Download Manorama Online App
ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്ന വ്യക്തികളുടെ പ്രായപരിധി 65 വയസ് എന്നത് ഐആർഡിഎഐ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) മാറ്റി. ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന നിയമ പ്രകാരം ആർക്കും ഇൻഷുറൻസ് വാങ്ങാം എന്നാക്കി മാറ്റി. അതുപോലെ ഒരു വ്യക്തിക്ക് പല കമ്പനികളിൽ നിന്നു ഇൻഷുറൻസ്
അസുഖങ്ങൾ വന്നാൽ പണം പോകുന്നത് അറിയില്ല എന്ന് എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇൻഷുറൻസ് ഉണ്ടായാൽ പോലും ചിലപ്പോൾ ക്യാഷ്ലെസ്സ് സൗകര്യം ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാറുണ്ട്. ആശുപത്രിയിൽ അടച്ച തുക തിരിച്ചു ലഭിക്കാനായി ഇൻഷുറൻസ് ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഓരോ
കുട്ടികള്‍ അല്ലെ അവരുടെ ഭാവിയെ കുറിച്ച് ഇപ്പോഴെ ചിന്തിക്കണേ എന്നതാണ് രക്ഷിതാക്കള്‍ ചിന്തിക്കുന്നത്. എന്നാല്‍ തെറ്റി. ഒരു കുട്ടി ജനിച്ചു വീഴുമ്പോള്‍ തന്നെ ഭാവിയെ കുറിച്ച് ചിന്തിക്കേണ്ട കാലമാണ്. അതുകൊണ്ട് തന്നെ ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന്(എല്‍.ഐ.സി.) കുട്ടികള്‍ക്കായി അവതരിപ്പിച്ച പുതിയ
എല്ലാം ഓൺലൈൻ ആകുന്നതോടെ ഇൻഷുറൻസിനും ഓൺലൈൻ പ്ലാറ്റ് ഫോം വരുന്നു. ഇൻഷുറൻസ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. 'ബീമാ സുഖം' എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്ഫോമും ഇതിനായി റെഡിയാണ്. എന്താണ് 'ബീമാ സുഖം '? പൂർണ്ണമായും ഓൺലൈനായി ഇൻഷുറൻസുകൾ
നാലാം പാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) പ്രതീക്ഷിക്കുന്നത് ഇന്‍കം ടാക്സ് റീഫണ്ട് ഇനത്തില്‍ 25464 കോടി രൂപ. എല്‍ഐസി ചെയര്മാന് സിദ്ധാര്‍ത്ഥ് മൊഹന്തി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞതനുസരിച്ച് എല്‍ഐസിക്ക് ലഭിച്ചിരിക്കുന്നത് 25,464 കോടി രൂപയുടെ ഇന്‍കം ടാക്സ് റീഫണ്ട്
പ്രണയത്തെക്കാള്‍, ആ കരുതലിനെക്കാള് സുന്ദരമായ എന്തുണ്ട് ഈ പ്രണയ ദിനത്തില്‍? ചോക്ലേറ്റുകളുടെയും പൂക്കളുടെയും പെട്ടിക്ക് പുറത്ത് നമുക്ക് ചിന്തിക്കാം. ഇന്ന് മാത്രമല്ല, വരാനിരിക്കുന്ന എല്ലാ ദിവസങ്ങളിലും ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ നിങ്ങൾ കരുതുന്ന ഒരു സമ്മാനം നൽകുന്നത് എങ്ങനെ? "എന്ത്
അംഗന്‍വാടി ജീവനക്കാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും ആയുഷ്മാന്‍ ഭാരത് സേവനങ്ങള്‍ ലഭ്യമാക്കുന്നത് പ്രത്യക്ഷത്തില്‍ അവര്‍ക്കു വരുമാന വര്‍ധനവു നല്‍കില്ല. പക്ഷേ, ആരോഗ്യ സേവനങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്ന തുക ഗണ്യമായ വിധത്തില്‍ ലാഭിക്കുവാന്‍ ഇതവരെ സഹായിക്കും. എത്ര ചെറിയ വരുമാനമുളളവരാണെങ്കിലും
ജനറൽ ഇൻഷുറൻസ് കൗൺസിൽ (ജിഐസി) "ക്യാഷ്ലെസ് എവരിവേർ" സംരംഭം ആരംഭിച്ചു. ഇതിൽ പോളിസി ഉടമയ്ക്ക് ചികിത്സയ്ക്കായി ഏത് ആശുപത്രിയും തിരഞ്ഞെടുക്കാം. കൂടാതെ, ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലേക്കും പണരഹിത സൗകര്യം വ്യാപിപ്പിക്കും. 'കാഷ് ലെസ്' സൗകര്യം സാധാരണക്കാരന് വലിയ
കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് വേണോ എന്ന് പലരും ചിന്തിക്കും. എന്നാല്‍ ഒരു അസുഖം വന്നാല്‍ മുന്നോട്ട് പിടിച്ചു നില്ക്കാന് നമ്മള്‍ക്ക് കഴിയണമെന്നില്ല. അതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത സാചര്യമാണ് ഇപ്പോള്‍. കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാന്‍ പോസ്റ്റോഫീസ് അവതരിപ്പിച്ച പദ്ധതിയാണ്
ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ നൽകുന്ന കവറേജ് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഏകദേശം 50 ശതമാനം വർദ്ധിപ്പിക്കാൻ സാധ്യത . നിലവിൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരു കുടുംബത്തിന് ആശുപത്രിയിൽ കിടന്നുള്ള ചികിത്സക്ക് പ്രതിവർഷം 5 ലക്ഷം രൂപയാണ് . 2018
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ബീമാ വിസ്താർ എന്ന പേരിൽ ഒരു പ്രത്യേക ഇൻഷുറൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പല സവിശേഷതകളും ഒരുമിച്ചു ചേർത്തുള്ള ഇൻഷുറൻസായിരിക്കും ഇത്. താങ്ങാനാവുന്ന ഒറ്റ പോളിസിയിൽ ജീവൻ, ആരോഗ്യം, പ്രോപ്പർട്ടി കവറേജ് എന്നിവ ബിമ വിസ്താർ നൽകും.
കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഒന്ന്, പ്രധാന ആവശ്യങ്ങള്‍ക്കായി വേണ്ടത്ര സേവിങ്സ് ഉണ്ടാകണം അതല്ലെങ്കില്‍ വരുമാനത്തേക്കാള്‍ ചെലവേറും. രണ്ടാമതായി, നിങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലും കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സംരക്ഷണം
നിരവധി ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ ഇവ എത്രത്തോളം ഇവ മികച്ചതാണെന്ന് പലപ്പോഴും അറിയാന്‍ പറ്റില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഗ്യാരന്റി തരുന്ന പോളിസി ഉണ്ടെങ്കിലോ.. അതും ജീവിതാവസാനം വരെ. അത്തരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് എല്‍.ഐ.സി. അവതരിപ്പിച്ച 'ജീവന്
പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്‍ഷുറന്‍സ് കമ്പനി. കരുതല്‍ശേഖരത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ നാല് കമ്പനികളുടെ കൂട്ടത്തില്‍ എല്‍ഐസി ഇടം നേടിയിരിക്കുന്നത്. എസ് & പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്
കേരളത്തില്‍ 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസക്കാലത്ത് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് 314 കോടി രൂപയുടെ ക്ലെയിമുകള്‍ കാഷ്ലെസ് ആയി പരിഹരിച്ചു. ആകെ 349 കോടി രൂപയുടെ ക്ലെയിമുകള്‍ ആയിരുന്നു ഇക്കാലയളവില്‍ തീര്‍പ്പാക്കിയത്. ഇവയില്‍ 312 കോടി രൂപയുടെ ക്ലെയിമുകളും നെറ്റ്
ചികിൽസാ ചിലവ് റോക്കറ്റ് പോലെ കുതിക്കുന്നതിനാൽ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രവണത ഇപ്പോൾ കൂടുന്നുണ്ട്. എന്നാലോ എന്തെങ്കിലും അസുഖം അല്ലെങ്കിൽ അപകടം സംഭവിച്ച് കിടപ്പിലായാൽ പലപ്പോഴും ക്ലെയിമുകള്‍ കിട്ടാറുമില്ല.ഇങ്ങനെ ക്ലെയിം നിരസിക്കപ്പെടാറുള്ള ഒമ്പത് കാരണങ്ങളും അവയെ മറികടക്കാനുള്ള മാര്‍ഗങ്ങളും
നമ്മള് പല കാര്യത്തിനും പണം ചിലവാക്കുന്നുണ്ട്.ഓണ്‍ലൈന്‍ വഴിയെല്ലാം അനാവശ്യമായി പണം ചെലവാക്കിയാണ് പലതും വാങ്ങികൂട്ടുന്നത് തന്നെ. എന്നാല്‍ ഇത്തരം അനാവശ്യ ചെലവുകള്‍ ഒന്ന് ചുരുക്കി ദിവസം വെറും 87 രൂപ മാറ്റിവയ്ക്കാന്‍ നിങ്ങളുടെ കൈയ്യിലുണ്ടോ. എന്നാല്‍ നേടാം 11 ലക്ഷം രൂപ. എന്നാല്‍, ഇത് സ്ത്രീകള്‍ക്ക്
ഇന്ത്യയിൽ ഒരു കുട്ടിയെ ജനനം മുതൽ 21 വയസ്സ് വരെ വളർത്തി വലുതാക്കാൻ 1 .2 കോടി രൂപ വേണമെന്നാണ് ഒരു പ്രമുഖ സാമ്പത്തിക ദിനപത്രം നടത്തിയ പഠനം സൂചിപ്പിക്കുന്നത്. എന്നാൽ കുട്ടി ഉണ്ടാകുന്നതിനു മുൻപുള്ള ചെലവുകളും കൈവിട്ടു പോകുകയാണോ? മെട്രോ നഗരങ്ങളിലെ പല ആശുപത്രികളും 'പ്രസവ പാക്കേജിന്' 2 മുതൽ 5 ലക്ഷം രൂപ വരെ
വര്‍ഷം വെറും 12 രൂപ മുടക്കിയാല്‍ രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സോ.. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരാണ് ഇത്തരത്തില്‍ അപകട ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നുണ്ട്. പ്രധാന് മന്ത്രി സുരക്ഷാ ബീമ യോജന എന്നതാണ് പദ്ധതിയുടെ പേര്. ഒരോ വര്‍ഷത്തേയ്ക്കും അപകടം മൂലം ഉണ്ടാകുന്ന
കാർ അപകടത്തിൽ പെടുന്നവർക്ക് ആശുപത്രികളിൽ കഴിഞ്ഞുകൂടേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കാർ ഇൻഷുറൻസ് വ്യക്തികളുടെ മെഡിക്കൽ ബില്ലുകൾ കവർ ചെയ്യുമോ? കവർ ചെയ്യുമെന്നും, ഇല്ലെന്നും ഇതിനു ഉത്തരമുണ്ട്. മെഡിക്കൽ ചെലവ് കവറേജിന്റെ പ്രത്യേകതകൾ പരിശോധിക്കുന്നതിന് മുമ്പ്, കാർ ഇൻഷുറൻസിന്റെ
രാവിലെ 10 മണിയോടെ ഡിസ്ചാർജ് ചെയ്തതാണ്. പിന്നെ കാഷ്ലെസ് പോളിസിയിൽ തുക അനുവദിക്കാനുള്ള കാത്തിരിപ്പ്. നാലു മണിക്ക് അന്വേഷിച്ചപ്പോൾ ആശുപത്രിക്കാർ പറയുന്നു, ഇൻഷുറൻസ് കമ്പനി ബിൽ തുക പാസാക്കിയില്ല. എപ്പോൾ, എത്ര സാങ്ഷനാക്കും എന്നറിയില്ല. അതിനാൽ, നിങ്ങൾ പണം അടച്ച് പൊയ്ക്കൊള്ളൂ, തുക അനുവദിക്കുമ്പോൾ
ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഇന്നാർക്കും അത്ര മടിയൊന്നുമില്ല. സ്വന്തമായോ മക്കളുടെ പേരിലോ കുടുംബത്തോടെയോ പോളിസി എടുക്കും. എന്നാല്‍ എത് പോളിസി എടുക്കണം എന്നത് എപ്പോഴും സംശയമാണ്. എജന്റുമാരോട് ചോദിച്ചാല്‍ പോളിസികളുടെ ഒരു ലിസ്റ്റ് തന്നെ തരും. ഇക്കൂട്ടത്തിൽ സാധാരണക്കാരനും വളരെ സിംപിളായി എടുക്കാന്‍
വിദേശയാത്രക്കർക്കിടയിൽ ട്രാവൽ ഇൻഷുറൻസിന് പ്രിയമേറുന്നുവെന്ന് പഠനം. ഇന്ന് (സെപ്റ്റംബര്‍ 27) ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് മുൻനിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് വിദേശ യാത്രക്കാരുടെ സമീപനങ്ങളെക്കുറിച്ച് നടത്തിയ സര്‍വേഫലം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം
വാഹനാപകടം മൂലമോ അല്ലാത്തതോ ആയ അപകടത്തിൽ മരിച്ചാൽ കുടുംബത്തിനു പത്തു ലക്ഷം രൂപ. കൂടാതെ, രണ്ടു മക്കളുടെ വിദ്യാഭ്യാസ ചെലവിനായി ഒാരോ ലക്ഷം രൂപ വരെയും കിട്ടും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നടപ്പാക്കുന്ന 10,00,000 രൂപയുടെ ‘ഗ്രൂപ്പ് പഴ്സനൽ ആക്സിഡന്റ്' ഗാർഡ് പോളിസിയുടെ മരണാനന്തര ആനുകൂല്യങ്ങൾ
ഓഗസ്റ്റിൽ ബെഞ്ച്മാർക്ക് സൂചികകളിൽ ഇടിവുണ്ടായെങ്കിലും, ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്ന പുതിയ നിക്ഷേപകരിൽ വൻ വർധനയുണ്ടായി.19 മാസത്തിനിടയിലെ ഏറ്റവും കൂടുതൽ പേർ ഡീമാറ്റ് അക്കൗണ്ട് തുറന്നത് ഓഗസ്റ്റിലാണ്. സെൻട്രൽ ഡെപ്പോസിറ്ററി സർവീസ്, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയിൽ നിന്നുള്ള കണക്കുകൾ
പുതിയ ആദായനികുതി നിയമങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുക ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകും. ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണമായും ആദായനികുതിയിൽനിന്ന് ഒഴിവാക്കാവുന്ന പുതിയ സ്ലാബ് സ്വീകരിച്ചാൽ ഒഴിവുകൾക്കും ഇളവുകള്‍ക്കും പിന്നാലെ പോകേണ്ട. അതോടെ നിലവിൽ നികുതി ഇളവിനായി ലൈഫ് പോളിസി എടുക്കുന്നവരുടെ എണ്ണം
തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം ജീവനക്കാരന്റെ അവസാന പ്രവൃത്തി ദിവസത്തിൽ അവസാനിക്കും. എന്നാൽ, തൊഴിലുടമയുടെ ഗ്രൂപ്പ് പോളിസിയിൽനിന്ന് വ്യക്തിഗത ഇൻഷുറൻസിലേക്കു മാറുന്നതിനുള്ള ഓപ്ഷൻ കുറച്ച് ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ഇവിടെ പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും
വിവിധ ആസ്തി വിഭാഗങ്ങളില്‍ മാറി മാറി നിക്ഷേപിക്കാനുള്ള സൗകര്യമാണ് യൂലിപുകളെ അടുത്ത കാലത്തു കൂടുതല്‍ സ്വീകാര്യമാക്കിയത്. മറ്റ് നിക്ഷേപ മേഖലകളില്‍ നിന്നു വ്യത്യസ്തമായി ചെലവില്ലാതെ ഓരോ വര്‍ഷവും ഒരു നിശ്ചിത എണ്ണം സ്വിച്ചിങുകള് നടത്താന്‍ യൂലിപ്പിനാകുമെന്നത് നിക്ഷേപകര്‍ക്കിടയില്‍ അതിനെ
ആരോഗ്യ ഇന്‍ഷുറന്‍സിനു മാത്രമായുള്ള മുൻനിര ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കേരളത്തിൽ സാന്നിധ്യം ശക്തമാക്കും. പുതുമയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ പേരിലെക്കെത്തിച്ച് ആരോഗ്യ ഇന്‍ഷൂറന്‍സ് സാന്ദ്രത വര്‍ധിപ്പിക്കാനും കമ്പനി
ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് (ടാറ്റ എഐഎ) വാട്ട്സ്ആപ്പിലൂടെയും ഏകീകൃത പണമടവ് സംവിധാനത്തി (യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫെസസ്-യുപിഐ) ലൂടെയും ഡിജിറ്റൽ പണമടവ് സംവിധാനം ഏർപ്പെടുത്തി. ഇൻഷുറൻസ് മേഖലയിൽ ആദ്യമായുള്ള ഈ സൗകര്യത്തിലൂടെ പോളിസി ഉടമകൾക്ക് വാട്ട്സ്ആപ്പ്, യുപിഐ അധിഷ്ഠിത പെയ്മെന്റ് സംവിധാനങ്ങളിലൂടെ
സാധാരണക്കാർക്ക താങ്ങാവുന്ന ചെലവിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാവുന്ന രണ്ട് പദ്ധതികളാണു പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY) യും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും (PMJJBY). വാഹനാപകടം മൂലവും അല്ലാതെയുമുള്ള മരണങ്ങൾ വർധിച്ചു വരുന്നതിനാൽ ഈ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രസക്തി
സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ നിന്നു കരകയറാനുള്ള മാര്‍ഗങ്ങള്‍ സ്വായത്തമാക്കുക എന്നത് ഒറ്റ ദിവസം കൊണ്ടു നേടിയെടുക്കാനാവുന്ന ഒന്നല്ല. ചില കാര്യങ്ങളില്‍ പിതാവു നല്കുന്ന പരിശീലനം മക്കളെ മികച്ച സാമ്പത്തിക ശീലങ്ങളുമായി മുന്നോട്ടു പോകാന്‍ സഹായിക്കും. 1. പണത്തെ കുറിച്ച് ധാരണ
സമഗ്ര ലൈഫ് പരിരക്ഷ നല്‍കുന്നതും അപകട മരണത്തിനും അപകടത്തിലൂടെയുള്ള സ്ഥിരം വൈകല്യങ്ങള്‍ക്കും എതിരെ പരിരക്ഷ നല്‍കുന്നതുമായ നവീന പദ്ധതിയായ ഐസിഐസിഐ പ്രു പ്രൊട്ടക്ട് എന്‍ ഗെയിന്‍ പുറത്തിറക്കി. ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കാനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനും സഹായിക്കുന്ന വിപണി ബന്ധിത വരുമാനം ലഭ്യമാക്കുന്ന
മഴക്കാലം വരവ് അറിയിച്ചതോടെ വീടുകളെ സുരക്ഷിതമാക്കേണ്ടത് നമ്മള് തന്നെയാണ്. മുന്‍പ് പല പ്രകൃതി ക്ഷോഭങ്ങളും അനുഭവിച്ചറിഞ്ഞ നമ്മള് ഇത്തവണ കൂടുതല്‍ ശ്രദ്ധ വീടുകള്‍ക്ക് നല്‍കണം. കനത്ത മഴയില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകള്‍, അല്ലെങ്കില്‍ ഉരുള്‍പ്പൊട്ടല്‍ എന്നിവയൊക്കെ സംഭവിച്ചേക്കാം. അതിനാല്‍
ചികിൽസ ചിലവേറുന്നതിനാൽ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യവും കൂടി വരികയാണ്. മിക്കവാറും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികില്‍സയിലാണ് ശ്രദ്ധിക്കുന്നത്. അതേപോലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ (ഒപിഡി) ചികില്‍സയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണെന്നത് അധികമാരും
സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടീവായ ജയന് മാസം ഒരു ലക്ഷം രൂപ ശമ്പളമുണ്ട്. മുപ്പത്തിയഞ്ചാം വയസ്സിലാണ് ലൈഫ് പോളിസി എടുക്കുന്നത്. 100 വയസ്സുവരെ കവറേജ് ഉറപ്പു നൽകുന്ന മുൻനിര കമ്പനിയുടെ നല്ലൊരു പോളിസിയാണ് തിരഞ്ഞെടുത്തത്. ഒരു വർഷം മൂന്നു ലക്ഷം രൂപ വീതം 15 വർഷത്തേക്കു പ്രീമിയം അടയ്ക്കണം. അതായത്, മാസം
‘2047ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യവുമായി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) രാജ്യത്തുടനീളം നടത്തി വരുന്ന ഇൻഷുറൻസ് ബോധവൽക്കരണ പരിപാടി കേരളത്തിൽ തുടങ്ങി. മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനിയായ മാഗ്മ എച്ഡിഐയെ ആണ് സംസ്ഥാനത്ത് ഇൻഷുറൻസ് ബോധവൽക്കരണ
ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) പുതിയ ഒരു ക്ലോസ്-എന്‍ഡഡ് പോളിസി കൂടി അവതരിപ്പിച്ചു. ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് ഒപ്പം സമ്പാദ്യവം ഉറപ്പു നല്കുന്ന ഈ പദ്ധതിയിടെ പേര്് എല്‍ഐസി ധന്‍വൃദ്ധി എന്നാണ്. ഇതൊരു നോണ്‍- ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, സേവിങ്സ് , സിംഗിള്‍ പ്രീമിയം
സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി മൂന്ന് ഇന്‍ഷുഷന്‍സ് പദ്ധതികളവതരിപ്പിച്ചു. എം.എസ്.എം.ഇ ദിനത്തോടനുബന്ധിച്ച് എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി, പ്രോപ്പര്‍ട്ടി ഓള് റിസ്ക്(പി.എ.ആര്)പോളിസി, ഐ-സെലക്ട്
∙സ്ഥിരമായി ഓൺലൈൻ ഇടപാടുകൾ നടത്തുന്ന വ്യക്തിയാണെങ്കിൽ പഴ്സനൽ സൈബർ ഇൻഷുറൻസ് കവർ എടുക്കുന്നതു നല്ലതാണ്. 10,000 രൂപ മുതൽ 5 കോടി രൂപവരെ പഴ്സനൽ കവറേജ് ലഭിക്കും. നിങ്ങൾ ഏതെങ്കിലും ഓൺലൈൻ, സൈബർ തട്ടിപ്പുകൾക്ക് ഇരയായോ? സൈബർ പോളിസി കവറേജ് ഉണ്ടെങ്കിൽ നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് കവറേജ്
ഒരു രൂപയുടെ നേട്ടത്തിൽ ലഭിക്കുന്ന സന്തോഷത്തെക്കാൾ കഠിനമായിരിക്കും ഒരു രൂപ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന മാനസികവേദന. മനുഷ്യരുടെ ഈ മിഥ്യാബോധം മുതലെടുത്താണ് നികുതി നഷ്ടം ഒഴിവാക്കുകയെന്ന മുഖ്യ കാരണം മുന്നോട്ടു വച്ച് ലൈഫ് ഇൻഷുറൻസ് പോളിസികൾ വിൽക്കപ്പെടുന്നത്. എന്നാൽ, 2023 ഏപ്രിൽ 1ന് തുടങ്ങിയ സാമ്പത്തിക
ലൈഫ് അല്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് പ്രായമായവർക്കോ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കോ നമ്മുടെ നാട്ടിൽ എളുപ്പമല്ല. ഇത്തരക്കാർ ഇൻഷുറൻസിന് അപേക്ഷിക്കുമ്പോൾ ഒന്നുകിൽ ഇൻഷുറൻസ് കിട്ടില്ല, അല്ലെങ്കിൽ ഉയർന്ന പ്രീമിയം ഈടാക്കും. എന്നാൽ ഇപ്പോൾ ഷുഗർ രോഗികൾക്കും ഇൻഷുറൻസ്
മെഡിക്കൽ പോളിസികളിൽ ഗണ്യമായ വിഹിതം പോളിസികളും ബാങ്കുകൾ വഴി ബാങ്ക് അഷുറൻസ് എന്ന ചാനലിലൂടെയാണ് വിൽക്കപ്പെടുന്നത്. ബാങ്ക് അഷുറൻസിലൂടെ ഇത്തരത്തിൽ മെഡിക്കൽ പോളിസികൾ വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും മുൻകൂട്ടി മനസ്സിലാക്കണം. ബാങ്ക് അഷുറൻസ് എന്നാൽ ബാങ്കുകൾ ശാഖകളെയും സാമ്പത്തിക സേവനരംഗത്തു
വിദേശത്തെ ചികില്‍സ ഒരിക്കലും എളുപ്പമല്ല. കനത്ത ചെലവ് തന്നെ കാരണം. യാത്രാ കാര്യങ്ങള്‍ മുതല്‍ താമസവും ഭാഷയും ലഗേജും കുടുംബാംഗങ്ങളുടെ അഭാവവും അടക്കമുള്ളവയ്ക്ക് പുറമെ മെഡിക്കല്‍ ചെലവുകളും കൂടിയാകുമ്പോള്‍ ബുദ്ധിമുട്ടേറും. എങ്കില്‍ തന്നെയും മികച്ച ചികിൽയ്ക്കായി ചിലപ്പോൾ വേറെ വഴിയില്ലാതെ
പഠനത്തിനായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. പല വിദ്യാർത്ഥികളും അവർ പഠിക്കുന്ന രാജ്യങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾക്കായി കനത്ത പ്രീമിയം അടക്കേണ്ടി വരുന്നുണ്ട്. എന്നാൽ സ്റ്റുഡന്റ് ഇൻഷുറൻസ് പ്ലാനുകൾ ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാണ് എന്ന കാര്യം പലർക്കും അറിയില്ല.
നിങ്ങളുടെ ഹെൽത്ത് പോളിസിയെക്കുറിച്ച്, അതു നൽകുന്ന കമ്പനിയുടെ സേവനത്തെ ക്കുറിച്ചു പരാതികളുണ്ടോ? എങ്കിൽ കൂടുതൽ മികച്ചതെന്നു ബോധ്യമുള്ള പോളിസിയിലേക്കു പോർട്ട് ചെയ്യാം. തികച്ചും സൗജന്യമായി തന്നെ. ഒരിക്കലെങ്കിലും മൊബൈൽ നമ്പർ പോർട്ട് ചെയ്തവരാണു നാമെല്ലാം. നിലവിലെ മൊബൈൽ നമ്പർ മാറാതെ മറ്റൊരു
തങ്ങളുടെ അഭാവത്തിലും പ്രിയപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷയുറപ്പിക്കാൻ ലൈഫ് ഇൻഷുറൻസ് പോളിസിയുറപ്പാക്കുന്നവരാണേറെയും. എന്നാൽ ചിലപ്പോഴെങ്കിലും നിർണായക ഘട്ടങ്ങളിൽ ഈ പോളിസി നിരസിക്കപ്പെട്ടേക്കും എന്നത് വേദനാജനകമാണ്. ചിലകാര്യങ്ങള്‍ പാലിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പോളിസി ക്ലെയിം ലഭിക്കാൻ
