Download Manorama Online App
ചുവന്ന അണ്ണാന്മാര് മനുഷ്യരുമായി കൂടുതല്‍ അടുത്ത് കഴിയുന്നത് മധ്യകാല ഇംഗ്ലണ്ടില്‍ സ്വാഭാവികമായിരുന്നു. വസ്ത്രങ്ങള്‍ നിര്‍മിക്കാനായി ഇവയുടെ രോമങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവയെ ഇംഗ്ലീഷുകാര്‍ ഓമന മൃഗങ്ങളായും വളര്‍ത്തിയിരുന്നു. ഈ അണ്ണാനുകളിലൂടെയാണ് മധ്യകാലഘട്ടത്തിലെങ്കിലും ഇംഗ്ലണ്ടിൽ മനുഷ്യരിലേക്ക്
അത്യന്തം രഹസ്യമായ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ചൈന വലിയ തോതില്‍ പണം ചെലവഴിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മാത്രമല്ല ചാന്ദ്രദൗത്യമായ ചാങ് 6, റോബോടിക് കൈകളുള്ള സ്വന്തം ബഹിരാകാശനിലയമായ ടിയാങ്കോങുമൊക്കെ ചൈനയുടെ സ്വന്തം പദ്ധതികളാണ്. ബഹിരാകാശ പദ്ധതിയിലെ ചൈനയുടെ ദ്രുതഗതിയിലുള്ള
നരവംശശാസ്ത്രരംഗം ചർച്ചകളാൽ സജീവമായ നാളുകളാണ് ഇപ്പോൾ.ഇതിൽ തന്നെ പല ചർച്ചകളും ഹോമോ ഇറക്ടസിനെ ബന്ധപ്പെടുത്തിയാണ്. ഹോമോ ഇറക്ടസ് ഫോസിലുകൾ ചില വിദൂര ദ്വീപുകളിൽ കണ്ടെത്തിയതിനു കാരണം ഇവ വള്ളങ്ങളുണ്ടാക്കിയതാണെന്ന് ചില ശാസ്ത്രജ്ഞർ വാദമുയർത്തുന്നു. എന്നാൽ ഇതിനെ എതിർക്കുന്നവരുമുണ്ട്. ചില ദ്വീപുകളിൽ ഹോമോ
ഹെലൻ... പ്രാചീന ഗ്രീസിലെ ഐതിഹ്യങ്ങളിൽ ലോകത്തെ ഏറ്റവും സുന്ദരിയായ യുവതിയായി വിശേഷിപ്പിക്കുന്ന നായിക.പ്രാചീന ഗ്രീക്ക് സാഹിത്യകാരൻ ഹോമറിന്റെ ഇലിയഡ് എന്ന വിശ്വപ്രസിദ്ധ ഇതിഹാസകൃതിയിലെ കേന്ദ്ര കഥാപാത്രം ഹെലനാണ്. ട്രോയ് നഗരവാസികളും അഗമെമ്നോണിന്റെ നേതൃത്വത്തിലുള്ള ഗ്രീക്ക് സൈന്യവും തമ്മിലുള്ള യുദ്ധം അഥവാ
ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനന്ത് ടെക്നോളജീസ്, ഡിഗന്താര (Digantara), ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നീ ബഹിരാകാശ മേഖല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 95 കോടി ഫണ്ട് ലഭിച്ചു. ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ (ഐഎസ്ഐ) പ്രോജക്ട് പാര്‍ട്ണര്‍മാരായി
ലോകമെമ്പാടും കോടിക്കണക്കിനു പക്ഷികളെ കൊന്നൊടുക്കിയ പക്ഷിപ്പനി (bird flu) വൈറസ് അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളിലെ പശുക്കളിൽ രോഗമുണ്ടാക്കിയതായുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നുവല്ലോ? ഏവിയൻ ഇൻഫ്ളുവൻസ വൈറസാണ് പക്ഷിപ്പനിയുണ്ടാക്കുന്നത്. മനുഷ്യനുള്ള ഭീഷണി നിലവിൽ വളരെ കുറവാണെങ്കിലും കാര്യങ്ങൾ
ഈജിപ്തില്‍ കണ്ടെത്തിയിട്ടുള്ള മമ്മികളില്‍ ഏറ്റവും പ്രസിദ്ധം തുത്തന്ഖാമന്റേതാണ്. 1922ല്‍ ഈ കല്ലറ കണ്ടെത്തിയ പര്യവേഷകസംഘത്തിലെ പലരും വൈകാതെ മരണത്തിന് കീഴടങ്ങിയെന്നത് തുത്തന്ഖാമനേയും മമ്മികളേയും കുറിച്ചുള്ള കുപ്രസിദ്ധി വര്‍ധിപ്പിച്ചു. അന്ന് തുത്തന്‍ഖാമന്റെ മമ്മി കണ്ടെത്തിയവരുടെ മരണ കാരണം പുതിയ
കഴിഞ്ഞവർഷം നടന്ന ചന്ദ്രയാൻ 3 ദൗത്യത്തെക്കുറിച്ച് കൗതുക വിവരം പുറത്ത്. ബഹിരാകാശമാലിന്യത്തിൽ ഇടിക്കാതിരിക്കാനായി 4 സെക്കൻഡ് വൈകിപ്പിച്ചാണ് ദൗത്യം വിക്ഷേപിച്ചതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) അറിയിച്ചു. 2023ലെ ഇന്ത്യൻ സിറ്റ്വേഷനൽ സ്പേസ് അവേർനെസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കഴിഞ്ഞവർഷം
രാത്രിയില്‍ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളുള്ള ആകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ എപ്പോഴെങ്കിലും ഈ നക്ഷത്രങ്ങളിലൊന്ന് പൊട്ടി വീഴുമോ? എന്നു ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ഇതുവരെ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നത് നേരിട്ടുകാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അങ്ങനെയൊന്ന് നമ്മുടെ ആയുസില്‍ തന്നെ
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയ ദൗത്യമാണ് ക്ഷീരപഥത്തിലെ തമോഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്. ഗയ ബിഎച്ച്3 എന്നു പേരിട്ടിരിക്കുന്ന ഈ തമോഗര്‍ത്തത്തിന് 33 സൂര്യന്മാരുടെ ഭാരമുണ്ടെന്നാണ് കണക്കാക്കുന്നത്. ക്ഷീരപഥത്തില്‍ കണ്ടെത്തിയ ഏറ്റവും വലിയ തമോഗര്‍ത്തങ്ങളിലൊന്നാണിത്. ഗയ ദൗത്യം വഴി ശേഖരിച്ച
നിങ്ങളുടെ മൊബൈൽ ക്യാമറ എത്ര മെഗാപിക്സലാണ്? എന്നാൽ യുഎസിൽ കഴിഞ്ഞദിവസം പൂർത്തീകരിച്ച ഒരു വമ്പൻ ഡിജിറ്റൽ ക്യാമറ 3200 മെഗാപിക്സലുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറയെന്നു വിളിക്കാവുന്ന ഇതിന്റെ പേര് ലെഗസി സർവേ ഓഫ് സ്പേസ് ആൻഡ് ടൈം അഥവാ എൽഎസ്എസ്ടി എന്നാണ്. ഡിജിറ്റൽ
ഭൂമിക്കു വെളിയിലെ ബുദ്ധിയുള്ള ജീവിസമൂഹങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘടനയാണ് സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് അഥവാ സേർച് ഫോർ എക്സ്ട്ര ടെറസ്ട്രിയൽ ഇന്റലിജൻസ് ഇൻസ്റ്റിറ്റിയുൂട്ട്. ഏലിയൻസുമായി ആശയവിനിമയം നടത്തുക, ബന്ധം സ്ഥാപിക്കുക തുടങ്ങിയ വിദൂരലക്ഷ്യങ്ങൾ ഇവർക്കുണ്ട്. ലോകത്തിൽ ചിലയിടങ്ങളിൽ സ്ഥാപിച്ച
ഭൂമിയിൽ ജീവനെ അടയാളപ്പെടുത്തുന്ന നിറമാണ് പച്ച. ഭൂമിയിലെ പ്രാഥമിക ഭക്ഷണ ഉൽപാദകരായ സസ്യങ്ങളുടെ നിറമാണത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിൽ നിന്നു ഭൂമിയെ വ്യത്യസ്തയാക്കുന്നത് ഈ നിറഞ്ഞ പച്ചപ്പ് തന്നെ. എന്നാൽ അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടതെന്ന് പറയുകയാണ് കോർണൽ
49 അടിയോളം അതായത് ഏകദേശം 15 മീറ്റർ നീളം , ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവുംവലുപ്പമുള്ള ഒരു രാക്ഷസ സർപ്പം. പക്ഷേ പേടിക്കേണ്ട ഈ വംശം കുറ്റിയറ്റതാണ്. ജുറാസിക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇഴഞ്ഞുനടന്നിരുന്ന ഡിനോസർ വർഗത്തിലെ ഭീമാകാരനെ കണ്ടെത്തിയ വിവരം പുറത്തുവിട്ടിരിക്കുന്നത് ഐഐടി റൂര്‍ക്കി തന്നെയാണ് .
