ധ്യാനനിരതനായിരുന്ന സന്ന്യാസിയുടെ താടിയിൽ ഒരു ഉറുമ്പ് കയറി. അതിഴഞ്ഞ് സന്യാസിയുടെ ഏകാഗ്രതയ്ക്കു കോട്ടം വരുത്തി. ഉറുമ്പിനെ നിസ്സാരമായി എടുത്തുകളയാം. പക്ഷേ ജീവകാരുണ്യത്തിൽ ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹത്തിനു ഭയം. അങ്ങനെ എടുത്തുനീക്കുമ്പോൾ ഉറുമ്പിന് വേദനിച്ചാലോ? അത് ഒഴിവാക്കാനായി നീണ്ട താടി അടുത്തുള്ള ഉറുമ്പിൻകൂടിന്റെ വാതിൽക്കൽ ചേർത്തുവച്ചു. ‘‘ധാരാളം ഉറുമ്പുകൾ അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഇഴയുന്നുണ്ട്; അവയോടൊപ്പം താടിയിലെ ഉറുമ്പും ചേർന്നുകൊള്ളുമല്ലോ’’ എന്നാണ് സന്യാസി കരുതിയത്. പക്ഷേ തുടർന്ന് എന്തു സംഭവിച്ചെന്ന് വിവരിക്കേണ്ടതില്ലല്ലോ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com