Activate your premium subscription today
300 കിലോമീറ്റർ ദൂരപരിധിയുള്ള ഗ്രൗണ്ട് അറ്റാക്ക് മിസൈലുകളുള്ള റാഫേൽ പോർവിമാനങ്ങളും, നിശബ്ദമായി ഏത് ഭൂപ്രദേശത്തും പറന്നിറങ്ങാൻ ശേഷിയുള്ള പ്രെഡേറ്റർ ഡ്രോണുകളും അതിശക്തമായ കരസേനയുമൊക്കെയാണ് ഇന്ത്യൻ സൈന്യത്തിന്റെ ശക്തി. ഇന്ത്യയോട് മുട്ടിനിൽക്കുക എന്നത് ഏതൊരു രാജ്യത്തിനും വലിയ വെല്ലുവിളിയാണ്. അതേസമയം
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, ഇന്ത്യൻ വ്യോമസേന 'ആക്രമൺ' എന്ന പേരിൽ വലിയ തോതിലുള്ള യുദ്ധാഭ്യാസം നടത്തിയിരിക്കുന്നു.പർവതപ്രദേശങ്ങളിലും കരപ്രദേശങ്ങളിലുമുള്ള ആക്രമണ ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ അഭ്യാസ പ്രകടനത്തിന്റെ പ്രധാന
പാകിസ്ഥാനുമായുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്ന ഈ നിർണായക സമയത്ത്, സമുദ്രമേഖലയിലെ പ്രതിരോധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ഇന്ത്യ തദ്ദേശീയമായി നിർമിച്ച അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് വിജയകരമായ മിസൈൽ പരീക്ഷണം നടത്തി. മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈൽ (എംആർഎസ്എഎം) സംവിധാനം ഉപയോഗിച്ച്
പഹൽഗാമിൽ നടന്ന നിഷ്ഠൂരമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ നിരപരാധികളുടെ പേരിൽ രാജ്യം കണ്ണീരൊഴുക്കുകയാണ്. സൈനിക വേഷം ധരിച്ചെത്തിയ തീവ്രവാദികൾ വിനോദ സഞ്ചാരികളുടെനേരെ വെടിയുതിർക്കുകയായിരുന്നു. ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) എന്ന സംഘടനയുടെ മറവിൽ പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയും ഐഎസ്ഐയും ചേർന്നാണ്
ജമ്മു കശ്മീരിലെ അനന്ത്നാഗിലുള്ള പഹൽഗാം രാജ്യമൊട്ടുക്ക് പ്രശസ്തമാണ്. അമർനാഥ് യാത്രയുടെ പ്രധാന ബേസ് എന്നതും മനോഹരമായ പ്രകൃതിയും സുഖകരമായ കാലാവസ്ഥയും ഇതിനുള്ള കാരണങ്ങളാണ്. വിനോദസഞ്ചാരത്തിൽ പ്രാമുഖ്യമുള്ള സ്ഥലമെന്ന നിലയിലും ഭീകരർ പഹൽഗാമിനെ മുൻപും ലക്ഷ്യം വച്ചിട്ടുണ്ട്. 1989ൽ ആണ് കശ്മീരിൽ ഭീകരവാദം ശക്തി
വിചിത്രമായ ഒരു ആയുധം ഉണ്ടാക്കിയെടുക്കാൻ ഒരിക്കൽ അമേരിക്ക പദ്ധതിയിട്ടിരുന്നു. എയര്‍ ഫോഴ്സിനായാണ് ഈ വിചിത്ര ജൈവായുധം ഉണ്ടാക്കിയെടുക്കാന്‍ ഒരിക്കല്‍ അമേരിക്കയ്ക്ക് പദ്ധതിയുണ്ടായിരുന്നത് എന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തെത്തിയിരിക്കുന്നത് . ഒരു ഗേ ബോം (gay bomb) ഉണ്ടാക്കാനായിരുന്നു പദ്ധതി. എതിര്
യുക്രെയ്നിൽ റഷ്യ അധിനിവേശം തുടങ്ങിയ നാൾ മുതൽ ഈ യുദ്ധം ഒരു മൂന്നാം ലോകയുദ്ധത്തിലേക്കു നീളുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ യുഎസിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ തീരുവകളും മറ്റു സാമ്പത്തിക നയങ്ങളുമൊക്കെ ലോകത്ത് ഒരു ട്രേഡ് വാർ സൃഷ്ടിച്ചെന്നു വിദഗ്ധർ പറയുന്നു. ഇതിൽ ചൈനയടക്കം ശക്തരായ എതിരാളികൾ
ചൈനയുടെ വളർന്നുകൊണ്ടിരിക്കുന്ന പ്രതിരോധക്കരുത്തിനെപ്പറ്റി താക്കീതു നൽകി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെഥ്. ചൈനയുടെ കൈവശമുള്ള വൻ ഹൈപ്പർസോണിക് മിസൈൽ ശേഖരത്തെപ്പറ്റിയാണ് ഹെഗ്സെഥ് താക്കീത് നൽകിയത്. ചൈന വിചാരിച്ചാൽ ഈ മിസൈലുകൾ ഉപയോഗിച്ച് 20 മിനിറ്റിൽ യുഎസ് വിമാനവാഹിനിക്കപ്പലുകളെ തകർക്കാമെന്നും