ഹാരിപോട്ടർ സിനിമകൾ കണ്ടിട്ടുണ്ടോ അല്ലെങ്കിൽ കഥകൾ വായിച്ചുട്ടുണ്ടോ?. ജെ കെ റൗളിങ് സൃഷ്ടിച്ച അദ്ഭുത ലോകത്തിലൂടെയുള്ള യാത്രയ്ക്കുശേഷം ഹാരിപോട്ടറും കൂട്ടുകാരും മാന്ത്രിക സ്കൂളിലേക്കു യാത്ര ചെയ്യുന്ന 9¾ എന്ന മാന്ത്രിക പ്ലാറ്റ്ഫോം യഥാർഥത്തിൽ ഉള്ളതാണോയെന്നും അമ്പരപ്പെടാത്തതും ഹോഗ്വാർട്സ് പോലൊരു മാന്ത്രിക
ആൽബർട്ട്ഐൻസ്റ്റൈൻ എന്ന പ്രതിഭ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എന്നെന്നേക്കുമായി മാറ്റിമറിച്ച വ്യക്തിയാണ്. ഭൗതിക ശാസ്ത്ര ഗവേഷകൻ എന്ന നിലയിലുള്ളതിനേക്കാൾ വലുതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1955 ഏപ്രിൽ 18ന് വിടപറഞ്ഞ അദ്ദേഹത്തിന്റെ അസാധാരണ ജീവിതത്തിലെ ചില സുപ്രധാന കാര്യങ്ങൾ ഇതാ: വൈകി വന്ന
നട്ടു നനച്ചു വളര്‍ത്തിയവര്‍ക്കറിയാം ഒരു ചെടി വളര്‍ത്തിയെടുക്കാനുള്ള പെടാപ്പാടുകള്‍. ജീവന് പ്രത്യേകിച്ച് അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്ത ചന്ദ്രനില്‍ കൃഷിക്കിറങ്ങുകയാണ് നാസ. ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കെത്തുമ്പോള്‍ കൃഷിക്കു വേണ്ട സാമഗ്രികളും കൂടെ
ഭൂമി കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും ശ്രദ്ധയുള്ള ഗ്രഹമാണ് ചൊവ്വ. ഭൂമിയുടെ അയൽപക്കത്തുള്ള ഈ ചുവന്നഗ്രഹത്തിൽ ഒരുകാലത്ത് ജലശ്രോതസ്സുകളുണ്ടായിരുന്നെന്ന ശക്തമായ അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഗഹനമായ പഠനത്തിനു തയാറെടുക്കുകയാണ് ക്യൂരിയോസിറ്റി.ചൊവ്വയിൽ പാമ്പിന്റെ ആകൃതിയിൽ കാണപ്പെടുന്ന
ആണവദുരന്തത്തിനു വേദിയായ ജപ്പാനിലെ ഫുക്കുഷിമ റിയാക്ടറിനുള്ളിൽ ഡ്രോണുകളും സ്നേക് റോബട്ടുകളും ഇറങ്ങി. 13 വർഷമായി പൂട്ടിക്കിടക്കുന്ന റിയാക്ടറിലേക്ക് ജപ്പാനിലെ ഊർജകമ്പനിയായ ടെപ്കോയാണ് റോബട്ടുകളെ വിട്ടത്. ആണവദുരന്തത്തിന്റെ പ്രഭവകേന്ദ്രവും ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ടതുമായ ഒന്നാം റിയാക്ടറിലേക്കാണ്
ബഹിരാകാശത്ത് ഒരു കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഫെബ്രുവരിയിൽ നടന്ന ഈ സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. യുഎസിന്റെ ടൈംഡ് എന്ന ഉപഗ്രഹവും റഷ്യയുടെ ഒരുപഗ്രഹവും തമ്മിലാണ് അടുത്തടുത്തെത്തിയത്. വെറും പത്തുമീറ്റർ വ്യത്യാസത്തിൽ വരെ ഇരു ഉപഗ്രഹങ്ങളും എത്തി. ഇവ തമ്മിൽ കൂട്ടിയിടിച്ചിരുന്നെങ്കിൽ
അനിമേഷന്റെ കമനീയ സാധ്യതകൾ ഉപയോഗിച്ചും ശക്തമായ കഥയും പശ്ചാത്തവുമൊരുക്കിയും ലോകമെമ്പാടുമുള്ള പ്രേക്ഷക മനസ്സുകളിലേക്ക് കുടിയേറിയ ചലച്ചിത്രങ്ങളാണ് പ്ലാനറ്റ് ഓഫ് ദ ഏപ്സ് സീരീസിലുള്ളത്.പരീക്ഷണങ്ങളിൽ ജനിതകമാറ്റം വരുത്തിയ അതിബുദ്ധിമാൻമാരായ ആൾക്കുരങ്ങുകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും അവരുടെ സ്വന്തം
2023 ഓഗസ്റ്റ് 23-നാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡർ (വിക്രം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങിയത്,. ശ്വാസമടക്കിപ്പിടിച്ചാണ് ചന്ദ്രയാൻ 3യുടെ ചന്ദ്രനിലേക്കുള്ള യാത്ര ഇന്ത്യക്കാർ കണ്ടത്. അതീവ ആകാംക്ഷയോടെ ലോകവും ആ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഈ ദൗത്യത്തിന്റെ ഭാഗമായി ലോകത്തിനു
ലോകത്ത് സർക്കാരുകളെയും ശാസ്ത്രസ്ഥാപനങ്ങളെയുമൊക്കെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം നിഗൂഢവാദ സിദ്ധാന്തങ്ങളുടെ ആധിക്യവും വളരെ പെട്ടെന്നുള്ള അവയുടെ പ്രചാരണവുമാണ്. വിവരസാങ്കേതിക വിദ്യ ഇത്രയ്ക്ക് വികസിച്ചിട്ടില്ലാത്തെ മുൻകാലങ്ങളിൽ ഗൂഢവാദം ഓൺലൈൻ ഗ്രൂപ്പുകളിലും കൂട്ടായ്മകളിലുമൊക്കെ ഒതുങ്ങിനിന്നു. എന്നാൽ
ഇന്ത്യയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകില്ലെങ്കിലും, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ അപൂര്‍വ സംഭവം ഓൺലൈനിൽ സൗജന്യമായി കാണാം.എല്ലാ വർഷവും, കുറഞ്ഞത് രണ്ട് മുതൽ അഞ്ച് വരെ സൂര്യഗ്രഹണങ്ങൾ ഉണ്ടാകും, എന്നാൽ പൂർണ്ണ ഗ്രഹണങ്ങൾ 18 മാസത്തിലൊരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂ, ഭൂമിയിലെ ഒരു സ്ഥലത്ത് 400
അപൂര്‍വ പ്രകൃതി പ്രതിഭാസം എന്നതിനൊപ്പം പല പരീക്ഷണങ്ങള്‍ക്കുമുള്ള അസുലഭ അവസരം കൂടിയാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. അമേരിക്കയും കാനഡയും മെക്സിക്കോയും അടക്കമുള്ള പ്രദേശങ്ങളില്‍ വരുന്ന ഏപ്രില്‍ എട്ടിന് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കും. പകലിനെ ഏതാനും നിമിഷങ്ങൾ രാത്രിയാക്കി മാറ്റുന്ന ഈ അപൂര്‍വ്വ
വളരെ അപൂര്‍വമായ അനുഭവമായിരിക്കും ഏപ്രില്‍ എട്ടിനുള്ള സമ്പൂര്‍ണ സൂര്യഗ്രഹണമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷേ ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാമെന്നാണ് പറയുന്നതെങ്കിലും അതും
സൂര്യഗ്രഹണ സമയത്തു മുട്ട വീഴാതെ കുത്തനെ നിൽക്കുമെന്ന് ചില രാജ്യങ്ങളിൽ ഒരു വിശ്വാസമുണ്ട്. ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ലാത്ത ഒരു വിശ്വാസമാണ് ഇതെങ്കിലും ചില ആളുകൾ ശാസ്ത്രീയവാദം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. സൂര്യഗ്രഹണ സമയത്ത് ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുന്നതിനാൽ ഗുരുത്വാകർഷണത്തിൽ