കൃത്യമായി വ്യായാമം ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവുകൾ ലഭിക്കും. വ്യായാമം ചെയ്യുന്ന ആരോഗ്യമുള്ള വ്യക്തികൾക്ക് അസുഖങ്ങൾ കുറയുന്നതിനാലാണ് കമ്പനികൾ ഇത്തരമൊരു വാഗ്ദാനം നൽകുന്നത്. ഉപഭോക്താക്കളുടെ ശാരീരിക ക്ഷമത തെളിയിച്ചാൽ ഇളവുകൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ
റിലയൻസ് ജനറൽ ഇൻഷുറൻസിൽ പ്രീമിയം അടക്കുന്നതിനായിസെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ ഇ-രൂപ സ്വീകരിക്കും.ബാങ്കിന്റെ eRupee പ്ലാറ്റ്ഫോം ഉപയോഗിച്ച് ഡിജിറ്റൽ മോഡിൽ പ്രീമിയം അടയ്ക്കുന്നതിന്യെസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കുന്നത്.ഏതെങ്കിലും ബാങ്കിൽ സജീവമായ ഇ-വാലറ്റ് ഉള്ള
ജോലി മാറുമ്പോഴോ, ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുമ്പോഴോ നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ, ആശുപത്രി ചെലവുകൾക്ക് എന്തുചെയ്യും? തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം ജീവനക്കാരന്റെ അവസാന പ്രവൃത്തി ദിവസത്തിൽ അവസാനിക്കും. എന്നാൽ ചില കമ്പനികൾ ജീവനക്കാർക്ക് ഗ്രൂപ്പ്
ഇന്നത്തെ കാലത്ത് കാന്‍സര്‍ രോഗികള്‍ ഉയരുകയാണ്. ലക്ഷണങ്ങൾ പെട്ടന്ന് അറിയാത്തതിനാൽ പലരും രോഗം അറിയാൻ തന്നെ വൈകി പോകും.അതുകൊണ്ട് തന്നെ മുന്‍കൂട്ടി കാന്‍സര്‍ കവര്‍ പോളിസികള്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ രോഗം കണ്ടെത്തി ചികിത്സിക്കാന്‍ നെട്ടോട്ടം ഓടേണ്ടിവരും. എന്നാല്‍, കാസന്സര്
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നടപ്പാക്കിയ ആരോഗ്യ സുരക്ഷാ പദ്ധതി പത്താം മാസത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും മൂന്നു വർഷത്തെ ഗുരുതര രോഗചികത്സയ്ക്കു വേണ്ടി നീക്കി വച്ചിരുന്ന 35 കോടി രൂപയുടെ കോർപ്പസ് ഫണ്ട് കാലിയായി. ഈ പശ്ചാത്തലത്തിലാണ്
കുട്ടികളുടെ ജീവിതം സ്ഥിരതയുള്ളതും സുരക്ഷിതമുള്ളതുമാക്കുവാനാണ് രക്ഷിതാക്കളുടെ ശ്രദ്ധ.നമുക്ക് താങ്ങാവുന്നതില്‍ ഏറ്റവും മികച്ചത് തന്നെ നമ്മുടെ കുട്ടികള്‍ക്ക് നല്‍കും. അതുപോലെ പ്രധാനമാണ് ഇന്‍ഷുറന്‍സ് പോളിസിയും. അതിനാല്‍ വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍ക്കൊപ്പം രോഗാവസ്ഥയില്‍ കുട്ടികള്‍ക്ക്
ദിവസവും 50 രൂപ വീതം നിക്ഷേപിച്ച് 35 ലക്ഷം രൂപ വരെ നേടാന്‍ അവസരം. തപാല്‍ ഓഫീസുകളിലൂടെ ആരംഭിച്ചിരിക്കുന്ന ഗ്രാമീണ സുരക്ഷാ യോജനയാണ് (ഗ്രാം സുരക്ഷാ യോജന) ഇതിനുള്ള അവസരം ഒരുക്കുന്നത്. കുറഞ്ഞ പ്രീമിയം അടച്ച് സ്വന്തമാക്കാവുന്ന സമ്പൂര്‍ണ്ണ ലൈഫ് അഷ്വറന്‍സ് പോളിസിയാണിത്. 19 വയസ്സാണ് പദ്ധതിയില്‍ ചേരാനുള്ള
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി (ജിപിഎഐഎസ് ) യുടെ വ്യവസ്ഥകൾ പരിഷ്കരിച്ചു. പരിരക്ഷ ഉയർത്തി നിലവിലെ GPAIS പദ്ധതി അനുസരിച്ച് അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയായിരുന്നു. ഇത് പുതിയ
എച്ച്ഐവി/എയ്ഡ്സ്, മാനസികാരോഗ്യ പ്രശ്നങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയ്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും അനിയോജ്യമായ പോളിസികള്‍ ഉടന്‍ അവതരിപ്പിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി (IRDAI) പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍
നിങ്ങളുടെ കൈയ്യിൽ 299 രൂപയുണ്ടോ എങ്കിൽ നേട്ടം 10 ലക്ഷം രൂപ വരെ. തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കാണ് 10 ലക്ഷം രൂപ വരെ നേട്ടം ലഭിക്കുന്ന അപകട ഇൻഷുറൻസ് പരിരക്ഷ അവതരിപ്പിച്ചിരിക്കുന്നത്. തപാൽ വകുപ്പിന്റെ പേയ്മെന്റ്സ് ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കാണ് ‘ഗ്രൂപ്പ് ആക്സിഡന്റ്
എല്ലാ രംഗത്തും വനിതകള്‍ മുന്നോട്ടു വരുന്ന ഇക്കാലത്തും ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ വനിതകളെ കാര്യമായി കണക്കിലെടുക്കുന്നില്ല. എന്നാല്‍ വനിതകളുടെ പ്രത്യേക ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള പരിരക്ഷകളുള്ള പോളിസികള്‍ ഇന്നുണ്ട്. വനിതകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും സവിശേഷമായ ആരോഗ്യ
തൊഴില്‍ രംഗത്തുളള വനിതകളേറെയാണിപ്പോൾ. എങ്കിലും പണത്തിന് ആവശ്യം വരുമ്പോള്‍ കുടുംബത്തോട് ആവശ്യപ്പെടണം എന്നതാണ് ഭൂരിപക്ഷം പേരുടേയും സ്ഥിതി. ശരിയായ സാമ്പത്തിക സാക്ഷരതയില്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു വനിതകളെ നയിക്കുന്നത്. വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇതൊരു വില്ലനാണ്.
