Download Manorama Online App
ചോദ്യം : 40 വയസ്സായ ഐടി പ്രൊഫഷണലാണ്. പത്തു വർഷത്തിനുള്ളിൽ വിരമിക്കാനാണ് ഉദ്ദേശ്യം. അതിനുശേഷം മാസം 75,000 രൂപയോളം സ്ഥിരമായി പെൻഷൻ പോലെ നേടണം. അതിനായി ഒരു തുക ഒരുമിച്ചു ഡെപ്പോസിറ്റ് ചെയ്യാനായി മൂന്ന്–നാല് സ്കീം പറഞ്ഞുതരാമോ? എത്ര തുക ഇടണം? എന്റെ കാലശേഷം മുതലും അധികനേട്ടവും നോമിനിക്കു കിട്ടണം.
ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കായി മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചു പണം സ്വരുക്കൂട്ടുന്ന കാര്യം ഇപ്പോൾ പലരും ചെയ്യുന്നുണ്ട്. എന്നാൽ കെവൈസി പുതുക്കുന്ന പോലുള്ള നിയമങ്ങൾ അത്ര കണ്ടു ആരും കൃത്യമായി ചെയ്യുന്നില്ല. മ്യൂച്ചൽ ഫണ്ടിലെ പണം പിൻവലിക്കാൻ ചെല്ലുമ്പോഴാണ് ഇത് പ്രശ്നമാകുന്നുന്നത്. പൂർണമായ കെവൈസി
സ്റ്റോക്കുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്ന അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. NSDL അല്ലെങ്കിൽ CDSL പോലെയുള്ള ഡിപ്പോസിറ്ററികളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ബാങ്ക്, ധനകാര്യ സ്ഥാപനം അല്ലെങ്കിൽ ബ്രോക്കറേജ് സ്ഥാപനം തുടങ്ങിയവ വഴി ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാം.
തുടർച്ചയായ അഞ്ച് ദിനങ്ങളിലെ വീഴ്ചക്ക് ശേഷം വെള്ളിയാഴ്ച പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയെത്തുടർന്ന് അതിനഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും ഇന്ത്യൻ വിപണി തിരിച്ചുകയറി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 21,777 പോയിന്റ് വരെ വീണ നിഫ്റ്റി തിരിച്ചു കയറി 22,179 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ 71,816 പോയിന്റ്
ലോകം മുഴുവൻ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നു. ഇന്ത്യയും തിരഞ്ഞെടുപ്പ് ചൂടിലാണ്. അതുകൊണ്ടുതന്നെ ആഗോള - ദേശീയ സാമ്പത്തിക സാഹചര്യങ്ങൾ ഇപ്പോൾ പ്രവചിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഓഹരിയിൽ ഘട്ടംഘട്ടമായി മാത്രം നിക്ഷേപിക്കുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പ് കൊടുമ്പിരി കൊള്ളുമ്പോൾ സ്വീകരിക്കേണ്ട നിക്ഷേപ
രാജീവ് ജെയിനിന്റെ GQG പാർട്ണേഴ്സ് ആറ് അദാനി ഗ്രൂപ് കമ്പനികളിലെ തങ്ങളുടെ ഓഹരികൾ മാർച്ച് പാദത്തിൽ ഏകദേശം 8,300 കോടി രൂപ വർദ്ധിപ്പിച്ചു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്ന ശേഷം അദാനി ഓഹരികൾ തകർച്ചയിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജീവ് ജെയിനിന്റെ GQG പാർട്ണേഴ്സ് അദാനി ഓഹരികളിൽ വൻ നിക്ഷേപം
ജോലിയുമായി ബന്ധപ്പെട്ട് ആർജിച്ച അനുഭവസമ്പത്ത് ഉപയോഗിച്ച് ഒരു സംരംഭം തുടങ്ങണമെന്നതായിരുന്നു ഡോ. ടി.എം. ലളിതയുടെ സ്വപ്നം. അങ്ങനെയാണ് 2002ൽ ഡിഎംഒ (ജില്ലാ മെഡിക്കൽ ഓഫിസർ–ആയുർവേദം) ആയിട്ടാണ് റിട്ടയർ ചെയ്തശേഷം വൈകാതെ ടൗണിൽ മുറിയെടുത്ത് ആയുർവേദ മരുന്നു ഷോപ്പ് തുടങ്ങിയത്. നല്ല ഔഷധങ്ങൾ കൃത്യമായി ലഭിക്കാൻ
ഏവരും പുച്ഛിച്ചുതള്ളിയിരുന്ന പൊതുമേഖല ഓഹരികൾ കരകയറുകയും 2023ൽ പുതിയ ഉയരങ്ങൾ കീഴടക്കി ശ്രദ്ധേയമാകുകയും ചെയ്തു. ആർക്കും വേണ്ടാതിരുന്നിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ തിരിച്ചുവരവിനു സാക്ഷ്യംവഹിച്ച വർഷമായിരുന്നു 2023-2024. ‘അനങ്ങാപ്പാറ’കളാണ് പിഎസ്യു ഓഹരികൾ എന്നായിരുന്നു വിപണിയിലെ പല വിദഗ്ധരുടെയും
നെസ്ലെ ഇന്ത്യയുടെ മാഗി നൂഡിൽസിൽ അനുവദനീയമായതിലും അധികം ലെഡും മോണോ-സോഡിയം ഗ്ലൂട്ടാമേറ്റും കണ്ടെത്തിയതിനെ തുടർന്ന് നെസ്ലെ ഓഹരികള്‍ 11% ഇടിഞ്ഞു. എന്നാൽ ഇതൊരു അവസരമായി കണ്ട നിക്ഷേപകരും ഉണ്ടായിരുന്നു. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു കമ്പനി തിരിച്ചുവരവു നടത്തും എന്ന പ്രതീക്ഷയിൽ ഇക്കൂട്ടർ നിക്ഷേപം
ബഡ്സ് എന്ന ശക്തമായ നിയമം അഞ്ചു വർഷമായി പ്രാബല്യത്തിൽ ഉണ്ടായിട്ടും കേരളത്തിൽ നിക്ഷേപ തട്ടിപ്പുകൾ തുടർകഥയാകുന്നത് എന്തുകൊണ്ട് എന്നതിന് അധികാരികൾ ഉത്തരം പറയേണ്ടതുണ്ട്. തട്ടിപ്പു നിക്ഷേപങ്ങളിലൂടെ ജനങ്ങളിൽനിന്ന് പണം പിരിച്ചെടുക്കുന്നവരെ ജാമ്യമില്ലാതെ തടങ്കലിലാക്കാം. നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചാൽ
വെള്ളിയാഴ്ചത്തെ വീഴ്ചയോടെ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലെ നേട്ടങ്ങൾ കൈവിട്ടിരുന്നു. വെള്ളിയാഴ്ച നടന്ന വിദേശ ഫണ്ടുകളുടെ 8027 കോടി രൂപയുടെ വിൽപ്പന വിപണിക്ക് നിർണായകമായി. അമേരിക്കൻ പണപ്പെരുപ്പത്തിലെ ചാഞ്ചാട്ടങ്ങളും, ടിസിഎസിന്റെ റിസൾട്ട് വെള്ളിയാഴ്ച വിപണി സമയത്തിന് ശേഷം വരാനിരുന്നതും, ഇറാൻ-ഇസ്രായേൽ
ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഉപഭോക്താവാണ് ഇന്ത്യ.വെള്ളി വില 2024-ൽ ഉയർന്നു കൊണ്ടേ ഇരിക്കുകയാണ്. ഏപ്രിൽ 8-ന് കിലോയ്ക്ക് വെള്ളി വില 81,313 രൂപയിലെത്തി. 2023-ൽ 7.19 ശതമാനമാണ് വെള്ളി വില ഉയർന്നത്. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ
പേരക്കുട്ടിക്ക് ഇത്തവണ വ്യത്യസ്തമായ എന്തെങ്കിലും സമ്മാനമായി നൽകണമെന്ന ആലോചനയിലിരിക്കെയാണ് ഹരിയും ഗീതയും ഈ വാർത്ത വായിക്കുന്നത് ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി തന്റെ മകന്റെ നാലു മാസം പ്രായമുള്ള കുഞ്ഞിന് ഈയിടെ ഒരു സമ്മാനം നൽകി. ഇൻഫോസിസിന്റെ 15 ലക്ഷം ഓഹരികൾ. നിലവിലെ മൂല്യം അനുസരിച്ച് 240 കോടി രൂപ
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണിയില്‍ ഐപിഒകളുടെ (പ്രഥമ ഓഹരി വില്‍പ്പന) പൂക്കാലമായിരുന്നു. ആകെ 76 കമ്പനികളാണ് ഓഹരി വിപണിയില്‍ പോയ സാമ്പത്തിക വര്‍ഷം അരങ്ങേറ്റം കുറിച്ചത്. ഇതിലൂടെ അവര്‍ സമാഹരിച്ചതാകട്ടെ 62,000 കോടി രൂപയും. 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയുണ്ടായി. ഈ 76
ഇന്ത്യയിൽ 2024 സാമ്പത്തിക വർഷത്തിൽ 3.70 കോടി ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നു. ഇത് റെക്കോർഡ് നിലയാണ്. പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രതിമാസ ശരാശരി 30 ലക്ഷത്തിലധികം രജിസ്ട്രേഷനുകളാണ്. വിപണിയിലെ കുതിച്ചുചാട്ടം മൂലമാണ് കൂടുതൽപ്പേർ ഓഹരി വിപണിയിലേക്ക് ആകർഷിക്കപ്പെടുന്നത് . മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ
സെറോധ സ്ഥാപകരായ നിതിൻ, നിഖിൽ കാമത്ത് എന്നിവരും ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിനും ബിന്നി ബൻസാലും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരാണ്. ഇവരിൽ 37കാരനായ നിഖിൽ കാമത്ത് 310 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ്.നല്ലവിദ്യാഭ്യാസം നേടി, ജോലി സമ്പാദിച്ച് പണമുണ്ടാക്കിയ ആളല്ല നിഖിൽ
കേന്ദ്ര സർക്കാരിലെ നൈപുണ്യ വികസന സംരംഭകത്വ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഏപ്രിൽ 4 ന് സമർപ്പിച്ചു .ഇത് പ്രകാരം ചന്ദ്രശേഖറിന് 23.65 കോടി രൂപയുടെ ആസ്തിയുണ്ട് . രാജ്യത്തിന് പുറത്തുള്ള ആസ്തികൾ
ദലാല്‍ സ്ട്രീറ്റില്‍ പുതിയ ചരിത്രം പിറന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളുടെയും കൂടിയുള്ള വിപണി മൂല്യം ആദ്യമായി 400 ലക്ഷം കോടി രൂപ കടന്നു. വെറും ഒമ്പത് മാസത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് ബിഎസ്ഇയുടെ വിപണി മൂല്യത്തിലുണ്ടായിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ പരമ്പരാഗത
19 ബാങ്ക് അക്കൗണ്ടുകളിലായി വിവിധ ബോണ്ടുകൾ, കടപ്പത്രങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് സെക്യൂരിറ്റികൾ എന്നിവയിലെ നിക്ഷേപങ്ങൾ ഉൾപ്പെടെ 49 കോടിയിലധികം രൂപയുടെ ജംഗമ സ്വത്തുക്കൾ തനിക്കുണ്ടെന്ന് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തിരുവനന്തപുരം എംപി ശശി തരൂർ വെളിപ്പെടുത്തി. ഇതുകൂടാതെ
ഓഹരി വിപണി ബുള്‍ തരംഗത്തിലാണ്. 2020 മാര്‍ച്ചിലെ കോവിഡ് കാല താഴ്ചയില്‍ നിന്ന് നിഫ്റ്റി മൂന്നിരട്ടിയോളം കുതിച്ചുയര്‍ന്ന് നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നേട്ടം നല്കി. വിപണിയിലെ മികച്ച നേട്ടം ലക്ഷക്കണക്കിന് പുതു തലമുറ നിക്ഷേപകരെ വിപണിയിലേക്കാകര്‍ഷിച്ചു. മൊത്തം ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2020 ഏപ്രിലിലെ
ചാഞ്ചാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി വീണ്ടും റെക്കോർഡ് തിരുത്തിയ ശേഷം വീണ്ടുമൊരു പോസിറ്റീവ് ക്ളോസിങ് നടത്തി. മുൻ ആഴ്ചയിൽ 22326 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 22619 എന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം വെള്ളിയാഴ്ച 22513 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 74501 പോയിന്റെന്ന
സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ICL ഫിൻകോർപ് Acuite BBB-STABLE റേറ്റിങുള്ള സെക്യൂർഡ് റിഡീമബിൾ NCD കൾ പ്രഖ്യാപിച്ചു. ഏപ്രിൽ 5, 2024 മുതൽ സബ്സ്ക്രിപ്ഷനുകൾ ആരംഭിക്കുന്നതാണ്. നിക്ഷേപകർക്ക് ആകർഷകമായ ആദായ നിരക്കും, ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ( എൻഎസ്ഇ ) ഏപ്രിൽ 8 മുതൽ ക്യാഷ്, ഫ്യൂച്ചർ, ഓപ്ഷൻ സെഗ്മെൻ്റുകളിൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും.നിഫ്റ്റി ടാറ്റ ഗ്രൂപ്പ് , നിഫ്റ്റി500 മൾട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിംഗ്, നിഫ്റ്റി500 മൾട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ, നിഫ്റ്റി മിഡ്സ്മാൾ ഹെൽത്ത്കെയർ എന്നിവയായിരിക്കും
മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് വലിയ നേട്ടത്തിൽ ആരംഭിച്ച് റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണെങ്കിലും പിന്നീട് തിരികെക്കയറി നേട്ടത്തിൽ തന്നെ വ്യാപാരമവസാനിപ്പിച്ചു. നിഫ്റ്റി ഇന്ന് 22619 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 22514 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചപ്പോൾ,
ഓഹരി വിപണിയിലെ 25 കമ്പനികളിലാണ് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് നിക്ഷേപമുള്ളത്. 2024 മാർച്ച് 15ലെ കണക്ക് അനുസരിച്ച് ഈ ഓഹരികളുടെ ആകെ മൂല്യം 4.33 കോടി ( 4,33,60,519) രൂപയാണ്. കൈവശമുള്ളവയിൽ ഓഹരികളുടെ എണ്ണത്തിൽ ഐസിഐസിഐ ബാങ്കാണ് മുന്നിൽ. ഐസിഐസിഐയുടെ 2299 ഓഹരികളിലാണ് നിക്ഷേപം.
