Download Manorama Online App
മുസ്ലിം അധ്യാപികമാര്‍ക്ക് മാത്രമായി കേരള സര്‍ക്കാര്‍ പ്രത്യേക പ്രസവാനുകൂല്യം നൽകുന്നുണ്ടെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടതുസര്‍ക്കാറിന്റെ മുസ്ലിം അനുഭാവമെന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.
അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിൽ ഇട്ട പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ മോചിപ്പിക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞെന്ന് അവകാശവാദത്തോടെയുള്ള ഒരു ന്യൂസ് കാർഡ് മനോരമ ഓൺലൈന്റെ പേരിൽ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ
പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും തലകീഴായി പ്രദക്ഷിണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙അന്വേഷണം 26 വയസ്സുള്ളപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും
തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചാരണങ്ങളും , ആരോപണങ്ങളുമായി രാഷ്ട്രീയരംഗത്ത് സ്ഥാനാർഥികൾ കളം നിറയുകയാണ് . മോദിയില്‍ ഞാന്‍ എന്റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്റെ മകള്‍ പറഞ്ഞു എന്ന അവകാശവാദത്തോടെ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഓട്ടോറിക്ഷയുടെ പെർമിറ്റ് തുക വർധിപ്പിച്ചു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ ...
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് ശേഷം സുരേഷ്ഗോപിയും തൃശൂരും സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണ്. വാദ പ്രതിവാദങ്ങളും പോരടികളുമെല്ലാം
കലാകാരനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരെയുള്ള കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം ഏറെ ചൂടുള്ള ചർച്ചയായിരുന്നു. ഇതിന്റെ തുടർച്ചയായുള്ള വാദപ്രതിവാദങ്ങളാണ് സമൂഹമാധ്യങ്ങളിലെമ്പാടും. സത്യഭാമയ്ക്കെതിരെ ട്രോളുകളായും റീൽസുകളായുമുള്ള പരിഹാസശരങ്ങളാണ് ഏറെയും. ഇതിനിടെ നടൻ ഉണ്ണി മുകുന്ദൻ സത്യഭാമയെ അനുകൂലിച്ച്
മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളുടെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. എന്നാൽ ഇതിനിടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഇന്ത്യയിലുള്ള എല്ലാവർക്കും മുകേഷ് അംബാനി 5000 രൂപ സൗജന്യമായി നൽകുന്നു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ
സംസ്ഥാന–കേന്ദ്ര സർക്കാരുകളുടെ സഹകരണത്തോടെ നിർമ്മിക്കുന്ന റോഡുകളുടെ അവകാശവാദവുമായി തർക്കം പതിവാണ്. ഇത്തരത്തിൽ കുട്ടിക്കാനം കട്ടപ്പന,പുളിയന്മല കേരള സംസ്ഥാന പാത എന്ന അവകാശവാദത്തോടെ ഒരു റോഡിന്റെ ഹ്രസ്വ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙അന്വേഷണം ഈ
കാനഡയിലേക്കുള്ള കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇതിനിടെ ഇന്ത്യക്കാർ ശൗചാലയത്തിന് തുറസായ സ്ഥലം തേടുന്നവരെന്ന തരത്തിൽ കനേഡിയൻ മുനിസിപ്പാലിറ്റികൾ അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കായി തുറസായ സ്ഥലങ്ങൾ ശൗചാലയങ്ങളായി ഉപയോഗിക്കരുതെന്ന് ഹിന്ദിയിൽ പരസ്യങ്ങൾ നൽകിയെന്ന
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കും എൽഡിഎഫിലെ ആനി രാജയ്ക്കുമെതിരെ കെ.സുരേന്ദ്രന്റെ ബിജെപി സ്ഥാനാർത്ഥിത്വമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇതിനിടെ കലാകാരൻ ആർ.എൽ.വി. രാമകൃഷ്ണനെതിരായ അധിക്ഷേപ പ്രകടനത്തിൽ കലാമണ്ഡലം സത്യഭാമയ്ക്ക് പിന്തുണയുമായി കെ.സുരേന്ദ്രൻ രംഗത്തെന്ന അവകാശവാദവുമായുള്ള
പൊതുവേദിയിൽ ഹൈന്ദവ വിഗ്രഹം സമ്മാനമായി നൽകിയപ്പോൾ പരസ്യമായി രാഹുൽ ഗാന്ധി വിഗ്രഹത്തെ അവഗണിച്ചുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം ഇതാണ് കോൺഗ്രസ്, ഇത് തന്നെയാണ് കോൺഗ്രസ്..തികഞ്ഞ ഹൈന്ദവ വിരോധം എല്ലായിടങ്ങളിലും, ഇത്
ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊല്ലം കരുനാഗപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിന് ഹോട്ടല്‍ ഉടമയെ അക്രമി സംഘം മര്‍ദ്ദിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം ശ്രീമതി ശോഭ
ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിരയുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിവാദത്തിൽ സമൂഹമാധ്യമങ്ങളിലാകെ ചർച്ചകൾ നടന്നിരുന്നു. ഇ.പി.ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽ ഇഡി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും സിപിഎം
പ്രശസ്ത സിനിമ താരം നവ്യ നായര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയെ വേദിയിൽ ആക്ഷേപിച്ചു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം നവ്യാനായർ കസറി , ഇളിഭ്യനായി ശിവൻകുട്ടി എന്ന കുറിപ്പിനൊപ്പമാണ് യൂട്യൂബിൽ ഈ പോസ്റ്റ്
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ. സിഎഎ ആയുധമാക്കിയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം.ഇതിനിടെ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തുല്യമായി ഇന്ത്യന്‍ മുസ്ലിംകൾക്ക് പാക്കിസ്ഥാനിൽ പൗരത്വം നല്കാന് നിയമം വരുന്നുവെന്ന
റമദാൻ വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഇതിനിടെ റമദാനിൽ രാത്രികാല ഭക്ഷണശാലകള്‍ അടപ്പിക്കണമെന്ന് സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളും പള്ളി കമ്മിറ്റികളും ആഹ്വാനം ചെയ്യുന്നതായുള്ള പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക്
ഉത്തർപ്രദേശിൽ സുവിശേഷ വിരോധികൾ ദൈവദാസന്മാരെ അക്രമിക്കുന്നു എന്ന അവകാശവാദവുമായി ഒരാളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പ്രചാരണത്തിന്റെ വസ്തുത പരിശോധനക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ 8129100164 സന്ദേശം ലഭിച്ചിരുന്നു. വിഡിയോയുടെ
റമദാൻ കാലത്ത് ഉത്തരേന്ത്യയില്‍ നിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള യാചകരെത്തുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള കേരള പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പെന്ന അവകാശവാദവുമായി ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനക്കായി ഞങ്ങളുടെ ഫാക്ട്
ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയും തൃശൂര്‍ എംപിയുമായ ടി.എന്‍. പ്രതാപന്, ആറ്റുകാൽ പൊങ്കാലയെ അവഹേളിച്ചു സംസാരിച്ചു എന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനക്ക് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ സന്ദേശം
പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന ഒരു തമിഴ്നാട് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതായും ഇവരുടെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുപതോളം പേരാണ് വിഡിയോയുടെ വസ്തുത പരിശോധനയ്ക്കായി ഞങ്ങളുടെ ഫാക്ട്
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിലും കൊടുമ്പിരി കൊള്ളുകയാണ്. മരണത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികളുടെ പങ്കാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇതിനിടെ കേസിൽ അറസ്റ്റിലായവരിൽ കെഎസ്യു പ്രവർത്തകരുമുണ്ടെന്ന അവകാശവാദത്തോടെ ചിലരുടെ ചിത്രങ്ങൾ
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് തരംഗമാണ് പലപ്പോഴും എഐ ചിത്രങ്ങൾ. ഡീപ് ഫേക്ക് അടക്കമുള്ള ചിത്രങ്ങളും വിഡിയോകളും വരും കാലങ്ങളിൽ സമൂഹത്തിൽ ചോദ്യചിഹ്നമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ നടൻ ഷാരൂഖ് ഖാന്റെ കുട്ടിക്കാലത്തേതെന്ന അവകാശവാദത്തോടെ കുറച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ എസ്.ഐ, കോൺസ്റ്റബിൾ തസ്തികയിലേക്ക് വമ്പൻ റിക്രൂട്ട്മെന്റ് നടക്കുന്നെന്ന അവകാശവാദവുമായി ഒരു നോട്ടിഫിക്കേഷൻ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നോട്ടിഫിക്കേഷന്റെ യാഥാർത്ഥ്യമറിയാൻ ചിലർ നോട്ടിഫിക്കേഷൻ വസ്തുത പരിശോധനയ്ക്കായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിലേക്ക്