ഏപ്രിൽ ആദ്യവാരം നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം മറ്റൊരു ആകാശക്കാഴ്ച കൂടി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കും. ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രം അന്നു ദൃശ്യമായേക്കാം. സൂര്യനോട് അടുത്തിനിൽക്കുന്ന നിലയിലാകും വാൽനക്ഷത്രം അന്നു കാണപ്പെടുക.12 പി പോൺസ് ബ്രൂകസ്
ലോകത്തിലെ ഏറ്റവും കട്ടിയേറിയ പ്രകൃതിജന്യ വസ്തു ഏതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് വജ്രം. ഒരു ലോഹം കൊണ്ടും വജ്രത്തെ മുറിക്കാനാവില്ല. ഇതേ വജ്രത്തെ 30 ശതമാനം കട്ടി കൂട്ടിയെടുക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പരീക്ഷണശാലയില്‍ വജ്രത്തേക്കാള്‍ കട്ടിയേറിയ വജ്രം നിര്‍മിച്ചെടുക്കാനാവുമെന്നാണ്
കൃത്യമായ ഇടവേളകളിൽ സ്വർണവില കുതിച്ചുകൊണ്ടേയിരിക്കുന്നു. എവിടെ പോകുന്നു പൊന്നേയെന്ന് നമ്മൾ ചോദിക്കുന്നുമുണ്ട്.സ്വർണത്തിനു വിലകൂടാൻ കാരണങ്ങൾ അനേകം. എന്നാൽ സ്വർണം ഭൂമിയിൽ എവിടെ നിന്നു വന്നു. സ്വർണഖനികളിൽ നിന്ന് എന്നാണ് നമുക്ക് പറയാവുന്ന ഉത്തരം. എന്നാൽ സ്വർണത്തിന്റെ ഉദ്ഭവ കഥ വളരെ പഴയതാണെന്ന്
സ്വർണവില പവന് അൻപതിനായിരം കടന്നിരിക്കുകയാണ്. എന്താണ് ഈ മഞ്ഞലോഹത്തിന് ഇത്രയും വില. ഇന്നും ഇന്നലെയുമൊന്നുമല്ല സ്വർണത്തിന്റെ ഈ മൂല്യം തുടങ്ങിയത്. ചരിത്രകാലം മുതൽ തന്നെ സ്വർണം ഒരു വിലപിടിപ്പുള്ള വസ്തുവാണ്. സ്വർണം ഭൂമിയിൽ നിന്നെടുത്ത് വേർതിരിച്ച് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. കാലങ്ങളായി സമ്പത്തിന്റെ
മരിച്ചുപോയ പ്രിയപ്പെട്ടവരെ ജീവനോടെ കാണാന്‍ ഇനി എന്തെങ്കിലും വഴിയുണ്ടോ എന്ന് ചിന്തിക്കാത്തവരുണ്ടാവില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു മുന്നില്‍ മരിച്ചവരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാനാവുമെന്ന വാഗ്ദാനം നല്‍കിയാണ് അല്‍കോര്‍ ലൈഫ് എക്സ്റ്റെന്ഷന് ഫൗണ്ടേഷന് ശ്രദ്ധ നേടിയത്. അരിസോണയിലെ
ആദിമ നരൻമാരായ നിയാണ്ടർത്താലുകൾ കഴുതപ്പുലികളെ വേട്ടയാടി കൊന്ന് തോലുരിച്ച് വസ്ത്രമാക്കിയിരുന്നെന്ന് പുതിയ ശാസ്ത്രീയ പഠനം. സ്പെയിനിലെ ഐബീരിയ മേഖലയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകളാണ് ഇങ്ങനെ വസ്ത്രമുപയോഗിച്ചത്. പൊതുവെ മാനുകളുടെയും മറ്റും തോലാണ് ഇവർ വസ്ത്രമായി ഉപയോഗിച്ചിരുന്നതെന്നാണ് പൊതുവെയുള്ള
എത്രയോ കാലമായി കംപ്യൂട്ടറും കംപ്യൂട്ടർ അധിഷ്ഠിത സംവിധാനങ്ങളുമൊക്കെ നമ്മുെട ജീവിതത്തിന്റെ ഭാഗമായിട്ട്. ആദ്യത്തെ ലക്ഷണമൊത്തതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ കംപ്യൂട്ടർ നിർമിച്ചത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ബ്രിട്ടിഷ് ബഹുമുഖ പ്രതിഭയും ആദ്യകാല മെക്കാനിക്കൽ എൻജിനീയർമാരിൽ ഒരാളുമായ ചാൾസ്
സൗരവാതങ്ങൾ നിരന്തരം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പ്രതിഭാസങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിൽ സൗരവാതങ്ങൾ ഉണ്ടായിട്ടുണ്ട്. 1909ൽ സംഭവിച്ചതായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും തീവ്രം. ജപ്പാനിലായിരുന്നു ഇത് ഏറെ ദൃശ്യം. ആകാശം ആദ്യം നീലനിറത്തിലായി. അതിനു ശേഷം കടുംചുവപ്പും. മേഖലയിലെ ടെലിഗ്രാഫ് സംവിധാനങ്ങളെല്ലാം
ഭൂമിയിലെ ഏറ്റവും വിദൂരസ്ഥലമെന്ന് അറിയപ്പെടുന്ന പോയിന്റ് നെമോ കടൽമേഖലയിൽ ആദ്യമായി കാൽകുത്തി ബ്രിട്ടിഷ് പര്യവേഷകൻ. ഇങ്ങോട്ടേക്ക് നീന്തിയാണ് ക്രിസ് ബ്രൗൺ ഇവിടെയെത്തിയത്. പോയിന്റ് നെമോയ്ക്ക് സമീപം പല നാവികരും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഈ കൃത്യം സ്ഥലത്ത് ആരുമെത്തിയതായി റെക്കോർഡുകളില്ല. ചിലെയിലെ
അപ്രതീക്ഷിതവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു നീക്കവുമായി ടെക്നോളജി ഭീമന് ആപ്പിളിനെതിരെ അമേരിക്ക. കമ്പനിക്കെതിരെ നിയമനടപടികളുമായി നീങ്ങുകയാണ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡോജ്). സ്മാര്‍ട്ഫോൺ മാര്‍ക്കറ്റിലെ ആപ്പിളിന്റെ കുത്തകയ്ക്കെതിരെയാണ് നീക്കം. ഐഫോണിന്റെ
ചിലപ്പോൾ പ്രകൃതി തന്നെ മൃതശരീരങ്ങളെ സംരക്ഷിക്കാറുണ്ട്. സ്വാഭാവിക മമ്മികളെന്ന് ഇവയെ വിളിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ഓറ്റ്സി. യൂറോപ്പിലെ ആൽപ്സ് മേഖലയിൽ ഓസ്ട്രിയയ്ക്കും വിയന്നയ്ക്കും ഇടയിലുള്ള മേഖലയിൽനിന്നു ലഭിച്ച ഈ പ്രാചീന മമ്മി മനുഷ്യന് അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്നു
അന്യഗ്രഹജീവികൾ എന്തുകൊണ്ട് ഭൂമിയിലേക്ക് വരുന്നില്ല. പല കാരണങ്ങളും സിദ്ധാന്തങ്ങളായി പറയാറുണ്ട്. അന്യഗ്രഹജീവികൾക്ക് ഭൂമിയിൽ മനുഷ്യരുണ്ടെന്ന് അറിയില്ല, അവർക്ക് ഇങ്ങോട്ടുവരാനുള്ള സംവിധാനങ്ങൾ ഇല്ല തുടങ്ങിയ പല വാദങ്ങൾ. അന്യഗ്രഹജീവികൾ തന്നെയില്ല, പിന്നെങ്ങനെ വരുമെന്നു എതിർക്കുന്ന ആളുകൾ. എന്നാൽ
ഹൈസ്കൂൾ വിദ്യാർഥികൾക്ക് പൈ എന്നാൽ സുപരിചിതമാണ്. 3.14 എന്നു മൂല്യം കൊടുത്ത് നാം ഉപയോഗിക്കുന്നതാണ് പൈ. ഒരു വൃത്തത്തിന്റെ ചുറ്റളവിനെ അതിന്റെ വിസ്തീർണം കൊണ്ട് ഹരിക്കുമ്പോഴാണ് പൈയുടെ മൂല്യം ലഭിക്കുക. പൈ ഒരു ഇറാഷനൽ സംഖ്യയാണെന്നും നാം പഠിച്ചിട്ടുണ്ട്. അതായത് അനന്തമായി ഇതിന്റെ ദശാംശമൂല്യം