"പാർ" പോളിസി എന്ന് അറിയപ്പെടുന്ന പാർട്ടിസിപ്പേറ്റിങ് ലൈഫ് ഇൻഷുറൻസ് പോളിസി, പോളിസി ഉടമയ്ക്ക് ലാഭ-പങ്കിടൽ ആനുകൂല്യങ്ങൾക്ക് അർഹത നൽകുന്നു. പോളിസിയുടെ കാലയളവിൽ സാധാരണയായി വാർഷികാടിസ്ഥാനത്തിൽ പോളിസി ഉടമയ്ക്ക് ലാഭവിഹിതം ലഭിക്കുന്ന ഇൻഷുറൻസ് കരാറാണിത്. ഇൻഷുറൻസ് കമ്പനി സാമ്പത്തിക വർഷത്തിൽ
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു. അതേസമയം നവജാത ശിശുക്കൾ വിവാഹം കഴിഞ്ഞവർ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവുണ്ട്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഒപ്പുവച്ച ധാരണാപത്ര പ്രകാരം
നിങ്ങളുടെ കുടുംബം സാമ്പത്തികമായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള സുരക്ഷിതവും എളുപ്പവുമായ മാർഗമാണ് ലൈഫ് ഇൻഷുറൻസ്. നിങ്ങളുടെ അഭാവത്തിലും കടങ്ങൾ തീർക്കാനും കുട്ടിയുടെ വിദ്യാഭ്യാസത്തിനും ചികിത്സാ ചെലവുകൾ വഹിക്കാനും കുടുംബത്തിന്റെ ബിസിനസ്സും ആസ്തികളും സുരക്ഷിതമാക്കാനും ഇതിന് കഴിയും. പക്ഷെ
കേരളത്തിലെ മുൻനിര ഇൻഷുറൻസ് ഇന്റർമീഡിയറിയായ എയിംസ് ബ്രോക്കിങ് കമ്പനി ഇൻഷുറൻസ് സേവന രംഗത്ത് രണ്ട് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്നു.ആഘോഷങ്ങളുടെ ഭാഗമായി തൃശൂറിൽ വിവിധ പരിപാടികൾ ഇന്ന് നടത്തുന്നുണ്ട്. 2003ൽ ഐആർഡിഎ ലൈസൻസ് ലഭ്യമായ കമ്പനിക്ക് പന്ത്രണ്ട് ശാഖകളുണ്ട്. നൂറുകണക്കിനു കോർപറേറ്റ് സ്ഥാപനങ്ങളും
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ കരാർ കാലാവധിയായ മൂന്നു വർഷത്തിനിടെ എപ്പോൾ ചേർന്നാലും തുടക്കം മുതലുള്ള പ്രീമിയം അടയ്ക്കണം. മൂന്നു വർഷത്തെ മുഴുവൻ പ്രീമിയംതുക അടയ്ക്കുന്ന ജീവനക്കാർക്കു മാത്രമേ പദ്ധതിയുടെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. *2022
കോവിഡിന് ശേഷം ലോകം മാന്ദ്യത്തിലേക്ക് വീഴുമെന്നു വിചാരിക്കുന്ന 2023 ൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇൻഷുറൻസ് മേഖല ധനമന്ത്രിയിൽ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. സാധാരണക്കാർക്ക് ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്ന ഇൻഷുറൻസ് പദ്ധതികൾ ഉൾകൊള്ളുന്ന ബജറ്റാണ് ഈ മേഖല
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് റീഇമ്പേഴ്സ്മെന്റ് ലഭിക്കുമോ? അടിയന്തര സാഹചര്യങ്ങളിൽ മെഡിസെപിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സിക്കേണ്ടിവരുമ്പോൾ
സൈബര്‍ സുരക്ഷാ കമ്പനിയായ സേഫ് ഹൗസ് ടെക് കേരളത്തിലെ ജനങ്ങള്‍ക്കായി ആദ്യത്തെ സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും തങ്ങളുടെ ബോഡിഗാര്‍ഡ് ആപ്പ് വഴി തനിമയാര്‍ന്ന സൈബര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നതിനായി കമ്പനി എച്ച്ഡിഎഫ്സി ഇആര്‍ജിഒ
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി - മെഡിസെപ് - പദ്ധതിയിൽ ആറു മാസത്തിനകം ചികിത്സ നേടിയത് 1,06,851 രോഗികൾ. സ്വകാര്യ ആശുപത്രികൾ 99,447 രോഗികൾക്കും സർക്കാർ ആശുപത്രികൾ 7,404 പേർക്കും ചികിത്സ നൽകി. ഡിസംബർ 19 വരെ അംഗീകാരം നൽകിയ ക്ലെയിമുകളുടെ കണക്കാണിത്. മൊത്തം 312 കോടി രൂപ
പൊതുമേഖലയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി പുതു വർഷത്തിൽ വീണ്ടും കരുത്തനായേക്കും. രാജ്യത്തെ പ്രമുഖമായ നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളാണ് എൽ.ഐ.സിയിൽ ലയിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. ഏതെല്ലാം ഇൻഷുറൻസ്
കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന വിള ഇൻഷുറൻസ് പദ്ധതിയിൽ ഡിസംബർ 31 വരെ അംഗമാകാം. പ്രധാനമന്ത്രി വിള ഇൻഷുറൻസ്, കാലാവസ്ഥാ വിള ഇഷുറൻസ് പദ്ധതികളിൽ ചേർന്ന് കാർഷിക വിളകൾക്ക് പരിരക്ഷ ഉറപ്പാക്കാം. ഏതെല്ലാം വിളകൾ? കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽ കൃഷിയും എല്ലാ
സാധാരണക്കാർക്ക് വാട്ട്സ് ആപ്പ് സേവനങ്ങൾ ഏറ്റവും ഫലപ്രദമായ ആശയ കൈമാറ്റ മാർഗമായതിനാൽ പല കമ്പനികളും ഇപ്പോൾ വാട്സ് ആപ്പിലൂടെ അവരുടെ സേവനങ്ങൾ നൽകുന്നുണ്ട്. പരമ്പരാഗത രീതിയിൽ നിന്നും മാറിയുള്ള ഇത്തരം രീതികൾ ഉപഭോക്താക്കൾക്കും, കമ്പനികൾക്കും ഒരുപോലെ പ്രയോജനപ്രദമായതിനാൽ അത് വിജയിക്കുകയും ചെയ്യുന്നു.ഇപ്പോൾ,
കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കു മുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപിന് 500 രൂപ പ്രതിമാസ പ്രീമിയം ഈടാക്കുമ്പോൾ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ പ്രീമിയം 300 രൂപ മാത്രം. പക്ഷേ അവിടെ നാലു വർഷത്തേക്ക് 5 ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജ് മാത്രമേ നൽകുന്നുള്ളൂ. ഇവിടെ പ്രതിവർഷം 3 ലക്ഷം
ശുഭയാത്രകൾ സുരക്ഷിത യാത്രകൾ കൂടിയായിരിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. കെ.എസ്.ആർ.ടി.സിയുടെയും നിലപാട് അതാണ്. യാത്രക്കാർക്ക് പ്രത്യേക ഇൻഷുറൻസ് പരിരക്ഷയോടെയാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നത്. കയറുന്നതു മുതൽ ഇറങ്ങുന്നതു വരെ കെ.എസ്.ആർ.ടി.സി ബസ്സിൽ കയറുന്ന ഒരോ യാത്രക്കാരനെയും അതിൽ