ദീർഘനാളായി പ്രവർത്തനരഹിതമായി തുടരുന്ന യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയം 2022 മുതൽ റഷ്യൻ നിയന്ത്രണത്തിലാണ്. 6 റിയാക്ടറുകളുള്ള ഈ നിലയം സുരക്ഷാ കാരണങ്ങളാലാണ് പ്രവർത്തനരഹിതമാക്കിയത്. എന്നാൽ തങ്ങൾ ഇതു വീണ്ടും പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുകയാണെന്ന് റഷ്യ പറഞ്ഞത് യുക്രെയ്നിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
പഴുതടച്ച സുരക്ഷാവൃന്ദമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുള്ളത്, ലോകത്തെ ഏറ്റവും സുരക്ഷിതനായ മനുഷ്യൻ എന്ന വിളിപ്പേരിൽ പലപ്പോഴും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നതിനു കാരണമിതാണ്. റഷ്യൻ സേനയിലെ ഏറ്റവും മികച്ച യൂണിറ്റായ ഫെഡറൽ പ്രൊട്ടക്ടീവ് സർവീസ് അഥവാ എഫ്എസ്ഒയുടെ കീഴിലെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി
ഫ്രാൻസിൽ നിന്ന് റഫാൽ മറീൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്ക്ക് വേണ്ടി 26 റഫാൽ മറീൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി (Cabinet Committee on
35 വർഷങ്ങൾക്കു മുൻപ് ആകാശത്തുകൂടെ പോകുകയായിരുന്ന ഒരു അജ്ഞാതപേടകം കണ്ട്, അതിലേക്കു വെടിവച്ച സോവിയറ്റ് പട്ടാളക്കാർ കല്ലായി മാറി! സിനിമാക്കഥയിലൊന്നുമല്ല, അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ പക്കൽ എത്തിയ രഹസ്യറിപ്പോർട്ടുകളിലുള്ളതാണ് ഈ സംഭവം. പിന്നീട് ഈ റിപ്പോർട്ട് സിഐഎ ഡീ ക്ലാസിഫൈ ചെയ്തു.
നാവികക്കരുത്തിൽ പുതിയ സീമകൾ തേടുകയാണ് ഇന്ത്യ. ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ആസ്ഥാനമായ വിശാഖപട്ടണത്തിനു സമീപം വർഷ പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി പുതിയൊരു നേവൽ ബേസ് സ്ഥാപിക്കുകയാണു രാജ്യം. ആണവ അന്തർവാഹിനികൾക്കായാണ് ഈ ബേസ്. ബംഗാൾ ഉൾക്കടലിലേക്ക് സുഗമമായി അന്തർവാഹിനികൾ വിന്യസിക്കാൻ ഈ ബേസ്
ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്കൻ സൈന്യം യെമനിൽ വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയിരുന്നു. ഇപ്പോഴിതാ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള മാരക സൈനിക നടപടികളുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ട്രംപ്. ആക്രമണത്തിൽ നിരവധി വിമതർ കൊല്ലപ്പെടുന്നതായി കാണിക്കുന്ന ഒരു
ഡ്രോണുകളുള്‍പ്പെടെയുള്ള ഗഗനചാരികളായ ഉപകരണങ്ങളെല്ലാം ഒരു മാസത്തേക്ക് നിരോധിച്ച് മുംബൈ അധികൃതർ, അട്ടിമറി ശ്രമങ്ങൾ തടയുന്നതിനായാണ് മുംബൈ പൊലീസ് ഒരു മാസത്തേക്ക് നഗരത്തിൽ ഡ്രോണുകൾ, റിമോട്ട് കൺട്രോൾ മൈക്രോലൈറ്റ് വിമാനങ്ങൾ, പാരാഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ പറത്തുന്നത് നിരോധിച്ചിരിക്കുന്നതെന്നാണ്
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ചർച്ചയാകുന്നത് ഇരുപക്ഷവും ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകളുടെ വ്യാപകമായ ഉപയോഗത്തിലുമാണ്. ഡ്രോണുകളോടൊപ്പം സൈബർ യുദ്ധത്തിന്റെ സാധ്യതകളും ഇരു രാജ്യങ്ങളും പ്രയോഗിച്ചു. എന്നാൽ അടുത്തിടെ സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ, ഡ്രോണുകളിലൂടെ സൈബർ ആക്രമണങ്ങൾ
