രൂപ
മകൻ തരുന്ന തുകയ്ക്കു ആദായ നികുതി അടയ്ക്കണോ? 1. ദുബായിൽ ജോലികിട്ടിയ മകൻ ഒരു വർഷമായി എനിക്കു മാസം 25,000 രൂപ അയയ്ക്കുന്നുണ്ട്. അതിനു പുറമെ മരിച്ചുപോയ ഭർത്താവിന്റെ പെൻഷനായി 10,500 രൂപയോളം മാസവരുമാനവുമുണ്ട്. ഇനിമുതൽ ആദായനികുതി അടയ്ക്കേണ്ടിവരുമെന്ന് അടുത്തൊരു ബന്ധു പറയുന്നു. എങ്കിൽ ബാധകമായ നികുതി
ആദായനികുതി ലാഭിക്കാനായി അവസാന നിമിഷം തിരക്കിട്ട് നടത്തുന്ന നിക്ഷേപങ്ങള്‍ നികുതി കുറയ്ക്കുന്നതിന് പകരം നികുതി കൂട്ടുന്നതിന് ഇടയാക്കിയേക്കും. അതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത ആവശ്യമാണ്. ഇതൊഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ 1. ചില നിക്ഷേപങ്ങള്‍ നടത്തിയാല്‍ മുടക്കുന്ന തുകയ്ക്ക് ആദായ
2020-21 സാമ്പത്തിക വര്‍ഷത്തെ (അതായത് 2021-22 അസസ്മെന്റ് ഇയര്‍) ഇന്‍കം ടാക്സ് റീഫണ്ട് ലഭിക്കാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സസ് (സിബിഡിടി) അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 30നുള്ളില്‍ ആദായ നികുതി
80 സി നിക്ഷേപം നൽകുന്ന 1.5 ലക്ഷത്തിന്റെ കിഴിവ് പൂർണമായും പ്രയോജനപ്പെടുത്തിയവർക്ക് മുന്നിൽ അവശേഷിക്കുന്ന മൂന്ന് മാർഗങ്ങളെക്കുറിച്ച് ഇന്നലെ വിശദീകരിച്ചിരുന്നു. ഭവനവായ്പ പലിശ, വിദ്യാഭ്യാസ വായ്പ പലിശ എന്നിവയിലേക്ക് കൂടുതൽ തുക അടയ്ക്കുന്നതും എൻപിഎസിലേക്ക് 50,000 രൂപവരെ കൂടുതലായി
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡി എ വർധിപ്പിച്ചതോടൊപ്പം മറ്റൊരു സന്തോഷ വാർത്ത. ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് ഇത് 20 ലക്ഷം രൂപ വരെ ആയിരുന്നു. DA, DR എന്നിവയുടെ പുതിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.പുതിയ നിരക്കുകളുടെ കുടിശ്ശിക മാർച്ച്
നികുതി ദായകർ ഒരു സാമ്പത്തിക വർഷം നടത്തുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ് പോലുള്ള ചില ചിലവുകൾക്കും ഇൻഷുറൻസ് പ്രീമിയം, ടാക്സ് സേവർ മ്യൂച്വൽ ഫണ്ട്, പോസ്റ്റോഫീസ് സ്കീമുകൾ തുടങ്ങിയ നിക്ഷേപങ്ങൾക്കും നികുതിയിളവ് ഉള്ളത് എല്ലാവർക്കും അറിവുള്ളതാണല്ലോ. 80 സി പ്രകാരം ഒന്നര ലക്ഷം രൂപവരെയുള്ള ഇത്തരം ചിലവുകൾക്കും
ഈ കിഴിവ് പരമാവധി ഉപയോഗിക്കാന്‍ ആദ്യം വകുപ്പ് 80 സി പ്രകാരം എത്ര രൂപയുടെ കൂടി നിക്ഷേപം നടത്താന്‍ അവസരം ഉണ്ട് എന്ന് പരിശോധിക്കുക. അതിനുശേഷം നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ക്കായി എത്ര രൂപ നിങ്ങള്‍ക്ക് മുടക്കാന്‍ കയ്യിലുണ്ട് എന്നുകണക്കാക്കുക. ഈ തുക ചുരുങ്ങിയത് മൂന്നുമുതല്‍ അഞ്ചുവര്‍ഷം കഴിഞ്ഞേ
ജിഎസ്ടി ചട്ടത്തിൽ മാറ്റം വിറ്റുവരവ് 5 കോടി കവിയുന്ന ബിസിനസുകൾ മാർച്ച് 1 മുതൽ എല്ലാ ബിസിനസ്സ് ടു ബിസിനസ്സ് ഇടപാടുകൾക്കും ഇ-ഇൻവോയ്സ് വിശദാംശങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഫാസ്ടാഗ് നിർജ്ജീവമാക്കൽ 2024 ഫെബ്രുവരി 1 വരെ കെവൈസി ചെയ്യാത്ത അത്തരം ഫാസ്ടാഗുകൾ മാർച്ച് 1 മുതൽ നിർജ്ജീവമാക്കും. “ഒരു വാഹനം, ഒരു