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രം പരിശോധിച്ചാൽ ചുവന്ന ഒരു പൊട്ടുപോലെ ഒരു ഘടന അതിൽ കാണാം. ഗ്രേറ്റ് റെഡ് സ്പോട് എന്നറിയപ്പെടുന്ന ഈ ഘടന യഥാർഥത്തിൽ ഒരു കൊടുങ്കാറ്റാണ്. 350 വർഷത്തിലേറെ പഴക്കമുള്ള ഈ കൊടുങ്കാറ്റ് മേഖലയ്ക്ക് ഭൂമിയുടെ രണ്ടിരട്ടി വലുപ്പമുണ്ട്. ഗ്രേറ്റ് റെഡ് സ്പോടിന്റെ
ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്ന് നമുക്കറിയാം. ഒരു ദിവസം പൊടുന്നനെ ഭൂമി അതിന്റെ ഭ്രമണം നിര്‍ത്തിയാലോ? എന്തായിരിക്കും സംഭവിക്കുക. നമ്മള് പ്രതീക്ഷിക്കുന്നതും അതിനപ്പുറത്തുമുള്ള കാര്യങ്ങള്‍ സംഭവിക്കും. നിങ്ങള്‍ ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള എവിടെയെങ്കിലുമാണെങ്കില്‍ നിങ്ങളുടെ കാലിനടിയിലെ ഭൂമി കിഴക്കു
ഈജിപ്തിൽ പല പുരാവസ്തു ഗവേഷകരും എത്തി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ലോകത്തെ വിസ്മയിപ്പിച്ച പല കണ്ടെത്തലുകളും നടത്തിയിട്ടുമുണ്ട്.ഏകദേശം രണ്ടു പതിറ്റാണ്ടായി ഈജിപ്തിൽ ഗവേഷണം നടത്തുന്ന പുരാവസ്തു പര്യവേഷകയാണ് ഡൊമിനിക്കൻ റിപ്ലബ്ലിക്കിലെ സാൻ ഡൊമിംഗോ സർവകലാശാലയിലെ ഡോ. കാത്ലിൻ മാർട്ടിനസ്. ഈജിപ്ഷ്യൻ
ഈ വർഷം ആകാശത്ത് ഒരു നോവ വിസ്ഫോടനം കാണാനുള്ള അസുലഭ അവസരം ആളുകൾക്ക് ലഭിക്കും. ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയാലിസ് എന്ന നക്ഷത്രസംവിധാനത്തിലാണ് ഈ അവസരം കിട്ടുക. പരസ്പരം ഭ്രമണം ചെയ്യുന്ന ഒരു ചുവന്നഭീമൻ, വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ അടങ്ങിയതാണ് ഈ സംവിധാനം.
അങ്ങനെ കുറച്ചുവർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു ലോഹസ്തംഭം(monolith) ഭൂമിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനിലെ വെയിൽസിലുള്ള ഹേ ബ്ലഫ് ഏരിയയിലാണ് പുതിയ ലോഹ പാളി കഴിഞ്ഞദിവസം കണ്ടെത്തിയത്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച വസ്തു നാട്ടുകാരാണ് കണ്ടെത്തിയത്. പത്തടിയോളം നീളമുള്ള ഈ പാളി ഏതോ
മാമ്മോത്തുകളെ തിരികെ ഭൂമിയിൽ കൊണ്ടുവരാനുള്ള വിവാദപദ്ധതിക്ക് ഒരു നാഴികക്കല്ല്. ഏഷ്യൻ ആനകളിൽ നിന്നും ശേഖരിച്ച വിത്തുകോശങ്ങൾ പ്രോഗ്രാം ചെയ്യാൻ സാധിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാമ്മോത്ത്- ആന സങ്കരജീവിക്ക് മാമ്മോത്തിനെപ്പോലെ കട്ടി രോമക്കുപ്പായവും മറ്റു സവിശേഷതകളും
എവറസ്റ്റിനേക്കാൾ വലിയ പർവതം ചൊവ്വയിൽ കണ്ടെത്തി ഗവേഷകർ. ചൊവ്വയിലെ താർസിസ് എന്ന ഘടനയിലാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. അസ്ക്രീസ് മോൻസ്,പാവോനിസ് മോൻസ്, ആർസിയ മോൻസ് എന്നീ വമ്പൻ അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്നിടമാണ് ഇത്. 9.022 കിലോമീറ്ററാണ് ഈ പർവതത്തിന്റെ ഉയരം. എവറസ്റ്റിന്റെ ഉയരം 8.849
സ്റ്റാർഷിപ് വെറുമൊരു റോക്കറ്റല്ല. അതിന്റെ ചിറകുകൾക്ക് മാനവരാശിയുടെ പ്രതീക്ഷകളുടെ ഭാരം കൂടിയുണ്ട്. കാരണം ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും വിവിധ സൗരയൂഥ ഇടങ്ങളിലുമൊക്കെ മനുഷ്യരാശിയെ ഈ റോക്കറ്റ് കൊണ്ടുപോകുമെന്നാണു മനുഷ്യരുടെ പ്രതീക്ഷ. എന്നാൽ സ്പേസ് എക്സ് സ്റ്റാർഷിപ് ബഹിരാകാശപേടകത്തിന്റെ മൂന്നാം
ഗുണ കേവും മഞ്ഞുമ്മൽ ബോയ്സുമാണ് ഇപ്പോൾ വൈറൽ. അതോടൊപ്പം ഗുഹകളെപ്പറ്റി അറിയാനം ആളുകളിൽ കൗതുകം നാമ്പെടുത്തിരിക്കുന്നു. ചിത്രങ്ങളും വിചിത്ര മൃഗങ്ങളും തുടങ്ങി ഉള്ളറകളിൽ അദ്ഭുതങ്ങളുമായി കൺവെട്ടത്തും കാണാമറയത്തുമൊക്കെ ഭൂമിയിലെമ്പാടും പല മേഖലകളിലായി ഗുഹകളുണ്ട്. ഗുഹകൾ സംബന്ധിച്ച ശാസ്ത്രീയ പഠനം സ്പീലിയോളജി
2035ൽ ചന്ദ്രനിൽ സംയുക്ത ആണവനിലയം സ്ഥാപിക്കാൻ റഷ്യയും ചൈനയും പദ്ധതിയിടുന്നു. റഷ്യൻ ബഹിരാകാശ ഏജൻസി മേധാവി യൂറി ബോറിസോവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ബഹിരാകാശത്ത് ആണവോർജത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള പ്രായോഗികജ്ഞാനം ചൈനയുമായി പങ്കുവയ്ക്കുമെന്നും ബോറിസോവ് വെളിപ്പെടുത്തി. അടുത്ത 6
ഒരു ഗ്രഹം മുഴുവൻ നിറഞ്ഞ ഒരു മഹാസമുദ്രം. അതിൽ തിളയ്ക്കുന്ന ദ്രാവകം. നാസ വിക്ഷേപിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബാണ് ഈ അപൂർവ ഗ്രഹത്തെ മനുഷ്യരാശിക്ക് കാട്ടിത്തന്നത്. ഭൂമിയുടെ ഇരട്ടിവലുപ്പമുള്ള ഈ ഗ്രഹം 70 പ്രകാശവർഷമകലെയാണ്. നൂറു ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളതാണ്
നാനോടെക്നോളജി, വൈദ്യശാസ്ത്രം തുടങ്ങി അനേകം രംഗങ്ങളിൽ ചലനമുണ്ടാക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ലോകത്തെ അദ്ഭുത വസ്തു എന്നറിയപ്പെടുന്ന ഗ്രാഫീൻ ശ്വസിച്ചാൽ ഹ്രസ്വകാല ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കില്ലെന്ന് ശാസ്ത്രജ്ഞർ പഠനത്തിലൂടെ തെളിയിച്ചു. ശ്വാസകോശത്തിനോ ഹൃദയ, രക്തചംക്രമണ വ്യവസ്ഥയ്ക്കോ ഇതു മൂലം