വേനൽക്കാലത്ത് ഇന്ധനം നിറയ്ക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ പൊട്ടിത്തെറി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഭാരത് പെട്രോളിയത്തിന്റെ മുന്നറിയിപ്പ് എന്ന അവകാശവാദത്തോടെ ഒരു കുറിപ്പ് വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം. അന്വേഷണം ഭാരത് പെട്രോൾ മുന്നറിയിപ്പ് നൽകുന്നു വരും
ഓഖ മെയിൻ ലാന്റിനെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ പാലമായ സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ദിവസം രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ശ്രീകൃഷ്ണ ചിത്രങ്ങളും ഭഗവദ്ഗീത വാക്യങ്ങളും കൊണ്ട് അലങ്കരിച്ച നടപ്പാതയും സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി
മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭാര്യ മുംതാസ് മഹലെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം രാജകീയ വസ്ത്രത്തിൽ അലങ്കരിച്ച ഒരു സ്ത്രീയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്.ഇത് ഷാജഹാന്റെ ഭാര്യ
ദ് കേരള സ്റ്റോറി സിനിമയുടെ കേരളത്തിലെ പ്രദർശനവുമായി ബന്ധപ്പെട്ട അലയൊലികളാണ് സോഷ്യൽ മീഡിയയിൽ. ഈ കോലാഹലങ്ങൾക്കിടയിൽ മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെന്ന തരത്തിൽ,ഐ.എസ് തലവന്‍ കേരളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍
അബുദാബിയിൽ പണിപൂർത്തിയായി ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തിന്റെ പെരുമയും നിർമ്മാണത്തിന്റെ സൗന്ദര്യവുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇതിനിടെ ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരിയോടൊപ്പം അബുദാബിയിലെ ക്ഷേത്രം സന്ദർശിക്കുന്ന കെ.ടി ജലീലിന്റേതെന്ന അവകാശവാദവുമായി ഒരു
ഗോധ്ര ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടേതെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙ അന്വേഷണം ഇത് ആണ് ആ സാത്താന്റെ സന്തതി ഇത് മുസ്ലിം നേതാവും ഗോധ്രയിലെ രണ്ട് പെട്രോൾ പമ്പുകളുടെ ഉടമയുമായ റഫീഖ് ഹുസൈൻ ബത്തുക് ആണ്. സബർമതി എക്സ്പ്രസിന്
കോട്ടയത്ത് സംഘടിപ്പിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാർത്തോമ്മൻ പൈതൃക സമ്മേളനത്തിന്റെ ഉദ്ഘാടനം നടി ഹണി റോസ് നിർവ്വഹിക്കുന്നു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു പോസ്റ്ററാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. ഇതിന്റെ
തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി ആരംഭിച്ച നടൻ വിജയ് ആണ് തമിഴ് രാഷ്ട്രീയത്തിലെയും സിനിമ മേഖലയിലെയും ചർച്ചകളിൽ. ഇതിനിടെ നടൻ അരവിന്ദ്സ്വാമി വിജയ്ക്ക് വോട്ട് ചെയ്യില്ല എന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം തമിഴിലുള്ള
രാജ്യത്ത് കർഷക സമരത്തിന് ചൂട് പിടിക്കുമ്പോൾ സമരം ചെയ്യുന്ന കർഷകരെ ഖലിസ്ഥാൻവാദികളെന്ന് മുദ്രകുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ഞങ്ങൾക്ക് ഖലിസ്ഥാൻ വേണം എന്ന മുദ്രാവാക്യമുയർത്തി നിൽക്കുന്ന കർഷകൻ എന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രം വസ്തുത
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രനെതിരെ വിമര്ശനശരങ്ങളായിരുന്നു പിന്നിട്ട ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ. ഇതിനിടെ എൻഡിഎ മുഖ്യമന്ത്രിമാരുടെയും അമിത് ഷായുടെയും ഒപ്പം വേദി പങ്കിടുന്ന പിണറായി വിജയൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി ചലോ എന്ന പേരിൽ കർഷക സംഘടനകൾ ആരംഭിച്ച പ്രതിഷേധ റാലിയാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇതിനിടെ ബാരിക്കേഡുകളും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി പരിഷ്കരിച്ച ട്രാക്ടറുകൾ കർഷകർ നിരത്തിലിറക്കി എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അയോധ്യയിലെത്തുന്നവർ ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകിയാൽ പണം തിരികെ നൽകുമെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ നിരവധി പേരാണ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചത്. വാസ്തവമറിയാം. അന്വേഷണം സനാതനന്മാരെ
