Activate your premium subscription today
ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയോടെ മിഡിൽ ഈസ്റ്റിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. പക്ഷേ രു മണിക്കൂറിനിടെ മൂന്നാം തവണയും സൈറൺ മുഴങ്ങി, ഇസ്രയേലികൾ ബങ്കറുകളിലേക്ക് ഓടിയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പറയുന്നു. ഇറാനിൽ നിന്ന് തൊടുത്ത മിസൈലുകൾ ആകാശത്ത് വെച്ച് തകരുന്നതിന്റെ
ഇറാന്റെ മിസൈൽ വർഷം തുടരുകയാണ്. ഇസ്രയേലിൽ ഒരു മണിക്കൂറോളം വ്യത്യാസത്തിൽ സൈറണുകൾ മുഴങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തിന്റെ വടക്കൻ മേഖലകളിലും ജറുസലേമിലും മിസൈലുകൾ പതിച്ചതായി സ്ഥിരീകരണമുണ്ട്. ഇറാന്റെ ഏറ്റവും വലിയ മിസൈലുകളിലൊന്നായ 'ഖൊറംഷഹർ-4' (Khorramshahr-4) ഉൾപ്പെടെയുള്ളവയാണ്
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്ക ഇസ്രയേലിന് വേണ്ടി ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ, ഇസ്രയേലിലേക്ക് മിസൈൽ വർഷിച്ച് ഇറാൻ ശക്തമായ തിരിച്ചടി നൽകി. ഈ തീവ്രമായ സാഹചര്യത്തിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുമായി ബന്ധപ്പെട്ട
ഇസ്രയേൽ–ഇറാൻ സംഘർഷം മൂർച്ഛിക്കുന്നു. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയുടെ അടുത്ത സർക്കിളിലുള്ള ഉന്നതവ്യക്തിത്വങ്ങൾ പലരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. ഇത് വലിയ പ്രതിസന്ധിയാണ് ഖമനയിക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടയിലും ഖമനയിയുടെ മകൻ മോജ്താബ ഖമനയി വലിയ ശ്രദ്ധ നേടുകയാണ്.
ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഉപയോഗിച്ചുവെന്ന അടിക്കുറിപ്പോടെ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരത്തിലെ ഏറ്റവും ഭാരമേറിയ പോർമുനയുള്ള ഖോറാംഷഹർ 4 മിസൈലിന്റെ മുൻ പരീക്ഷണ ദൃശ്യങ്ങൾ ഇറാനിയൻ സ്റ്റേറ്റ് ടിവി കാണിക്കുന്നതായി റിപ്പോർട്ടുകള്
ഇറാൻ കീഴടങ്ങില്ലെന്നും അമേരിക്കയുടെ സൈനിക ഇടപെടലുണ്ടായാൽ അതിനു വലിയ തിരിച്ചടി നൽകുമെന്നും ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്സിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇസ്രയേൽ, യുഎസ്. ആക്രമണങ്ങൾക്ക് പിന്നാലെ എന്തായിരിക്കും പറയുകയെന്ന് ലോകം കാത്തിരിക്കുകയാണ്. എന്നാൽ ഇസ്രയേലിൽ
ഇറാനിൽ നടന്നുവെന്ന് കരുതുന്ന ആണവ പരീക്ഷണങ്ങളും അതിനെത്തുടർന്ന് അമേരിക്ക നടത്തിയതായി പറയപ്പെടുന്ന സൈനിക നടപടികളും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രത്യേകിച്ച്, ഇറാനിലെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന 'ബങ്കർ ബസ്റ്റർ' ബോംബുകളും അവ വഹിച്ചെത്തിയ യുഎസ്
ജൂൺ 20 വെള്ളിയാഴ്ച വടക്കൻ ഇറാനിലെ സെംനാൻ പ്രദേശത്ത് രേഖപ്പെടുത്തിയ 5.1 തീവ്രതയുള്ള ശക്തമായ ഭൂകമ്പം, ഇറാൻ ആണവ പരീക്ഷണം നടത്തിയെന്നുള്ള ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു. അമേരിക്കൻ സൈനിക നടപടിക്ക് കാരണമായത് ഇതാണോയെന്ന സംശയം ഉയർത്തുകയാണ് സമൂഹമാധ്യമങ്ങള്. തസ്നിം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം,
