കുട, കൈയുറ, മോരുംവെള്ളം, കോട്ടൺ സാരി, സൺഗ്ലാസ്... സംശയിക്കേണ്ട. ഇതൊരു തയാറെടുപ്പാണ്. വേനലിനെ നേരിടാൻ കേരളത്തിലെ ജനങ്ങളുടെ ഒരുക്കങ്ങളാണിവ. കത്തുന്ന സൂര്യൻ, പൊള്ളുന്ന ചൂട്, തീക്കാറ്റ്. വെന്തുരുകുകയാണ് കേരളം. അങ്ങിങ്ങു മഴ പെയ്തെങ്കിലും ചൂടിന്റെ കാഠിന്യം മേലോട്ടു തന്നെ. രാവിലും പകലിലും ഇതു തന്നെ സ്ഥിതി. കിട്ടേണ്ട വേനൽമഴ ഇതുവരെ എത്തിയിട്ടില്ല. ദാഹം മുതൽ സൂര്യാതപം വരെ നീളുന്നു ചൂടിന്റെ പ്രഹരം. വേനൽക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ചിക്കൻപോക്സും ചെങ്കണ്ണും ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന സമയമാണിത്. ചൂടു കൂടിയതോടെ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം ഇവയ്ക്കുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയേറെ ചൂട്? ഈ ചൂടിൽ എങ്ങനെ സ്വയം രക്ഷിക്കാം? ചൂടുകാലത്ത് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്? വിശദമായറിയാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com