ലോക്സഭാ തിരഞ്ഞെടുപ്പും കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.ഇതിനിടെ ഭാരത് അരിയുമായി സ്കൂട്ടറിൽ പോകുന്ന മുസ്ലിം കുടുംബം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം മമ്പ്രത്തുള്ള അയ്മൂട്ടി
ശ്രീലങ്കയിലും നേപ്പാളിലും പെട്രോൾ വില ഇന്ത്യയെക്കാൾ കുറവാണ് എന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ നിരവധി പേരാണ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചത്. വാസ്തവമറിയാം അന്വേഷണം പെട്രോളിന് രാവണന്റെ ലങ്കയിൽ 51,
ഒരു ചെറിയ മരപ്പലക പാലത്തിൽ ലൈഫ് ജാക്കറ്റ് ധരിച്ച് ഒരാൾ സൂക്ഷ്മമായി സൈക്കിൾ ഓടിക്കുന്ന വിഡിയോ ഫേയ്സ്ബുക്ക് റീലുകളിൽ ഇങ്ങനെയാണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്റർ തിരഞ്ഞെടുക്കപ്പെടുന്നത് എന്ന അവകാശവാദവുമായി വൈറലാകുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം അന്വേഷണം ഇങ്ങനെയാണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്റർ
വാറ്റ് ചാരായം അടിച്ചു പൂസായ പുലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. എന്നാൽ വിഡിയോയിൽ ഒരു ട്വിസ്റ്റുണ്ട്. വാസ്തവമറിയാം
സ്വത്തുക്കൾ കൈക്കലാക്കാൻ അമ്മയുടെ മൃതദേഹത്തിൽ നിന്ന് വിരലടയാളം പതിപ്പിക്കുന്ന മകൻ എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം മക്കൾക്ക് വേണ്ടി മറ്റുള്ളവരെ കൊന്നിട്ടും ചതിച്ചിട്ടും ഉണ്ടാക്കുന്ന എല്ലാവർക്കും ഉള്ള സന്ദേശം .നിങ്ങൾ
മനുഷ്യ മുഖമുള്ള ഭീമൻ മത്സ്യങ്ങളാണ് ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ആരെയും അത്ഭുതം കൊള്ളിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ നിരവധി പേരാണ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചത്. വാസ്തവമറിയാം അന്വേഷണം കരാഞ്ചിയിലെ ഒറ്റപ്പെട്ട
രാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ തകര്‍ക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം. അന്വേഷണം എല്ലാം ശ്രീ രാമന്റ പേരിലാണ് . സർദാർ പട്ടേലിന്റെ പ്രതിമയ്ക്ക് പിന്നിൽ ശ്രീരാമചന്ദ്രന്റെ
അത്തർ വിൽപ്പനയുടെ മറവിൽ വീടുകള്‍ ബംഗാളികൾ കൊള്ളയടിക്കുന്നു എന്ന അവകാശവാദവുമായി പൊലീസിന്റെ പേരിലുള്ള ഒരു ജാഗ്രത മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം അത്തർ വിൽപ്പനയുടെ മറവിൽ വീടുകൾ കൊള്ളയടിക്കുന്നത് പതിവായിരിക്കുന്നു. കോഴിക്കോട്
അയോധ്യ രാമക്ഷേത്ര വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാണ്. ഇതിനിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമപ്രതിമ സരയൂനദീ തീരത്ത് എന്ന കുറിപ്പോടെ ഒരു ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.
ആർട്ടിക്കിൾ 30എ എടുത്തു കളഞ്ഞാൽ മാത്രമേ സ്കൂളുകളിൽ ഹിന്ദുമതപഠനം സാധ്യമാകു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം മോദിയുടെ രണ്ടാമത്തെ അടി വരുന്നു. 30-A നിയമം റദ്ദാക്കാം. നെഹ്റുവിന്റെ ഹിന്ദുവഞ്ചന തിരുത്താൻ മോദിജി
2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ടെന്നും 2024 ഏപ്രിൽ 16ന് തിരഞ്ഞെടുപ്പ് നടക്കുമെന്നുമുള്ള അവകാശവാദവുമായി ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ പേരിലുള്ള ഒരു സർക്കുലർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ
അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണെന്ന അവകാശവാദത്തോടെ തമിഴ് ചിത്രമായ 'ജീൻസ്' എന്ന ചിത്രത്തിലെ 'കണ്ണോടു കാൺപതെല്ലാം' എന്ന ഗാനം ആലപിക്കുന്ന കുട്ടിയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാം ∙ അന്വേഷണം Grandson of SPB എന്ന
മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഇറക്കുമതി, ഉൽപ്പാദനം, കൈവശം വയ്ക്കൽ, ഉപയോഗം തുടങ്ങിയവയ്ക്ക് കടുത്ത പിഴ ചുമത്തുന്ന രാജ്യമാണ് സൗദി അറേബ്യ. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജയിൽ ശിക്ഷയും കനത്ത പിഴയും പരസ്യമായി ചാട്ടവാർ അടിയും നാടുകടത്തലുമാണ് ശിക്ഷ.