ആണവ റിയാക്ടർ ദുരന്തം നടന്ന യുക്രെയ്നിലെ ചേർണോബിലിൽ സ്ഥിതി ചെയ്യുന്ന നിരോധിതമേഖലയിൽ ജീവിക്കുന്ന ചില പുഴുക്കൾക്ക് ആണവ വികിരണത്തോട് പ്രതിരോധം ഉടലെടുത്തെന്ന് പുതിയ പഠനം. ചേർണോബിൽ വികിരണമേഖലയിൽ, നിയമപ്രകാരം അനുവദനീയമായതിനേക്കാൾ ആറ് മടങ്ങ് വികിരണം ഉണ്ടെന്നാണ് കണക്ക്. എന്നാൽ ഈ പുഴുക്കളിൽ ജനിതക പരിശോധന
സ്ഫടികത്തിലെ ചാക്കോമാഷിനെ ഓർമയില്ലേ! പ്രപഞ്ചത്തിലെ ഓരോ സ്പന്ദനത്തിലും കണക്കുണ്ടെന്ന് കണ്ടെത്തിയ അധ്യാപകൻ. സ്പന്ദനം ഉണ്ടോ ഇല്ലയോ എന്നറിയില്ലെങ്കിലും അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നത് പോലെ കണക്കിന്റെ നിയമങ്ങൾ ഏറെ അനുസരിക്കുന്ന ഒരു താര- ഗ്രഹ സംവിധാനത്തെ ശാസ്ത്രജ്ഞർ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു.ഭൂമിയിൽ
മൃഗശാലയില്‍ സ്വര്‍ണ ചങ്ങലയിട്ട് നടക്കുന്ന കടുവ, പാതി ഡ്രാഗണും പാതി താറാവുമായ പക്ഷിക്കു മുകളിലിരുന്ന് പറക്കുന്ന എലി, സമുദ്രത്തിനു മുകളിലൂടെ സമുദ്ര ജീവികളുടെ ഒരു സൈക്കിള്‍ റേസ്... അങ്ങനെയങ്ങനെ പലരുടേയും സ്വപ്നത്തിലെ കാഴ്ച്ചകളെ ജീവനോടെ സാം ആള്ട്ട്മാന് പുറത്തുവിട്ട വിഡിയോയില്‍ കാണാനാവും. ഈ വിഡിയോ
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരികയായിരുന്നു. 335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ 2029ൽ
അത്യാധുനിക ഉപകരണങ്ങളും ടെലിസ്കോപ്പുകളുമൊക്കെ ഉപയോഗിച്ച് അന്യഗ്രഹജീവികൾ നമ്മുടെ ഭൂമിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാകും. ഇവിടത്തെ സമുദ്രങ്ങളും മലനിരകളും പീഠഭൂമികളും സമതലങ്ങളുമൊക്കെ അവരുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടാകാം. മനുഷ്യരും അവരുടെ നിരീക്ഷമവലയത്തിലുണ്ടാകാം. എന്നാൽ ഒരു വ്യത്യാസം.3000
നാസ ആസ്ട്രോണമി പിക്ചർ ഓഫ് ദ ഡേ എന്ന പേരിൽ അവരുടെ വെബ്സൈറ്റിൽ ഒരു ചിത്രം പ്രസിദ്ധീകരിക്കാറുണ്ട്. ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപകരണങ്ങള്‍ പകർത്തുന്ന കമനീയമായ ചിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇത്തരത്തിൽ പുറത്തുവിട്ട ചിത്രങ്ങളിൽ ഫെബ്രുവരി 24ന് ഉള്ള ചിത്രം ശ്രദ്ധേയമായി.
ബഹിരാകാശ രംഗത്തെ സുസ്ഥിര ശക്തികളിലൊന്നായി ഇന്ത്യ കഴിഞ്ഞ പതിറ്റാണ്ടുകളിലെ മഹാശ്രമങ്ങളിലൂടെ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സ്വന്തം നിലയിൽ ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാനുള്ള ഗഗൻയാൻ പദ്ധതിക്കും കാഹളമായിരിക്കുകയാണ്. ബഹിരാകാശ യാത്രകൾ മനുഷ്യവംശത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. ഭൂമിയെന്ന അതിരിനപ്പുറം
'ആദിമനരൻ'മാരായ നിയാണ്ടർത്താലുകൾ പശ ഉപയോഗിച്ചിരുന്നെന്ന് ശാസ്ത്രജ്ഞരുടെ പഠനം. ബെർലിൻ മ്യൂസിയത്തിൽ കണ്ടെത്തിയ വസ്തുക്കൾ വിലയിരുത്തിയാണ് ഗവേഷണം. രണ്ട് ജൈവ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തി മിശ്രിതമാക്കിയാണത്രെ നിയാണ്ടർത്താലുകൾ പശനിർമിച്ചത്. 1910ൽ ഖനനത്തിൽ ലഭിച്ച ഒരു ശിലാവസ്തുവിൽ പുതിയ
ഗ്രൂപ്പ് ക്യാപ്റ്റൻമാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല: 140 കോടി ഇന്ത്യക്കാരുടെയും പ്രതിനിധികളായി ഗഗനചാരികളാകാൻ ഐഎസ്ആർഒ കഠിനമായി പരിശീലിപ്പിച്ചവർ. കഠിനമായ പരിശീലനം പൂർത്തിയാക്കി അവർ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു. ഇന്ത്യയുടെ
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്സി) പദ്ധതികളുടെ ഉദ്ഘാടനത്തിൽ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെയും പേര് പ്രധാനമന്ത്രി പ്രഖ്യാപിക്കും. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അങ്ങാട് പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ
അഭിമാനകരമായ വിജയം നേടിയ ചാന്ദ്ര,സൗര ദൗത്യങ്ങളും ഒപ്പം ബഹിരാകാശത്തു മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്യാൻ ദൗത്യവുമൊക്കെ ശാസ്ത്രലോകം ഇന്ത്യയുടെ ഐഎസ്ആർഒ ശ്രദ്ധകേന്ദ്രീകരിക്കാൻ കാരണമായി. വിദ്യാർഥികള്‍ക്കും ശാസ്ത്ര പ്രേമികൾക്കും നിരവധി സംശയങ്ങളും ആശയങ്ങളും ഉണ്ടാകാം. ഇതൊക്കെ ഐഎസ്ആർഒ ചെയർമാനോട്
'വോയേജർ1'-നാലരപ്പത്തിറ്റാണ്ടിലധികം നാസയെയും അതുവഴി മനുഷ്യന്റെ ജ്ഞാനസമ്പത്തിനെയും സഹായിച്ച ഈ ദൗത്യത്തിൽ നിന്നുള്ള ആശയവിനിമയം നാസയ്ക്ക് നഷ്ടമായിരിക്കുകയാണ്. ചെറിയ ഒരു കംപ്യൂട്ടർ തകരാറാണ് ടെലിമെട്രിക് ഡേറ്റ അയയ്ക്കാനുള്ള കഴിവിനെ പ്രവർത്തനരഹിതമാക്കിയത്. വോയേജറുമായി തിരികെ ബന്ധം സ്ഥാപിക്കാൻ നാസ കിണഞ്ഞു
ഭൂമിയിലുള്ള ഓരോ മനുഷ്യരുടേയും മുഖം വരെ വ്യക്തമായി തിരിച്ചറിയാനും പകര്‍ത്താനും സാധിക്കുന്ന കൃത്രിമ ഉപഗ്രഹം 2025ല്‍ വിക്ഷേപിക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും മനുഷ്യരുടെ മുഖവും വരെ സൂം ചെയ്തെടുക്കാന്‍ സാധിക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളാണ് അല്‍ബെഡോ എന്ന സ്റ്റാര്‍ട്ട്അപ്പ് നിര്‍മിച്ച
ഡ്രാക്കുളാസ് ഷിവിറ്റോ(Dracula's Chivito)... ആകാശത്ത് കണ്ടെത്തിയ ഒരു അപൂർവരൂപമുള്ള നക്ഷത്രത്തിനു ശാസ്ത്രജ്ഞർ നൽകിയ പേര് ഇങ്ങനെയാണ്. പേര് കേട്ടിട്ടു പ്രേതബാധയുള്ളതോ രക്തം കുടിക്കുന്നതോ ആയ നക്ഷത്രമൊന്നുമല്ല. തെക്കൻ അമേരിക്കൻ രാജ്യമായ യുറഗ്വായിൽ പ്രചാരത്തിലുള്ള ഒരു സാൻവിച്ചാണ് ഡ്രാക്കുളാസ് ഷിവിറ്റോ.