പെട്ടെന്ന് പണത്തിന് ആവശ്യം വന്നോ? ബാങ്കിൽ പോയി വായ്പ എടുക്കാമെന്ന് വച്ചാൽ നൂലാമാലകൾ കുറെയുണ്ട്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുള്ള ഡിജിറ്റല്‍ വായ്പകള്‍ ഇപ്പോൾ ധാരാളമുണ്ട്. മ്യൂചല്‍ ഫണ്ട് യൂണിറ്റുകള്‍ ഈടു വെച്ചുള്ള ഡിജിറ്റല്‍ വായ്പകളും ലഭ്യമാണ്. പിന്നെ മ്യൂചല്‍ ഫണ്ട് ഈട് വെച്ചൊരു ഡിജിറ്റൽ വായ്പ
പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മരണത്തിന് പ്രതികാരമായി വെള്ളിയാഴ്ച അമേരിക്ക റഷ്യക്ക് മേൽ പുതിയൊരു ഉപരോധം ഏർപ്പെടുത്തി എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എനർജി, ഫിനാൻസ്, ഡിഫഹേൻസ്, ലോജിസ്റ്റിക്സ് , ഏവിയേഷൻ തുടങ്ങി പല മേഖലകളിലും റഷ്യക്ക് മേൽ ഉപരോധം ഉണ്ടെങ്കിലും അമേരിക്കൻ സമ്പദ്
ആദായനികുതി ഇളവിനായി ഏവരും ആശ്രയിക്കുന്ന സെക്ഷൻ 80 സിയിൽ തിരഞ്ഞെടുപ്പു ശരിയായാൽ നികുതിയിളവിനൊപ്പം ആകർഷകമായ ആദായവും ഉറപ്പാക്കാം. 80 സിയില്‍ നിക്ഷേപങ്ങള്‍ക്ക് ആണ് ആദായനികുതി ഇളവു നേടാവുന്നത്. പരമാവധി ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപം വരുമാനത്തില്‍നിന്നു കുറയ്ക്കാനും അതനുസരിച്ച് നികുതി ലാഭിക്കാനും
വ്യക്തികള്‍ മാത്രമല്ല കമ്പനികളും സ്ഥാപനങ്ങളും ഏജന്‍സികളുമൊക്ക ആദായനികുതി നല്‍കണം. വ്യക്തികളുടെ കാര്യത്തിലാണെങ്കില്‍ അവരുടെ ശമ്പളവും സമ്പാദ്യവും വരുമാനവും ആണ് ആദായ നികുതി ചുമത്താന്‍ കണക്കിലെടുക്കുന്നത്. കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യത്തിലാകട്ടെ അവര്‍ ഉണ്ടാക്കുന്ന പ്രതിവര്‍ഷ ലാഭം അഥവാ
നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരുമാസം തികച്ചില്ല. മാത്രമല്ല പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ആദായ നികുതി ഫയല്‍ ചെയ്യേണ്ടതും. ഇതിടനിടയില്‍ ഇളവിനായി പലരും നിക്ഷേപങ്ങള്‍ നടത്താന്‍ നെട്ടോട്ടം ഓടുകയാണ്. വെറുതെ ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിച്ചിട്ട് കാര്യമില്ല. ആദായ
ആദായ നികുതി ലാഭിക്കുക എന്നാല്‍ നികുതി നല്‍കാതെ രക്ഷപെടലാണ് എന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ നികുതി ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഒരിക്കലും നികുതി വെട്ടിക്കലല്ല. നികുതി ലാഭിക്കലും നികുതി വെട്ടിക്കലും രണ്ടും രണ്ടാണ്. ഏറെക്കുറെ എല്ലാ നികുതികളും എല്ലാവരും
ന്യൂഡൽഹി∙ ലാഭവിഹിതം, പലിശ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ആദായനികുതി റിട്ടേണുകളിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാൻ ഇ–ഫയലിങ് വെബ്സൈറ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. കംപ്ലയൻസ് പോർട്ടലിൽ വ്യക്തികൾക്ക് അവരുടെ ഭാഗം പറയാം. 2021–22, 2022–23 വർഷത്തെ
