Download Manorama Online App
ആദായനികുതി ലാഭിക്കാനായി അവസാന നിമിഷം തിരക്കിട്ട് നടത്തുന്ന നിക്ഷേപങ്ങള്‍ നികുതി കുറയ്ക്കുന്നതിന് പകരം നികുതി കൂട്ടുന്നതിന് ഇടയാക്കിയേക്കും. അതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത ആവശ്യമാണ്. ഇതൊഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ 1. ചില നിക്ഷേപങ്ങള്‍ നടത്തിയാല്‍ മുടക്കുന്ന തുകയ്ക്ക് ആദായ
2020-21 സാമ്പത്തിക വര്‍ഷത്തെ (അതായത് 2021-22 അസസ്മെന്റ് ഇയര്‍) ഇന്‍കം ടാക്സ് റീഫണ്ട് ലഭിക്കാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സസ് (സിബിഡിടി) അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 30നുള്ളില്‍ ആദായ നികുതി
80 സി നിക്ഷേപം നൽകുന്ന 1.5 ലക്ഷത്തിന്റെ കിഴിവ് പൂർണമായും പ്രയോജനപ്പെടുത്തിയവർക്ക് മുന്നിൽ അവശേഷിക്കുന്ന മൂന്ന് മാർഗങ്ങളെക്കുറിച്ച് ഇന്നലെ വിശദീകരിച്ചിരുന്നു. ഭവനവായ്പ പലിശ, വിദ്യാഭ്യാസ വായ്പ പലിശ എന്നിവയിലേക്ക് കൂടുതൽ തുക അടയ്ക്കുന്നതും എൻപിഎസിലേക്ക് 50,000 രൂപവരെ കൂടുതലായി
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡി എ വർധിപ്പിച്ചതോടൊപ്പം മറ്റൊരു സന്തോഷ വാർത്ത. ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് ഇത് 20 ലക്ഷം രൂപ വരെ ആയിരുന്നു. DA, DR എന്നിവയുടെ പുതിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.പുതിയ നിരക്കുകളുടെ കുടിശ്ശിക മാർച്ച്
നികുതി ദായകർ ഒരു സാമ്പത്തിക വർഷം നടത്തുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ് പോലുള്ള ചില ചിലവുകൾക്കും ഇൻഷുറൻസ് പ്രീമിയം, ടാക്സ് സേവർ മ്യൂച്വൽ ഫണ്ട്, പോസ്റ്റോഫീസ് സ്കീമുകൾ തുടങ്ങിയ നിക്ഷേപങ്ങൾക്കും നികുതിയിളവ് ഉള്ളത് എല്ലാവർക്കും അറിവുള്ളതാണല്ലോ. 80 സി പ്രകാരം ഒന്നര ലക്ഷം രൂപവരെയുള്ള ഇത്തരം ചിലവുകൾക്കും
ഈ കിഴിവ് പരമാവധി ഉപയോഗിക്കാന്‍ ആദ്യം വകുപ്പ് 80 സി പ്രകാരം എത്ര രൂപയുടെ കൂടി നിക്ഷേപം നടത്താന്‍ അവസരം ഉണ്ട് എന്ന് പരിശോധിക്കുക. അതിനുശേഷം നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ക്കായി എത്ര രൂപ നിങ്ങള്‍ക്ക് മുടക്കാന്‍ കയ്യിലുണ്ട് എന്നുകണക്കാക്കുക. ഈ തുക ചുരുങ്ങിയത് മൂന്നുമുതല്‍ അഞ്ചുവര്‍ഷം കഴിഞ്ഞേ
ജിഎസ്ടി ചട്ടത്തിൽ മാറ്റം വിറ്റുവരവ് 5 കോടി കവിയുന്ന ബിസിനസുകൾ മാർച്ച് 1 മുതൽ എല്ലാ ബിസിനസ്സ് ടു ബിസിനസ്സ് ഇടപാടുകൾക്കും ഇ-ഇൻവോയ്സ് വിശദാംശങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഫാസ്ടാഗ് നിർജ്ജീവമാക്കൽ 2024 ഫെബ്രുവരി 1 വരെ കെവൈസി ചെയ്യാത്ത അത്തരം ഫാസ്ടാഗുകൾ മാർച്ച് 1 മുതൽ നിർജ്ജീവമാക്കും. “ഒരു വാഹനം, ഒരു
പെട്ടെന്ന് പണത്തിന് ആവശ്യം വന്നോ? ബാങ്കിൽ പോയി വായ്പ എടുക്കാമെന്ന് വച്ചാൽ നൂലാമാലകൾ കുറെയുണ്ട്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുള്ള ഡിജിറ്റല്‍ വായ്പകള്‍ ഇപ്പോൾ ധാരാളമുണ്ട്. മ്യൂചല്‍ ഫണ്ട് യൂണിറ്റുകള്‍ ഈടു വെച്ചുള്ള ഡിജിറ്റല്‍ വായ്പകളും ലഭ്യമാണ്. പിന്നെ മ്യൂചല്‍ ഫണ്ട് ഈട് വെച്ചൊരു ഡിജിറ്റൽ വായ്പ
പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മരണത്തിന് പ്രതികാരമായി വെള്ളിയാഴ്ച അമേരിക്ക റഷ്യക്ക് മേൽ പുതിയൊരു ഉപരോധം ഏർപ്പെടുത്തി എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എനർജി, ഫിനാൻസ്, ഡിഫഹേൻസ്, ലോജിസ്റ്റിക്സ് , ഏവിയേഷൻ തുടങ്ങി പല മേഖലകളിലും റഷ്യക്ക് മേൽ ഉപരോധം ഉണ്ടെങ്കിലും അമേരിക്കൻ സമ്പദ്
ആദായനികുതി ഇളവിനായി ഏവരും ആശ്രയിക്കുന്ന സെക്ഷൻ 80 സിയിൽ തിരഞ്ഞെടുപ്പു ശരിയായാൽ നികുതിയിളവിനൊപ്പം ആകർഷകമായ ആദായവും ഉറപ്പാക്കാം. 80 സിയില്‍ നിക്ഷേപങ്ങള്‍ക്ക് ആണ് ആദായനികുതി ഇളവു നേടാവുന്നത്. പരമാവധി ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപം വരുമാനത്തില്‍നിന്നു കുറയ്ക്കാനും അതനുസരിച്ച് നികുതി ലാഭിക്കാനും