ഇന്ത്യൻ ആർമി ഹനുമാൻ ചിത്രമുള്ള കാവി പതാകയുമായി കടലിനടിയിൽ സ്കൂബ ഡൈവിങ് നടത്തുന്നയാളുടേതെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം Jay Shree Ram #youtubeshorts #army #jayshreeram എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് സിനിമ ഷൂട്ടിങ് സെറ്റിൽ വിളക്കു കൊളുത്തി ചടങ്ങുകൾ നടത്തി നടൻ ഉണ്ണി മുകുന്ദൻ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ ശ്രീരാമ ജ്യോതി തെളിക്കാത്തവരും ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കാത്തവരും ...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ ബുർജ് ഖലീഫ കെട്ടിടത്തിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം 916 കാരറ്റ് ശുദ്ധമായ ഇസ്ലാമിക രാജ്യത്ത് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ സമൂഹമാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ചർച്ചയായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ നടി ഉർവ്വശിയുടേതെന്ന തരത്തിൽ വർഗീയ പരാമർശങ്ങളോടെയുള്ള ചില പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ നേരത്ത് എല്ലാവരും വിളക്ക് കത്തിച്ച് രാമനാമം ജപിക്കണമെന്നുള്ള ഗായിക കെ എസ് ചിത്രയുടെ പ്രസ്താവനയ്ക്കെതിരെ ഗായകൻ സൂരജ് സന്തോഷ് പ്രതികരിച്ചതിനെത്തുടർന്ന് കടുത്ത സൈബർ ആക്രമണമാണ് സൂരജ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ സിനിമാ പിന്നണി ഗായക സംഘടന സമയിൽ നിന്നും സൂരജിനെ
ഈ മാസം 22ന് നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ കർമ്മത്തിന്റെ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ചടങ്ങിന്റെ കാത്തിരിപ്പിലാണ് പലരും. ഇതിനിടെ പണി പൂർത്തിയായ അയോധ്യയിലെ രാമക്ഷേത്രത്തിന്റേതെന്ന അവകാശവാദവുമായി ഒരു വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പ്രമുഖർ പങ്കെടുത്ത സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഈ ചടങ്ങിന് എത്തുന്ന വിഡിയോയും ഇതൊടൊപ്പം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ഇതിനിടെ വിഡിയോയുടെ ചില ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു കൂട്ടം
ഹിന്ദു പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്ത് ഗുജറാത്തിലെ കാട്ടിൽ ഉപേക്ഷിച്ച 12 വയസ്സുള്ള ദളിത് പെൺകുട്ടിയുടേതെന്ന അവകാശവാദവുമായി വർഗീയ പരാമർശങ്ങളുമായി ഒരു വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം ദലിത് വിഭാഗത്തിൽപ്പെട്ട 12കാരിയായ ജമ്ന കുമാരി എന്ന പെൺകുട്ടിയെ ഒരു
അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയെ. ഇതിനിടെ ഇന്ത്യ പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ ശ്രീരാമന്റെയും അയോധ്യ രാമക്ഷേത്രത്തിന്റെയും ചിത്രം അച്ചടിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബംഗളൂരുവിൽ ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ തയ്യാറാക്കുന്നതിനിടെ പോപ്കോൺ സ്റ്റാൾ ഉടമ നയാസിനെ കൈയോടെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു നൽകിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം ബാംഗ്ലൂരിൽ ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ
രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് സംബന്ധിച്ച ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയെ. ഇതിനിടെ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്ന എസ്എഫ്ഐ വനിതാ നേതാവ് സാന്ദ്രാ ബോസിന് ജാമ്യം കിട്ടിയപ്പോള്‍ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു എന്ന അവകാശവാദവുമായി ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്
ബ്രിട്ടിഷ് പട്ടാളത്തിന്റെ തടവിൽ നിന്നുള്ള ജയിൽ മോചനത്തിന് വി.ഡി.സവർക്കർ മാപ്പപേക്ഷ എഴുതി നൽകിയത് പോലെ മുഖ്യമന്ത്രി പിണറായി വിജയനും ജയിൽ മോചിതനാകാൻ മാപ്പപേക്ഷ എഴുതി നൽകിയെന്ന അവകാശവാദവുമായി ...
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വീടുകൾ കയറിയിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ആളുകളെ ക്ഷണിക്കുന്നു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം പ്രധാന സേവകൻ, ശ്രീരാമചന്ദ്രന്റെ ഗൃഹപ്രവേശത്തിന് ക്ഷണപത്രികയുമായി വീടുകളിൽ
ആളില്ലാ ലെവല്‍ ക്രോസില്‍ വാഹനം നിര്‍ത്താനുള്ള ശ്രമം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ ഇന്ത്യയിലേതാണെന്നാണ് പ്രചാരണം. വാസ്തവമറിയാം. അന്വേഷണം ചാണക കോണകങ്ങൾ തള്ളി ഉഴുതിമറിക്കുന്ന ചായ് വാല ഡബിൽ ഇഞ്ചൻ മോങ്ങി ജി യുടെ സ്വഛ ഭാരതമായ ഡിജിറ്റൽ ഇന്ത്യ