കൈയ്യിൽ കാര്യമായി തന്നെ ബിറ്റ് കോയിൻ ശേഖരം ഉള്ളവരെയാണ് 'ബിറ്റ് കോയിൻ തിമിംഗലങ്ങൾ' എന്ന് വിളിക്കുന്നത്. ഇവർ വ്യക്തികളോ സംഘടനകളോ ആകാം. തങ്ങളുടെ വ്യാപാര തന്ത്രങ്ങളിലൂടെ ഇവർക്ക് ബിറ്റ് കോയിൻ വിപണിയെ പോലും നിയന്ത്രിക്കാനുള്ള ശേഷിയുണ്ടാകും. ബിറ്റ് കോയിൻ മൈനിങ്ങിലൂടെയോ, ആദ്യകാലങ്ങളിൽ തന്നെ ബിറ്റ് കോയിനിൽ
ഒരു മലയാളി സംരംഭകന്റെ അസാധാരണമായ പതനമാണ് ബൈജു രവീന്ദ്രന്റേത്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുകോയെന്നത് കണ്ടറിയണം. ഒരു വര്‍ഷം മുമ്പ് എജുക്കേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ ആസ്തി 17545 കോടി രൂപയായിരുന്നു. ഇന്നത് പൂജ്യമായി മാറിയിരിക്കുന്നു. ഫോബ്സ്
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മാർച്ചിൽ ഓഹരികളിൽ 45,120 കോടി രൂപ നിക്ഷേപിച്ചു. ഇത് ഒരു റെക്കോർഡാണ്. സ്മോൾക്യാപ്, മിഡ്ക്യാപ് ഓഹരികളുടെ വിറ്റഴിക്കലിനും ബ്ലൂ ചിപ്പ് കമ്പനികളിലെ വലിയ ബ്ലോക്ക് ട്രേഡുകൾ നടന്നതിനും ഇടയിലാണ് ഇത്രയും നിക്ഷേപം നടന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.മ്യൂച്ചഫണ്ടുകൾക്ക് പുറമെ ഇൻഷുറൻസ്
ഇന്നും നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് നേരിയ നഷ്ടത്തിലവസാനിച്ചു. ഇന്ന് 22,346 പോയിന്റ് വരെ വീണ ശേഷം റെക്കോർഡ് ഉയരത്തിന് അടുത്തെത്തിയ നിഫ്റ്റി 22434 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 73876 പോയിന്റിലും ക്ളോസ് ചെയ്തു. പൊതു മേഖല ബാങ്കുകളും. ഐടി സെക്ടറും ഇന്ന്
വെൽസ്പൺ കോർപ് ലിമിറ്റഡ് (WELCORP) വെൽഡഡ് ലൈൻ പൈപ്പ് നിർമാണത്തിൽ ആഗോളതലത്തിൽ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് വെൽസ്പൺ ഗ്രൂപ്പിനു കീഴിലുള്ള വെൽസ്പൺ കോർപ്. രണ്ടാമത്തെ വലിയ പൈപ്പ് (Large Diameter) നിർമാതാക്കളായി 2008ൽ ഫിനാൻഷ്യൽ ടൈംസ് (യുകെ) കമ്പനിയെ തിരഞ്ഞെടുത്തിരുന്നു. ലോകത്തെ ഏറ്റവും ആഴത്തിലുള്ള
റിസർവ് ബാങ്കിന്റെ 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ നയാവലോകനയോഗം ഏപ്രിൽ മൂന്ന് മുതൽ അഞ്ചു വരെയാണ് നടക്കുക. തുടർന്ന് ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ ഡിസംബർ, ഫെബ്രുവരി മാസങ്ങളിലെ ആദ്യ ആഴ്ചകളിലും ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും. ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനം മുന്നേറുകയും, പണപ്പെരുപ്പം
ഒരു T+0, അല്ലെങ്കിൽ ട്രേഡ് + 0 സെറ്റിൽമെൻ്റ് സൈക്കിൾ, സെക്യൂരിറ്റികളുടെയും ഫണ്ടുകളുടെയും കൈമാറ്റം (ഓഹരി വ്യാപാരം) നടന്ന അതേ ദിവസം തന്നെ നടക്കും. ഇക്വിറ്റി ക്യാഷ് മാർക്കറ്റിൽ നിലവിലുള്ള T+1 സെറ്റിൽമെൻ്റ് സൈക്കിളിന് സമാന്തരമായി ഇത് പ്രവർത്തിക്കും. ഹ്രസ്വമായ സെറ്റിൽമെൻ്റ് സൈക്കിളുകൾ വിപണിയിലെ പണ
ബിറ്റ്കോയിൻ്റെ വില ഒരു വർഷം മുമ്പ് 28,000 ഡോളറിൽ നിന്ന് ഈ മാസം 70,000 ഡോളറായി ഉയർന്നിരുന്നു.ഒരു വർഷത്തിൽ തന്നെ 155 ശതമാനം ഉയർന്നതിനാൽ പലരും അതിൽ നിക്ഷേപിക്കാൻ തുടങ്ങുന്നുണ്ട്. എന്നാൽ നിക്ഷേപക ഗുരുവായ ജിം റോജേഴ്സ് പറയുന്നത് ബിറ്റ് കോയിൻ വില പൂജ്യത്തിലേക്കെത്താൻ സാധ്യതയുണ്ടെന്നാണ് . സ്വർണ്ണം,
ഐ സി ഐ സി ഐ സെക്യൂരിറ്റീസും, ഐ സി ഐ സി ഐ ബാങ്കും തമ്മിൽ ലയിക്കുന്നതിനെ ചൊല്ലി ദിവസങ്ങളായി പ്രശ്നങ്ങൾ തുടരുകയാണ്. ഐ സി ഐ സി ഐ സെക്യൂരിറ്റീസിന്റെ പല ഓഹരി ഉടമകൾക്കും ഐ സി ഐ സി ഐ ബാങ്കുമായി ലയിക്കുന്നതിൽ തീരെ താല്പ് ര്യം ഇല്ല. തങ്ങൾക്കിത് നഷ്ടക്കച്ചവടം ആകും എന്നാണ് അവർ കരുതുന്നത്. എന്നാൽ ഐ സി ഐ സി ഐ
ട്രേഡറായ രാജു ഓഹരിവിപണിയിൽനിന്ന് പെട്ടെന്നു വലിയ നേട്ടം കൊയ്യണമെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു പ്രതിനിധിയാണ് രാജു. വിപണിയിൽ വളരെ ആക്ടീവാണെങ്കിലും ആകെ നിക്ഷേപത്തിന്റെ 5–10% മാത്രമേ ഓഹരിക്കായി നീക്കിവയ്ക്കൂ. വിപണിയുടെ കയറ്റിറക്കങ്ങളിൽ ഈ കുറഞ്ഞ നിക്ഷേപംകൊണ്ടുതന്നെ വലിയ നേട്ടം എടുക്കാനാവും എന്നാണ് രാജു
‘മനസ്സുവച്ചാൽ ആർക്കും ഓഹരിയിലൂടെ കോടീശ്വരനാകാം. ചെറിയ വരുമാനക്കാരനാണെങ്കിൽപോലും ബുദ്ധിപൂർവം നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരുന്നാൽ മതി'. ഇത് ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ വാക്കുകളാണ്. ദീർഘകാല നിക്ഷേപകനായ ഈ അധ്യാപകൻ നമുക്കു പകർന്നു നൽകുന്ന ഗുണപാഠം വളരെ ലളിതമാണ്, 'മനസ്സുണ്ടെങ്കിൽ മാർഗവുണ്ട്.’ േപരു
ഇന്ത്യയിലെ ഏറ്റവും വലിയ വാതുവയ്പ്പ് വിപണിയേതാണ് - നിയമവിരുദ്ധമായ ക്രിക്കറ്റ് വാതുവയ്പ്പോ അതോ നിയമപരമായ കുതിരപ്പന്തയ വാതുവയ്പ്പോ? രണ്ടുമല്ല. ആ വിപണി ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇയിലും ബിഎസ്ഇയിലുമാണ്. എന്നാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പ്രധാനമായും ഓഹരികളിൽ നിക്ഷേപിക്കുന്നതിനല്ലേ,
പ്രൊഫഷണലുകള്‍ കൈകാര്യം ചെയ്യന്നതും വൈവിധ്യമാര്‍ന്ന നിക്ഷേപ മേഖലകള്‍ പ്രദാനം ചെയ്യുന്നതുമായ മ്യൂചല്‍ ഫണ്ടുകള്‍ക്ക് നഷ്ടസാധ്യതകളുമുണ്ട്. അതുകൊണ്ട് മ്യൂചല്‍ ഫണ്ടുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ആരും പറയില്ല. കൃത്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുകയും നഷ്ടസാധ്യതകള്‍ കൈകാര്യം