വ്യക്തികള്‍ മാത്രമല്ല കമ്പനികളും സ്ഥാപനങ്ങളും ഏജന്‍സികളുമൊക്ക ആദായനികുതി നല്‍കണം. വ്യക്തികളുടെ കാര്യത്തിലാണെങ്കില്‍ അവരുടെ ശമ്പളവും സമ്പാദ്യവും വരുമാനവും ആണ് ആദായ നികുതി ചുമത്താന്‍ കണക്കിലെടുക്കുന്നത്. കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യത്തിലാകട്ടെ അവര്‍ ഉണ്ടാക്കുന്ന പ്രതിവര്‍ഷ ലാഭം അഥവാ
നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരുമാസം തികച്ചില്ല. മാത്രമല്ല പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ആദായ നികുതി ഫയല്‍ ചെയ്യേണ്ടതും. ഇതിടനിടയില്‍ ഇളവിനായി പലരും നിക്ഷേപങ്ങള്‍ നടത്താന്‍ നെട്ടോട്ടം ഓടുകയാണ്. വെറുതെ ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിച്ചിട്ട് കാര്യമില്ല. ആദായ
ആദായ നികുതി ലാഭിക്കുക എന്നാല്‍ നികുതി നല്‍കാതെ രക്ഷപെടലാണ് എന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ നികുതി ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഒരിക്കലും നികുതി വെട്ടിക്കലല്ല. നികുതി ലാഭിക്കലും നികുതി വെട്ടിക്കലും രണ്ടും രണ്ടാണ്. ഏറെക്കുറെ എല്ലാ നികുതികളും എല്ലാവരും
ന്യൂഡൽഹി∙ ലാഭവിഹിതം, പലിശ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ആദായനികുതി റിട്ടേണുകളിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാൻ ഇ–ഫയലിങ് വെബ്സൈറ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. കംപ്ലയൻസ് പോർട്ടലിൽ വ്യക്തികൾക്ക് അവരുടെ ഭാഗം പറയാം. 2021–22, 2022–23 വർഷത്തെ
മാർച്ചെത്തിയതോടെ ആദായനികുതി ദായകർ നെട്ടോട്ടത്തിലാണ്.പ്രത്യേകിച്ച് ശമ്പള വരുമാനക്കാരായ , പഴയ സ്ലാബിൽ നികുതി അടയക്കുന്നവർ. തനിക്ക് ഇനിയും ഉപയോഗപ്പെടുത്താവുന്ന ഇളവുകൾ ഉണ്ടോ, ഉണ്ടെങ്കിൽ അവ ഏതെല്ലാം? ഉപയോഗപ്പെടുത്തിയവയിൽ തന്നെ കൂടുതൽ തുക ഇളവു നേടാനാകുമോ
അർഹമായ എല്ലാ ഇളവുകളും ഉപയോഗപ്പെടുത്തി മൊത്തം നികുതി ബാധകമായ വരുമാനം അഞ്ചു ലക്ഷത്തിനു താഴെ നിർത്താം എന്ന ഉറപ്പുണ്ടായിരുന്നതിനാലാണ് മോഹൻകുമാർ പഴയ സ്ലാബ് തിരഞ്ഞെടുത്തത്. പക്ഷേ മാർച്ച് അടുത്തതോടെ കണക്കുകൾ ഒന്നു കൂടി കൂട്ടിയപ്പോൾ നികുതിബാധക വരുമാനം 5,03,000 രൂപ. ഇതോടെ റിബേറ്റ് കിട്ടില്ലെന്നും മാർച്ചിൽ
2023-24 സാമ്പത്തിക വര്‍ഷം നമ്മളെപ്പോലുള്ള സാധാരണക്കാര്‍ നല്കുന്ന ആദായ നികുതി 10.22 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക്. മുന്‍സാമ്പത്തിക വര്‍ഷം ഇത് 9.22 ലക്ഷം കോടി രൂപയായിരുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ നല്കുന്ന ആദായ നികുതിയേക്കാള്‍ കൂടുതലായിരിക്കുകയാണ് സാധാരണ
ചോദ്യം: ഗൾഫിൽനിന്നു തിരിച്ചെത്തിയ ശേഷം കടമുറികൾ പണിതു വാടകയ്ക്കു കൊടുത്തിട്ടുണ്ട്. ഇതിൽ എന്റെ വാടകവരുമാനം കണക്കാക്കുന്നത് എങ്ങനെയാണ്? ബാധകമായ നികുതിയെത്ര? കിട്ടുന്ന വരുമാനത്തിൽനിന്ന് ഞാൻ നികുതി മുൻകൂറായി–ടിഡിഎസ്– സർക്കാരിലേക്ക് അടയ്ക്കണോ? വാടക വരുമാനത്തിൽ കിട്ടാവുന്ന ഇളവുകൾ എന്തെല്ലാം? മറുപടി:
യു കെ യ്ക്കും ജപ്പാനും പുറകേ ജർമനിയിലും കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് അവിടത്തെ കേന്ദ്ര ബാങ്കിന്റെ പ്രതിമാസ റിപ്പോർട്ട്. ഡിമാൻഡ് കുറയുന്നതും, നിക്ഷേപം കുറയുന്നതും, വായ്പ ചെലവ് ഉയരുന്നതും സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ മുരടിപ്പിക്കുകയാണ്. രണ്ട് പാദത്തിൽ തുടർച്ചയായി സാമ്പത്തിക വളർച്ചയിൽ മുരടിപ്പ്
ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് ഭീമനായ മോർഗൻ സ്റ്റാൻലി വെൽത്ത് മാനേജ്മെൻ്റ് യൂണിറ്റിലെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ്. ടെക്നോളജി ഭീമനായ സിസ്കോ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. ടെക്നോളജി മേഖലയിലെ പിരിച്ചുവിടലുകളുടെ വ്യാപ്തി
പെൺകുഞ്ഞ് ജനിക്കുന്ന സമയം മുതല്‍ പതിനെട്ടോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം വരുന്ന ചെലവുകള്‍ ഇപ്പോഴേ പ്ലാന്‍ ചെയ്യാം. ഇവിടെ ഒട്ടും ഒഴിവാക്കാൻ പറ്റാത്ത പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ). ഇപ്പോഴത്തെ ഏറ്റവും വലിയ ആകര്‍ഷണമെന്തെന്നാല്‍, ഈ പദ്ധതിയുടെ പലിശ നിരക്ക് 8.2 ശതമാനമായി
കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ആസ്തികള്‍ വകയിരുത്തുന്നതിനു പകരം നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുകയാണ് നല്ലത്. ഇത് പൊതുവേ പലരും മുൻഗണന നൽകാത്ത കാര്യമാണ്. നഷ്ടസാധ്യതകള്‍ നേരിടാനുള്ള നിങ്ങളുടെ കഴിവും നിക്ഷേപ ലക്ഷ്യങ്ങളും കണക്കിലെടുത്ത് ആഭ്യന്തര, ആഗോള ഓഹരികള്‍, ഡെറ്റ്,
ഏതൊരു ധനമന്ത്രിയും ബജറ്റ് തയാറാക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്. സാമ്പത്തികവളർച്ചയ്ക്ക് ശക്തിയും വേഗവും നൽകുക, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, ജീവിതത്തിന്റെ ഗുണമേന്മ കൂട്ടുക. പ്രത്യക്ഷത്തിൽ എളുപ്പമാണെന്നു തോന്നുമെങ്കിലും ഈ മൂന്നിനെയും കൂട്ടിയിണക്കി കൊണ്ടുപോകുക എന്നതു
വിദ്യാഭ്യാസ രംഗത്ത് മൂലധന പദ്ധതികള്‍ ആരംഭിക്കും എന്ന പ്രഖ്യാപനവും നിക്ഷേപം ആകര്‍ഷിക്കുന്ന സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉള്‍പ്പെടെ ചേര്‍ന്ന് പഠിക്കാവുന്ന നിയമ പരിഷ്കാരങ്ങള്‍ വരുത്തും എന്ന പ്രഖ്യാപനവും ഈ ദിശയിലുള്ളതാണ്. കേരളത്തിലെ ചെറു
ക്ഷേമപെന്ഷന് വര്‍ധിപ്പിക്കില്ല എന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നതെങ്കിലും സാമൂഹ്യക്ഷേമപെന്ഷന്കാര് ഏറെ പ്രതീക്ഷയോടെയാണ് ഈ ബജറ്റിനെ കാണുന്നത്. കൊടുക്കാനുള്ള പെന്ഷന് കൊടുത്തു തീര്‍ക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം മുതലേ കൃത്യമായും സമയബന്ധിതമായും പെന്ഷൻ നല്‍കുമെന്നുമാണ് ബജറ്റ്
മെയ് മാസം മുതൽ വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി ബജറ്റിൽ സൂചിപ്പിച്ചു. ഇതോടെ കൊല്ലം തുറമുഖത്തിനും പ്രാധാന്യം കൂടുമെന്ന് അദ്ദേഹം പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തതിനോടനുബന്ധിച്ചുള്ള ഔട്ടർ റിങ് റോഡ് സമയ ബന്ധിതമായി പൂർത്തിയാക്കും.വിഴിഞ്ഞത്തെ പ്രത്യേക
2001 മാർച്ച് അവസാനം കേരളത്തിന്റെ മൊത്തം കടബാധ്യത 25,754 കോടി രൂപയായിരുന്നു. 2016 മാർച്ച് അവസാനിക്കുമ്പോൾ ഇത് 1,60,638 കോടി രൂപയായി ഉയർന്നു. 2024 മാർച്ച് അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത 4,18,727 കോടി രൂപ. 2023–’24ലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് പിണറായി വിജയൻ സർക്കാർ അധികാരമേറ്റ
പറ്റുന്ന ഒരു തുക മിച്ചം പിടിച്ച് നിക്ഷേപിക്കണം എന്നുണ്ടോ? എങ്കിൽ ഇപ്പോൾതന്നെ മാസം 1000 രൂപവീതം നല്ലൊരു ഇക്വിറ്റി ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി തുടങ്ങൂ. കൃത്യമായി നിക്ഷേപിച്ചുകൊണ്ടിരുന്നാൽ30–ാം വർഷം 1.1 കോടി രൂപ സമ്പാദിക്കാം. 17 ശതമാനം ശരാശരി വാർഷികവളർച്ച നൽകിയ ഫണ്ടിലെ
കേരളം ഇന്ത്യയ്ക്കും ചിലപ്പോൾ ലോകത്തിനുതന്നെയും മാതൃകയായ ഒരു സംസ്ഥാനമാണ്. വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ നമ്മുടെ പ്രവർത്തനം ഇന്ത്യയ്ക്കകത്തും പുറത്തും പെരുമ നേടിയിട്ടുണ്ട്. എന്നാൽ, കുറച്ചുകാലമായി സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം പ്രതിസന്ധികളിൽനിന്നു കൂടുതൽ പ്രതിസന്ധികളിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്.