മാർച്ചെത്തിയതോടെ ആദായനികുതി ദായകർ നെട്ടോട്ടത്തിലാണ്.പ്രത്യേകിച്ച് ശമ്പള വരുമാനക്കാരായ , പഴയ സ്ലാബിൽ നികുതി അടയക്കുന്നവർ. തനിക്ക് ഇനിയും ഉപയോഗപ്പെടുത്താവുന്ന ഇളവുകൾ ഉണ്ടോ, ഉണ്ടെങ്കിൽ അവ ഏതെല്ലാം? ഉപയോഗപ്പെടുത്തിയവയിൽ തന്നെ കൂടുതൽ തുക ഇളവു നേടാനാകുമോ
അർഹമായ എല്ലാ ഇളവുകളും ഉപയോഗപ്പെടുത്തി മൊത്തം നികുതി ബാധകമായ വരുമാനം അഞ്ചു ലക്ഷത്തിനു താഴെ നിർത്താം എന്ന ഉറപ്പുണ്ടായിരുന്നതിനാലാണ് മോഹൻകുമാർ പഴയ സ്ലാബ് തിരഞ്ഞെടുത്തത്. പക്ഷേ മാർച്ച് അടുത്തതോടെ കണക്കുകൾ ഒന്നു കൂടി കൂട്ടിയപ്പോൾ നികുതിബാധക വരുമാനം 5,03,000 രൂപ. ഇതോടെ റിബേറ്റ് കിട്ടില്ലെന്നും മാർച്ചിൽ
2023-24 സാമ്പത്തിക വര്‍ഷം നമ്മളെപ്പോലുള്ള സാധാരണക്കാര്‍ നല്കുന്ന ആദായ നികുതി 10.22 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക്. മുന്‍സാമ്പത്തിക വര്‍ഷം ഇത് 9.22 ലക്ഷം കോടി രൂപയായിരുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ നല്കുന്ന ആദായ നികുതിയേക്കാള്‍ കൂടുതലായിരിക്കുകയാണ് സാധാരണ
ചോദ്യം: ഗൾഫിൽനിന്നു തിരിച്ചെത്തിയ ശേഷം കടമുറികൾ പണിതു വാടകയ്ക്കു കൊടുത്തിട്ടുണ്ട്. ഇതിൽ എന്റെ വാടകവരുമാനം കണക്കാക്കുന്നത് എങ്ങനെയാണ്? ബാധകമായ നികുതിയെത്ര? കിട്ടുന്ന വരുമാനത്തിൽനിന്ന് ഞാൻ നികുതി മുൻകൂറായി–ടിഡിഎസ്– സർക്കാരിലേക്ക് അടയ്ക്കണോ? വാടക വരുമാനത്തിൽ കിട്ടാവുന്ന ഇളവുകൾ എന്തെല്ലാം? മറുപടി:
യു കെ യ്ക്കും ജപ്പാനും പുറകേ ജർമനിയിലും കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് അവിടത്തെ കേന്ദ്ര ബാങ്കിന്റെ പ്രതിമാസ റിപ്പോർട്ട്. ഡിമാൻഡ് കുറയുന്നതും, നിക്ഷേപം കുറയുന്നതും, വായ്പ ചെലവ് ഉയരുന്നതും സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ മുരടിപ്പിക്കുകയാണ്. രണ്ട് പാദത്തിൽ തുടർച്ചയായി സാമ്പത്തിക വളർച്ചയിൽ മുരടിപ്പ്
ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് ഭീമനായ മോർഗൻ സ്റ്റാൻലി വെൽത്ത് മാനേജ്മെൻ്റ് യൂണിറ്റിലെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ്. ടെക്നോളജി ഭീമനായ സിസ്കോ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. ടെക്നോളജി മേഖലയിലെ പിരിച്ചുവിടലുകളുടെ വ്യാപ്തി
പെൺകുഞ്ഞ് ജനിക്കുന്ന സമയം മുതല്‍ പതിനെട്ടോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം വരുന്ന ചെലവുകള്‍ ഇപ്പോഴേ പ്ലാന്‍ ചെയ്യാം. ഇവിടെ ഒട്ടും ഒഴിവാക്കാൻ പറ്റാത്ത പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ). ഇപ്പോഴത്തെ ഏറ്റവും വലിയ ആകര്‍ഷണമെന്തെന്നാല്‍, ഈ പദ്ധതിയുടെ പലിശ നിരക്ക് 8.2 ശതമാനമായി
കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ആസ്തികള്‍ വകയിരുത്തുന്നതിനു പകരം നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുകയാണ് നല്ലത്. ഇത് പൊതുവേ പലരും മുൻഗണന നൽകാത്ത കാര്യമാണ്. നഷ്ടസാധ്യതകള്‍ നേരിടാനുള്ള നിങ്ങളുടെ കഴിവും നിക്ഷേപ ലക്ഷ്യങ്ങളും കണക്കിലെടുത്ത് ആഭ്യന്തര, ആഗോള ഓഹരികള്‍, ഡെറ്റ്,