കഴിഞ്ഞ രണ്ടര മാസത്തോളമായി ഓഹരി സൂചികയായ നിഫ്റ്റി ഒരു പരിധിക്കുള്ളില്‍ വ്യാപാരം ചെയ്യുന്നതാണ് കാണുന്നത്. ഈ പരിധി ഭേദിക്കുന്നതിനായുള്ള സന്നാഹങ്ങള്‍ നടത്താന്‍ ഈ മാസം ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് കാലാവധി കഴിയുമ്പോള്‍ നിഫ്റ്റിക്ക് സാധിച്ചില്ലെങ്കില്‍ നിലവിലുള്ള ചാഞ്ചാട്ടം തുടരുമെന്ന്
ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങളിലുലഞ്ഞ കഴിഞ്ഞ ആഴ്ചയിൽ കുറഞ്ഞ നിരക്കുകളിൽ വാങ്ങൽ വന്നതും, അമേരിക്കൻ ഫെഡ് റിസർവിന്റെ പിന്തുണയും അവസാന ദിനങ്ങളിൽ വിപണിക്ക് അനുകൂലമായി വന്നപ്പോൾ നഷ്ടങ്ങളൊഴിവാക്കി ഫ്ലാറ്റ് ക്ളോസിങ് നടത്തി. മുൻ ആഴ്ചയിൽ 22023 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 21800 പോയിന്റിനും താഴെ പോയ ശേഷം
വർഷങ്ങൾക്ക് മുൻപ് പണക്കാർക്ക് മാത്രം വാങ്ങാൻ സാധിച്ചിരുന്ന ഷാംപൂ വലിയ കുപ്പികളിൽനിന്നും , സാഷെ പാക്കറ്റുകളിൽ എത്തിയതോടെ, ഒരു രൂപക്കും, രണ്ടു രൂപക്കും ഏത് സാധാരണക്കാരനും വാങ്ങാനായത് പോലെയുള്ള വിപ്ലവം മ്യൂച്ചൽ ഫണ്ടുകൾ പോലുള്ള കാര്യങ്ങളിലും കൊണ്ടുവരാനാണ് സെബി താൽപര്യപ്പെടുന്നത് എന്ന് ചെയർ പേഴ്സൺ
കഴിഞ്ഞ ആഴ്ച് യൂറോപ്യൻ യൂണിയൻ നടപ്പിലാക്കിയ ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ക്രിപ്റ്റോ കറൻസികളെ വേണമെങ്കിൽ മരവിപ്പിക്കാൻ വരെ സർക്കാരുകൾക്ക് അനുവാദം കൊടുക്കുന്ന നിബന്ധനകളുണ്ട്. എന്നാൽ യൂറോപ്പിൽ കൂടുതൽ ആളുകൾ ക്രിപ്റ്റോ കറൻസികളിലേക്ക് ആകൃഷ്ടരാകുകയാണ് എന്ന റിപ്പോർട്ടുകളുമുണ്ട്. ഡിജിറ്റൽ
യുഎസ് പ്രോസിക്യൂട്ടർമാർ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിച്ചുവെന്ന് വാർത്തകൾ വന്നതോടെ അദാനി ഓഹരികൾ വീണ്ടും ഇടിയാൻ തുടങ്ങി. ഊർജപദ്ധതിക്ക് മുൻഗണന ലഭിക്കുന്നതിന് അദാനി സ്ഥാപനങ്ങളോ അനുബന്ധ സ്ഥാപനങ്ങളോ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയോ എന്നതാണ് അന്വേഷിക്കുന്നത്. നിരവധി അദാനി ഗ്രൂപ്പ്
ഇന്ത്യന്‍ സമ്പദ്ഘടന കുതിച്ചുയരുന്നതിനൊപ്പം നിക്ഷേപകര്‍ക്കും വന്‍ അവസരങ്ങളാണു തുറന്നു കിട്ടുന്നത്. അടുത്ത കാലത്ത് ഇന്ത്യന്‍ വിപണി നാലു ട്രില്യണ്‍ ഡോളറിലേക്ക് എത്തിയതും യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.3 ശതമാനമാകുമെന്നു കണക്കു കൂട്ടുന്നതും സാഹചര്യങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇവയെല്ലാം
ഇന്ത്യൻ വിപണി ഇന്ന് രാജ്യാന്തര-ആഭ്യന്തര ഘടകങ്ങളുടെ സ്വാധീനത്തിൽ വീണ്ടും ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു. ഇന്നലെ 22055 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 22000 പോയിന്റിൽ താഴെ വ്യാപാരമാരംഭിച്ച് 238 പോയിന്റ് നഷ്ടത്തിൽ 21817 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 736 പോയിന്റുകൾ നഷ്ടമായ സെൻസെക്സ്
റിസ്കെടുക്കാൻ തയാറായവർക്ക് പ്രതീക്ഷിച്ചതിനെക്കാൾ നേട്ടം വിപണി നൽകിയ വർഷമാണ് 2023. സംസ്ഥാന തിരഞ്ഞെടുപ്പു ഫലത്തിനുശേഷം സൂചികകൾ റെക്കോർഡ് നിലവാരത്തിലെത്തി. തിരിഞ്ഞുനോക്കുമ്പോൾ, 2023 സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളുടേതായിരുന്നു. നിഫ്റ്റി 20% നേട്ടം നൽകുകയും തുടർച്ചയായ 8-ാം വർഷവും വളർച്ച
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വര്‍ധിതമായ ഡിമാന്റ് ഓഹരി വിപണിയിലെ കമ്പനികളുടെ പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ ജെബിഎം ഓട്ടോ, ഒലെക്ട്ര ഗ്രീന്‍ടെക് എന്നീ കമ്പനികളുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല മടങ്ങാണ് ഉയര്‍ന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന
ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി തന്റെ നാല് മാസം പ്രായമുള്ള ചെറുമകന് ഏകാഗ്ര രോഹന് മൂര്‍ത്തിക്ക് നല്കിയ സമ്മാനമെന്തെന്ന് അറിയാമോ? ഇന്‍ഫോസിസിന്റെ 240 കോടിയിലധികം രൂപയുടെ ഓഹരികള്‍. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനമായി മാറിയിരിക്കുകയാണ് നാരായണമൂര്‍ത്തിയുടെ കൊച്ചുമകന്. ഇതോടെ
ഇലക്റ്ററൽ ബോണ്ട് ആശയക്കുഴപ്പങ്ങളും, സെബി ചെയർപേഴ്സന്റെ പ്രസ്താവനകളും കെണിയൊരുക്കിയ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി രണ്ട് ശതമാനം തകർച്ച നേരിട്ട് മുൻ ആഴ്ചകളിലെ നേട്ടങ്ങൾ നഷ്ടമാക്കി. മുൻ ആഴ്ചയിൽ 22493 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 21900 പോയിന്റിലേക്ക് വീണ ശേഷം 22023 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ്
ദീര്‍ഘകാലയളവില്‍ ഓഹരികള്‍ മറ്റെല്ലാ ആസ്തികളേയുമപേക്ഷിച്ച് മികച്ച നേട്ടം നടത്തുമെന്നാണ് സാമ്പത്തിക ചരിത്രം പറയുന്നത്. എന്നാല്‍ ഹ്രസ്വകാലത്ത് അവ ചഞ്ചലവും അപകടം പിടിച്ചതുമായിരിക്കും. ഇന്ത്യയില്‍ കഴിഞ്ഞ 5,10,15, 20, 30 വര്‍ഷങ്ങളിലെ പ്രകടനം നിരീക്ഷിച്ചാല്‍ ഓഹരികളാണ് ഏറ്റവും മുന്നില്‍ എന്നു കാണാം.
ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ് സൈക്കിൾ ഓപ്ഷണൽ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്സൺ മാധബി പുരി ബുച്ച് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഉടനെ നടപ്പിലാക്കില്ലെന്ന് സെബി അറിയിച്ചു.25
പൊതുമേഖലാ കമ്പനികളുടെയും, പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികൾ ഇപ്പോൾ കുതിച്ചുയരുകയാണ്.ഈ മേഖലയിലെ ഓഹരികൾ വാങ്ങി ലാഭമുണ്ടാക്കണമെന്നുണ്ടെങ്കിലും ഏതു ഓഹരി വാങ്ങണമെന്ന സംശയത്തിലാണോ നിങ്ങൾ? നേരിട്ട് പൊതുമേഖല സ്ഥാപനങ്ങളുടെയോ, ബാങ്കുകളുടെയോ ഓഹരികൾ വാങ്ങാതെ തന്നെ അവയിൽ നിന്ന് ലാഭമുണ്ടാക്കാൻ ഇ ടി എഫുകൾ
സെബി,അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) എന്നിവയുടെ നിർദ്ദേശ പ്രകാരം രാജ്യത്തെ വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികൾ സ്ട്രെസ് ടെസ്റ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. മിഡ് ക്യാപ്–സ്മോൾ ക്യാപ് ഫണ്ടുകളിൽ, ഫെബ്രുവരി മാസത്തെ വിവരങ്ങളെ അടിസ്ഥാനമാക്കി വിവരങ്ങൾ നൽകാനുള്ള കാലവധി ഇന്നാണ്
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, മാർച്ച് 14 മുതൽ മിഡ്, സ്മോൾ ക്യാപ് സ്കീമുകളിൽ ഒറ്റത്തവണ പണം സ്വീകരിക്കില്ലെന്ന് അറിയിച്ചു. സ്മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളിൽ അപകടസാധ്യതയുണ്ടെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് ചൂണ്ടിക്കാട്ടി ഒരു ദിവസത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ നിപ്പോൺ, ടാറ്റ,
വ്യക്തമായ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരും; വിപണി വലിയതോതിൽ കയറും എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം നിക്ഷേപകരും. അതുകൊണ്ടുതന്നെ മോദി സർക്കാർ തന്നെ അധികാരത്തിൽ വന്നാലും വിപണിയിൽ വലിയൊരു കുതിപ്പു ഉണ്ടാകണമെന്നില്ല. കാരണം ആ പ്രതീക്ഷയുടെ നേട്ടം ഇതിനകം തന്നെ ഓഹരി വിപണിയിൽ
മരുന്നുകളുടെ അധാർമ്മിക വിപണനം തടയുന്നതിനും, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളെ പ്രത്യേക മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിൽനിന്നും തടയാൻ സർക്കാർ ഒരു പുതിയ നിയമ കോഡ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ കോഡ് പ്രകാരം ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്മെൻ്റ് (DoP) ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ
ഇന്ന് രാജ്യാന്തര വിപണിക്കൊപ്പം നേട്ടത്തോടെ തുടങ്ങിയെങ്കിലും അതീവവില്പനസമ്മർദ്ദത്തിൽ വീഴ്ച തുടർന്ന ഇന്ത്യൻ വിപണി വീണ്ടും നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ന് 22432 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21905 പോയിന്റ് വരെ വീണ ശേഷം ഒന്നര ശതമാനം നഷ്ടത്തിൽ 21997 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഇന്ന് 906
കാലടി : ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീറിങ് ആൻഡ് ടെക്നോളജി, ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം എന്നിവ ചേർന്ന് വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ,പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചു നടത്തുന്ന 'അഡ്വാൻസ്ഡ് പോർട്ട്ഫോളിയോ മാനേജ്മെന്റിനെ' കുറിച്ചുള്ള സൗജന്യ അവബോധന സെമിനാർ ആദി
Zerodha Gold ETF നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (NSE) BSEയിലും ലിസ്റ്റ് ചെയ്തു. സ്വർണ വിലകൾക്കനുസരിച്ചായിരിക്കും ഗോൾഡ് ഇ ടി എഫ് നീങ്ങുക .ബോംബെ സ്റ്റോക്ക് എക്സ്ചെഞ്ചിൽ 10 രൂപ 25 പൈസയിലാണ് ഇപ്പോൾ സീറോദ ഗോൾഡ് ഇ ടി എഫ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് കൂടുന്നത് മൂലം കൂടുതൽ
തിരുത്തലിന്റെ സാധ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണെന്ന തോന്നല്‍ സൃഷ്ടിച്ചുകൊണ്ട് പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്ന ഓഹരി വിപണി ഇനിയെങ്കിലും കടന്നുകൂടിയില്ലെങ്കില് ബസ് മിസ്സാകുമോ എന്ന ചിന്തയിലേക്കാണ് പുതിയ നിക്ഷേപകരെ നയിക്കുന്നത്. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനായി തിരുത്തലിനു വേണ്ടി
ഇന്ത്യൻ ഓഹരി വിപണിയിലെ ചെറുകിട, ഇടത്തരം ഓഹരികളുടെ മൂല്യനിർണ്ണയം അപകടമുണ്ടാക്കിയേക്കാം എന്ന മുന്നറിയിപ്പ് സെബി നൽകി. ചെറുകിട ഓഹരികളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്കുള്ള വലിയ ഒഴുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നും അവർ പറഞ്ഞു. സ്മോൾ, മിഡ് ക്യാപ് ഫണ്ടുകളിലേക്കുള്ള ഒരുമിച്ചുള്ള (ലംപ്സം)
ബിറ്റ് കോയിൻ, ഈതർ എന്നിവയുടെ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അങ്ങിനെ പ്രൊഫഷണൽ നിക്ഷേപകർക്ക് ഈ അസറ്റ് ക്ലാസിൽ നിക്ഷേപിക്കാൻ ഒരു വഴി തുറക്കുന്നു. 2024 രണ്ടാം പാദത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്സ്
പ്രമുഖ മ്യൂച്വല്‍ ഫണ്ട് കമ്പനികളെല്ലാം അവയുടെ സ്മോള്‍ ആന്‍ഡ് മിഡ് കാപ് ഫണ്ടില്‍ കാഷ് ഹോള്‍ഡിങ് വര്‍ധിപ്പിക്കുന്നു. എസ് ബി ഐ സ്മാള്‍ ക്യാപ് ഫണ്ട് 16 ശതമാനമായും എച്ച്ഡിഎഫ്സി സ്മോള്‍ കാപ് ഫണ്ട് 10 ശതമാനമായും ആണ് കാഷ് ഹോള്‍ഡിങ് വര്‍ധിപ്പിച്ചത്. പല സ്മോള്‍ കാപ്, മിഡ് കാപ് ഓഹരികളുടെയും വില ഉയർന്ന
കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഇന്നാരംഭിച്ച പ്രാഥമിക ഓഹരി വില്പന (ഐപിഒ) മാര്‍ച്ച് 14 വരെ നടക്കും.മാരുതി, ഭാരത് ബെൻസ് അടക്കമുള്ള കമ്പനികളുടെ വാഹനങ്ങളുടെ ദക്ഷിണേന്ത്യയിലെ മുൻനിര ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് 280-295 രൂപ നിരക്കിൽ 600 കോടി രൂപയിലേറെയാണ്
ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം ഐടി ഓഹരികളുടെയും, എച്ച്ഡി എഫ്സി ബാങ്കിന്റെയും പിന്തുണയിൽ കുതിപ്പ് നടത്തിയ ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്ക് ശേഷം ഒരു ഫ്ലാറ്റ് ക്ളോസിങ് നടത്തി. ഇന്ന് 22452 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി മൂന്ന് പോയിന്റുകൾ മാത്രം നേട്ടത്തിൽ 22335 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 165
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ആസാദ് എൻജിനീയറിങ് എന്ന കമ്പനിയുടെ 4.38 ലക്ഷം ഓഹരികൾ വാങ്ങിയത് 2023 മാർച്ചിൽ. കമ്പനിയുടെ ആദ്യപബ്ലിക് ഇഷ്യുവിനു മുന്‍പായി ഓഹരി ഒന്നിന് 144.1 രൂപ വച്ച് 4.99 കോടി രൂപയാണ് സച്ചിൻ നിക്ഷേപിച്ചത്.