അനേകം സേനാവിഭാഗങ്ങൾ ഇറാനിലുണ്ട്. കരസേന, വ്യോമസേന, നാവികസേന എന്നിവ ഇതിൽ ഉൾപ്പെടും. എന്നാൽ ശക്തിയും സ്വാധീനവും കൊണ്ട് ഇതിനെയെല്ലാം മറികടക്കുന്ന മറ്റൊരു സേനയുണ്ട്. അതാണ് ഐആർജിസി അഥവാ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സ് കോർ. ആയത്തുല്ല ഖമനയി ബങ്കറിലേക്കു മാറുന്നതിനു മുൻപ് അധികാരം ഐആർജിസിക്കാണു നൽകിയതെന്നത്
ഇറാനിൽ ഇസ്ലാമിക വിപ്ലവം സംഭവിച്ചു കഴിഞ്ഞുള്ള കാലം. അന്നത്തെ പരമോന്നത നേതാവായ ആയത്തുള്ള ഖുമൈനിയെ ഇറാഖിന്റെ ഭരണാധികാരിയായ സദ്ദാം ഹുസൈൻ ജാഗ്രതയോടെയാണു നോക്കിക്കണ്ടത്.ഇറാഖിലെ ഏറ്റവും വലിയ ഭൂരിപക്ഷ ജനത ഷിയാക്കളാണ്. ഖുമൈനിക്ക് അവരുടെ മേൽ സ്വാധീനമുണ്ടായിരുന്നു.ഇറാഖും ഇറാനും തമ്മിൽ 1980 മുതൽ ഇടയ്ക്കിടെ
ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുമ്പോൾ, ലോകത്തിന്റെ മറ്റൊരു കോണിൽ പുതിയൊരു സംഘർഷമുഖം തുറക്കുമോ എന്ന ആശങ്ക ഉയർത്തുകയാണ് തയ്വാൻ കടലിടുക്കിലെ സൈനിക നീക്കങ്ങൾ. ചൈനയുടെ ബ്രിട്ടീഷ് നാവിക കപ്പൽ തായ്വാൻ കടലിടുക്കിലൂടെ സഞ്ചരിച്ചതിന് പിന്നാലെ, 24 മണിക്കൂറിനിടെ 70-ലധികം ചൈനീസ് സൈനിക
റിസാ പഹ്ലവി... അടുത്തിടെയായി ഈ പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇസ്രയേലും ഇറാനുമായി യുദ്ധം തുടങ്ങിയതിനെത്തുടർന്ന് ഇറാനിൽ ഭരണമാറ്റം വേണമെന്ന് റിസാ പഹ്ലവി ആവശ്യപ്പെട്ടത് വാർത്തയായിരുന്നു. റിസാ ഒരിക്കൽ ഇറാന്റെ രാജകുമാരനായിരുന്നു. 1979ൽ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ
അയൺഡോമും മറ്റ് മിസൈൽവേധ സംവിധാനങ്ങളും ഒരുക്കിയ പ്രതിരോധവൃത്തം മറികടന്നും ഇറാന്റെ മിസൈലുകൾ വന്നു പതിക്കാൻ തുടങ്ങിയതോടെ നാവിക മിസൈൽ പ്രതിരോധ സംവിധാനമായ ബറാക് മേഗൻ ഇസ്രയേൽ സജീവമാക്കി. ഹീബ്രുവിൽ ബറാക് മേഗൻ എന്ന വാക്കിനർഥം മിന്നൽരക്ഷാ ദണ്ഡെന്നാണ്. നാവികസേനയുടെ കൈവശമുള്ള ഈ പ്രതിരോധസംവിധാനം ഇതാദ്യമായാണ്
എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ചാരസംഘടനയാണ് ഇസ്രയേലിന്റെ മൊസാദ്. ഇറാനിൽ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിലും ഇവരുടെ പങ്ക് വലിയ ചർച്ചയായിരുന്നു. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ചാരനാണ് എലി കോഹൻ. കോഹനെ സിറിയയിൽ തൂക്കിലേറ്റുകയായിരുന്നു. അറുപതു വർഷങ്ങൾക്കു ശേഷം കഴിഞ്ഞ മാസമാണ്
ഇസ്രയേൽ–ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇറാനിലെ ഒരു ആണവനിലയം ശ്രദ്ധേയമാകുന്നുണ്ട്. ഫോർദോ എന്ന ആണവനിലയമാണ് ഇത്. വ്യാപകമായി ആണവസമ്പുഷ്ടീകരണം നടക്കുന്ന ഫോർദോ നിലയം ഇസ്രയേലിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണെന്നാണ് അഭ്യൂഹം. യുഎസിന്റെ എംഒപി ബങ്കർ ബസ്റ്റർ ബോംബുകൾക്കു മാത്രമാണ് പർവതങ്ങൾക്കടിയിലുള്ള ഈ
ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമായതോടെ, ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങൾ ലോകശ്രദ്ധ ആകർഷിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒരാഴ്ചയിലേറെയായി യുദ്ധം രൂക്ഷമായതു മുതൽ ഇറാൻ ഏകദേശം 370 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനു നേരെ തൊടുത്തുവിട്ടു എന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഈ സാഹചര്യത്തിൽ,
യുഎസിനെ തുറന്നെതിർക്കുന്ന രാജ്യമാണ് ഇറാൻ. ഇറാനിലെ ജനങ്ങൾക്കിടയിൽ അമേരിക്കയെപ്പറ്റി അവിശ്വാസം ഉടലെടുത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഒരട്ടിമറിയാണ്. യുഎസ് ഇന്റലിജൻസ് സംഘടനയായ സിഐഐ നടത്തിയ അജാക്സ് എന്ന അട്ടിമറി. സിഐഎയുടെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ദൗത്യങ്ങളിലൊന്നാണ് അജാക്സ്. 1953ൽ ഇറാനിലെ
