എന്താണെന്നറിയില്ല, ജയരാഗങ്ങളോട് വല്ലാത്ത പ്രണയമാണ് മലയാളിക്ക്. കേൾക്കുന്തോറും മധുരമേറി വരുന്ന എന്തോ ഒരു രസക്കൂട്ട് ഉണ്ട് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞന്റെ ഈണങ്ങളിൽ. പാട്ടിലെ ചേരുവ എന്തെന്നു ചോദിച്ചാൽ എംജെ പറയും, പ്രത്യേകിച്ചൊന്നുമില്ല. അതിങ്ങനെ തനിയെ ഒഴുകി വരുന്നതാണെന്ന്. എൻജിനീറിങ് ബിരുദ പഠനത്തിനു ശേഷം അപ്രതീക്ഷിതമായി സംഗീതരംഗത്തെത്തിയ ജയചന്ദ്രൻ സങ്കൽപത്തിൽപോലും വിചാരിച്ചില്ല പാട്ടുപ്രേമികളെ പിടിച്ചിരുത്താൻ പാകത്തിന് ഈണങ്ങൾ മെനഞ്ഞെടുക്കാനും അവരുടെ അകത്തളങ്ങളിൽ സ്വന്തം പേര് കൊത്തിമിനുക്കി വയ്ക്കാനുമാകുമെന്ന്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com