ഏതൊരു ധനമന്ത്രിയും ബജറ്റ് തയാറാക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്. സാമ്പത്തികവളർച്ചയ്ക്ക് ശക്തിയും വേഗവും നൽകുക, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, ജീവിതത്തിന്റെ ഗുണമേന്മ കൂട്ടുക. പ്രത്യക്ഷത്തിൽ എളുപ്പമാണെന്നു തോന്നുമെങ്കിലും ഈ മൂന്നിനെയും കൂട്ടിയിണക്കി കൊണ്ടുപോകുക എന്നതു
വിദ്യാഭ്യാസ രംഗത്ത് മൂലധന പദ്ധതികള്‍ ആരംഭിക്കും എന്ന പ്രഖ്യാപനവും നിക്ഷേപം ആകര്‍ഷിക്കുന്ന സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉള്‍പ്പെടെ ചേര്‍ന്ന് പഠിക്കാവുന്ന നിയമ പരിഷ്കാരങ്ങള്‍ വരുത്തും എന്ന പ്രഖ്യാപനവും ഈ ദിശയിലുള്ളതാണ്. കേരളത്തിലെ ചെറു
ക്ഷേമപെന്ഷന് വര്‍ധിപ്പിക്കില്ല എന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നതെങ്കിലും സാമൂഹ്യക്ഷേമപെന്ഷന്കാര് ഏറെ പ്രതീക്ഷയോടെയാണ് ഈ ബജറ്റിനെ കാണുന്നത്. കൊടുക്കാനുള്ള പെന്ഷന് കൊടുത്തു തീര്‍ക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം മുതലേ കൃത്യമായും സമയബന്ധിതമായും പെന്ഷൻ നല്‍കുമെന്നുമാണ് ബജറ്റ്
മെയ് മാസം മുതൽ വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി ബജറ്റിൽ സൂചിപ്പിച്ചു. ഇതോടെ കൊല്ലം തുറമുഖത്തിനും പ്രാധാന്യം കൂടുമെന്ന് അദ്ദേഹം പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തതിനോടനുബന്ധിച്ചുള്ള ഔട്ടർ റിങ് റോഡ് സമയ ബന്ധിതമായി പൂർത്തിയാക്കും.വിഴിഞ്ഞത്തെ പ്രത്യേക
2001 മാർച്ച് അവസാനം കേരളത്തിന്റെ മൊത്തം കടബാധ്യത 25,754 കോടി രൂപയായിരുന്നു. 2016 മാർച്ച് അവസാനിക്കുമ്പോൾ ഇത് 1,60,638 കോടി രൂപയായി ഉയർന്നു. 2024 മാർച്ച് അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത 4,18,727 കോടി രൂപ. 2023–’24ലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് പിണറായി വിജയൻ സർക്കാർ അധികാരമേറ്റ
പറ്റുന്ന ഒരു തുക മിച്ചം പിടിച്ച് നിക്ഷേപിക്കണം എന്നുണ്ടോ? എങ്കിൽ ഇപ്പോൾതന്നെ മാസം 1000 രൂപവീതം നല്ലൊരു ഇക്വിറ്റി ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി തുടങ്ങൂ. കൃത്യമായി നിക്ഷേപിച്ചുകൊണ്ടിരുന്നാൽ30–ാം വർഷം 1.1 കോടി രൂപ സമ്പാദിക്കാം. 17 ശതമാനം ശരാശരി വാർഷികവളർച്ച നൽകിയ ഫണ്ടിലെ
കേരളം ഇന്ത്യയ്ക്കും ചിലപ്പോൾ ലോകത്തിനുതന്നെയും മാതൃകയായ ഒരു സംസ്ഥാനമാണ്. വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ നമ്മുടെ പ്രവർത്തനം ഇന്ത്യയ്ക്കകത്തും പുറത്തും പെരുമ നേടിയിട്ടുണ്ട്. എന്നാൽ, കുറച്ചുകാലമായി സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം പ്രതിസന്ധികളിൽനിന്നു കൂടുതൽ പ്രതിസന്ധികളിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്.