മിസ് വേൾഡ് മത്സരങ്ങൾ ഇന്ത്യയിലാണ് ഇത്തവണ, ന്യൂഡൽഹിയിൽ. സൗന്ദര്യത്തിന്റെ ആഘോഷമായ മിസ് വേൾഡ് മത്സരത്തിൽ ശാസ്ത്ര–സാങ്കേതികതയ്ക്ക് എന്ത് പ്രസക്തി.. പ്രസക്തിയുണ്ട്. ഇത്തവണത്തെ മിസ് വേൾഡ് മത്സരാർഥികളിലൊരാളുടെ സ്വപ്നങ്ങൾ ആകാശവും താണ്ടി ബഹിരാകാശം തൊട്ടുനിൽക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി മത്സരാർഥികൾ
ചന്ദ്രൻ ഇന്നു മനുഷ്യരാശിയുടെ വലിയൊരു സ്വപ്നമായിരിക്കുകയാണ്. അപ്പോളോ ദൗത്യങ്ങൾക്കു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി വരും വർഷങ്ങളിൽ നാസ പദ്ധതിയിടുന്ന ആർട്ടിമിസ് ദൗത്യം സജീവമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്.ആർട്ടിമിസ് ദൗത്യത്തിന്റെ ആദ്യഘട്ട ദൗത്യങ്ങൾ വിജയിച്ച ശേഷമാകും മനുഷ്യനെ എത്തിക്കുന്ന
ലോകപ്രശസ്തമായ ടൂറിസ്റ്റ് സങ്കേതവും ആദിമ മനുഷ്യചരിത്രത്തിന്റെ തെളിവുകളുറങ്ങുന്ന മേഖലയുമാണ് ഈസ്റ്റർ ദ്വീപ്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയുടെ അധീനതയിലുള്ള ഈ ദ്വീപിനെ ലോകഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത് ആകാശത്തേക്കു നോക്കുന്ന നിലയിൽ സ്ഥാപിക്കപ്പെട്ട ആയിരത്തോളം കൽപ്രതിമകളാണ്. ചിലെയുടെ പടിഞ്ഞാറൻ
ലോകമെങ്ങുമുള്ള മനുഷ്യർ ഇല്ലാത്ത ഒരാളിനെ ഒരേസമയം കാണുകയാണെങ്കിലോ? ആൻഡ്രേ നാറ്റെല്ല എന്ന വ്യക്തി ഒരു വെബ്സൈറ്റ് തുടങ്ങിയതോടെയാണ് ഈ സംഭവങ്ങളുടെ തുടക്കം. നാറ്റെല്ല 2008ലെ ഒരു ശരത്കാലത്ത് ഒരു പ്രത്യേക മുഖഭാവമുള്ള അജ്ഞാത വ്യക്തിയെ സ്വപ്നം കണ്ടത്രേ. അതിനു മുൻപ് ആൻഡ്രേയ്ക്കു പരിചയമുള്ള ആരുമായിരുന്നില്ല ആ
ബഹിരാകാശ മേഖലയിൽ വലിയ മത്സരങ്ങൾ നടക്കുന്ന കാലമാണിത്. ഭാവിയിൽ ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ഇടങ്ങളിൽ യാത്രകൾ നടത്താമെന്നും കോളനികൾ സ്ഥാപിക്കാമെന്നും മനുഷ്യരാശി കണക്കുകൂട്ടുന്നു. ഈ പ്രതീക്ഷകൾ സിനിമകളിൽ പോലും പ്രതിഫലിക്കാറുണ്ട്. ഇത്തരമൊരു സിനിമയായിരുന്നു 2015ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ സ്പേസ് ത്രില്ലർ
1897ൽ കാർപാത്യൻ മലനിരകളിലെ തണുത്തുറഞ്ഞ പ്രദേശത്തുനിന്നും ഒരു തിന്മയുടെ ശക്തി ഉടലെടുത്തു. ഒരു വൈറസ് പോലെ ആസ്വാദക മനസിലേക്കു പടർന്നു കയറിയ രക്തദാഹിയും മരണമില്ലാത്തവനുമായ ആ കഥാപാത്രം സിനിമകളിലും നാടകങ്ങളിലും അനശ്വരനായി മാറി. ഡ്രാക്കുളയുടെ രചനാരീതിയിൽ തുടങ്ങുന്നു ബ്രാം സ്റ്റോക്കർ 'ബ്രില്യൻസ്'. കത്തുകൾ,
ഏതാനും വര്‍ഷത്തിനുള്ളില്‍ തന്നെ 'ഗള്‍ഫ് സ്ട്രീ'മിന്റെ(Gulf Stream) പ്രവര്‍ത്തനം നിലച്ചേക്കാമെന്നും, അത് വടക്കന്‍ അര്‍ദ്ധഗോളത്തിലെ കാലാവസ്ഥയെ കാര്യമായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുമായി ഗവേഷകര്‍. ആഗോള താപനം മൂലം ഹിമപാളികള്‍ ഉരുകുന്നതാണ് ഗള്‍ഫ് സ്ട്രീമിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുക.