കേന്ദ്ര ധനമന്ത്രി ഇന്നവതരിപ്പിച്ച ഇടക്കാല ബജറ്റിൽ മൂലധന ചെലവ് കൂട്ടുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം വർദ്ധിപ്പിച്ചു 11 .11 ലക്ഷം കോടി രൂപയായി ഉയർത്താനാണ് പദ്ധതി. ഓഹരി വിപണി ഈ ഒരു മൂലധന ചെലവ് ഉയർത്തുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പൊതുവെ ബജറ്റിനോട് ഓഹരി
ബജറ്റ് ഒരു വാർഷിക കലാപരിപാടിയാണ്. ഈ വർഷത്തെ ബജറ്റിൻ്റെ പ്രത്യേകത ഒരു വർഷത്തേക്കുള്ള കണക്കവതരണം അല്ലായെന്നതാണ്. കേവലം, ഒരു ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. വലിയവൻ പിറകെ വരും; തെരഞ്ഞെടുപ്പിന് ശേഷം .തെരഞ്ഞെടുപ്പിനുശേഷം വരുന്ന പുതിയ സർക്കാർ അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിൽ മാത്രമേ ശരിയായ ചിത്രം അനാവരണം
ഓരോ തവണയും ബജറ്റിലെ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും അടുത്ത വര്‍ഷത്തേക്കുള്ള സാമ്പത്തിക ആസൂത്രണത്തിനു തുടക്കം കുറിക്കുക. ആദായ നികുതി സംബന്ധമായ പ്രഖ്യാപനങ്ങള്‍ക്കായി അവര്‍ കാത്തിരിക്കുന്നതും ഇതേ ഉദ്ദേശവുമായാണ്. ആദായ നികുതി നിരക്കുകളിലും വ്യവസ്ഥകളിലും മാറ്റങ്ങളില്ലാത്ത ഇടക്കാല ബജറ്റാണ്
സ്വന്തം വീടിന്റെ ആവശ്യത്തിനായി മാസം 300 യൂണിറ്റ് വൈദ്യുതി ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നതാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് ഈ ബജറ്റില്‍ നടത്തിയിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന്. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ആയിരിക്കും ഇതു യാഥാര്‍ത്ഥ്യമാക്കുക. ഇതുവഴി ഒരു കോടി
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. എല്ലാവർക്കും വീട് എന്ന വാഗ്ദാനത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമപ്രദേശങ്ങളിൽ മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കേന്ദ്രം കൈവരിച്ചതായും അവർ
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്ന് സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ നിർമ്മല സീതരാമൻ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ ആഭ്യന്തര കാര്യങ്ങൾ
മകൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കും. ഒപ്പം നിക്ഷേപിച്ച മൂലധനം നല്ല രീതിയിൽ ക്രമമായി വർധിക്കും. മാത്രമല്ല, നിക്ഷേപത്തിന്റെ പൂർണ അധികാരം ജീവിതകാലം മുഴുവൻ മകളുടെ പേരിൽത്തന്നെ ആയിരിക്കുകയും ചെയ്യും. സ്ത്രീധന പീഡനംമൂലം പെൺകുട്ടികളുടെ ആത്മഹത്യകൾ വർധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം ഒരു
മനോരമ സമ്പാദ്യം മാഗസിനിലൂടെലൂടെ നൽകിയ സാമ്പത്തികാസൂത്രണ പ്ലാനുകൾ പിന്തുടർന്ന് ജീവിതലക്ഷ്യങ്ങൾ നേടിയെടുത്തവർ ഏറെയുണ്ട്. അതേ സമയം വിദഗ്ധർ നൽകിയ ആ പ്ലാനുകൾ പകുതിവഴിക്ക് ഉപേക്ഷിച്ചവരും നാളേക്കായി നീട്ടിവച്ചവരും ഉണ്ട്. എന്തുകൊണ്ടാണ് സാമ്പത്തികാസൂത്രണത്തിനുള്ള കൃത്യവും മികച്ചതുമായ വഴികൾ അറിഞ്ഞിട്ടും
ചോദ്യം: ഈ മാർച്ചിൽ റിട്ടയർ ചെയ്യുകയാണ് ഞാൻ. ലീവ് എൻകാഷ്മെന്റ്, ഗ്രാറ്റുവിറ്റി എന്നീ ഇനത്തിൽ കിട്ടുന്ന തുകയുടെ ആദായനികുതി ബാധ്യതയെക്കുറിച്ച് അറിയണമെന്നുണ്ട്. വിശദമാക്കാമോ? (ജനുവരി ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്) മറുപടി A ലീവ് സറണ്ടർ *ഗവൺമെന്റ് ജീവനക്കാർക്ക് റിട്ടയർമെന്റ് സമയത്ത്
ഇഷ്ടദാനമെന്നൊക്കെയുള്ള ഓമനപ്പേരുകളിൽ വസ്തുവകകൾ കൈക്കലാക്കുകയും പ്രായാധിക്യത്താൽ സാമ്പത്തികവും ശാരീരികവും മാനസികവുമായി തളരുന്ന ഘട്ടത്തിൽ അച്ഛനമ്മമാരെ ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ, ഇത്തരക്കാർ അറിയേണ്ട ഒന്നുണ്ട്. അനന്തരാവകാശികൾ ഉയർത്തുന്ന കുടിയൊഴിപ്പിക്കൽ ഉൾപ്പെടെയുള്ള
ജനാധിപത്യത്തില്‍ കീഴ്വഴക്കങ്ങള് പ്രധാനമാണ്. പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റുകളില്‍ ധനമന്ത്രിമാര്‍ നികുതി ഘടനയില്‍ വലിയമാറ്റങ്ങളോ വന്‍പ്രഖ്യാപനങ്ങളോ നടത്തുന്ന കീഴ്വഴക്കമില്ല. പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം ലഭിക്കും വരെയുള്ള രണ്ടു മാസക്കാലത്ത്
സർക്കാർ-എയ്ഡഡ് ക്രിസ്ത്യൻ മിഷനറി സ്കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തിന് ആദായനികുതി നൽകണോ ? തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള നൂറോളം രൂപതകളും സഭകളും ഉന്നയിച്ച ഈ ചോദ്യം തീർപ്പാക്കാൻ സുപ്രീം കോടതി സമ്മതിച്ചു . കന്യാസ്ത്രീകളുടെയും വൈദികരുടെയും
രണ്ടാം മോദി സര്‍ക്കാര്‍ പ്രധാനമായും അടിസ്ഥാന സൗകര്യം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ നിക്ഷേപം നടത്തിയപ്പോള്‍ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ചെലവ് വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. 2023ലെ ബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരമാന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
അടുത്ത വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച കണക്കുകൂട്ടിയതിനേക്കാൾ അധികമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. ഉക്രെയ്നിലെയും മിഡിൽ ഈസ്റ്റിലെയും പ്രശ്നങ്ങൾ , മഹാമാരി , ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ ഉൾപ്പെടെയുള്ള ആഗോള
അതിവേഗം വികസിത സമ്പദ് വ്യവസ്ഥയായി മാറാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ഓരോ ബജറ്റിലും പ്രകടമാകാറുണ്ട്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ നയപരമായ വലിയ പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയില്ല.