സമൂഹമാധ്യമങ്ങളിൽ നവകേരള സദസുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്ക് യാതൊരു കുറവുമില്ല.ഇതിനിടെ നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് സിപിഎം പ്രവര്‍ത്തകനായ മകന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിന്റെ കാല് തല്ലിയൊടിച്ചെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആശുപത്രിയിൽ മകളുടെ ബ്ലഡ് ബാഗ് തൂക്കിയിടാന്‍ സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ ആശുപത്രി വരാന്തയിൽ കിടക്കുന്ന മകളുടെ ബ്ലഡ് ബാഗ് കൈയ്യിൽ പിടിച്ചു നില്ക്കുന്ന ഗുജറാത്തിലെ അമ്മയെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം 3000 കോടി രൂപയുടെ
നാടൊട്ടുക്ക് ക്രിസ്മസ്–ന്യൂയർ ആഘോഷങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിൽ ആഘോഷം ഗംഭീരമാക്കാൻ നാട്ടുകാരുടെ കയ്യിൽ നിന്ന് ബലമായി പിരിവ് എടുക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലാകെ തരംഗമാവുകയാണ് . എന്നാൽ ഈ പ്രചാരണം തീർത്തും വ്യാജമാണെന്ന് മനോരമ ഓൺലൈൻ ഫാക്ട്
മോഹൻലാൽ കണ്ണൂർ RSS കാര്യാലയം സന്ദർശിച്ചു എന്ന അവകാശവാദത്തോടെ ബി.ജെപി നേതാക്കൾക്കൊപ്പമുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വാസ്തവമറിയാം. അന്വേഷണം മോഹൻലാൽ കണ്ണൂർ RSS കാര്യാലയത്തിൽ.. സമീപം BJP ജില്ലാ അദ്ധ്യക്ഷൻ ഹരിദാസ്, RSS നേതാവ് വത്സൻ തില്ലങ്കേരി
ഭോജ്പുരി ഗായകൻ പ്രദീപ് മൗര്യയുമായി ഒസാമ ബിൻ ലാദന്റെ മകൾ സോയ വിവാഹിതയാകുന്നുവെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ഫോട്ടോയ്ക്കൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം ലോകത്തെ മുഴുവൻ ഇസ്ലാമിന്റെ കാൽച്ചുവട്ടിൽ കൊണ്ടുവരാൻ
സമൂഹമാധ്യമ ചർച്ചകളിൽ ശബരിമല ഇത്തവണയും നിറഞ്ഞു നിൽക്കുകയാണ്. ഇതിനിടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്തുണ്ടായ പുല്ലുമേട് ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 102 ശബരിമല തീർത്ഥാടകർ മരിച്ചപ്പോൾ ഇടത് പക്ഷം വർഗീയ മുതലെടുപ്പിന് ശ്രമിച്ചില്ല എന്ന് അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് നൽകുന്ന, കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ സന്ദേശം എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം Dear consumer,Your electricity power connection will be Disconnected tonight 09:00
ശബരിമലയിലെ തിരക്കും മറ്റ് ക്രമീകരണങ്ങളും സംബന്ധിച്ച വിഷയങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇതിനിടെ ശബരിമല പൊലീസ് അയ്യപ്പ ഭക്തനെ അടിച്ചു തലപൊട്ടിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം അവശനിലയിൽ
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് പര്യടനം തെക്കൻ കേരളത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇതിനിടയിൽ ഒഴിഞ്ഞ കസേരകൾക്ക് നടുവിൽ നവകേരള സദസ് എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പരിലാണ് വിഡിയോ
മുൻ നാവികസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാർക്ക് ഖത്തർ കോടതി അടുത്തിടെ വിധിച്ച വധശിക്ഷ റദ്ദാക്കിയതായി ഖത്തർ പ്രഖ്യാപിച്ചുവെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2023
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് ഭേദഗതി പ്രകാരം 2024 ജനുവരി 1 മുതൽ എല്ലാ മാസത്തെയും ഒന്ന്, മൂന്ന്, അഞ്ചാം ശനിയാഴ്ചകളും ബാങ്കുകൾക്ക് ഔദ്യോഗിക അവധിയായിരിക്കും എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ
ഉദ്ഘാടന വേളയിൽ തന്നെ തോട്ടിലേയ്ക്ക് മറിഞ്ഞ ചെറു ചങ്ങാടത്തിന്റെയും വെള്ളത്തിൽ വീണ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അംഗങ്ങളുടെയും വിഡിയോ ആയിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിനിടിയിൽ ഏഴ് ലക്ഷം രൂപ ചെലവഴിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച
യഥേഷ്ടം വെള്ളമുള്ള വറ്റാത്ത കിണറുകളുള്ള നാടാണ് കേരളം. പല വീടുകളുടെയും ജലസ്രോതസ്സായ കിണറുകൾക്ക് സംസ്ഥാന സർക്കാർ നികുതി ഈടാക്കുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം നമ്മുടെ വീട്ടുമുറ്റത്തുള്ള കിണറിന് പോലും കിണർ നികുതി