പലതും ഇൻഷുർ ചെയ്യുന്ന കാര്യം കേട്ടിട്ടുണ്ട്. എന്നാൽ കല്യാണം ഇൻഷുർ ചെയ്യുന്ന കാര്യം ഇതുവരെ കേട്ടിട്ടില്ല അല്ലെ?സാധാരണക്കാരുടെ കല്യാണങ്ങളല്ല മറിച്ച് ലക്ഷകണക്കിന് രൂപ മുടക്കി നടത്തുന്ന കല്യാണങ്ങളാണ് 'കല്യാണ ഇൻഷുറൻസ് ' എന്നതിൽ വരുന്നത്.അതായത് 50 ലക്ഷത്തിന് മുകളിൽ കല്യാണദിവസം പൊടിക്കുന്ന
വിരമിച്ചശേഷം പെൻഷൻ ഇല്ലാത്തവർക്ക് വരുമാനം നേടുവാൻ എൽ ഐ സി ജീവൻ അക്ഷയ് പോളിസിയിൽ നിക്ഷേപിക്കാം. ജീവൻ അക്ഷയ് പോളിസി ഒറ്റ തവണ മാത്രം പ്രീമിയം അടക്കേണ്ട പോളിസിയാണ്. പരമാവധി നിക്ഷേപ പരിധിയില്ല ജീവൻ അക്ഷയ് പോളിസി ഒരൊറ്റ പ്രീമിയം അടക്കേണ്ട പേഴ്സണൽ ആന്വിറ്റി പ്ലാൻ ആണ്.ഇതിൽ 1,00,000 രൂപയെങ്കിലും
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടേം ഇൻഷുറൻസ് പദ്ധതികളായ ജീവൻ അമർ, ടെക് ടേം എന്നിവ നവംബർ 23 മുതൽ പിൻവലിച്ചു.എൽഐസി ടെക് ടേം ഒരു ഓൺലൈൻ പോളിസിയായിരുന്നു, എൽഐസി ജീവൻ അമർ ഓഫ്ലൈനായിരുന്നു. റീ ഇൻഷുറൻസ് നിരക്കുകൾ വർധിച്ചതിനെ തുടർന്നാണ് ടേം പ്ലാനുകൾ പിൻവലിച്ചതെന്ന് എൽ ഐ സി അറിയിച്ചു.2019
സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് ആരംഭിച്ച് നാലുമാസം കഴിഞ്ഞിട്ടും പരാതികൾ ഒഴിയുന്നില്ല. സർക്കാരുമായി കരാറിൽ ഒപ്പുവച്ച ആശുപത്രികൾ മെഡിസെപ് വ്യവസ്ഥകൾ കാറ്റിൽ പറത്തുന്ന സംഭവങ്ങളാണ് ഏറെയും. ഓരോ ജില്ലയിലും എംപാനൽ ചെയ്ത ആശുപത്രികളുടെ എണ്ണം വളരെ കുറവാണെന്ന പരാതി
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മൂന്നു മാസം കൊണ്ട് 47,106 പേർക്ക് ചികിത്സാ സഹായം ലഭിച്ചു. 142.47 കോടി രൂപയാണ് ഈ ഇനത്തിൽ അനുവദിച്ചത്. മുട്ടുമാറ്റി വച്ചത് 405 പേർ ഒക്ടോബർ 6 വരെയുള്ള കണക്കനുസരിച്ച് മാരക രോഗങ്ങളുടെ ചികിത്സയ്ക്ക് 465 പേർക്ക് 10.15 കോടി
ഡെലിവറി ജോലിക്കിടെ പല അപകടങ്ങളും സംഭവിക്കുന്നതിനാൽ സോമറ്റോയുടെ ജീവനക്കാർക്ക് കമ്പനി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. അപകടങ്ങൾ മാത്രമല്ല പല സാഹചര്യങ്ങളിലും മരണങ്ങളും ഉണ്ടാകുന്നുണ്ട്. ഇങ്ങിനെ സംഭവിച്ചാൽ അവരുടെ കുടുംബങ്ങളെ സഹായിക്കുവാനുള്ള ഒരു പദ്ധതി നിലവിൽ ഇല്ലാത്തതു കൊണ്ടാണ് സോമറ്റോ ഇത്
ഇന്‍ഷുറൻസ് പോളിസികൾ ഇനി പഴയ പോലെ പേപ്പർ പോളിസികളായി സൂക്ഷിക്കാനാകില്ല. ഡിജിറ്റലായി മാറ്റണം. ഇതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഈ വർഷം ഡിസംബറോടെ പുതിയ ഇൻഷുറൻസ് പോളിസികൾക്ക് ഡീമറ്റീരിയലൈസേഷൻ നിർബന്ധമാക്കി. അടുത്ത വർഷം ഡിസംബറോടെ നിലവിലുള്ള അല്ലെങ്കിൽ പഴയ
നോൺ ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ പ്രീമിയം വരുമാനം ഉയർന്നു. ആഭ്യന്തര വിപണിയിലെ 31 നോൺ ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെയും കൂടി നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം ആഗസ്റ്റിൽ 12 ശതമാനം ഉയർന്ന് 24,471.5 കോടി രൂപയായി. മുൻ വർഷം ഇതേകാലയളവിൽ ഇത് 21867.93 കോടി രൂപയായിരുന്നു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ്
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികൾ കുറവാണെന്ന പരാതിക്ക് തെല്ലൊരു ആശ്വാസം. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള 31 സ്വകാര്യ ആശുപത്രികൾ കൂടി പദ്ധതിയിൽ പങ്കാളികളായി. പ്രാരംഭ ഘട്ടത്തിൽ പദ്ധതിയോടു സഹകരിക്കാതിരുന്ന
വീട്ടിൽ കഴിയുന്ന വീട്ടമ്മമാർക്ക് വരുമാനം ഇല്ലായിരിക്കാം, പക്ഷേ അവർ കുടുംബത്തിന്റെ നടത്തിപ്പിൽ വളരെ നിർണായക പങ്ക് വഹിക്കുന്നു. അവർ കുട്ടികളെ പരിപാലിക്കുന്നു, അവരെ പഠിപ്പിക്കുന്നു, വീട്ടുജോലികൾ ചെയ്യുന്നു, പ്രതിമാസ ബജറ്റ് കൈകാര്യം ചെയ്യുന്നു, കുടുംബത്തിലെ പ്രായമായവരെയും രോഗികളെയും നോക്കുന്നു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കു മുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ ഏറ്റവും കൂടുതൽ ആനുകൂല്യം നേടിയത് കോഴിക്കോട് ജില്ലക്കാർ. 4509 ക്ലെയിമുകളിലായി 13,17,14,777 രൂപ കോഴിക്കോട് ജില്ലക്കായി ഇതുവരെ അനുവദിച്ചു. സെപ്റ്റംബർ 1 ലെ കണക്കാണിത്. എറണാകുളം (3459), മലപ്പുറം (3208) എന്നീ ജില്ലകളാണ്
രണ്ടു ദശാബ്ദങ്ങള്‍ക്കു മുന്‍പ് സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ വന്‍ മാറ്റങ്ങളാണ് ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ ഉണ്ടായത്. വിവിധ രീതികളിലെ പങ്കാളിത്തങ്ങള്‍ വഴി ഇന്‍ഷുറന്‍സ് വിപുലമാക്കിയതാണ് അതിലെ ഏറ്റവും പ്രധാന മാറ്റങ്ങളിലൊന്ന്. മുന്‍പ് വ്യക്തിഗത ഏജന്റുമാരെ
നിങ്ങൾ മെഡിസെപ് ഉപഭോക്താവാണോ? ആശുപത്രികളിൽ നിന്ന് ക്യാഷ്ലെസ് ചികിത്സ ലഭിക്കാതെ വന്നിട്ടുണ്ടോ? പണം ഈടാക്കുകയോ ചികിത്സ നിഷേധിക്കുകയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ ഓൺലൈനായി പരാതിപ്പെടാനുള്ള സംവിധാനം മെഡിസെപ് ഒരുക്കിയിട്ടുണ്ട്. എങ്ങനെ പരാതിപ്പെടാം medisep.kerala.gov.in എന്ന