2024 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവരുടെ ആറാമത്തെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുകയാണ്. പതിനെട്ടാം ലോകസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ–മേയ് മാസങ്ങളിലായി നടക്കുന്നതിനാൽ വോട്ട് ഓൺ അക്കൗണ്ടോ ഇടക്കാല ബജറ്റോ അവതരിപ്പിക്കുന്നതിനാണ് സാധ്യത. കാര്യമായ
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിരമല സീതാരാമന് 2024-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇടക്കാല ബജറ്റ് മാത്രമേ അവതരിപ്പിക്കൂ. എങ്കിലും വിദ്യാഭ്യാസ മേഖല കാര്യമായ പ്രതീക്ഷയിലാണ്. മേഖലയുടെ ഭാവി വളര്‍ച്ചയ്ക്ക് ദിശ നല്കുന്ന
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുന്ന കർഷകർക്കു 16-ാം ഗഡു ലഭിക്കാൻ പോസ്റ്റ് ഓഫിസ് വഴി ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് തുറക്കാം. ഇതിനായി സമീപത്തെ പോസ്റ്റ് ഓഫിസുകളെയോ പോസ്റ്റ്മാൻ / വുമൺ എന്നിവരെയോ സമീപിച്ച് ആധാർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ഇന്ത്യ പോസ്റ്റ്
ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ വന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് രാജ്യത്തെ ധനകാര്യ ടെക്നോളജി (ഫിന്‍ടെക്) സംരംഭങ്ങള്‍. ഇതിനോടകം തന്നെ സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി പരിഷ്കരണങ്ങള്‍ ഫിന്‍ടെക് മേഖലയ്ക്ക് കാര്യമായി ഗുണം ചെയ്തിട്ടുണ്ട്. അതിനാല്‍തന്നെ
പലപ്പോഴും പല ഫിൻഫ്ലുൻസർമാരും അടുത്തകാലത്തായി നിക്ഷേപകരെ തങ്ങളുടെ അക്കൗണ്ടിൽ കോടികൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കാറുണ്ട് . അവർ പറയുന്ന ഓഹരികളും, ക്രിപ്റ്റോ കറൻസികളും വാങ്ങിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് ഇതിനെ ഉപയോഗിക്കാറുണ്ട്.എന്നാൽ രാജ്യാന്തര തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ
ആഗോള സമ്പദ് വ്യവസ്ഥ ഒരു പുതിയ സൂപ്പര്‍ സൈക്കിളിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്. നിര്‍മിത ബുദ്ധിയും (എഐ) കാര്‍ബണ്‍ രഹിത സങ്കേതങ്ങളും ചാലകശക്തിയായ പുതിയ സമ്പദ് വ്യവസ്ഥയാകും ഭാവിയിലേതെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ യൂറോപ്പ് ഗവേഷണ വിഭാഗം
സാമ്പത്തിക കാര്യങ്ങള്‍ നന്നായി കൈകാര്യ ചെയ്യാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സഹായവും നമ്മള് തേടാറുണ്ട്. അത്യാവശ ഘടkങ്ങളില്‍ വലിയ ആശ്വാസം തന്നെയാണ് ഇത്തരം ക്രെഡിറ്റ് കാര്‍ഡ്.എന്നാല്‍ ചെറിയ അശ്രദ്ധമതി ഇവ വലിയ ബാധ്യത തന്നെ വരുത്തിവയ്ക്കും.ക്രെഡിറ്റ് കാര്‍ഡ് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ ഇവ
സംസ്ഥാനത്ത് സ്വർണ വില ഇടിയുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞാണ് സ്വർണം ഈ
എന്റെ പേര് സന്തോഷ്, സമ്പാദ്യത്തിന്റെ സ്ഥിരം വായനക്കാരനാണ്. 36 വയസ്. പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്നു, ഇപിഎഫ് മാത്രമാണ് പെൻഷനായുള്ളത്. ഭാര്യയും 3 വയസ്സുള്ള മകളും അടങ്ങിയതാണ് കുടുംബം. ചെലവു കഴിഞ്ഞു മാസം 30,000 രൂപ സേവുചെയ്യാൻ സാധിക്കും. ഇതിൽ 15,000 രൂപ വിളിച്ചെടുത്ത 3 ചിട്ടികൾ അടയ്ക്കുന്നതിനു
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഗ്രാമിന് 5,810 രൂപയിലും പവന്
സംസ്ഥാനത്ത് ഇന്നും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 5,810 രൂപയിലും പവന് 46,480 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ജനുവരിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയണിത്.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞു
സംസ്ഥാനത്ത് പുതു വർഷത്തിലും ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലെ ഉയർന്ന സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞു. ഗ്രാമിന് 5,850 രൂപയിലും പവന് 46,800 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത് [9:52 am, 03/01/2024] Sujila Press Academy: രാജ്യാന്തര വിപണിയിൽ അമേരിക്കയുടെ
സംസ്ഥാനത്ത് നാല് ദിവസത്തിന് ശേഷം സ്വർണ വില ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,875 രൂപയിലും പവന് 47,000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് വെള്ളിയാഴ്ച മുതൽ വ്യാപാരം നടന്നത്. [10:04 am, 02/01/2024] Sujila
പുതു വർഷത്തെ വരവേൽക്കുമ്പോൾ അറിയുക, പോക്കറ്റിനെ ബാധിക്കുന്ന പല പുതിയ മാറ്റങ്ങളും വരുന്നുണ്ട്. നോമിനിയെ വെക്കുന്നത് മുതൽ ആദായ നികുതി അടക്കുന്ന തിയതി വരെ ഫോണിൽ റിമൈൻഡർ ഇടാൻ ഒന്നാം തിയതി തന്നെ തീരുമാനിക്കാം. ഒരുപാട് തിരക്കുകൾക്കിടയിൽ മറന്നു പോകാതെ കാര്യങ്ങൾ ചിട്ടയോടെ ചെയ്യാൻ ഇത് സഹായിക്കും. ഓഹരി