പേൾഹാർബർ .. ഹവായിയൻ തീരത്തു സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ ഈ നാവിക കേന്ദ്രത്തിൽ ജപ്പാൻ നടത്തിയ ആക്രമണമാണ് രണ്ടാം ലോകയുദ്ധത്തിലേക്ക് അമേരിക്കയെ ഇറക്കിയത്. ആക്രമണത്തിനു മറുപടിയായി ജപ്പാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും പ്രശസ്തമായത് ഹിരോഷിമയും നാഗസാക്കിയുമാണ്. ജപ്പാനെ കേന്ദ്രീകരിച്ച് പല
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഡോർണിയർ (ഡോ-228) വിമാനങ്ങൾ, ചേതക് ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ എന്നിങ്ങനെയുള്ള നിരവധി പ്രതിരോധ ഉപകരണങ്ങൾ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ
2100 വർഷം മുൻപ് ഫ്രാൻസിലെ റോൺ നദീമുഖത്ത് റോമാസാമ്രാജ്യം പണികഴിപ്പിച്ച കനാൽ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയത്തിലേക്കെന്നു സൂചന. മാരിയസ് കനാൽ എന്നറിയപ്പെടുന്ന ഈ കനാൽ പണികഴിപ്പിച്ചത് റോമിന്റെ ഭരണാധികാരിയായി പിൽക്കാലത്ത് മാറിയ ജൂലിയസ് സീസറിന്റെ പിതൃസഹോദരീഭർത്താവായ ഗയസ് മാരിയസാണ്. അങ്ങനെയാണു കനാലിന് ഈ
വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ലസാറസ് ഗ്രൂപ്പ് എന്ന സൈബർ ഹാക്കിങ് സംഘത്തിൽ നിന്നുള്ള പണവും ഉൾപ്പെട്ടിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയിരുന്നു. ലോക സൈബർ പ്രതിരോധ രംഗത്ത് ഏറെ ശ്രദ്ധയോടെ
പതിനൊന്ന് വർഷം മുൻപ് കാണാതായ എംഎച്ച് 370 മലേഷ്യൻ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുകയാണ്.ഇതിനായി മലേഷ്യൻ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. 239 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പതിനൊന്ന് വർഷത്തിന് ശേഷം, കഴിഞ്ഞ വർഷം മലേഷ്യ വീണ്ടും തിരച്ചിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഹൈടെക്
ഒന്നാം ലോകയുദ്ധകാലത്തിന്റെ സമഗ്രചരിത്രം പറയുന്ന മാർഷൽ ഫിലിപ് പെറ്റെയ്ന്റെ ഡയറി ലേലത്തിൽ വയ്ക്കുന്നു. ഫ്രഞ്ച് ജനറലായിരുന്നു പെറ്റെയ്ൻ രണ്ടു ലോകയുദ്ധങ്ങളിലും പങ്കെടുത്തയാളും യുദ്ധവീരനും വിവാദപുരുഷനുമാണ്. 1919–1920 കാലത്ത് എഴുതിയ ഡയറി ഒന്നാം ലോകയുദ്ധത്തിന്റെ ഏറ്റവും മികച്ച വിശദീകരണമാണു നൽകുന്നത്.
1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകളായി. 1998ൽ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷമാണു സുനിതയെ ലോകമറിഞ്ഞു തുടങ്ങിയത്. ബഹിരാകാശ യാത്രികർ സെലിബ്രിറ്റികൾ കൂടിയാണല്ലോ.നാൽപതാം വയസ്സിൽ
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ചൂടേറിയ ചർച്ച ഓർമയുണ്ടാകുമല്ലോ?. ട്രംപ് നല്കിയ മുന്നറിയിപ്പ് തന്നെ, 'മൂന്നാം ലോക മഹായുദ്ധം വച്ചാണ് ചൂതാട്ടം നടത്തുന്നത്' എന്നായിരുന്നു. റഷ്യ-യുക്രെയ്ന് പോരാട്ടം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച സമാധാന
മൻഹാറ്റൻ...ന്യൂയോർക്ക് നഗരത്തിലെ പ്രാന്തപ്രദേശമായ സ്ഥലം. എന്നാൽ ലോകചരിത്രത്തിൽ തന്നെ ഈ പേര് ഇടം പിടിച്ചിട്ടുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആണവബോംബുകളുടെ പിറവിയിലേക്കു നയിച്ചത് ഈ സ്ഥലത്തിന്റെ പേരിലുള്ള പദ്ധതിയായിരുന്നു. മൻഹാറ്റൻ പ്രോജക്ട് എന്ന ആണവായുധ പദ്ധതി. ഇപ്പോഴിതാ വീണ്ടും മൻഹാറ്റൻ
Results 1-25 of 2106