ബ്രിട്ടനിലെ ജോയിന്റ് യൂറോപ്യൻ ടോറസ് എന്ന ആണവ ഫ്യൂഷൻ നിലയത്തിൽ ശ്രദ്ധേയമായ നേട്ടം. .21 മില്ലിഗ്രാം ആണവ ഫ്യൂഷൻ ഇന്ധനം ഉപയോഗിച്ച് 69.26 മെഗാജൂൾ ഊർജം ഉത്പാദിപ്പിച്ചതായി ഗവേഷകർ അറിയിച്ചു. ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ലഭിച്ചതിൽ ഏറ്റവും ഉയർന്ന തോതിലുള്ള ഊർജമാണ് ഇത്. എന്നാൽ ഇപ്പോഴും ലാഭകരമായ ഊർജം എന്ന
ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന 'സജിറ്റേറിയസ് എ സ്റ്റാർ' എന്ന തമോഗർത്തത്തെക്കുറിച്ച് ശ്രദ്ധേയമായ പഠനം പുറത്ത്. നാസയുടെ ചന്ദ്ര എക്സ്റേ ഒബ്സർവേറ്ററി, നാഷനൽ സയൻസ് ഫൗണ്ടേഷൻ കാൾ ജി. ജാൻസ്കി വെരി ലാർജ് അറേ എന്നിവയാണ് പഠനം നടത്തിയത്. സജിറ്റേറിയസ് എ സ്റ്റാർ അതിവേഗത്തിൽ കറങ്ങുന്നുണ്ടെന്നാണ്
കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ മികവ് വർധിപ്പിക്കാനും ലക്ഷ്യമിടുന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ(ISRO). വിക്ഷേപണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ഫെബ്രുവരി 17ന് ആണ്. ജിഎസ്എൽവി എഫ് 14(ജിയോസിൻക്രണസ്
ചന്ദ്രനെന്നത് ത്രമനോഹരം. കവികൾ മുതൽ ചിത്രകാരൻമാർ വരെ.. എത്രയോ പേർ ചാന്ദ്രഭംഗിയിൽ ആകൃഷ്ടരായിരിക്കുന്നു. ചന്ദ്രനെ എന്നും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. എന്നും നമ്മൾ കാണുന്നത് ചന്ദ്രന്റെ ഒരേയൊരു മുഖമാണ്. ചന്ദ്രനിലെ ഇരുണ്ട പ്രദേശങ്ങൾ മുയൽരൂപത്തിലുള്ള ഘടന തീർക്കുന്ന വശം. എന്നാൽ ചന്ദ്രനൊരു
സാധാരണപോലെ സ്കൂബ ഡൈവിങ്ങ് നടത്തുകയായിരുന്നു വർക്കലയിൽനിന്നുള്ള ഒരു കൂട്ടം അഡ്വഞ്ചർ ഡൈവിങ്ങ് ക്ലബിലെ അംഗങ്ങൾ. പുതിയ സ്ഥലങ്ങളുടെ പര്യവേക്ഷണത്തിനിടെ അവർ യാദൃശ്ചികമായി എത്തിയത് ഒരു വലിയ കണ്ടെത്തലിൽ. വർക്കലയ്ക്കും അഞ്ചുതെങ്ങിനുമിടിയിലുള്ള കടലാഴങ്ങളിൽ ഒരു കപ്പൽ തകർന്നു കിടക്കുന്നു. അറ്റ്ലാന്റിക്
ഊരാക്കുടുക്ക് എന്നത് നമ്മൾ സ്ഥിരം സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. പരിഹരിക്കാൻ പാടുള്ള ഒരു സമസ്യയെ സൂചിപ്പിക്കാനായാണ് ഇതുപയോഗിക്കുന്നത്. കയറും മറ്റും പല രീതിയിൽ കെട്ടുന്നത് നാം കണ്ടിട്ടുണ്ട്. ഇതിൽ ചിലതൊക്കെ അഴിക്കാൻ പാടുള്ളവിധം സങ്കീർണവുമാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ചെറുതും മുറുക്കമുള്ളതുമായ
21 വർഷം മുൻപ് ഈ ദിനങ്ങളിൽ ലോകം ഉണർന്നത് ഒരു വൻ ദുരന്തവാർത്ത എതിരേറ്റാണ്- കൊളംബിയ ദുരന്തം(ഫെബ്രുവരി ഒന്ന്, 2003). വെറും നാൽപതു വയസ്സായിരുന്നു കൽപന ചൗളയ്ക്ക്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന ബിരുദം നേടിയത് പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നാണ്.തുടർന്ന് യുഎസിലേക്കു കുടിയേറിയ കൽപന എൺപതുകളിൽ അവിടത്തെ
ചൊവ്വയിലെ ഒരു വലിയ സങ്കീർണഘടനയുടെ ചിത്രം വൈറലാകുന്നു. ഏകദേശം 1190 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയും 6 കിലോമീറ്റർ ആഴവുമുള്ളതാണ് ഘടന. മണൽക്കുന്നുകളും മലയിടുക്കുകളുമെല്ലാം ഇവിടെയുണ്ട്. കയറിയാൽ ഇറങ്ങാൻ പ്രയാസമുള്ള ലാബ്റിന്ത് ഘടനകളെ അനുസ്മരിപ്പിക്കുന്നതിനാൽ നോക്ടിസ് ലാബ്റിന്തസ്(Noctis
കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച ആ പ്രതിഷേധം നടന്നത്. ഫ്രഞ്ച് തലസ്ഥാനം പാരിസിലെ അതിപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന അതിലും പ്രശസ്തമായ മൊണാലിസ പെയിന്റിങ്ങിനു നേർക്ക് രണ്ട് വനിതാ ആക്ടിവിസ്റ്റുകൾ സൂപ്പ് വലിച്ചെറിഞ്ഞു. ലോക കലാസാംസ്കാരികരംഗം മൊത്തത്തിൽ ഞെട്ടി. വിശ്വവിഖ്യാതമാണ്
ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനാണ് മെഗലഡോൺ. അതിപ്രാചീന കാലത്ത് ഭൂമിയിലെ സമുദ്രങ്ങളെ വിറപ്പിച്ച ഭീകരവേട്ടക്കാരൻ. 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ മെഗലഡോൺ കഥാപാത്രമായിട്ടുണ്ട്. ഗ്രേറ്റ് വൈറ്റ് ഷാർക്ക് എന്ന സ്രാവിന്റെ ഒരു വികസിതരൂപമായാണ് മെഗലോഡോൺ
കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്നു പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ് ലോകം. ചൈനയിൽ നിന്നായിരുന്നു കൊറോണ വൈറസിന്റെ ഉദ്ഭവം. അടുത്തതായി ലോകത്തെ ബാധിക്കാൻ പോകുന്ന മഹാമാരി ഒരുപക്ഷേ ഒട്ടും വിചാരിക്കാത്ത ഇടത്തുനിന്നാകാം എത്തുകയെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഉത്തരധ്രുവമേഖലയിൽ നിന്നാകാം ഇനി വൈറസ്
ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കുവാനും, പെറ്റുപെരുകാനും വൈറസുകള്‍ക്ക് മറ്റു ജീവികളുടെ കോശങ്ങള്‍ വേണം.സാധാരണയായി വൈറസുകള്‍ക്ക് അവരുടെ സ്വന്തമായ ഒരു സ്വാഭാവിക ആതിഥേയ ജീവി (Natural host) ഉണ്ടായിരിക്കും. ഇത്തരം ജീവികളില്‍ ഇവ പെരുകുകയും അതിജീവനം നടത്തുകയും ചെയ്യും. കാലാകാലങ്ങളായുള്ള സഹവാസംകൊണ്ട് ആതിഥേയന്
വെറുതെയിരിക്കുന്നവർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്, നീയെന്താ പകൽസ്വപ്നം കണ്ട് ഇവിടെയിരിക്കുകയാണോ എന്നത്. വിദ്യാർഥികളാണെങ്കിൽ ഇതിന്റെ പേരിൽ ടീച്ചർമാരുടെയും രക്ഷകർത്താക്കളുടെയുമൊക്കെ വഴക്കും സ്ഥിരം കേൾക്കാറുണ്ട്. ഇതിനാൽ പകൽസ്വപ്നം കാണുന്നത് എന്തോ മോശം കാര്യമാണെന്ന ചിന്ത നമ്മളിൽ പലരുടെയും ഉള്ളിലുണ്ട്.