കേന്ദ്ര ധനമന്ത്രി ഇന്നവതരിപ്പിച്ച ഇടക്കാല ബജറ്റിൽ മൂലധന ചെലവ് കൂട്ടുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം വർദ്ധിപ്പിച്ചു 11 .11 ലക്ഷം കോടി രൂപയായി ഉയർത്താനാണ് പദ്ധതി. ഓഹരി വിപണി ഈ ഒരു മൂലധന ചെലവ് ഉയർത്തുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പൊതുവെ ബജറ്റിനോട് ഓഹരി
ബജറ്റ് ഒരു വാർഷിക കലാപരിപാടിയാണ്. ഈ വർഷത്തെ ബജറ്റിൻ്റെ പ്രത്യേകത ഒരു വർഷത്തേക്കുള്ള കണക്കവതരണം അല്ലായെന്നതാണ്. കേവലം, ഒരു ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. വലിയവൻ പിറകെ വരും; തെരഞ്ഞെടുപ്പിന് ശേഷം .തെരഞ്ഞെടുപ്പിനുശേഷം വരുന്ന പുതിയ സർക്കാർ അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിൽ മാത്രമേ ശരിയായ ചിത്രം അനാവരണം
ഓരോ തവണയും ബജറ്റിലെ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും അടുത്ത വര്‍ഷത്തേക്കുള്ള സാമ്പത്തിക ആസൂത്രണത്തിനു തുടക്കം കുറിക്കുക. ആദായ നികുതി സംബന്ധമായ പ്രഖ്യാപനങ്ങള്‍ക്കായി അവര്‍ കാത്തിരിക്കുന്നതും ഇതേ ഉദ്ദേശവുമായാണ്. ആദായ നികുതി നിരക്കുകളിലും വ്യവസ്ഥകളിലും മാറ്റങ്ങളില്ലാത്ത ഇടക്കാല ബജറ്റാണ്
സ്വന്തം വീടിന്റെ ആവശ്യത്തിനായി മാസം 300 യൂണിറ്റ് വൈദ്യുതി ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നതാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് ഈ ബജറ്റില്‍ നടത്തിയിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന്. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ആയിരിക്കും ഇതു യാഥാര്‍ത്ഥ്യമാക്കുക. ഇതുവഴി ഒരു കോടി
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. എല്ലാവർക്കും വീട് എന്ന വാഗ്ദാനത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമപ്രദേശങ്ങളിൽ മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കേന്ദ്രം കൈവരിച്ചതായും അവർ
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്ന് സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ നിർമ്മല സീതരാമൻ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ ആഭ്യന്തര കാര്യങ്ങൾ
മകൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കും. ഒപ്പം നിക്ഷേപിച്ച മൂലധനം നല്ല രീതിയിൽ ക്രമമായി വർധിക്കും. മാത്രമല്ല, നിക്ഷേപത്തിന്റെ പൂർണ അധികാരം ജീവിതകാലം മുഴുവൻ മകളുടെ പേരിൽത്തന്നെ ആയിരിക്കുകയും ചെയ്യും. സ്ത്രീധന പീഡനംമൂലം പെൺകുട്ടികളുടെ ആത്മഹത്യകൾ വർധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം ഒരു
മനോരമ സമ്പാദ്യം മാഗസിനിലൂടെലൂടെ നൽകിയ സാമ്പത്തികാസൂത്രണ പ്ലാനുകൾ പിന്തുടർന്ന് ജീവിതലക്ഷ്യങ്ങൾ നേടിയെടുത്തവർ ഏറെയുണ്ട്. അതേ സമയം വിദഗ്ധർ നൽകിയ ആ പ്ലാനുകൾ പകുതിവഴിക്ക് ഉപേക്ഷിച്ചവരും നാളേക്കായി നീട്ടിവച്ചവരും ഉണ്ട്. എന്തുകൊണ്ടാണ് സാമ്പത്തികാസൂത്രണത്തിനുള്ള കൃത്യവും മികച്ചതുമായ വഴികൾ അറിഞ്ഞിട്ടും