സംസ്ഥാനത്ത് പുതുവർഷത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.വെള്ളിയാഴ്ച മുതൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വർഷം ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഇത് വരെയുള്ള ഏറ്റവും കൂടിയ നിരക്ക്.അതേ സമയം കഴിഞ്ഞ
ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2023. മഹാമാരിക്ക് ശേഷം തിരിച്ചു കരകയറാൻ തുടങ്ങിയ രാജ്യങ്ങൾക്ക് റഷ്യ യുക്രെയ്ൻ യുദ്ധവും, ഇസ്രായേൽ ഹമാസ് സംഘർഷവും പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിലായിരുന്നു. എന്നാൽ
സംസ്ഥാനത്ത് ഡിസംബർ മാസം അവസാനിക്കാനിരിക്കെ സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് ശനിയാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് വെള്ളിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഒരേ മാസത്തിൽ രണ്ട് തവണ റെക്കോർഡ് വില കുറിച്ചാണ് ഡിസംബർ
2023 നോട് ഗുഡ് ബൈ പറഞ്ഞു 2024 നെ വരവേൽക്കാൻ സാമ്പത്തിക ലോകവും ഒരുങ്ങുകയാണ്. ഓരോ പുതുവത്സരവും നവമായ തീരുമാനങ്ങളെടുക്കാൻ പറ്റിയ സമയം ആണ്. 2024 ൽ നമുക്ക് വ്യക്തിപരമായി സാമ്പത്തിക സ്വാതന്ത്ര്യം നേടണം. അതിനായി വരവും ചെലവും ഒത്തുപോകണം. കടത്തെ ക്രമപ്പെടുത്തണം. ആരെയും ആശ്രയിക്കാതെ ജീവിക്കണം. ഇതൊക്കെ
സംസ്ഥാനത്ത് റെക്കോർഡിൽ നിന്നും താഴേക്ക് ഇറങ്ങി സ്വർണം. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് [9:54 am, 29/12/2023] Sujila Press Academy: സംസ്ഥാനത്ത് ഇന്നലെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും
ചോദ്യം: 10 പശുക്കളുള്ള ഡയറി ഫാം നടത്തുന്ന വനിതയാണ്. വീടുകളിലും സൊസൈറ്റിയിലുമാണ് വിൽപന. അത്യാവശ്യം നല്ല വരുമാനം നേടുന്നുണ്ടെങ്കിലും കാർഷികവൃത്തിയായതിനാൽ ഇതുവരെ ആദായനികുതി നൽകിയിട്ടില്ല. അതിൽ തെറ്റുണ്ടോ? പശുക്കളുടെ എണ്ണം കൂട്ടാനും പാക്കറ്റിലാക്കി പാലും നെയ്യും മോരും വിൽക്കാനും ആലോചനയുണ്ട്. അങ്ങനെ
വർഷവസാനമാകുമ്പോൾ വീണ്ടും റെക്കോർഡ് ഇട്ട് സ്വർണവില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,890 രൂപയിലും പവന് 47,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഡിസംബർ 4 ലെ റെക്കോർഡ് വിലയായ ഗ്രാമിന് 5,885 രൂപയെയും പവന് 47,080 രൂപയെയുമാണ് ഇന്നത്തെ വില മറി കടന്നത്. 2023ൽ 13 തവണയാണ്
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിന് തൊട്ടരുകിൽ സ്വർണവില. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 5,850 രൂപയിലും പവന് 46,800 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത് [9:41 am, 27/12/2023] Sujila Press Academy: ഇത് വരെയുള്ള റെക്കോർഡ് നിരക്കായ ഡിസംബർ 4 ലെ പവന് 47,080 രൂപയിൽ
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ചൊവ്വാഴ്ച വില വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,840 രൂപയിലും പവന് 46,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,820 രൂപയിലും പവന് 46,560
ചലച്ചിത്ര ലോകത്തും സംരഭക രംഗത്തും പ്രശസ്തനായ അനുപം ഖേർ എന്ന അതുല്യ പ്രതിഭ ബാല്യകാലത്തിൽ ഉണ്ടായ ഒരു അനുഭവം ‘ബെസ്ററ് തിങ് എബൗട്ട് യു ഈസ് യു’ എന്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ സിംലയിൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനോടൊപ്പം ആർഭാടങ്ങൾ ഒന്നുമില്ലാത്ത, സാമ്പത്തിക പരിമിതികൾ
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,820 രൂപയിലും പവന് 46,560 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. റെക്കോർഡ് നിരക്കിന് അരികിൽ വ്യാപാരം തുടരുന്നതിനാൽ സാധാരണക്കാർക്ക് ആശങ്ക ഉളവാക്കുന്ന രീതിയിലാണ് വർഷാവസാനം സ്വർണവിലയുടെ പോക്ക്. പവന്
ചാഞ്ചാട്ടം തുടർന്ന് സംസ്ഥാനത്തെ സ്വർണവില. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്ന് വീണ്ടും വില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച് ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.വരും ദിവസങ്ങളിൽ 680 രൂപയിൽ അധികം വില വർധിച്ചാൽ സ്വർണം വീണ്ടും റെക്കോർഡ്
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ഡിസംബർ 4 ലെ പവന് 47080 രൂപയിൽ നിന്നും 880 രൂപയുടെ കുറവ്
സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച് ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.നാല് ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വർണവില 46,000 രൂപ കടക്കുന്നത്.ഗ്രാമിന് 5,740 രൂപയിലും പവന് 45,920 രൂപയിലുമാണ്
സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 5,740 രൂപയിലും പവന് 45,920രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. [9:56 am, 19/12/2023] Sujila Press Academy: ഡിസംബർ 13ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,665 രൂപയും
സ്വർണ്ണം ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്ന വില്ലൻ ആണോ ?. ഒരു കോളേജ് അധ്യാപകൻ ഒരിക്കൽ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു “ഒരിക്കലും അല്ല സ്വർണ്ണം ഒരു നല്ല വിനിമയ മാധ്യമമാണ്”. എന്റെ ഭാര്യക്ക് ഇടയ്ക്കിടയ്ക്ക് സ്വർണ്ണം മാറിവാങ്ങുന്നതും ധരിക്കുന്നതും ഇഷ്ടമാണ്. അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഈ
34 കാരനായ എന്റെ പേര് അഖിൽ എന്നാണ്. വീട് പണിയുന്നതിനായി 15 ലക്ഷം രൂപ 10 വർഷത്തേക്കു മാസം 18,000 രൂപ അടവിൽ ലോൺ എടുത്തിട്ടുണ്ട്. 10 വർഷം കഴിയുമ്പോഴേക്കും ലോണിന് അടയ്ക്കുന്ന മൊത്തം തുകയ്ക്കു സമാനമായ സേവിങ്സ് ഉണ്ടാകാൻ ഞാൻ എന്താണു ചെയ്യേണ്ടത്? ഇപ്പോൾ മാസം 30,000/- രൂപ വരുമാനമുണ്ട്. വീട്ടിലെ ഏക വരുമാനം
ആദായ നികുതി നിയമം അനുസരിച്ച്, വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ , ആദായനികുതി റെയ്ഡിനിടെ, പണത്തിന്റെ ഉറവിടം തെളിയിക്കേണ്ടത് നിർബന്ധമാണ് . കണക്കിൽപ്പെടാത്ത പണത്തിന് പിഴ ഈടാക്കാം, വിശദീകരിക്കാത്ത പണം പിടിച്ചെടുക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക്
സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വർധിച്ചു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,740 രൂപയിലും പവന് 45,920 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഗ്രാമിന് 5,730 രൂപയിലും പവന് 45,840 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. രണ്ടുദിവസം 46,000 രൂപയിൽ തുടർന്ന സ്വർണ വില 45,000 രൂപയിലേക്ക് തിരികെയെത്തി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഗ്രാമിന് 5,730 രൂപയിലും പവന് 45,840 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത് [9:49 am, 16/12/2023] Sujila Press Academy: ഗ്രാമിന്
സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ഇന്ന് വർധിച്ചത്.ഇതോടെ ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വർധിച് ഗ്രാമിന് 5,765 രൂപയിലും പവന് 46,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം
ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് സ്വർണവില വർധിച്ചു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,765 രൂപയിലും പവന് 46,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇടവേളക്ക് ശേഷമാണ് സ്വർണവില 46,000 രൂപയിലേക്ക്
1,200 രൂപ ദിവസക്കൂലിക്കു ജോലി ചെയ്യുന്ന എനിക്ക് ഒരു മാസത്തിൽ 15 ദിവസമേ പണി ഉണ്ടാകാറുള്ളൂ. 2 ആൺമക്കൾ ആണ് ഉള്ളത്. ഭാര്യ ഇല്ല. വാടക വീട്ടിലാണു താമസം (മാസവാടക–5,000 രൂപ). മാസം 5,000 രൂപ വാഹന വായ്പാ അടവുണ്ട്. ഒരു രൂപപോലും സമ്പാദ്യം ഇല്ല. ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ നിർദേശം
സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,665 രൂപയിലും പവന് 45,320 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ
പണം സൂക്ഷിക്കാനും വളർത്താനും കാലാകാലങ്ങളായി ഒരു വിഭാഗം ഇന്ത്യക്കാർ ബാങ്ക് എഫ് ഡിയെ മാത്രമാണ് ആശ്രയിക്കുന്നത്. ഓഹരി വിപണിയിൽ നിന്നോ, സ്വർണ ഇ ടി എഫുകളിൽ നിന്നോ, സർക്കാർ കടപത്രങ്ങളിൽ നിന്നോ, കോർപ്പറേറ്റ് ബോണ്ടുകളിൽ നിന്നോ ഉള്ള ഉയർന്ന വരുമാനം ലഭിക്കുന്ന കണക്കുകളൊന്നും ഇത്തരക്കാരുടെ മനം മാറ്റാറില്ല.
വീണ്ടും ഇടിഞ്ഞു സംസ്ഥാനത്തെ സ്വർണ വില. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണത്തിന് വിലയിടിയുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,675 രൂപയിലും പവന് 45,400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും
ഒരു വ്യക്തി മരിച്ച ശേഷം അയാൾക്കുള്ള കടങ്ങൾ ആര് തീർക്കുമെന്ന് സംശയം പലർക്കുമുള്ളതാണ്. സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത വ്യക്തി ഈട് നൽകിയിരിക്കുന്ന വസ്തുവകകൾ ഉണ്ടാകും. ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഇവയിൽ നിന്ന് ലഭിക്കേണ്ട തുക തിരിച്ചു പിടിച്ചശേഷം ബാക്കി മാത്രം അവകാശികൾക്ക് കൊടുക്കും.