നീണ്ട പതിനേഴ് ദിനങ്ങളിലെ ഭീതികരമായ തുരങ്ക ജീവിതത്തിന് ശേഷം സുരക്ഷിതരായി പുറത്തെത്തിച്ച 41 തൊഴിലാളികളുടെ രക്ഷാദൗത്യത്തിന്റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങൾ നിറയെ. ഇതിനിടെ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ദൗത്യ സംഘത്തിന്റേതെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അശോക വനത്തിൽ സീതാദേവി ഇരുന്ന പാറയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ശ്രീലങ്കൻ വിമാനത്തിൽ ഈ പാറ അയോധ്യയിലേക്ക് എത്തിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം അശോക വനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ
തകർന്ന റോഡുകളുടെ ദുരവസ്ഥ പലപ്പോഴും മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ മധ്യഭാഗം ടാർ ചെയ്യാതെ ഇരുവശങ്ങളും മാത്രം ടാർ ചെയ്ത നിലയിലുള്ള ഒരു റോഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം 'Room for River' നു ശേഷം ഞങ്ങളവതരിപ്പിക്കുന്നൂ...#TarForTyre#KRail
ലോകകപ്പിലെ ഇന്ത്യ–ഓസ്ട്രേലിയ പോരാട്ടവും ഓസ്ട്രേലിയയുടെ വിജയാഹ്ളാദവുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിനിടെ നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ വേൾഡ് കപ്പ് ഫൈനലിലേതെന്ന അവകാശവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രഥത്തിൽ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ട്
ലോകകപ്പിലെ ഇന്ത്യ–ഓസ്ട്രേലിയ പോരാട്ടത്തിൽ ഇന്ത്യയുടെ പരാജയത്തിന്റെ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിലാകെ. ഇതിനിടെ സമ്മാനദാനച്ചടങ്ങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റനെ പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിൽ അപമാനിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കറുത്ത വസ്ത്രമണിഞ്ഞ് രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യാ രാമക്ഷേത്രത്തിലെ ഭൂമി പൂജയ്ക്കെതിരെ നടത്തിയ സമരം എന്ന അവകാശവാദത്തോടെ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സത്യമറിയാം. അന്വേഷണം ഈ ഒരു ചിത്രം നിങ്ങൾ എല്ലാപേരും ഫോണിൽ ഡൌൺലോഡ് ചെയ്തു സൂക്ഷിക്കണം.രാമ ക്ഷേത്രം രാജീവ്
തീവണ്ടിയുടെ ശബ്ദം ഇസ്ലാം വിഭാഗത്തിന്റെ പ്രാർത്ഥന തടസ്സപ്പെടുത്തിയെന്നാരോപിച്ച് ആയുധധാരികളായ ഒരു കൂട്ടമാളുകൾ റെയിൽവേ സ്റ്റേഷൻ തകർക്കുന്നതെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാൻ മനോരമ ഓണ്‍ലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഞങ്ങൾക്ക് സന്ദേശം
ഇസ്ലാംമത പ്രചാരണത്തിന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് 93.8 ലക്ഷം അനുവദിച്ചതായുള്ള അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം പോസ്റ്റിലെ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ നിരവധി പേരാണ് പോസ്റ്റ് ഷെയർ
പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്കെതിരെ പ്രതിഷേധങ്ങളുമായി പൊതുജനങ്ങൾ രംഗത്തിറങ്ങാറുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിലെ പട്ടാമ്പി–കുളപ്പുള്ളി റോഡിന്റെ ദുരവസ്ഥ എന്ന അവകാശ വാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ
+92ൽ തുടങ്ങുന്ന വാട്സാപ് കോൾ വഴി തട്ടിപ്പ് നടക്കുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പരായ 8129100164ലേക്ക് നിരവധി പേർ സന്ദേശമയച്ചിരുന്നു. ഇതിന്റെ യാഥാർത്ഥ്യം അന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വാസ്തവമറിയാം. അന്വേഷണം വാട്സാപ് കോൾ തട്ടിപ്പുമായി ബന്ധപ്പെട്ട
ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ ചർച്ചകൾ സമൂഹമാധ്യമങ്ങളിലാകെ നിറയുകയാണ്. ഇതിനിടയിൽ ഇസ്രയേൽ അനുകൂല പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് കുവൈറ്റ് രണ്ട് നേഴ്സുമാരെ പുറത്താക്കിയ വാർത്തകളും നാം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ ഇസ്രയേൽ അനുകൂല പോസ്റ്റിന്റെ പേരിൽ കുവൈറ്റ് പുറത്താക്കിയ മലയാളി നഴ്സിന് ഓസ്ട്രേലിയൻ
ഈ സമയം ഒരു കാരണവശാലും മൊബൈൽ ശരീരത്തിന് അടുത്ത് വെച്ച് കിടക്കരുത്. ചിലപ്പോൾ ശ്വാസകോശത്തിന് തകരാർ പറ്റും എന്ന മുന്നറിയിപ്പോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വാസ്തവമറിയാം. അന്വേഷണം ഇന്നു രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുക വളരെ നിർബന്ധമായും. സിംഗപ്പൂർ
യാത്രക്കാരൻ ഓട്ടേോ വിളിച്ചാൽ പോയില്ലെങ്കിൽ ഓട്ടോ ഡ്രൈവർക്ക് 3000 രൂപ പിഴ ചുമത്തുമെന്ന മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ് എന്ന അവകാശവാദത്തോടെ ഒരു പത്രക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു.