ഭൂമിയുടെ ഇരട്ട എന്ന വിളിപ്പേരുള്ള ഗ്രഹമാണ് ചൊവ്വ. പല കാര്യങ്ങളിലും ഭൂമിയോട് സാമ്യതയുള്ള ചൊവ്വയില്‍ പ്രതീക്ഷിച്ചതിലും വളരെയേറെ കൂടുതല്‍ വെള്ളമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയുടെ ധ്രുവപ്രദേശത്തോടു ചേര്‍ന്നുള്ള മെഡൂസെ ഫോസെ ഫോര്മേഷന് മേഖലയില്‍ നടത്തിയ റഡാര്‍ സര്‍വേയിലാണ്
സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങിയെന്ന് ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി. ഇന്ത്യ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രനിലിറങ്ങുന്ന അഞ്ചാമത്തെ രാജ്യമാകുകയാണ് ജപ്പാൻ. എന്നാൽ നിലവിൽ സോളാർ സെല്ലുകൾ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല എന്ന
ഭൂമിയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. എന്നാൽ ഈ മാലിന്യപ്രശ്നം ഭൂമിയിൽ ഒതുങ്ങുന്നതല്ല. ബഹിരാകാശത്തും മാലിന്യമുണ്ട്. സ്പേസ് ഡെബ്രി അഥവാ ബഹിരാകാശ മാലിന്യം എന്നറിയപ്പെടുന്ന ഈ മാലിന്യവും മനുഷ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ഈ മാലിന്യത്തെ നശിപ്പിക്കാൻ ലേസർ അധിഷ്ഠിത വിദ്യ
ലോകത്തിൽ പല പ്രശസ്ത കപ്പലുകളുമുണ്ടായിട്ടുണ്ട്. ക്രിസ്റ്റഫർ കൊളംബസിന്റെ സാന്റ മരിയ, മഗല്ലന്റെ വിക്ടോറിയ തുടങ്ങി അനേകം. ഇക്കൂട്ടത്തിൽപെടുത്താവുന്ന മറ്റൊരു കപ്പലാണ് എച്ച്എംഎസ് ബീഗിൾ. ലോകശാസ്ത്രഗതിയെ തന്നെ മാറ്റിമറിച്ച ചില നിരീക്ഷണങ്ങൾക്കു വഴിയൊരുക്കിയ കപ്പൽ..ഇതിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ഈ
തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയിൽ (ജിഎസ്എഫ്കെ) പ്രദർശനവേദിയിൽ സവിശേഷമായൊരു അതിഥിയുണ്ട്. ജുറാസിക് പാർക്ക് എന്ന സിനിമയാണു ദിനോസറുകളെ ലോകമെമ്പാടും പ്രശസ്തമാക്കിയത്. ടൈറാനോസറസ് റെക്സ് അഥവാ ടി.റെക്സ് എന്ന വിഭാഗത്തിൽ പെടുന്ന മാംസഭോജിയായ ദിനോസറായിരുന്നു അതിലെ
ഒരുമാസം നീണ്ടു നില്ക്കുന്ന സയന്‍സിന്റെ ആഘോഷം തോന്നക്കല്‍ സയന്‍സസ് പാര്‍ക്കില്‍ ഇന്നാരംഭിക്കുന്നു. 25 ഏക്കര്‍ വിസ്തൃതിയിൽ 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍ ഒരുങ്ങി. ഓരോ പവലിയനിലും ശാസ്ത്ര അറിവുകളുടെ ദൃശ്യരൂപങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ
ബ്രസീലിലെ ഇൽഹാ ഡൊമെൽ എ്ന്ന ദ്വീപിൽ രണ്ട് അന്യഗ്രഹജീവികൾ മലമുകളിൽ നിൽക്കുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. അന്യഗ്രഹജീവി കുതുകികൾക്കിടയിൽ പൊടുന്നനെ തന്നെവിഡിയോ ഹിറ്റായി. ആരാണ് ആ വിഡിയോയിൽ കാണുന്ന രൂപങ്ങളെന്നു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാൽ അതിലൊരാൾ താനാണെന്ന് അഭിപ്രായപ്പെട്ട് ഒരു
വ്യാവസായിക വിപ്ലവത്തിന്റെ നാലാംഘട്ടത്തിലേക്കു കടന്ന് കുതിക്കുന്ന ലോകത്തിന്റെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിലൊന്നാണ് ഊർജമേഖല. പരമ്പരാഗത ഊർജമേഖലയുമായി ബന്ധപ്പെട്ടുള്ള കാർബൺ വികിരണം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടുതൽ മികവേറിയ ഇന്ധനങ്ങൾക്കായുള്ള തിരച്ചിലിന് തുടക്കമിട്ടിട്ട് കാലമേറെയായി.
ഈ ജനുവരിയിൽ ഇരുപതാം വാർഷികത്തിലേക്കു കടക്കുകയാണ് ഹൈഗൻസ് ദൗത്യത്തിന്റെ വിജയം. 2005 ജനുവരി 14 –അന്നാണ് ലോകത്തിന്റെ എല്ലാ ശ്രദ്ധയും പേറി യാത്ര തുടങ്ങിയ ഒരു ദൗത്യം സവിശേഷമായ ഒരിടത്ത് എത്തിയത്.ശനിയുടെ ചന്ദ്രനായ ടൈറ്റന്റെ സമീപത്തെത്തിയതായിരുന്നു ഇരട്ടകളായ കസീനിയും ഹൈഗൻസും.കസീനി ഒരു ഉപഗ്രഹവും ഹൈഗൻസ് ഒരു
2024 എന്ന വർഷം അന്യഗ്രഹജീവി നിഗൂഢസിദ്ധാന്തക്കാർക്കു കൊയ്ത്തു കാലമാണ്. അമേരിക്കയിലെ ഷോപ്പിങ് മാളിൽ പത്തടിനീളമുള്ള അന്യഗ്രഹജീവിയെ കണ്ടെത്തിയെന്ന വാർത്ത അസംബന്ധമെന്നു പൊലീസ് വെളിപ്പെടുത്തിയതിനു പിന്നാലെ ഇതാ മറ്റൊരു 'ഏലിയൻ സൈറ്റിങ്'. തെക്കുകിഴക്കൻ ബ്രസീലിൽ വിദൂര ദ്വീപായ ഇൽഹോ ഡോ മെലിൽ നിന്നുള്ള
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താനുള്ള നാസയുടെ ടെസ്(ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്) ഭൂമിയെപ്പോലൊരു സവിശേഷ ഗ്രഹത്തെ കണ്ടെത്തി. എന്നാൽ ഭൂമിയുടെ പത്തിലൊന്നു പ്രായമേ ഈ ഗ്രഹത്തിനുള്ളെന്ന് ഗവേഷകർ പറയുന്നു. ഭൂമിയുമായി വലുപ്പത്തിൽ സാമ്യമുണ്ടെങ്കിലും ഭൂമിയിലെ സാഹചര്യങ്ങളിൽ നിന്ന്
നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷയ്ക്ക് അലബാമ സംസ്ഥാനത്തെ അനുവദിച്ചുകൊണ്ട് യുഎസ് ഫെഡറൽ കോടതിയുടെ റൂളിങ് പുറത്തുവന്നു. 1988ൽ നടത്തിയ കൊലപാതകത്തിന് അറസ്റ്റിലായ കെന്നത്ത് സ്മിത്തിനെയാണ് നൈട്രജൻ ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കാൻ അലബാമ കോടതി തീരുമാനിച്ചിരിക്കുന്നത്. വാടകക്കൊലയാളിയാണ് കെന്നത്ത്.
ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 ദൗത്യത്തിനുശേഷം യുഎസില്‍ നിന്നുള്ള ഒരു സ്വകാര്യകമ്പനിയും ചാന്ദ്രദൗത്യത്തിനു തയാറെടുക്കുകയായിരുന്നു. യുഎസിൽനിന്നും 50 വർഷത്തിനുശേഷം ചന്ദ്രനിലേക്കു നടത്തുന്ന ദൗത്യമായിരുന്നു . എന്നാൽ ഈ ദൗത്യം ഇന്ധന ചോർച്ചയാൽ ലക്ഷ്യം കാണാനിടയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.ഏകദേശം 40
Results 1-100 of 2788