തവണകൾ അടയ്ക്കാതെ മുടങ്ങിപ്പോയ എൽ.ഐ.സി പോളിസികൾ ഇപ്പോൾ പുതുക്കാം. കാലാവധി പൂർത്തിയാക്കാത്തവർക്കാണ് അവസരം. യുലിപ് പോളിസികൾ ഒഴികെയുള്ള പോളിസികൾക്ക് ആദ്യമായി പ്രീമിയം മുടങ്ങിപ്പോയതു മുതൽ അഞ്ചു വർഷം വരെയുള്ള കാലാവധിക്കുള്ളിൽ പോളിസി പുതുക്കിയെടുക്കാം. ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ 21 വരെ ഈ
രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം കുത്തനെ ഉയര്‍ന്നു. ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം ജൂലൈയില്‍ 91 ശതമാനം ഉയര്‍ന്ന് 39,078.91 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 20,434.72 കോടി രൂപയായിരുന്നു. രാജ്യത്ത് മൊത്തം 24 ലൈഫ്
വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം വരുമെന്ന ഭയം, ജോലി പോകുമോയെന്ന പേടി തുടങ്ങി പല കാരണങ്ങളാലും ഉറക്കം നഷ്ട്ടപ്പെടാറുണ്ടോ? ജോലി ഉണ്ടെങ്കിൽ പിന്നെ ബാക്കി കാര്യങ്ങളെല്ലാം കുഴപ്പമില്ലാതെ പോകുമെന്ന് കരുതുകയാണെങ്കിൽ ഇനി മുതൽ ജോലി പോകുമോയെന്ന പേടി വേണ്ട. 'ജോബ് ഇൻഷുറൻസ്' എടുത്ത് ആ പേടിയെ മാറ്റി
കാർ വാങ്ങിയാൽ അതിൽ കുറെ പരിഷ്ക്കാരനാണ് വരുത്തുവാൻ പലർക്കും ഇഷ്ടമാണ് . കാറിൻറ്റെ സുരക്ഷാ കൂട്ടുന്നതിനോ, പ്രകടനം മെച്ചപ്പെടുത്തുന്നതിനോ, ഭംഗിക്ക് വേണ്ടിയോ എല്ലാം പുതിയ ഭാഗങ്ങൾ വെച്ചുപിടിപ്പിക്കുന്നത് ഇനി മുതൽ പോക്കറ്റും ചോർത്തും. കാറിലില്ലാത്ത പുതിയ സാധനങ്ങൾ വെച്ചുപിടിപ്പിച്ചാൽ വാഹന ഇൻഷുറൻസ്
നിങ്ങളുടെ മെഡിസെപ് സ്റ്റാറ്റസ് പരിശോധിച്ചുവോ ? ഐഡി കാർഡ് ഡൗൺ ചെയ്ത് എടുത്തോ? ഇല്ലെങ്കിൽ ഇനി ഒട്ടും വൈകാതെ www.medisep.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് എടുത്ത് തെറ്റില്ലെന്ന് ഉറപ്പു വരുത്തിക്കോളൂ. ഇല്ലെങ്കിൽ സൗജന്യചികിത്സയ്ക്കുള്ള അവസരം ഇല്ലാതാകും. സംസ്ഥാന
ജീവനക്കാരിൽ / പെൻഷൻകാരിൽ ഭൂരിഭാഗവും ഇപ്പോഴും മെഡിസെപ് സ്റ്റാറ്റസ് പരിശോധിക്കാനോ ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാനോ ശ്രമിച്ചിട്ടില്ല. അസുഖം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് മിക്കവരും കാർഡ് ഡൗൺലോഡുചെയ്യാൻ ശ്രമിക്കുന്നത്. അപ്പോൾ മാത്രമാണ് ഡാറ്റയിലെ പിശകുകളും പോരായ്മകളും
ഗ്രാമീണമേഖലയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കുവാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസസ് സെന്ററുകളുമായി (സിഎസ്സി)
കൊച്ചി: വരുന്ന മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങളില്‍ രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് രംഗം 12-15 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഇന്‍ഷുറന്‍സ് സാന്ദ്രതയില്‍ 2001-02 മുതല്‍ 2020-21 വരെ 1.49 ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്. 2021-22 വര്‍ഷത്തെ സാമ്പത്തിക
കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് ഒരു വര്‍ഷം തന്നെ ഒരേ സമയം കടുത്ത പനി വരാമെന്നും ചെറുപ്പമാണെങ്കിലും മാരകമായ വൈറസുകളെ ചെറുക്കാന്‍ ബുദ്ധിമുട്ടാണെന്നും കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് നമുക്ക് മനസ്സിലായി. ചികില്‍സാ ചെലവാകട്ടെ കുതിക്കുകയാണ്. ഈ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, രാജ്യത്തെ യുവജനങ്ങള്‍
നിലവില്‍ അസുഖങ്ങള്‍ ഉള്ളവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൊറോണ വൈറസ് രോഗം പോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിക്കുകയും ആശുപത്രി ചെലവ് ഉയര്‍ന്നതും ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത് സുരക്ഷിതമാക്കേണ്ടത് എന്നത്തേക്കാളും അനിവാര്യമായി മാറിയിരിക്കുകയാണ്.
ആരോഗ്യ ഇൻഷുറൻസിൽ പുതിയ പദ്ധതിയുമായി എസ് ബി ഐ ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ് ബി ഐ ജനറൽ ഇൻഷുറൻസ് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി വരുന്നു. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറുകിട ബിസിനസുകൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാതൃ
ഐ സി ഐ സി ഐ ലൊമ്പാർഡ് ഡോക്ടർമാർക്കായി 'പ്രഫഷണൽ ഇൻഡെമിനിറ്റി ഇൻഷുറൻസ് ആരംഭിച്ചു.രോഗിയുടെ ജീവൻ രക്ഷിക്കാൻ നോക്കുമ്പോൾ പല സമയത്തും ഡോക്ടർമാർ അറിയാതെ പ്രശ്നങ്ങളിൽ പെടാറുണ്ട്. രോഗികളെ ചികല്സിക്കുമ്പോൾ ഡോക്ടർമാർക്ക് അറിയാതെ വരുന്ന കൈയ്യബദ്ധങ്ങൾക്കുള്ളതാണ് ഈ ഇൻഷുറൻസ്. വ്യക്തികൾ ഡോക്ടർമാർക്കെതിരെ കേസ്
ഇന്ത്യയിലെ തപാൽ വകുപ്പ് പോസ്റ്റ് ഓഫീസുകൾ വഴി നടപ്പാക്കിയിട്ടുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പ്ലാൻ ആണ് ഗ്രാം സുരക്ഷാ സ്ക്കീം . കുറഞ്ഞ നിക്ഷേപം കൂടുതൽ ലാഭം ഒപ്പം ഇൻഷുറൻസ് പരിരക്ഷയും. ഇതാണ് 1995 മുതൽ തപാൽ വകുപ്പ് നടപ്പാക്കിയിട്ടുള്ള ഈ പദ്ധതിയുടെ പ്രത്യേകത. ഈ ഹോൾ ലൈഫ് അഷ്വറൻസ് പ്ലാൻ പ്രകാരം
വീട് വാടക അലവൻസ് ഇനത്തിൽ നികുതി ലാഭിക്കാൻ ഭാര്യക്കോ, മാതാപിതാക്കൾക്കോ വാടക നൽകാം. നിങ്ങൾ കൊടുക്കുന്ന വാടക ഭാര്യയുടെയോ അല്ലെങ്കിൽ മാതാപിതാക്കളുടെയോ വരുമാനമായി കണക്കാക്കും. ആദായ നികുതി വകുപ്പിന്റെ നോട്ടത്തിൽ മറ്റൊരു വ്യക്തിയെന്ന പരിഗണന ഭാര്യക്കും, മാതാപിതാക്കൾക്കും ലഭിക്കും. പങ്കാളിയുടെയോ,
Results 1-100 of 552