അതിസാഹസിക ചിത്രങ്ങൾ ഒപ്പിയെടുത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നവരാണ് ഇന്ന് പലരും. ഇത്തരം അപകടം പിടിച്ച ഫോട്ടോ ഷൂട്ടുകൾ പലപ്പോഴും ദുരന്തത്തിൽ കലാശിക്കുകയും ചെയ്യും. ഇത്തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. ഏറെ ഉയരത്തിലുള്ള ഒരു പാറക്കെട്ടിന്റെ അപകട മുനമ്പിൽ നിന്ന് താഴേക്ക്
വിദേശ രാജ്യങ്ങൾ നിരത്തിലിറക്കുന്ന ഡ്രൈവറില്ലാ ടാക്സി കാറുകളുടെ വിശേഷങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചെന്നൈയിൽ ഡ്രൈവറില്ലാ ടാക്സി എന്ന അവകാശവാദത്തോടെ ഒരു വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിഡിയോയുടെ വാസ്തവമറിയാം. അന്വേഷണം ചെന്നൈയിൽ ആദ്യമായി പുറത്തിറക്കിയ ഡ്രൈവറില്ലാ
ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ് അനുകൂല ജാഥ നടത്തിയ ഏഴ് മലയാളിഎസ്എഫ്ഐ യുകെ പ്രവർത്തകരെ വിസ റദ്ദാക്കി നാട് കടത്തുമെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പോസ്റ്റുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം അന്വേഷണം ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ് അനുകൂല ജാഥ നടത്തിയഏഴ് മലയാളിഎസ്എഫ്ഐ യുകെ പ്രവർത്തകരെ
ബസിൽ ബുർഖ ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും പ്രായമായ ഒരു സ്ത്രീയും തമ്മിലുള്ള തർക്കത്തെ, കേരളത്തിലെ ബസുകളിൽ ഹിന്ദു സ്ത്രീകൾ ബുർഖ ധരിക്കാതെ യാത്ര ചെയ്യുന്നത് മുസ്ലിം സ്ത്രീകൾ തടയുന്നുവെന്ന അവകാശവാദത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പ്രചരിക്കുകയും വ്യാപകമായ വിവാദങ്ങൾക്കും
അന്‍പത് വയസ് വരെയുള്ള സ്ത്രീകള്‍ ഇനി മുതൽ യുവതികള്‍ എന്ന് സുപ്രീം കോടതി. യുവതികളെ കിളവി എന്ന് വിളിക്കുന്നവര്‍ക്ക് തടവും പിഴയും എന്ന അവകാശവാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഞങ്ങൾക്ക്
ഈ മരത്തിന് സമീപമെത്തിയാൽ തീപ്പെട്ടിക്കൊള്ളിക്ക് തനിയെ തീപിടിക്കും. അത്ഭുത മരമെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കിന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവമറിയാം അന്വേഷണം പ്രകൃതിയുടെ വരദാനം കാണൂ, ഈ മരത്തെ പാണ്ഡവാര ഭട്ടി എന്നാണ്
എല്ലാ ഇന്ത്യൻ മൊബൈൽ സേവന ഉപഭോക്താക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയും മൂന്ന് മാസത്തെ സൗജന്യ റീചാർജ് നൽകുന്നു എന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം PM Narendra Modi is giving 3 Months Free
729 എന്ന് ബാര്‍കോഡുള്ള എല്ലാ ഉത്പ്പന്നങ്ങളും ഇസ്രയേല്‍ ഉത്പന്നങ്ങളാണ്.ഇത്തരം ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം ഗാസയെ സഹായിക്കാന്‍ ഇസ്രയേൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക.ഇസ്രയേൽ ഉത്പന്നങ്ങളുടെ ബാര്‍കോഡ്
കോയമ്പത്തൂരിൽ ഹിന്ദുക്കൾക്ക് മയക്കുമരുന്ന് കലർത്തിയ ബിരിയാണി വിതരണം ചെയ്തെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വിവരങ്ങളുടെ വാസ്തവമറിയാം. അന്വേഷണം കോയമ്പത്തൂരിൽ ബിരിയാണി ജിഹാദ്. ഹിന്ദു ഉപഭോക്താക്കൾക്ക് മയക്കുമരുന്ന് കലർത്തിയ ബിരിയാണിയും
വി.എസ് അച്യൂതാനന്ദന്റെ നൂറാം പിറന്നാൾ സമൂഹ മാധ്യമങ്ങളടക്കം ആഘോഷമാക്കിയിരുന്നു. ഇതിനിടയിൽ ചന്ദനക്കുറിയണിഞ്ഞ അദ്ദേഹത്തിന്റെ ഒരു ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിന്റെ വാസ്തവമറിയാൻ നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പരായ 8129100164ലേയ്ക്ക്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രസവാനുകൂല്യവും ചികിത്സയും നല്കുന്ന ഒരു പദ്ധതിയെക്കുറിച്ചുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്. പ്രസവ–ചികിത്സ ആനുകൂല്യമായി നൽകുന്ന തുക കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണെന്ന അവകാശവാദവുമായാണ് പ്രചരിക്കുന്നത്. സത്യമറിയാം. അന്വേഷണം തൊഴിലുറപ്പ്
Results 1-100 of 202