സമ്പദ്വ്യവസ്ഥയും വിപണിയുമായുള്ള ബന്ധം തിരിച്ചറിഞ്ഞു നിക്ഷേപിച്ചു നേട്ടമുണ്ടാക്കുന്ന രീതിയാണ് ബിസിനസ് സൈക്കിൾ ഇൻവെസ്റ്റിങ്. സമ്പദ്വ്യവസ്ഥ ചക്രത്തിന്റെ ആകൃതിയിലാണ് (സൈക്കിൾ) എപ്പോഴും നീങ്ങുക. അതിൽ ചില കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഈ സൈക്കിളുകളിൽ ചില മേഖലകൾ ശക്തമായി മുന്നേറുമ്പോൾ മറ്റു
ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ് പരീക്ഷണ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്സൺ മാധബി പുരി ബുച്ച് പറഞ്ഞു.അതേ ദിവസം തന്നെ ട്രേഡുകൾ സെറ്റിൽ ചെയ്യപ്പെടും എന്നാണ് ഇതിനർത്ഥം. പണമൊഴുക്ക് തടയാൻ ഈ
2022 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയിരുന്നു സിനി ഷെട്ടി. രാജ്യത്തെ ഫാഷന്‍ രംഗത്ത് അതോടു കൂടി വന്മൂല്യമുള്ള സെലിബ്രിറ്റിയായി മാറി സിനി. ഇപ്പോള്‍, 28 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന 71-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ്
ഇന്ത്യൻ വിപണി പിന്നീട് രാജ്യാന്തര വിപണികൾക്കൊപ്പം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയും, ഹോങ്കോങ്ങും ഒഴികെ മറ്റെല്ലാ രാജ്യാന്തര വിപണികളും ഇന്ന് നഷ്ടം കുറിച്ചു. ഇന്ന് വീണ്ടും മുന്നേറി 22526 എന്ന റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 160 പോയിന്റ് നഷ്ടത്തിൽ 22332 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ
ഫെബ്രുവരിയില്‍ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ മ്യൂച്ച്വല്‍ ഫണ്ട് വ്യവസായം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനു(എസ്ഐപി)കളിലൂടെയുള്ള നിക്ഷേപം കോവിഡിന് ശേഷം ആദ്യമായി 19,000 കോടി പിന്നിട്ടു. ഇന്ത്യന്‍ നിക്ഷേപകര്‍ക്കിടയില്‍ എസ്ഐപികളുടെ ജനകീയത പ്രതിഫലിപ്പിക്കുന്നതാണ് പുതിയ
ഈ ആഴ്ച്ച ഓഹരി വിപണിയില്‍ കാര്യമായ ചാലനങ്ങളുണ്ടാക്കാന്‍ എത്തുന്നത് ശ്രദ്ധേയ കമ്പനികളുടെ ഐപിഒകള്‍. എസ്എംഇകളുടേത് ഉള്‍പ്പടെ ഏഴോളം കമ്പനികളാണ് വരുന്ന ഈ ആഴ്ച്ച വിപണിയിലേക്കെത്തുന്നത്. ഇതില്‍ കേരള കമ്പനിയായ പോപ്പുലര്‍ വെഹിക്കിള്‍സുമുണ്ട്. പ്രധാന ഐപിഒകള്‍ ഏതെല്ലാമെന്ന് നോക്കാം. പോപ്പുലര്‍
രാജ്യാന്തര വിപണിയുടെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും മുന്നേറ്റം നേടി പുതിയ റെക്കോർഡ് ഉയരം സ്വന്തമാക്കി. മുൻആഴ്ചയിൽ 22378 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 22525 എന്ന പുതിയ ഉയരം കുറിച്ച ശേഷം 22493 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ. സെൻസെക്സ് 74000 പോയിന്റും കടന്ന് 74119
ഊഹ കച്ചവടത്തിന്റെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന ബിറ്റ് കോയിനും, വർഷങ്ങളായി രാജ്യങ്ങളും, സാമ്പത്തിക സ്ഥാപനങ്ങളും, വ്യക്തികളും വിശ്വസിക്കുന്ന സ്വർണവും പുതിയ ഉയരങ്ങൾ താണ്ടുകയാണ് . ഈ വർഷം മാത്രം ബിറ്റ് കോയിൻ 234 ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്. സ്വർണവും, ബിറ്റ് കോയിനും ഉയരുന്നുണ്ടെങ്കിലും ഇവ
ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ 'സെബി'യുടെ ചെയർപഴ്സനായി മാധബി പുരി ബുച്ച് എത്തിയപ്പോൾ പല കാര്യങ്ങളിലും ഒന്നാമതെത്തുകയായിരുന്നു അവർ. സെബിയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ആദ്യ വനിത . ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി. സ്വകാര്യ മേഖലയിൽ നിന്ന് എത്തുന്ന ആദ്യ വ്യക്തി. 2022ലാണ് സെബി ചെയർപഴ്സനായി മാധബി
ഒരു വീട് നോക്കുക,സ്വന്തമായി ഡ്രൈവ് ചെയ്തു യാത്ര പോകുക, ഒരു ഓഫീസ് മുഴുവന്‍ കണ്ട്രോള് ചെയ്യുക തുടങ്ങി കൊടിമുടിയുടെ ഉച്ചിയിൽ വരെ കയറുന്ന സ്ത്രീകളുള്ള നാട്ടിലാണ് നമ്മള് ജീവിക്കുന്നത്. മിടുക്കരായ സ്ത്രീകളുടെ വിജയത്തിന് പിന്നില്‍ ഓരോ കഠിനാധ്വാനത്തിന്റെ കഥ ഉണ്ടാകും. അതു പോലെ നിക്ഷേപ കാര്യത്തിലും
ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ ആസ്തികൾ മരവിപ്പിക്കാനുള്ള അധികാരം യുകെയിലെ നിയമ നിർവ്വഹണ ഏജൻസികൾക്ക് ലഭിക്കുമെന്ന് സൂചിപ്പിക്കുന്ന നിയമത്തിന്റ്റെ രേഖകൾ യുകെ സർക്കാർ പുറത്തിറക്കി. ഇത് ഏപ്രിൽ അവസാനം മുതൽ പ്രാബല്യത്തിൽ വരും. സംശയാസ്പദമായ ക്രിപ്റ്റോ ആസ്തികൾ കണ്ടുകെട്ടാൻ