സംസ്ഥാനത്ത് വീണ്ടും കുറഞ്ഞു സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,695 രൂപയിലും പവന് 45,560 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ് ഗ്രാമിന് 5,715 രൂപയിലും പവന് 45,720 രൂപയിലുമാണ് രണ്ട്
വെക്കേഷൻ കാലമായതോടെ ഹോട്ടൽ ബുക്കിംഗ് നടത്തുന്നവരുടെ അക്കൗണ്ടുകളിൽ കയറി കൂടി തട്ടിപ്പുകൾ നടത്തുന്നത് റിപ്പോർട്ട് ചെയ്യുന്നു. booking.com വഴി നടത്തിയ ഹോട്ടൽ ബുക്കിങ് വിവരങ്ങൾ അതാത്ഹോട്ടലുകളിൽ നിന്നും 2000 ഡോളർ വരെ ഹാക്കർമാർ വിവരങ്ങൾ നൽകുന്നവർക്ക് കൊടുത്ത് ചോർത്തിയെടുത്താണ് ഇപ്പോൾ തട്ടിപ്പുകൾ
വീണ്ടും 45,000 ത്തിലേക്ക് തിരികെയെത്തി സ്വർണവില. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ് ഗ്രാമിന് 5,715 രൂപയിലും പവന് 45,720 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. രണ്ട് ദിവസം വർധിച്ചു നിന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,755 രൂപയിലും പവന് 46,040 രൂപയിലുമാണ്
ചാഞ്ചാട്ടം തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,755 രൂപയിലും പവന് 46,040 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഇടിഞ്ഞു ഗ്രാമിന്
സംസ്ഥാനത്ത് താഴേയ്ക്കിറങ്ങി സ്വർണ വില . ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഇടിഞ്ഞു ഗ്രാമിന് 5,745 രൂപയും പവന് 45,960 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.. [9:50 am, 06/12/2023] Sujila Press Academy: രണ്ട് ദിവസം കൊണ്ട്
വലിയ ഹൃദയഭാരത്തോടെയാണ് അയാൾ ഞാൻ ജോലിചെയ്യുന്ന കലാലയത്തിലേക്ക് കടന്നുവന്നത്. പത്രത്തിൽവന്ന എന്റെ ഒരു സാമ്പത്തികലേഖനത്തിന്റെ കട്ടിങ്ങുമായാണ് അയാൾ എന്നെ അന്വേഷിച്ചെത്തിയത്. അതിൽ അദ്ദേഹത്തിന്റെ ജീവിതകഥയാണ് ഞാൻ എഴുതിയത് എന്നാണ് പറഞ്ഞത്. ഞാൻ ആകട്ടെ അയാളെ ആദ്യമായാണ് കാണുന്നത്. അയാൾ സ്വന്തം കഥ
റെക്കോർഡ് നിരക്കിൽ നിന്നും താഴേക്ക് ഇറങ്ങി സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ആണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 5,785 രൂപയിലും പവന് 46,280 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 47,000 രൂപ കടന്നു റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവില
പുതിയ റെക്കോർഡ് ഇട്ട് സംസ്ഥാനത്തെ സ്വർണ വില. ഇന്ന് പവന് 47,000 രൂപ കടന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,885 രൂപയിലും പവന് 47,080 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് ഗ്രാമിന് 5845 രൂപയിലും പവന് 46,760 രൂപയിലുമാണ്
ഇന്ത്യക്കാർക്ക് സ്വര്‍ണത്തിനോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. ആഭരണം എന്ന നിലയിലും നിക്ഷേപത്തിനും കുടുംബത്തിലെ ശുഭകാര്യങ്ങൾക്കുള്ള തുടക്കം എന്ന നിലയിലും മതപരമായ ചടങ്ങുകൾക്കും വിവാഹം പോലുള്ള മംഗളങ്ങൾക്കും ഇന്ത്യക്കാർക്ക് സ്വർണമില്ലാതെ പറ്റില്ല. സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ ഡിജിറ്റൽ സ്വർണത്തിലാണ്
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് ഗ്രാമിന് 5845 രൂപയിലും പവന് 46,760 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. [9:27 am, 02/12/2023] Sujila Press Academy: നവംബർ 29 ലെ റെക്കോർഡ് നിരക്കായ ഗ്രാമിന് 5,810 രൂപയും പവന് 46480 രൂപയുമാണ് ഇന്നത്തെ
സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,750 രൂപയിലും
ഡിസംബറിൽ, പല സാമ്പത്തിക മാറ്റങ്ങളും ചില സമയപരിധികളും ഉണ്ട്. HDFC ബാങ്കിന്റെ Regalia ക്രെഡിറ്റ് കാർഡ് പുതിയ നിയമങ്ങൾ മുതൽ വൈകിയ ആദായ നികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി വരെ ഇതിൽപ്പെടും . ഈ മാറ്റങ്ങൾ അറിഞ്ഞില്ലെങ്കിൽ പിഴ കൊടുക്കേണ്ടി വന്നേക്കാം അല്ലെങ്കിൽ അക്കൗണ്ട് കൈകാര്യം ചെയ്യാൻ
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചു ഗ്രാമിന് 5,810 രൂപയിലും പവന് 46,480 രൂപയിലുമാണ് ഇന്നലെ വ്യാപാരം
ചോദ്യം: 24 വയസ്സുള്ള എൻജിനീയറിങ് ബിരുദധാരിയായ എനിക്ക് അടുത്തിടെയാണ് ജോലി ലഭിച്ചത്. 25,000 രൂപയാണ് ശമ്പളം. അച്ഛൻ,അമ്മ, അനിയൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. സാമ്പത്തിക സ്ഥിതി ജോലിസ്ഥലത്തെ താമസം, ഭക്ഷണം എന്നിവയ്ക്കായി 10,000 രൂപ നീക്കിവച്ചാൽ മറ്റു ചെലവുകൾ ഒന്നുമില്ല. ഇപ്പോഴേ ഒരു വിഹിതം നിക്ഷേപിക്കണം
Results 1-100 of 2133