ചോദ്യം: ഈ മാർച്ചിൽ റിട്ടയർ ചെയ്യുകയാണ് ഞാൻ. ലീവ് എൻകാഷ്മെന്റ്, ഗ്രാറ്റുവിറ്റി എന്നീ ഇനത്തിൽ കിട്ടുന്ന തുകയുടെ ആദായനികുതി ബാധ്യതയെക്കുറിച്ച് അറിയണമെന്നുണ്ട്. വിശദമാക്കാമോ? (ജനുവരി ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്) മറുപടി A ലീവ് സറണ്ടർ *ഗവൺമെന്റ് ജീവനക്കാർക്ക് റിട്ടയർമെന്റ് സമയത്ത്
ഇഷ്ടദാനമെന്നൊക്കെയുള്ള ഓമനപ്പേരുകളിൽ വസ്തുവകകൾ കൈക്കലാക്കുകയും പ്രായാധിക്യത്താൽ സാമ്പത്തികവും ശാരീരികവും മാനസികവുമായി തളരുന്ന ഘട്ടത്തിൽ അച്ഛനമ്മമാരെ ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ, ഇത്തരക്കാർ അറിയേണ്ട ഒന്നുണ്ട്. അനന്തരാവകാശികൾ ഉയർത്തുന്ന കുടിയൊഴിപ്പിക്കൽ ഉൾപ്പെടെയുള്ള
ജനാധിപത്യത്തില്‍ കീഴ്വഴക്കങ്ങള് പ്രധാനമാണ്. പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റുകളില്‍ ധനമന്ത്രിമാര്‍ നികുതി ഘടനയില്‍ വലിയമാറ്റങ്ങളോ വന്‍പ്രഖ്യാപനങ്ങളോ നടത്തുന്ന കീഴ്വഴക്കമില്ല. പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം ലഭിക്കും വരെയുള്ള രണ്ടു മാസക്കാലത്ത്
സർക്കാർ-എയ്ഡഡ് ക്രിസ്ത്യൻ മിഷനറി സ്കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തിന് ആദായനികുതി നൽകണോ ? തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള നൂറോളം രൂപതകളും സഭകളും ഉന്നയിച്ച ഈ ചോദ്യം തീർപ്പാക്കാൻ സുപ്രീം കോടതി സമ്മതിച്ചു . കന്യാസ്ത്രീകളുടെയും വൈദികരുടെയും
രണ്ടാം മോദി സര്‍ക്കാര്‍ പ്രധാനമായും അടിസ്ഥാന സൗകര്യം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ നിക്ഷേപം നടത്തിയപ്പോള്‍ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ചെലവ് വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. 2023ലെ ബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരമാന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
അടുത്ത വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച കണക്കുകൂട്ടിയതിനേക്കാൾ അധികമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. ഉക്രെയ്നിലെയും മിഡിൽ ഈസ്റ്റിലെയും പ്രശ്നങ്ങൾ , മഹാമാരി , ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ ഉൾപ്പെടെയുള്ള ആഗോള
അതിവേഗം വികസിത സമ്പദ് വ്യവസ്ഥയായി മാറാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ഓരോ ബജറ്റിലും പ്രകടമാകാറുണ്ട്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ നയപരമായ വലിയ പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയില്ല.
2024 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവരുടെ ആറാമത്തെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുകയാണ്. പതിനെട്ടാം ലോകസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ–മേയ് മാസങ്ങളിലായി നടക്കുന്നതിനാൽ വോട്ട് ഓൺ അക്കൗണ്ടോ ഇടക്കാല ബജറ്റോ അവതരിപ്പിക്കുന്നതിനാണ് സാധ്യത. കാര്യമായ
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിരമല സീതാരാമന് 2024-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇടക്കാല ബജറ്റ് മാത്രമേ അവതരിപ്പിക്കൂ. എങ്കിലും വിദ്യാഭ്യാസ മേഖല കാര്യമായ പ്രതീക്ഷയിലാണ്. മേഖലയുടെ ഭാവി വളര്‍ച്ചയ്ക്ക് ദിശ നല്കുന്ന
Results 1-100 of 2182