വി-ഗാർഡ് കൺസ്യൂമർ പ്രോഡക്ട്സ് (VCPL), കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി (WOS) 2024 മാർച്ച് 6 ന് ഗുജറാത്തിലെ വാപിയിൽ സ്ഥാപിച്ചിട്ടുള്ള നിർമ്മാണ കേന്ദ്രത്തിൽ അടുക്കള ഉപകരണങ്ങളുടെ (മിക്സർ ഗ്രൈൻഡറും ഗ്യാസ് സ്റ്റൗവും) വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു. പ്രോജക്റ്റിനായി ചെലവഴിച്ച
ഇന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യൻ വിപണി തിരിച്ചു കയറി റെക്കോർഡ് ഉയരം കുറിച്ചു. യൂറോപ്യൻ വിപണിയുടെ നേട്ടത്തിലുള്ള ആരംഭവും ഇന്ത്യൻ വിപണിക്കും അനുകൂലമായി. ഇന്ന് ഒരു വേള 22224 പോയിന്റ് വരെ വീണ നിഫ്റ്റി പിന്നീട് തിരിച്ചുകയറി 22497 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം. 22474 പോയിന്റിലാണ് ഇന്ന്
ഇന്ത്യയിലെ മുൻനിര വാഹന ഡീലര്‍മാരായ കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഐപിഒ മാർച്ച് 12 മുതൽ 14 വരെയാണ്. ഓഹരി വിൽപ്പനയിലൂടെ കമ്പനി 700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 250 കോടി രൂപ പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെയും ബാക്കി നിലവിലെ
നേരിയ നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും നേട്ടത്തിലെത്താനായില്ല. നിഫ്റ്റി ഇന്ന് 49 പോയിന്റ് നഷ്ടത്തിൽ 22356 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 73677 പോയിന്റിലും ക്ളോസ് ചെയ്തു. പ്രതീക്ഷിച്ചത് പോലെ ഇന്നും ഐടി സെക്ടർ വീണ് ഒന്നര ശതമാനം നഷ്ടം കുറിച്ചത്
മണപ്പുറം ഫിനാന്സിന്റ്റെ ഓഹരി 8 ശതമാനവും, മുത്തൂറ്റ് ഫിനാൻസിന്റ്റെ ഓഹരി 14 ശതമാനവും വരെ ഇന്ന് രാവിലെ വ്യാപാരത്തിൽ ഉയർന്നു. 2020 ജൂണിന് ശേഷം ഇൻട്രാഡേ വ്യാപാരത്തിൽ വന്ന ഏറ്റവും കൂടുതൽ നേട്ടമാണ് ഈ രണ്ടു ഓഹരികൾക്കും ഇന്നുണ്ടായത്. നിലവിലിപ്പോൾ മണപ്പുറം ഫിനാൻസ് ഓഹരിയൊന്നിന് 6.65 ശതമാനം ഉയർന്ന് 190
നവീൻ 36 വയസ്സുള്ള ഐടി പ്രഫഷനലാണ്. 50000 രൂപ ശമ്പളം ലഭിക്കുന്നു. ഭാര്യ പ്രിയ സ്വകാര്യ ആശുപത്രിയിൽ നഴ്സ്. ശമ്പളം 20,000 രൂപ. അഞ്ചു വയസ്സുള്ള മകൾ ഉണ്ട്. കുടുംബത്തിന്റെ ഭാവിയിലെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ താഴെ പറയുംവിധമാണ്. 1. മകളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഇന്നത്തെ 15 ലക്ഷം രൂപ ചെലവ്. 2. മകളുടെ
പൊതുവെ അത്യാകർഷകമായ പലിശയാണ് മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വെട്ടിപ്പുവാർത്തകൾ പുറത്തുവന്നതോടെ ഇത്തരം സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമാണോ എന്ന ചോദ്യം കൂടുതൽ ശക്തമായി ഉയരുകയാണ്. 'നിലമറിഞ്ഞ് വിത്തു വിതയ്ക്കണം' എന്ന് കർഷകർ പറയുമ്പോലെ
കഴിഞ്ഞ ഒന്ന്-രണ്ട് വര്‍ഷമായി പൊതുമേഖലാ ഓഹരികള്‍ നടത്തിയ കുതിപ്പ് അതിശക്തമായിരുന്നു. പല പൊതുമേഖലാ ഓഹരികളുടെയും വില പല മടങ്ങ് ഉയര്‍ന്നു. ഇത്ര ശക്തമായ റാലിക്കു ശേഷം ഇപ്പോഴത്തെ നിലയില്‍ ഈ ഓഹരികള്‍ നിക്ഷേപയോഗ്യമാണോ അതോ ചെലവേറിയതാണോ എന്ന ആശയക്കുഴപ്പം നിക്ഷേപകര്‍ക്കുണ്ട്. പ്രതിരോധം, ഊര്‍ജം,
ഇന്ത്യയുടെ ആഭ്യന്തരഉല്പാദനത്തിലെ അപ്രതീക്ഷിത കുതിപ്പിനൊപ്പം അമേരിക്കൻ പിസിഇ ഡേറ്റ വിപണി അനുമാനത്തിനൊപ്പം നിന്നതും, എൻവിഡിയയുടെ റിസൾട്ട് നൽകിയ ‘’എഐ’’ കുതിപ്പും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിനും പിന്തുണ നൽകി. വ്യാഴാഴ്ച 22000 പോയിന്റിന് താഴേക്ക് വീണ് മുടന്തി നിന്ന നിഫ്റ്റി വെള്ളിയാഴ്ചയും
ഇപ്പോൾ കൈവശം നല്ലൊരു തുകയുണ്ടോ, മൂന്നു മാസത്തിനു ശേഷം മാത്രം ആവശ്യമുള്ളത്. എങ്കിൽ നിക്ഷേപിക്കാം, നേടാം 7.5 ശതമാനം പലിശ. അതും സർക്കാർ ഗ്യരാന്റിയോടെ.കേരളാ ട്രഷറിയിൽ 91 ദിവസകാലാവധിയിൽ മാർച്ച 25 വരെ നടത്തുന്ന നിക്ഷേപങ്ങൾക്കാണ് 7.5 ശതമാനം പലിശ കേരളാ സർക്കാർ ഇപ്പോൾ വാഗ്ദനം നൽകുന്നത്. ഇതുവരെ 91
ഓഹരിവിപണിയിൽ സജീവമായി നിക്ഷേപിക്കാറില്ലെങ്കിലും ഒന്നോ രണ്ടോ കമ്പനികളുടെ ഓഹരികളിൽ പലപ്പോഴായി നിക്ഷേപിച്ചിട്ടുള്ള സാധാരണ നിക്ഷേപകർ കേരളത്തിൽ ധാരാളമായുണ്ട്. ജോലിയുള്ളവരും ബിസിനസുകാരുമൊക്കെ സ്ഥിരമായല്ലെങ്കിലും വല്ലപ്പോഴുമൊക്കെ പ്രാരംഭ ഓഹരി വിൽപനയിലൂടെയും (ഐപിഒ) മറ്റും ഓഹരികൾക്ക് അപേക്ഷിക്കാറുണ്ട്,