ഇറാനിലെ ഫോർദോ ആണവനിലയത്തിലെ ആക്രമണം ഇസ്രയേൽ ലക്ഷ്യം വയ്ക്കുന്നതാണ്. ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ നിലയമാണു ഫോർദോ. പർവതമേഖലയ്ക്ക് അടിയിലുള്ള ഈ നിലയം ആക്രമിക്കണമെങ്കിൽ സാധാരണ മിസൈലുകളും ബോംബുകളും കൊണ്ട് സാധിക്കില്ല.അതിനു യുഎസിന്റെ കൈവശമുള്ള മാസീവ് ഓർഡിനൻസ് പെനട്രേറ്റർ (എംഒപി) അഥവാ
ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, സൈബർ ആക്രമണങ്ങളെ ചെറുക്കാനെന്ന പേരിൽ ഇറാൻ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായി വിച്ഛേദിച്ചതായി റിപ്പോർട്ട്. പ്രമുഖ ആപ് സ്റ്റോറുകളായ ആപ്പിൾ, ഗൂഗിൾ എന്നിവയുടെ സേവനങ്ങളും, വാട്സാപ് പോലുള്ള മെസേജിങ് ആപ്പുകളും ബ്ലോക്ക് ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ, ഇസ്രയേലിന്റെ പ്രധാന മിസൈൽ പ്രതിരോധ സംവിധാനമായ ആരോയുടെ ഇന്റർസെപ്റ്ററുകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ടുകൾ. ഇത് ഇറാനിൽ നിന്നുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ ശേഷിയെക്കുറിച്ച് സംശയം ഉയർത്തുന്നുണ്ട്. അമേരിക്ക
പശ്ചിമേഷ്യയിൽ സംഘർഷം ആളിക്കത്തുന്നു. ഇസ്രയേൽ ലക്ഷ്യമിട്ട് ഫത്താ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. 'ഓപ്പറേഷൻ ഹോണസ്റ്റ് പ്രോമിസ് 3' ന്റെ പതിനൊന്നാം തരംഗമാണ് ഫത്താ-1 മിസൈലുകൾ ഉപയോഗിച്ച് നടപ്പാക്കുന്നതെന്ന് ഇറാൻ അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസവും സംഘർഷത്തിന്
ടെഹറാനിലും ടെൽ അവീവിലും ആക്രമണങ്ങൾ. ആകാശത്തു പറക്കുന്ന മിസൈലുകൾ. ഓരോ നിമിഷവും കലുഷിതമായിക്കൊണ്ടിരിക്കുന്ന സാഹചര്യം. പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന ഒരു ശീതസമരം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തിയ കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇറാനും ഇസ്രയേലും അന്യോന്യം പോർമുഖങ്ങൾ
കൂടുതൽ യുദ്ധസംവിധാനങ്ങൾ മേഖലയിലേക്ക് വിന്യസിക്കുകയാണ് യുഎസ്.സഖ്യകക്ഷികളുടെ ഇടപെടൽ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് ലോകം. അതിർത്തികൾ പങ്കിടാതിരുന്നിട്ടും ഏറ്റവും രൂക്ഷമായ ഒരു സംഘർഷമാണ് ഇറാനും ഇസ്രയേലും തമ്മിൽ നടക്കുന്നത്. ദശാബ്ദങ്ങളായി ഒരു "പ്രോക്സി കോൺഫ്ലിക്റ്റ്" അഥവാ നിഴൽ യുദ്ധമായി
തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള യൂറോപ്യൻ ഹോസ്പിറ്റലിന് താഴെ പ്രവർത്തിച്ചിരുന്ന ഹമാസിന്റെ വലിയ ടണൽ സംവിധാനം കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടു. ഈ ടണലുകൾ അടയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിഡിയോയും ഐഡിഎഫ് പുറത്തുവിട്ടു. ഐഡിഎഫ് പുറത്തുവിട്ട
വമ്പൻ മിസൈൽ ശേഖരമുള്ള ഇറാന്റെ ആയുധപ്പുരയിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിക്ഷേപിച്ച ഏകദേശം 350 ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും ഇസ്രയേലിന്റെ അയൺ ഡോം, ആരോ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു. പക്ഷേ എണ്ണത്തിന്റെ ആധിക്യത്തില് നിരവധി മിസൈലുകൾക്ക് ലക്ഷ്യം ഭേദിച്ച് നാശനഷ്ടങ്ങളുണ്ടാക്കാനായതായും പുറത്തുവരുന്ന
Results 1-25 of 2203