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുടെ ഇടയിലേക്ക് എൻവിഡിയ എന്ന പുതിയ താരോദയം കൂടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 265 ശതമാനമാണ് ഇവരുടെ ലാഭം ഉയർന്നിരിക്കുന്നത്. ഫെബ്രുവരി 14ന് വിപണി മൂല്യത്തിൽ ആൽഫബെറ്റിനെയും, ആമസോണിനെയും മറികടന്ന എൻവീഡിയ അമേരിക്കയിലെ മൂന്നാമത്തെ വലിയ കമ്പനിയായി.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) 2024 മാർച്ച് 2-ന് ഒരു പ്രത്യേക തത്സമയ ട്രേഡിംഗ് സെഷൻ നടത്തും. പ്രൈമറി സൈറ്റിൽ നിന്ന് ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്കുള്ള മാറ്റം സുഗമമാക്കാനാണ് സെഷൻ ലക്ഷ്യമിടുന്നതെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സർക്കുലറിൽ പറഞ്ഞു. സെബി ചർച്ചകൾ
ഹെയ്ഡെൽബർഗ് സിമന്റ് ഇന്ത്യ (HEIDELBERG) വാങ്ങാവുന്ന വില–220 നിർദേശിക്കുന്ന തീയതി– 20/02/2024 കൈവശം വയ്ക്കാവുന്ന കാലാവധി–12 മാസം ലക്ഷ്യവില–275 രൂപ ഇപിഎസ്–6.82 രൂപ പിഇ–31.09 പ്രൈസ് ടു ബുക്ക് വാല്യൂ–3.29 ജർമൻ കമ്പനിയായ ഹെയ്ഡെൽബർഗ് സിമന്റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനം ആണ് ഹെയ്ഡെൽബർഗ് സിമന്റ് ഇന്ത്യ. മൈസൂർ
ഇന്നലെ വില്പന സമ്മർദ്ദത്തിൽ വീണു തകർന്ന ശേഷം ഇന്ന് വലിയ നഷ്ടമില്ലാതെ വ്യാപാരം തുടങ്ങി മുന്നേറാനാകാതെ നിന്ന ഇന്ത്യൻ വിപണി ഇന്ന് വീണ്ടും നേട്ടത്തിൽ ക്ളോസ് ചെയ്തു. നിഫ്റ്റി ഇന്ന് 31 പോയിന്റ് നേട്ടത്തിൽ 21982 പോയിന്റിലാണ് ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 72500 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്നലെ സമ്പൂർണ
ഒരു ബിറ്റ് കോയിന്റ്റെ വില 57000 ഡോളർ കടന്നു. അതായത് രൂപയിൽ ഒരു ബിറ്റ് കോയിനിന് 47 ലക്ഷം രൂപയായി. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വില ഉയരുന്നത്. വൻ നിക്ഷേപകർ ബിറ്റ് കോയിൻ വാങ്ങുന്നതാണ് ഇത്രയും പെട്ടെന്ന് വില ഉയരുന്നതിന്റ്റെ കാരണമായി പറയുന്നത്. സോഫ്റ്റ്വെയർ സ്ഥാപനമായ മൈക്രോ സ്ട്രാറ്റജി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൻ്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് വെർച്വൽ ആയി ആയിരുന്നു ഉദ്ഘാടനം. എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച്,
സർക്കാർ ഉടമസ്ഥതയിലുള്ള പവർ കമ്പനിയായ എൻടിപിസി ലിമിറ്റഡിൻ്റെ റിന്യൂവബിൾസ് സബ്സിഡിയറിയായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ 10,000 കോടി രൂപയുടെ ഐപിഒ ലഭിക്കാൻ പന്ത്രണ്ടിലധികം ബാങ്കുകൾ മത്സരിക്കുന്നു. നിർദ്ദിഷ്ട ഐപിഒയ്ക്കായി മർച്ചൻ്റ് ബാങ്കർമാരെ നിയമിക്കുന്നതിന് കമ്പനി ഈ മാസം ആദ്യം അപേക്ഷ
ഇന്നലത്തെ നഷ്ടത്തിലുള്ള ക്ളോസിങ്ങിന് പിന്നാലെ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്നും പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ടിസിഎസ്സിന്റെ മികച്ച പിന്തുണയിൽ പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി. ഇന്നലെ 22122 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 76 പോയിന്റുകൾ മുന്നേറി 22198 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തലപ്പത്തിരുന്ന സമയത്ത് സാമ്പത്തിക തട്ടിപ്പുകൾക്ക് കൂട്ടുനിന്നതിന് മുൻ സി ഇ ഓ ചിത്ര രാമകൃഷ്ണൻ 25 ലക്ഷം രൂപ പിഴയൊടുക്കാൻ സുപ്രിം കോടതി നിർദേശിച്ചു. അഞ്ചു കോടി രൂപയായിരുന്നു സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (എസ്എടി) നേരത്തെ ഇവർക്ക് പിഴ വിധിച്ചത്. അതിനെതിരെ
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ടാറ്റ ഗ്രൂപ്പിൻ്റെ ഐ പി ഒയുമായി വരുന്നു. പുനരുപയോഗ-ഊർജ്ജ, വൈദ്യുത-വാഹന മേഖലകളിൽ ഡിമാൻഡും, മത്സരവും കടക്കുന്നതോടെ വിപണിയിൽ നിന്ന് കൂടുതൽ പണം സ്വരൂപിച്ച് ബിസിനസ് വിപുലീകരിക്കാനാണ് ടാറ്റായുടെ
ഐപിഒയുമായി ഇന്ത്യൻ ഓഹരി വിപണിയിൽ എത്തുന്നതിനു മുന്നോടിയായി സ്വിഗ്ഗി രജിസ്റ്റർ ചെയ്ത പേര് ബണ്ട്ൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് സ്വിഗ്ഗി പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി മാറ്റുന്നു. കമ്പനിയുടെ പേരിലെ മാറ്റം കമ്പനിയുടെ പ്രധാന ബ്രാൻഡായ 'സ്വിഗ്ഗി'യുമായി ചേർന്ന് നിൽക്കാനാണ്. സ്വിഗി എന്ന പേര്
രാജ്യാന്തര വിപണിയുടെ കുതിപ്പിന്റെ കൂടി പിൻബലത്തിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിൽ വീണ്ടും മുന്നേറ്റം നേടി. നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചപ്പോൾ സെൻസെക്സ് റെക്കോർഡ് നിരക്കിലേക്ക് വീണ്ടും അടുത്തു. വെള്ളിയാഴ്ച 22297 പോയിന്റെന്ന പുതിയ ഉയരം കുറിച്ച നിഫ്റ്റി 22212 പോയിന്റിൽ ക്ളോസ് ചെയ്തു.
Results 1-100 of 2367